യവൻ പുലിയാണ് കേട്ടാ..! ഒരോവറിലെ ഏഴു പന്തും സിക്സറിനു പറത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്‌വാദ്

അഹമ്മദാബാദ്: ഒരോവറിലെ ഏഴു പന്തും സിക്സറിനു പറത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്‌വാദ്. വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ മഹാരാഷ്ട്രയ്ക്കെതിരേയായിരുന്നു ഗെയ്ക്‌വാദിന്‍റെ 43 റണ്‍സിന്‍റെ സൂപ്പർ ഓവർ. ശിവ സിംഗ് എറിഞ്ഞ 49-ാം ഓവറിലായിരുന്നു ഗെയ്ക്‌വാദിന്‍റെ റിക്കാർഡ് പ്രകടനം. ഒരു നോബോളടക്കം ഓവറിൽ ശിവയെറിഞ്ഞ ഏഴു ബോളും ഗാലറിയിലെത്തിച്ചു. ലോകക്രിക്കറ്റിൽ ആദ്യമായാണ് വൈറ്റ് ബോൾ ഫോർമാറ്റിൽ ഒരു താരം തുടരെ ഏഴു സിക്സറടിക്കുന്നത്. 16 സിക്സറുകളോടെ ഒരിന്നിംഗ്സിൽ കൂടുതൽ സിക്സറുകളെന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ നേട്ടത്തിനൊപ്പവും ഗെയ്ക്‌വാദ് എത്തി. മത്സരത്തിൽ പുറത്താവാതെ 220 റണ്‍സാണു താരം അടിച്ചുകൂട്ടിയത്. 159 പന്തിൽ 16 സിക്സറുകളും 10 ബൗണ്ടറികളും ഉൾപ്പെടുന്ന ഇന്നിംഗ്സ്. 49-ാം ഓവർ ആരംഭിക്കുന്പോൾ 147 പന്തിൽ 165 റണ്‍സ് എന്ന നിലയിലായിരുന്നു ഗെയ്ക്‌വാദ്. ഓവർ കഴിയുന്പോൾ 154 പന്തിൽ 201 റണ്‍സിലേക്കു താരം…

Read More

വിവാഹമാണോ ലോകകപ്പ് ഫുട്ബോൾ ആണോ ഏറ്റവും പ്രധാനം!  മെക്സിക്കോയിൽ നിന്ന് ഖത്തറിലെത്തിയ യുവവിന്‍റെ കുറിപ്പ് വൈറലാകുന്നു…

വിവാഹമാണോ ലോകകപ്പ് ഫുട്ബോൾ ആണോ ഏറ്റവും പ്രധാനം…? അതിപ്പോ… ഇങ്ങനെയൊക്കെ ചോദിച്ചാ…? ഉത്തരം ആലോചിച്ച് തലപുകയ്ക്കേണ്ട. വിവാഹത്തേക്കാൾ പ്രാധാന്യം ലോകകപ്പിനു കൊടുത്ത ഒരു ആരാധകൻ ഖത്തറിൽ എത്തിയിട്ടുണ്ട്. മെക്സിക്കോയിൽനിന്നാണ് ഈ സൂപ്പർ ആരാധകന്‍റെ വരവ്. ആളുടെ പേരും നാളും അറിഞ്ഞിട്ട് വലിയ കാര്യമൊന്നും ഇല്ലെന്നതും മറ്റൊരു വാസ്തവം. വിവാഹത്തിനുള്ള ചെലവുകൾക്കായി സ്വരൂപിച്ചു വച്ച കാശെടുത്തു വീശിയാണ് ഇയാൾ ഖത്തർ ലോകകപ്പിനായി എത്തിയത്. വിവാഹത്തിനു മുന്പുള്ള ഒളിച്ചോട്ടം പക്ഷേ ലോകകപ്പ് വേദിയിൽവച്ച് ആരാധകൻ വെളിപ്പെടുത്തി. വധുവിനോട് ക്ഷമചോദിച്ചുള്ള കുറിപ്പുമായി നിൽക്കുന്ന ചിത്രം ആരാധകൻ പങ്കുവയ്ക്കുകയും ചെയ്തു. തിരിച്ച് നാട്ടിൽ ചെല്ലുന്പോൾ ആരാധകനെ കാത്ത് എന്താണ് ഇരിക്കുന്നതെന്ന് അറിയില്ല… ഏതായാലും ഈ ആരാധകനെ കാത്തോളീ എന്നു പ്രാർഥിക്കാം…

Read More

പി.ടി. ഉഷ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷക; പദവിലെത്തുന്ന ആദ്യവനിതയും ആദ്യമലയാളിയും

ന്യൂഡൽഹി: പി.ടി. ഉഷ എംപി ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ അധ്യക്ഷയാകും. അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് എതിരാളികളില്ല. ഒളിന്പിക് അസോസിയേഷന്‍റെ സീനിയർ വൈസ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും എതിരാളികളില്ല. നിലവിൽ രാജ്യസഭാംഗമായ പി.ടി. ഉഷ മുൻപ് ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷന്‍റെയും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷകപദവിയും നിർവഹിച്ചിട്ടുണ്ട്. അത്‌ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് പി.ടി. ഉഷ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിച്ചത്. ഒളിന്പിക് അസോസിയഷേൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പു നടപടികൾ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്. ഉഷയുടെ നിയമനം ഉറപ്പാക്കി “ഇതിഹാസ സുവർണപുത്രിക്ക് അഭിനന്ദനങ്ങൾ’ എന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു. ഐഒഎയുടെ 95 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സജീവ കായികതാരം അധ്യക്ഷ പദവിയിലെത്തുന്നത്. ഈ പദവിയിലെത്തുന്ന ആദ്യവനിത, ആദ്യമലയാളി എന്നീ ബഹുമതികളും പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന 58 കാരിയായ…

Read More

മിന്നിച്ചേക്കണേ…മെക്‌സിക്കന്‍ തിരമാലകളില്‍ ‘ജീവന്‍ തേടി’ മെസിപ്പട; തോറ്റാൽ പിന്നെ പായ മടക്കി വന്നവേഗത്തേക്കൾ  വേഗത്തിൽ പോകാം

സ്വന്തം ലേഖകന്‍ ദോഹ: ആര്‍ത്തിരമ്പുന്ന മെക്‌സിക്കന്‍ തിരമാലകളില്‍ ജീവന്‍ തേടി മെസിപ്പട ഇന്ന് അര്‍ധരാത്രി ഇറങ്ങുന്നു. ശരിക്കും പറഞ്ഞാല്‍ ഇന്നാണ് അവരുടെ ‘ ലോകകപ്പ് ഫൈനല്‍’. തോറ്റാൽ പിന്നെ പായ മടക്കിവെയ്ക്കാം. അവസാനമല്‍സരവും കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാം. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ പോയതിനേക്കാള്‍ വേഗത്തില്‍ മടങ്ങി വരാം. സമനില ലഭിച്ചാല്‍ മറ്റു ടീമുകളുടെ ‘ സമനില’ തെറ്റുന്നതുവരെ കാത്തിരിക്കാം. ലോകമെമ്പാടുമുള്ള അര്‍ജന്‌റീനന്‍ ആരാധകര്‍ പ്രാര്‍ത്ഥനയിലാണ്. തങ്ങള്‍ ഉയര്‍ത്തിയ കട്ടൗട്ടുകളും ബാനറുകളും കൊടികളും കണ്ടു കൊതി തീരും മുന്‍പ് അഴിക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് അവര്‍. അതിനു പുറമേ മറ്റുടീമുകളുടെ ആരാധകരുടെ മുഖത്തുനോക്കാന്‍ കഴിയാത്ത അവസ്ഥയും മുന്നിലുണ്ട്. തല്‍കാലം മെസിഗോളടിച്ചില്ലെങ്കിലും കളി ജയിച്ചാല്‍ മതിയെന്ന അവസ്ഥയിലായിട്ടുണ്ട് പലരും. അത്രശുഭകരമല്ല അര്‍ജന്‌റീനന്‍ ക്യാമ്പില്‍ നിന്നും വരുന്ന വാര്‍ത്തകളും. കഴിഞ്ഞ സിവസങ്ങളില്‍ മെസി മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീനത്തിന് എത്താത്തത് വാര്‍ത്തയായിട്ടുണ്ട്. വയസ്സന്‍പട എന്ന…

Read More

സഞ്ജു സാംസണിന് ഇന്ത്യന്‍ ടീം തുടര്‍ച്ചയായി അവസരം നല്‍കണം; സഞ്ജുവിനായി വാദിച്ച് അശ്വിന്‍

ചെന്നൈ: സഞ്ജു സാംസണിന് ഇന്ത്യന്‍ ടീം തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്ന ആവശ്യവുമായി ബൗളിംഗ് ഓള്‍റൗണ്ടര്‍ രവിചന്ദ്രൻ അശ്വിന്‍. മികച്ച ഫോമില്‍ കളിക്കുന്ന താരം ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി സ്ഥാനം അര്‍ഹിക്കുന്നു എന്നും സഞ്ജുവിന്‍റെ ബാറ്റിംഗ് കാണാന്‍ താന്‍ കാത്തിരിക്കാറുണ്ടെന്നും അശ്വിന്‍ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനൽ വഴിയായിരുന്നു ക്രിക്കറ്റ് ബ്രെയിന്‍ എന്ന് അറിയപ്പെടുന്ന അശ്വിന്‍റെ പ്രതികരണം. നേരത്തെ, രവി ശാസ്ത്രിയും സമാന ആവശ്യമുന്നയിച്ചിരുന്നു.സഞ്ജുവിനെ ഇന്ത്യ തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ കളിപ്പിക്കണമെന്നും ഒന്നോ രണ്ടോ അവസരം നല്‍കിയ ശേഷം താരത്തെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ലെന്നുമായിരുന്നു ശാസ്ത്രിയുടെ വാദം.

Read More

റിച്ചാലിസൺ! ചോക്ലേറ്റ് വിൽപ്പനക്കാരൻ സൂപ്പർതാരമായ കഥ

ദോഹ: അട്ടിമറികൾ തുടർക്കഥയായ ഖത്തർ ലോകകപ്പിൽ കാനറിപ്പടയ്ക്കും കാലിടറുമെന്ന് പ്രതീക്ഷിച്ച “നിഷ്പക്ഷരെ’ ഞെട്ടിച്ച് കൊണ്ടാണ് 73-ാം മിനിറ്റിലെ ആ തകർപ്പൻ ഷോട്ട് സെർബിയൻ വലയിൽ പതിച്ചത്. സിസർ കട്ടിനും വോളി ഷോട്ടിനുമിടയിലുള്ള അന്തർധാര സജീവമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അതിവേഗം കുതിച്ചെത്തിയ ഷോട്ട് പിറന്നത് മഞ്ഞപ്പടയുടെ വിഖ്യാതമായ ഒന്പതാം നന്പർ ജേഴ്സിയുടെ പുതിയ അവകാശി റിച്ചാലിസൺ ഡെ അന്ദ്രാദെയുടെ കാലിൽ നിന്നായിരുന്നു. അമിത കാൽപനികവത്കരണത്തിലും വിപ്ലവ കഥകളുടെ അടിച്ചേൽപ്പിക്കലിലും മുങ്ങിപ്പോകുന്ന ലാറ്റിൻ അമേരിക്കൻ ഫുട്ബോളിൽ വന്യമായ കരുത്തിന്‍റെ പുതു പ്രതീകമാണ് റിച്ചാലിസൺ. ഇടംകാലിലെ മാന്ത്രികതയോ തെരുവ് മുത്തശിമാരുടെ വീര കവിതകളിലെ നായകസ്ഥാനമോ അവകാശപ്പെടാനില്ലാത്ത ഈ താരം, കാഠിന്യമേറിയ ബ്രസീലിയൻ ഫവേല ജീവിതത്തിന്‍റെ സന്തതിയാണ്. ഈ സീസണിലെ ഒന്പത് മത്സരങ്ങളിൽ നിന്ന് ബ്രസീലിനായി ഏഴ് ഗോൾ നേടി സാക്ഷാൽ നെയ്മറിനെ വരെ മറികടന്ന 25-കാരനായ താരം, എസ്പരിറ്റോ സാന്‍റോ പ്രവിശ്യയിലെ…

Read More

പോർച്ചുഗൽ x ഘാന മത്സരം;  ഇനാകിയുടെ അമ്മ മകനോട് ആവശ്യപ്പെട്ടത് ഒരേഒരു കാര്യം;  ഇങ്ങനെയും അമ്മമാരുണ്ടോയെന്ന് സംശയം…

എതിർ ടീം അംഗത്തിന്‍റെ ജഴ്സി വാങ്ങി വരണേ എന്നാവശ്യപ്പെടുന്ന ഏതെങ്കിലും അമ്മമാരുണ്ടോ…? ഇല്ലെന്നായിരിക്കും ആദ്യ മറുപടി. എന്നാൽ, എതിർ ടീമിൽ കളിക്കുന്നത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും മത്സരവേദി ലോകകപ്പ് ഫുട്ബോളും ആണെങ്കിലോ…? ശങ്കിക്കേണ്ട, ജഴ്സി വാങ്ങിവരണേ എന്ന് പറഞ്ഞുപോകും… അതെ, അത്തരമൊരു അനുഭവമാണ് ഘാന ടീമിലെ ഇനാകി വില്യംസ് എന്ന ഫോർവേഡിന് ഉണ്ടായിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ പോർച്ചുഗൽ x ഘാന മത്സരത്തിനു മുന്പ് ഇനാകി വില്യംസിന്‍റെ അമ്മ മകനോട് ആവശ്യപ്പെട്ട ഒരു കാര്യം റൊണാൾഡോയുടെ ജഴ്സി വാങ്ങി വരണം എന്നതാണ്. സ്പെയ്നിലെ ബിൽബാവൊയിൽ ജനിച്ച ഇനാകി വില്യംസ് 2022 പകുതിയോടെയാണ് ഘാന ടീമിൽ ചേർന്നത്. ഘാന വംശജനായ ഇനാകിയുടെ രാജ്യാന്തര അരങ്ങേറ്റം 2016ൽ സ്പെയിൻ ടീമിനൊപ്പമായിരുന്നു. എന്നാൽ, മുത്തച്ഛന്‍റെ ആവശ്യപ്രകാരമാണ് ഇനാകി ഖത്തർ ലോകകപ്പിൽ ഘാനയ്ക്കായി കളിക്കാൻ തീരുമാനിച്ചത്. 90 വയസ് കഴിഞ്ഞ മുത്തച്ഛന്‍റെ…

Read More

അഞ്ച് ലോകകപ്പുകളിൽ ആദ്യ ഗോൾ നേടുന്ന റിക്കാർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

  ദോഹ: ലോക ഫുട്ബോളിലെ ഇതിഹാസമെന്നതിന് അടിവരയിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്തെങ്ങും ആരും മറികടക്കാൻ ഇടയില്ലാത്ത ഫുട്ബോൾ റിക്കാർഡ് പോർച്ചുഗൽ സൂപ്പർ സ്വന്തമാക്കി. ഘാനയ്ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന റിക്കാർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. 2006, 2010, 2014, 2018 വർഷങ്ങളിൽ നടന്ന ലോകകപ്പുകളിലും റൊണാൾഡോ ഗോൾ നേടി. ലയണൽ മെസി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലർ എന്നിവർ നാല് ലോകകപ്പിൽ ഗോൾ നേടിയിട്ടുണ്ട്. പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരം മറ്റൊരു റിക്കാർഡിനും ഉടമയായി. മൂന്ന് ലോകകപ്പിൽ പെനാൽറ്റി ഗോളാക്കുന്ന താരം എന്ന റിക്കാർഡും ഇനി റൊണോയ്ക്കു സ്വന്തം.

Read More

ബ്രസീല്‍ ആരാധകര്‍ കാത്തിരുന്ന ദിനം ; പുല്‍മൈതാനത്ത് മഞ്ഞകടലിരമ്പം കാണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

  വി. മനോജ്ബ്രസീല്‍ ആരാധകര്‍ കാത്തിരുന്ന ദിനം എത്തി. പുല്‍മൈതാനത്ത് മഞ്ഞകടലിരമ്പം കാണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പ്രതാപവും ലാറ്റിനമേരിക്കന്‍ താളവും ഒരുമിക്കുന്ന മഞ്ഞക്കിളികള്‍ക്ക് എതിരാളികളായി വരുന്നത് മുന്‍ ലോകകപ്പുകളില്‍ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത സെര്‍ബിയയാണ്. ഖത്തറിൽ ആദ്യമത്സരത്തിൽ വന്പൻമാർ ഓരോന്നായി അടിതെറ്റിവീഴുന്പോൾ അതീവകരുതലോടെയാണ് ബ്രസീൽ ഇന്നിറങ്ങുന്നത്. മത്സരം ഇന്നു അർധരാത്രി 12.30ന് ലൂസെയ്ൽ സ്റ്റേഡിയത്തിൽ. ഇന്നു ഏവരും ഒറ്റുനോക്കുന്നത് ബ്രസീലിന്‍റെ നെയ്മറെയും സംഘത്തെയുമായിരിക്കും. സൗദിക്കെതിരേ തോൽവിയേറ്റ അർജന്‍റീനയും ജർമനിക്കെതിരേ വിജയം രുചിച്ച ജപ്പാനും നൽകിയ പാഠം ബ്രസീലിന്‍റെം മുന്നിലുണ്ട്. ആ പട്ടികയിലേക്ക് സെര്‍ബിയകൂടി കടന്നുകയറുമോ എന്ന് ഇന്നറിയാം. കരുത്ത്വച്ചുനോക്കുകയാണെങ്കില്‍ മഞ്ഞക്കിടളികള്‍ ഗോളുകള്‍ കൊത്തിപ്പെറുക്കി പറക്കാനാണ് സാധ്യത. ടീമുകൾ അതിശക്തമായ പോരാട്ടം കാഴ്ചവച്ചപ്പോൾ വിജയം കൂടെ പോരുകയായിരുന്നു. ബ്രസീൽ ഓർത്തുവയ്ക്കേണ്ടതും ഇക്കാര്യമാണെന്നു ആരാധകർ ചിന്തിക്കുന്നു. അതേസമയം സമർഥമായി പന്തുതട്ടുന്ന ഒരു പിടിതാരങ്ങളുടെ മികവ് ബ്രസീലിനു അനുകൂലമാണ്. ബ്രസീൽ…

Read More

ഒന്നു തോല്‍പിച്ചു തരാവോ… സെര്‍ബിയയുടെ ഗോളടി മികവ്  പരതി അര്‍ജന്‍റീനക്കാര്‍…

ഇന്ന് അര്‍ധരാത്രിയിലെ (12.30) മത്സരം കാണാന്‍ രണ്ടുണ്ട് കാര്യം. എന്താന്നല്ലേ? പ്രതീക്ഷയുടെ ഭാരം പേറി ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നായ മഞ്ഞപ്പട ഇറങ്ങുന്നു… സെര്‍ബിയക്കെതിരേ. രാത്രി പകലാക്കി മഞ്ഞകടലിരമ്പുന്നതുകാണാന്‍ ബ്രസീല്‍ ആരാധകര്‍ കാത്തിരിക്കുന്നതില്‍ വലിയ കൗതുകമില്ല. പക്ഷെ മറുപുറത്ത് സെര്‍ബിയ ജയിക്കാന്‍ പ്രാര്‍ഥിക്കുന്ന മറ്റൊരു വലിയ ആരാധകവൃന്ദമുണ്ട്. ആദ്യമത്സരത്തില്‍ സൗദി പഞ്ഞിക്കിട്ട അര്‍ജന്‍റീനക്കാര്‍. തോറ്റതോപോട്ടെ… ബ്രസീല്‍ ആരാധകരുടെ കുത്തുവാക്കുകളും ട്രോളുകളും കൊണ്ട് മൊബൈല്‍ഫോണ്‍ പോലും സ്വിച്ച് ഓഫ് ആക്കേണ്ടി വന്ന അവര്‍ ഇന്ന് ‘കുഞ്ഞന്‍മാരായ’ സെര്‍ബിയക്കൊപ്പമാണ്. അല്ലതും നടക്കുമോ എന്നറിയാന്‍. ബ്രസീല്‍ കണ്ണീര്‍ വിണാല്‍ എന്ത് തോല്‍വിയും അര്‍ജന്‍റീനക്കാര്‍ മറക്കും. നേരെ തിരിച്ചും അങ്ങിനെ തന്നെ. കോപ്പ അമേരിക്ക ഫൈനല്‍ തോല്‍വി ഇപ്പോഴും മനസ്സിലിട്ട് കൊണ്ടു നടക്കുന്നവരാണ് ബ്രസീല്‍.അത് സൗദിയോട് തോറ്റമ്പിയപ്പോള്‍ ആരാധകര്‍ക്ക് മനസ്സിലായി. സെര്‍ബിയന്‍ താരങ്ങളുടെ ഗോളടി ഹിസ്റ്ററി തെരയുന്ന തിരക്കിലാണവര്‍. അപ്പുറത്ത് പിന്നെ…

Read More