ബംഗ്ലാദേശ് ഏകദിന പരമ്പര; രവീന്ദ്ര ജഡേജയെ ഒഴിവാക്കി; തിരിച്ചുവരവ് വൈകും

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ജഡേജയെ ഒഴിവാക്കിയതായി ബിസിസിഐ . ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ക്രിക്കറ്റിലേക്കുള്ള മടക്കവും വൈകും.  കാൽമുട്ടിലെ പരിക്ക് മാറാത്തതിനാലാണ് താരത്തെ മാറ്റിനിർത്തിയത്. ടെസ്റ്റ് ടീമിൽ നിന്നും താരത്തെ പുറത്താക്കുമെന്നാണ് സൂചന. ജഡേജയ്ക്ക് പുറമേ പേസർ യാഷ് ദയാലിനെയും നടുവേദന കാരണം ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് പകരം ബംഗാൾ ഓൾറൗണ്ടർ ഷഹബാസ് അഹമ്മദിനെയും മധ്യപ്രദേശ് ഫാസ്റ്റ് ബൗളർ കുൽദീപ് സെന്നിനെയും ഉൾപ്പെടുത്തി. ഡിസംബർ നാലിനാണ് ഏകദിന പരമ്പര തുടങ്ങുക. മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. രോഹിത് ശർമ, വിരാട് കൊഹ്‌ലി തുടങ്ങിയ മുതിർന്ന താരങ്ങളും ബംഗ്ലാദേശ് പര്യടനത്തിനുണ്ട്.

Read More

മെസിപ്പടയെ തളച്ച താരത്തിന്‍റെ താടിയെല്ല് ഒടിഞ്ഞു; ചികിത്സ ജർമനിയിൽ

ദോഹ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയെന്ന വിശേഷണം ലഭിച്ച പോരാട്ടത്തിനിടെ പരിക്കേറ്റ സൗദി അറേബ്യൻ താരം യാസർ അൽ ഷാറാനിയെ വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റി. 2 -1 ‌എന്ന സ്കോറിന് ലീഡ് ചെയ്യുന്ന വേളയിൽ ബോക്സിലേക്ക് എത്തിയ അർജന്‍റീനിയൻ ക്രോസ് പ്രതിരോധിക്കുന്നതിനിടെ ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിന്‍റെ കാൽ മുട്ട് പതിച്ച് ഷാറാനിയുടെ താടിയെല്ല് ഒടിഞ്ഞതായി നേരത്തെ കണ്ടെത്തിയിരുന്നു. വിജയം തൊട്ടടുത്തെത്തിയ അധികസമയ വേളയിൽ സംഭവിച്ച അപകടം സൗദി ടീമിനെയും ആരാധകരെ‌യും ആശങ്കയിലാഴ്ത്തിയിരുന്നു. ബോധരഹിതനായി കളിക്കളത്തിൽ കിടന്ന ഷാറാനി സ്ട്രെച്ചറിൽ നിന്ന് “തംസ് അപ്പ്’ ചിഹ്നം ഉയർത്തിക്കാട്ടിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിൽ താടിയെല്ലിനേറ്റ പൊട്ടലിന് പുറമേ മുഖത്തെ പേശികൾക്ക് പരിക്കും ആന്തരിക രക്തസ്രാവവും കണ്ടെത്തിയിരുന്നു. ഇതോടെയാണ് താരത്തിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജർമനിയിലേക്ക് കൊണ്ട് പോകാൻ സൗദി കിരീടാവകാശി മുഹമ്മദ്…

Read More

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു; നന്ദി പറഞ്ഞ് ക്ലബ്

സ്ട്രെറ്റ്ഫോർഡ്: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കിയതായി ഇന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനെതിരെ നൽകിയ അഭിമുഖം ഏറെ വിവാദം ആയിരുന്നു. ഇതിനു പിന്നാലെയാണ് താരവുമായുള്ള കരാർ ക്ലബ് റദ്ദാക്കിയത്. താരവുമായി ചർച്ച ചെയ്ത് സംയുക്തമായാണ് കരാർ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. റൊണാൾഡോ ക്ലബിന് നൽകിയ സംഭാവനക്ക് നന്ദി പറയുന്നുവെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.

Read More

വിജയം ആഘോഷിക്കടാ മക്കളേ..! അർജന്‍റീനയ്ക്കെതിരായ വിജയം ആഘോഷിക്കാൻ അവധി പ്രഖ്യാപിച്ച് സൗദി

റിയാദ്:  അർജന്‍റീനയ്ക്കെതിരായ വിജയം ആഘോഷിക്കാൻ സൗദി അറേബ്യ പൊതു അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്ബോളിൽ  ഗ്രൂപ്പ് സിയിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അർജന്‍റീനയെ സൗദി വീഴ്ത്തിയത്. സൗദിയിലെ എല്ലാ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വിദ്യാർഥികൾക്കും ബുധനാഴ്ച അവധിയായിരിക്കും. സൗദിക്കായി 48-ാം മിനിറ്റിൽ സാലെ അൽ ഷെഹ്രിയും 53-ാം മിനിറ്റിൽ സലീം അൽ ദോസരിയുമാണ് ഗോളുകൾ കണ്ടെത്തിയത്. പത്താം മിനിറ്റിൽ മെസിയിലൂടെ അർജന്‍റീന ലീഡ് നേടിയ ശേഷമായിരുന്നു സൗദി വിജയം തട്ടിയെടുത്തത്.

Read More

ലോകകപ്പിൽ വമ്പന്‍ അട്ടിമറി! കളി മറന്ന് അർജന്‍റീന, സൗദിക്ക് തകർപ്പൻ ജയം

ലുസെയ്ൽ: ഫിഫ ലോകകപ്പിൽ വന്പൻ അട്ടിമറി. വന്പൻമാരായ അർജന്‍റീനയയെ സൗദി അറേബ്യ അട്ടിമറിച്ചു. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സിയിലാണ് അർജന്‍റീന നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്. സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അർജന്‍റീനയുടെ തോൽവി. ഒരു ഗോളിന് ലീഡ് നേടിയ ശേഷമായിരുന്നു ലയണൽ മെസിയുടെയും കൂട്ടരുടെയും കാൽവഴുതി വീണത്. പത്താം മിനിറ്റിൽ മെസിയുടെ പെനാൽറ്റി ഗോളിൽ അർജന്‍റീന ലീഡ് നേടി. പിന്നീട് തുടരെ തുടരെ ആക്രമണം കാഴ്ചവച്ച അർജന്‍റീനയെ ഓഫ് സൈഡ് കെണിയിൽ വീഴ്ത്തിയാണ് സൗദി നേരിട്ടത്. 22-ാം മിനിറ്റിൽ ലിയോ രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ലീഡ് രണ്ടായി ഉയർത്താനുള്ള അവസരം 28-ാം മിനിറ്റിലും അർജൻറീന കളഞ്ഞുകുളിച്ചു. ലൗറ്റാരോ മാർട്ടിനസിന്‍റെ ഗോളും ഓഫ്സൈഡായി. 35-ാം മിനിറ്റിൽ മാർട്ടിസിന്‍റെ മറ്റൊരു നീക്കവും ഓഫ്സൈഡിന് വഴിമാറി. അല്ലായിരുന്നെങ്കിൽ ആദ്യപകുതിയിൽ തന്നെ നാല് ഗോളിന് അർജൻറീന മുന്നിലെത്തുമായിരുന്നു.…

Read More

ടീച്ചര്‍ അര്‍ജന്‍റീനയുടെ കളി ഞങ്ങൾക്ക് കാണണം അവധി നല്‍കുക’; വെെറലായി വിദ്യാര്‍ഥികളുടെ കത്ത്

ലോക കപ്പിന്‍റെ ആവേശത്തിൽ ലോകം.  ക്ലബുകളും ഫാൻസുകാരും  റോഡ് നീളെ  ഫ്ലക്സ് വയ്ക്കുന്നത് ഇപ്പോൾ വാർത്താകുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ്  ഈ കൊച്ചു ആരാധകർ. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വെെറലാകുന്നത് കുറച്ച് മെസി ആരാധകരുടെ കത്താണ്. അര്‍ജന്‍റീനയുടെ ആദ്യ മത്സരം നടക്കുന്ന ഇന്ന് ഒന്നുകില്‍ അവധി നല്‍കുകയോ നേരത്തെ വിടുകയൊ വേണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആരാധകര്‍ മറ്റാരുമല്ല കുറച്ച് സ്കൂള്‍ വിദ്യാര്‍ഥികളാണ്. എന്‍എച്ച്എസ് സകൂളിലെ ഒന്‍പത് ജിയില്‍ പഠിക്കുന്ന 12 വിദ്യാര്‍ഥികളാണ് ഈ കത്ത് തങ്ങളുടെ അധ്യാപികയ്ക്ക് അയച്ചത്. അതേസമയം കത്തില്‍ സ്കൂളിന്‍റെ സ്ഥലമോ മറ്റ് വിവരങ്ങളോ ഒന്നും കത്തിൽ പരാമര്‍ശിച്ചിട്ടില്ല. കത്തിന്‍റെ പൂര്‍ണ രൂപം ഇങ്ങനെ: “ലോകകപ്പ് പശ്ചാത്തലത്തില്‍ 3.30ന് നടക്കുന്ന അര്‍ജന്‍റീന സൗദി അറേബ്യ മത്സരം നടക്കുകയാണ്. അതിനാല്‍ അര്‍ജന്‍റീനയെ സ്നേഹിക്കുന്ന ഞങ്ങള്‍ക്ക് ആ ഒരു മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. അതിനുവേണ്ടി…

Read More

ഇൻസ്റ്റാഗ്രാമിലും റൊണാൾഡോ പുലി..!  ‘ഞാൻ റിക്കാർഡുകളെ പിന്തുടരുന്നില്ല, പകരം റിക്കാർഡുകൾ എന്നെ പിന്തുടരുന്നു’….

ഫുട്ബോൾ ഐക്കൺ ക്രിസ്റ്റ്യാനൊ റൊണാൾഡോ അടുത്തിടെ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിൽ ‘ഞാൻ റിക്കാർഡുകളെ പിന്തുടരുന്നില്ല, പകരം റിക്കാർഡുകൾ എന്നെ പിന്തുടരുന്നു’ എന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവന വളരെ ശരിയാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു റിക്കാർഡ് കൂടി തീർത്തിരിക്കുകയാണ് റോണോ. എന്നാൽ കളത്തിന് പുറത്താണെന്ന് മാത്രം. ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി പോർച്ചുഗൽ സൂപ്പർ താരം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ക്രിസ്റ്റ്യാനൊ ഈ നാഴികക്കല്ല് പിന്നിട്ടത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം പേരെ സോഷ്യൽ മീഡിയയിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് CR 7 എന്ന ബ്രാൻഡിന്‍റെ മഹത്വം വിളിച്ചോതുന്നതാണ്. സോഷ്യൽ മീഡിയ വഴി വലിയ ഒരു തുക പ്രതിഫലമായി ലഭിക്കുന്ന താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ ക്രിസ്റ്റ്യാനൊ റൊണാൾഡോ. 375 ദശലക്ഷം ഫോളോവേഴ്‌സുള്ള ലയണൽ മെസിയാണ് പട്ടികയിലെ രണ്ടാമത്തെ സെലിബ്രിറ്റി.

Read More

സാനിയയും മാലിക്കും തീരുമാനം മാറ്റിയോ ? വിവാഹമോചന വാര്‍ത്തകള്‍ക്കിടെ റിയാലിറ്റിഷോയില്‍ ഒന്നിച്ച് സാനിയയും മാലിക്കും…

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കും വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും താരങ്ങള്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും ഇനി നിയമപരമായ നടപടികള്‍ മാത്രമേ ബാക്കിയുള്ളൂവെന്നുമാണ് ഇരുവരുടേയും അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ച് താരങ്ങളെ ഒന്നിച്ചു നിര്‍ത്തിയുള്ള റിയാലിറ്റി ഷോയുമായി ഒടിടി പ്ലാറ്റ്‌ഫോമായ ഉര്‍ദുഫ്‌ളിക്‌സിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. പാകിസ്ഥാനിലെ ആദ്യ ഉര്‍ദു ഒടിടി പ്ലാറ്റ്‌ഫോമാണ് ഉര്‍ദുഫ്‌ളിക്‌സ്. ‘ദി മിര്‍സ മാലിക് ഷോ’ എന്ന പേരിട്ടിരിക്കുന്ന പരിപാടിയിലാണ് സാനിയയേയും ഷൊയ്ബ് മാലിക്കിനേയും ഒന്നിച്ച് കാണിച്ചിരിക്കുന്നത്. പരിപാടി ഉടന്‍ തന്നെ സംപ്രേഷണം ചെയ്യുമെന്നും സോഷ്യല്‍മീഡിയില്‍ പങ്കുവെച്ച പോസ്റ്ററില്‍ പറയുന്നു. എന്തായാലും വേര്‍പിരിയല്‍ വാര്‍ത്തയില്‍ നിരാശരായ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പോസ്റ്റര്‍. ഇരുവരേയും ഒന്നിച്ച് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

Read More

മെസിയുടെ കട്ടൗട്ടിനു മറുപടിയായി നെയ്മറുടെ 105 അടി കട്ടൗട്ട്! കേരളത്തിലെ തന്നെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ കട്ടൗട്ട്

ഒറ്റപ്പാലം : ഒറ്റപ്പാലത്ത് സ്ഥാപിച്ച 65 അടി ഉയരത്തിലുള്ള മെസിയുടെ കട്ടൗട്ടറിന് മറുപടിയായി ബ്രസീൽ ആരാധകർ 105 അടി ഉയരമുള്ള നെയ്മറിന്‍റെ പടുകൂറ്റൻ കട്ട്ഒൗട്ട് സ്ഥാപിച്ചു. പാലക്കാട്-കുളപ്പുള്ളി പ്രധാന പാതയിൽ മെസ്‌സിയുടേതിന് എതിർവശത്തായിട്ടാണ് ബ്രസീൽ ആരാധകർ കട്ടൗട്ട് സ്ഥാപിച്ചത്. കേരളത്തിലെ തന്നെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ കട്ടൗട്ടാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഒരുവശത്ത് മെസിയും എതിർവശത്ത് നെയ്മറും അണിനിരക്കുന്ന അർജന്‍റീനബ്രസീൽ മത്സരത്തിന്‍റെ കളം പോലെയാണ് ഇപ്പോൾ കട്ടൗട്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. പാലക്കാട്-കുളപ്പുള്ളി പാതയോരത്ത് ഒറ്റപ്പാലം നഗരസഭ മാർക്കറ്റ് കോംപ്ലക്സിന് സമീപമാണ് നെയ്മറെ സ്ഥാപിച്ചിരിക്കുന്നത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ചിനക്കത്തൂർക്കാവ് പരിസരത്തുനിന്ന് ബൈക്ക് റാലിയുൾപ്പെടെയുള്ള ആഘോഷത്തോടെ റാലി നടത്തി. സംസ്ഥാന യൂത്ത് ഫുട്ബോൾ ടീമിലെ മുൻതാരം വി.കെ. അലി അഷ്കർ ഫ്ളാഗ് ഓഫ് ചെയ്തു.തുടർന്ന് ഒറ്റപ്പാലം നഗരസഭാധ്യക്ഷ കെ.ജാനകീദേവി ഉദ്ഘാടനം ചെയ്തു. നെയ്മറിന്‍റെ ചിത്രരൂപത്തിന് പുറമേ നാലടി ഉയരമുള്ള ലോകകപ്പിന്‍റെ മാതൃകയും ഉണ്ട്. ആരാധകർക്ക്…

Read More

വീടിന്‍റെ ചുവരുംകടന്ന് ആവേശം; പോർച്ചുഗൽ ഇത്തവണ റൊണാൾഡോയുടെ മിടുക്കിൽ കപ്പ് നേടും; റിങ്കുവിന്‍റെ ആവേശം വാനോളം…

എരുമേലി: കാൽപ്പന്തുകളിയുടെ ലോകകപ്പ് മാമാങ്കത്തിന് ആവേശത്തോടെ കൊടിയേറിയപ്പോൾ ഇങ്ങ് കേരളത്തിൽ എരുമേലിയിലെ ശ്രീനിപുരം കോളനിയിലെ നാല് സെന്‍റിനുള്ളിലെ വീടിന്‍റെ ചുവരുകൾ പോർച്ചുഗൽ ദേശീയ പതാകയുടെ നിറമണിഞ്ഞിരുന്നു. പോർച്ചുഗൽ കളിക്കാരനായ ക്രിസ്ത്യാനോ റൊണാൾഡോയോടുള്ള ആരാധനകൊണ്ട് പോർച്ചുഗൽ ദേശീയ പതാകയുടെ നിറങ്ങൾ വീടിന്‍റെ ചുവരിലാക്കി പെയിന്‍റ് ചെയ്യുകയായിരുന്നു. ശ്രീനിപുരം കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റി പ്രസിഡന്‍റുകൂടിയായ ഓട്ടോ ഡ്രൈവർ പെരുമ്പെട്ടിമണ്ണിൽ റിങ്കു ആണ് സ്വന്തം വീട് പോർച്ചുഗൽ പതാകയുടെ നിറത്തിലാക്കി പെയിന്‍റ് ചെയ്തത്. റൊണാൾഡോയോടുള്ള ഇഷ്ടം മൂലമാണ് താൻ ഉൾപ്പെടെ സുഹൃത്തുക്കൾ പലരും കാൽപ്പന്തുകളിയെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്ന് റിങ്കു പറയുന്നു. ഇതുവരെ ലോകകപ്പ് നേടിയിട്ടില്ലാത്ത പോർച്ചുഗൽ ഇത്തവണ റൊണാൾഡോയുടെ മിടുക്കിൽ കപ്പ് നേടുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഒപ്പം റൊണാൾഡോയുടെ ഏഴാം നമ്പരും ദേശീയ പതാകയിലെ പോർച്ചുഗീസ് ഷീൽഡും ആർമിലറി ഗോളവും ആലേഖനം ചെയ്തിട്ടുമുണ്ട്. അപ്പുറത്ത് ജംഗ്ഷനിൽ മെസിയുടെ ചിത്രവുമായി ഫ്ളക്സ് വച്ചാണ്…

Read More