അഫ്ഗാനിസ്ഥാനെ അടിച്ച് തൂഫാനാക്കിയപ്പോൾ രോഹിത് തകർത്തെറിഞ്ഞത് റിക്കാർഡുകൾ !

ന്യൂഡൽഹി: രോഹിത് ശർമയും സംഘവും അഫ്ഗാനിസ്ഥാനെ അടിച്ച് തൂഫാനാക്കി! ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ രണ്ടാം മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തകർത്തുവിട്ടു. ഓസ്ട്രേലിയയ്ക്കെതിരേ ആറ് വിക്കറ്റ് ജയം നേടിയ ഇന്ത്യയുടെ രണ്ടാം ജയം. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാനെ തല്ലിത്തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രോഹിത് ശർമ ക്രീസിലെത്തിയത്. ആക്രമിച്ചുകളിച്ച രോഹിത് ശർമ നേരിട്ട 30-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. 11.5 ഓവറിൽ ഇന്ത്യൻ ഇന്നിംഗ്സ് 100 കടന്നു. നേരിട്ട 63-ാം പന്തിൽ സിംഗിളിലൂടെ രോഹിത് സെഞ്ചുറി തികച്ചു. ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമയുടെ 31-ാം സെഞ്ചുറി. 18.4 ഓവറിൽ 156 റണ്‍സ് നേടിയശേഷമാണ് രോഹിത്-ഇഷാൻ കിഷൻ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞത്. 47 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 47 റണ്‍സ് നേടിയ ഇഷാൻ കിഷനെ റാഷിദ് ഖാൻ പുറത്താക്കുകയായിരുന്നു. 84 പന്തിൽ അഞ്ച്…

Read More

ഓഫ് സ്പിന്നർ രോഹിത് ഓപ്പണറായ വല്ലാത്തൊരു കഥ…

  രോഹിത് ശർമ, പേരു കേൾക്കുന്പോൾതന്നെ അദ്ദേഹത്തിന്‍റെ ബാറ്റിൽനിന്ന് പന്ത് വേലിക്കെട്ട് കടക്കുന്നതാണ് ആരാധകരുടെ മനസിലേക്ക് എത്തുന്നത്. അതെ, പരിമിത ഓവർ ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണറാണ് രോഹിത് ശർമ. എതിർ ബൗളർമാരുടെ പേടിസ്വപ്നമായി രോഹിത് മാറാനുള്ള കാരണം ദിനേശ് ലാഡ് എന്ന പരിശീലകനാണ്. പക്ഷേ, കുഞ്ഞു രോഹിത്തിന്‍റെ ബാറ്റിംഗ് കണ്ടല്ല ദിനേശ് ലാഡ് ആദ്യം ഇഷ്ടപ്പെട്ടത്. മറിച്ച് ഓഫ് സ്പിന്നായിരുന്നു. മുത്തച്ഛനും അങ്കിൾ രവിയുമാണ് രോഹിത്തിനെ ദിനേശ് ലാഡിന്‍റെ ബോറിവല്ലിയിലെ ക്രിക്കറ്റ് ക്യാന്പിലെത്തിച്ചത്. ഓഫ് സ്പിന്നിൽ മികവ് തെളിയിച്ച രോഹിത്തിനെ സ്വാമി വിവേകാനന്ദ ഇന്‍റർനാഷണൽ സ്കൂളിൽ ചേർക്കാൻ രവി ആവശ്യപ്പെട്ടു. സ്കൂളിലെ ഫീസിൽ ഇളവും മേടിച്ചു നൽകി. വൈകാതെ സ്കൂൾ മാനേജ്മെന്‍റിന്‍റെ കണ്ണിലുണ്ണിയായി ഓഫ് സ്പിന്നർ രോഹിത്. ഓഫ് സ്പിന്നിലൂടെ സ്കൂൾ തലത്തിൽ ശോഭിച്ചു നിൽക്കുന്പോഴാണ് ഒരു ദിവസം രോഹിത് നെറ്റ്സിൽ ബാറ്റ് ചെയ്യുന്നത്…

Read More

ഇന്ത്യ-അഫ്ഗാന്‍ ലോകകപ്പ് പോരാട്ടം ഇന്ന്‌; ആരാധകരുടെ മനസിലെ ചോദ്യം ഇങ്ങനെ

ന്യൂഡൽഹി: ടോസ് നേടിയാൽ ഇന്ത്യ ബാറ്റിംഗ് എടുക്കുമോ അതോ ബൗൾ ചെയ്യാൻ തീരുമാനിക്കുമോ? 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുന്പോൾ ആരാധകരുടെ മനസിലെ ചോദ്യം ഇതാണ്. കാരണം, ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട മുൻനിര ബാറ്റർമാർക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ അല്പം റണ്‍സ് നേടുന്നത് എന്തുകൊണ്ടും നല്ലതുതന്നെ. അതിനു പറ്റിയ ഇരയാണ് അഫ്ഗാനിസ്ഥാൻ. എന്നാൽ, അഫ്ഗാനിസ്ഥാനെ അങ്ങനെ എഴുതിത്തള്ളാൻ സാധിക്കില്ല. കാരണം, 2019 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾ എറിഞ്ഞൊതുക്കിയവരാണ് അഫ്ഗാൻകാർ. റണ്ണൊഴുകും ഡൽഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ റണ്ണൊഴുകുമെന്നാണ് കഴിഞ്ഞ മത്സരം നൽകിയ സൂചന. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന ലോകകപ്പ് പോരാട്ടത്തിൽ 754 റണ്‍സായിരുന്നു പിറന്നത്. ദക്ഷിണാഫ്രിക്ക 428ഉം ശ്രീലങ്ക 326ഉം റണ്‍സ് നേടി. എന്നാൽ, ഇന്ത്യ x അഫ്ഗാനിസ്ഥാൻ പോരാട്ടത്തിൽ 700ൽ അധികം…

Read More

ചേസിംഗ് രാജ; സച്ചിന്‍റെ 49 സെഞ്ചുറിയ്ക്കരികെ കോഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോഹ്‌ലി ഏകദിനത്തിൽ ഇതുവരെ നേടിയത് 47 സെഞ്ചുറി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്‍റെ 49 സെഞ്ചുറി എന്ന റിക്കാർഡിലേക്ക് കോഹ്‌ലിക്കുള്ളത് വെറും രണ്ട് സെഞ്ചുറിയുടെ അകലം മാത്രം. സച്ചിന്‍റെ റിക്കാർഡിലേക്കുള്ള അകലം കുറയ്ക്കുന്ന കോഹ്‌ലി പക്ഷേ, അറിയപ്പെടുന്നത് ചേസിംഗ് രാജ എന്ന്. ഇന്ത്യ ചേസ് ചെയ്യുന്പോൾ കോഹ്‌ലിയുടെ ഇന്നിംഗ്സുകൾ അത്രയ്ക്ക് നിർണായകമാണ് എന്നതാണതിനു കാരണം. 1990കളിൽ സച്ചിൻ തെണ്ടുൽക്കർ ഇന്ത്യയെ ഒറ്റയ്ക്കു തോളിലേറ്റി നിരവധി മത്സരങ്ങളിൽ ജയത്തിലെത്തിച്ചു. എതിരാളിയെ പിന്തുടർന്നുള്ള ഇന്ത്യയുടെ ജയങ്ങളിൽ സച്ചിൻ തെണ്ടുൽക്കർ നേടിയത് 5490 റണ്‍സ്. സച്ചിന്‍റെ ഈ റിക്കാർഡ് മറികടന്ന് കോഹ്‌ലി മുന്നേറുന്നു. ചെന്നൈയിൽ നടന്ന ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരായ ചേസിംഗിൽ 116 പന്തിൽ കോഹ്‌ലി നേടിയത് 85 റണ്‍സ്. അതോടെ ഇന്ത്യയുടെ വിജയകരമായ ചേസിംഗിൽ കോഹ്‌ലിയുടെ റണ്‍സ് സന്പാദ്യം 5517ൽ എത്തി.…

Read More

ലോകകപ്പ്;  ശുഭ്മാൻ ഗിൽ രണ്ടാം മത്സരത്തിനുമില്ല

ന്യൂഡൽഹി: ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തിലായ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിലും കളിക്കില്ല. നാളെ ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരേയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഞായറാഴ്ച ചെന്നൈയിൽ ഓസ്ട്രേലിയ‍യ്ക്കെതിരേ നടന്ന ആദ്യ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. രണ്ടാം മത്സരത്തിനായി ഡൽഹിയിലേക്ക് പോയ ടീമിനൊപ്പം ഗിൽ യാത്ര ചെയ്തില്ല. മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിൽ താരം ചെന്നൈയിൽ തുടരുകയാണ്. ഗില്ലിന്‍റെ അഭാവത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഇഷാൻ കിഷൻ രണ്ടാം മത്സരത്തിലും അന്തിമ ഇലവനിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും ഇഷാൻ സ്കോർ ബോർഡ് തുറക്കും മുൻപ് പുറത്തായിരുന്നു.

Read More

ലോകകപ്പിലെ മുഴുവൻ ശമ്പളവും അഫ്‌ഗാൻ ദുരന്തബാധിതര്‍ക്ക് നൽകും;റാഷിദ് ഖാൻ

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ ദുരന്തബാധിതര്‍ക്ക് സഹായവുമായി അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ. ഏകദിന ലോകകപ്പിലെ തന്‍റെ മുഴുവൻ ശമ്പളവും ദുരന്തബാധിതര്‍ക്ക് വേണ്ടി നല്‍കുമെന്ന് താരം അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്സിലൂടെയാണ് താരത്തിന്‍റെ  പ്രഖ്യാപനം. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യകളിൽ (ഹെറാത്ത്, ഫറ, ബാദ്ഗിസ്) ഉണ്ടായ ഭൂകമ്പത്തിന്‍റെ ദാരുണമായ അനന്തരഫലങ്ങളെക്കുറിച്ച് ഞാൻ വളരെ സങ്കടത്തോടെ മനസിലാക്കുന്നു. ദുരിതബാധിതരെ സഹായിക്കാൻ ഞാൻ എന്‍റെ എല്ലാ #CWC23 മാച്ച് ഫീസും സംഭാവന ചെയ്യുന്നു.താമസിയാതെ, ആവശ്യമുള്ള ആളുകളെ പിന്തുണയ്ക്കാൻ കഴിയുന്നവരെ വിളിക്കാൻ ഞങ്ങൾ ഒരു ധനസമാഹരണ കാമ്പെയ്‌ൻ ആരംഭിക്കുമെന്ന് റാഷിദ് ഖാൻ കുറിച്ചു. റാഷിദ് ഖാന്‍റെ പോസ്റ്റ്.

Read More

മന്ത്രിയും എംഎല്‍എയും ഏറ്റുമുട്ടി; വോളിബോളിന്‍റെ ഈറ്റില്ലത്തിൽ മന്ത്രി റോഷിക്ക് മിന്നും വിജയം

പാലാ: വോളിബോളിന്‍റെ ഈറ്റില്ലമായ സെന്‍റ് തോമസ് കോളജിലെ കോര്‍ട്ടില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും ടീമുകള്‍ ഏറ്റുമുട്ടിയപ്പോൾ മന്ത്രിയുടെ ടീമിനു വിജയം. സെന്‍റ് തോമസ് കോളജില്‍ നടന്നുവരുന്ന 43-ാമത് ബിഷപ് വയലില്‍ ഓള്‍ കേരള ഇന്‍റർകൊളീജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്‍റിനോടനുബന്ധിച്ച് നടന്ന പ്രദര്‍ശനമത്സരത്തിലാണ് മന്ത്രിയും കോളജിലെ പൂര്‍വവിദ്യാര്‍ഥിയുമായ റോഷി അഗസ്റ്റിന്‍ നേതൃത്വം കൊടുത്ത പൂര്‍വവിദ്യാര്‍ഥികളുടെ ടീമും പാലാ എംഎല്‍എ മാണി സി. കാപ്പന്‍ നേതൃത്വം കൊടുത്ത അന്ത്യാളം സിക്‌സസും തമ്മില്‍ ഏറ്റുമുട്ടിയത്. അത്യന്തം വാശിയേറിയ മത്സരത്തില്‍ തിങ്ങിനിറഞ്ഞ ഗാലറികളെ സാക്ഷിയാക്കി 28 – 30 എന്ന നിലയിലാണ് മന്ത്രി നയിച്ച പൂര്‍വവിദ്യാര്‍ഥികളുടെ ടീം വിജയിച്ചത്.  

Read More

ഉലയില്ല, ഈ കപ്പൽ; കപ്പിത്താൻ തിളങ്ങിയില്ലെങ്കിലും കളിക്കാൻ ആളുണ്ട്

ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ആദ്യ മത്സരം ജയിച്ചു. 200 റണ്‍സ് പിന്തുടർന്നു ജയിക്കുന്നത് ഇക്കാലത്ത് അത്ര വലിയ കാര്യമൊന്നുല്ല. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് കണക്കിലെടുക്കുന്പോൾ 200 എന്ന ലക്ഷ്യം തീർത്തും നിസാരം; പ്രത്യേകിച്ച് ഇന്ത്യൻ പിച്ചുകളിൽ. എന്നാൽ, ഞായറാഴ്ച ജയിച്ച രീതി, അത് ഇന്ത്യയെ മറ്റു ടീമുകളിൽനിന്ന് വ്യത്യസ്തമാക്കുന്നു.പൊരിവെയിലിൽ, തീച്ചൂളയിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ്. വെള്ളക്കുപ്പിയും നനഞ്ഞ ടവലുമായി സപ്പോർട്ട് സ്റ്റാഫ് ഓവറുകൾക്കിടെ പാഞ്ഞുനടക്കുന്ന കാഴ്ച. ഇന്ത്യൻ സ്പിന്നിനു മുന്നിൽ മുട്ടുമടക്കി കേവലം 199 റണ്‍സിൽ പുറത്താകുന്പോൾ, മുൻനിര ബാറ്റർമാർ മത്സരം ജയിപ്പിക്കുന്നത് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡെങ്കിലും കിനാവ് കണ്ടിരിക്കണം. എന്നാൽ, വെറും 12 പന്തിൽ മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്സൽവുഡും ഇന്ത്യൻ ടോപ് ഓർഡറിന്‍റെ അടിവേരിളക്കി. ഓസ്ട്രേലിയ പോലും പ്രതീക്ഷിക്കാത്ത കൊടുങ്കാറ്റ്. 2/3 എന്ന പരിതാപകരമായ…

Read More

ഒളിമ്പിക്സിൽ ക്രിക്കറ്റ്; ലോസ് ആഞ്ചലസ് വേദിയിൽ അരങ്ങേറുന്നത് നാല് കായികയിനം

മുംബൈ: ഒളിന്പിക്സ് വേദിയിൽ ഇനി ക്രിക്കറ്റിനും സ്ഥാനം. നൂറ്റാണ്ടിനു ശേഷമാണ് ഒളിന്പിക് വേദിയിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നത്. 2028 ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടെ നാല് കായിക ഇനങ്ങൾക്ക് പ്രവേശനം നൽകി. ഫ്ളാഗ് ഫുട്ബോൾ, ബെയ്സ്ബോൾ, സോഫ്റ്റ്ബോൾ മത്സരങ്ങളും ക്രിക്കറ്റിനൊപ്പം 2028 ലോസ് ആഞ്ചലസ് ഒളിന്പിക്സ് വേദിയിൽ അരങ്ങേറും. ഞായറാഴ്ച മുംബൈയിൽ ആരംഭിക്കുന്ന 141-ാം ഇന്‍റർനാഷണൽ ഒളിന്പിക് കമ്മിറ്റി (ഐഒസി)യിൽ ഇക്കാര്യങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 1900-നുശേഷം ഇതാദ്യമായാണ് ഒളിന്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുന്നത്. ഇംഗ്ലണ്ട്, ഫ്രാൻസ് പുരുഷ ടീമുകൾ മാത്രമേ അന്ന് ഒളിന്പിക്സ് ക്രിക്കറ്റിൽ പങ്കെടുത്തുള്ളൂ. ഇരുടീമും തമ്മിൽ സ്വർണമെഡൽ പോരാട്ടം മാത്രമായി ഒരൊറ്റ മത്സരമാണ് അരങ്ങേറിയത്. 2028 ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ പുരുഷ-വനിതാ വിഭാഗത്തിൽ ട്വന്‍റി-20 ക്രിക്കറ്റ് പോരാട്ടമാണ് നടക്കുക. ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾക്ക് ക്രിക്കറ്റിൽ ഒളിന്പിക്സ് മെഡൽ നേടാനുള്ള അവസരമാണ് ഇതോടെ തുറന്നിരിക്കുന്നത്. ചൈനയിൽ…

Read More

പുതിയൊരു റിക്കാർഡ്കൂടി സ്വന്തമാക്കി കോഹ്‌ലി

  ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ  ഓസ്ട്രേലിയൻ ഓപ്പണർ മിച്ചൽ മാർഷിനെ സ്ലിപ്പിൽ ഉജ്വല ക്യാച്ചിലൂടെ പുറത്താക്കി ഇന്ത്യൻ സൂപ്പർ ക്രിക്കറ്റർ വിരാട് കോഹ്‌ലി പുതിയൊരു റിക്കാർഡ് സ്വന്തമാക്കി. ജസ്പ്രീത് ബുംറയുടെ പന്തിലായിരുന്നു കോഹ്‌ലിയുടെ ക്യാച്ച്. ഇന്ത്യക്കു വേണ്ടി ഏകദിന ലോകകപ്പിൽ ഏറ്റവുമധികം ക്യാച്ചെടുത്ത ഫീൽഡർ എന്ന റിക്കാർഡാണ് കോഹ്‌ലി സ്വന്തം പേരിൽ കുറിച്ചത്. കോഹ്‌ലിയുടെ 15-ാം ക്യാച്ചാണിത്. 14 ക്യാച്ചുകളുള്ള അനിൽ കുംബ്ലെയുടെ റിക്കാർഡ് പഴങ്കഥയായി. കപിൽ ദേവ് (12), സച്ചിൻ തെണ്ടുൽക്കർ (12) എന്നിവരാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്.

Read More