ട്വന്‍റി 20 ലോകകപ്പ് യുഎഇയില്‍ നടന്നേക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്നില്ലെങ്കില്‍ ഈ വര്‍ഷം നടക്കേണ്ട ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് യുഎഇയിലേക്കു മാറ്റിയേക്കുമെന്നു ബിസിസിഐ. ഒക്ടോബറില്‍ ലോകകപ്പ് നടത്താനാണു തീരുമാനമെടുത്തിരിക്കുന്നത്. ഇന്ത്യതന്നെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്നും അതിനു ബദല്‍ സംവിധാനം ഉണ്ടാകുമെന്നും മത്സരത്തിന്‍റെ വേദി വ്യക്തമാക്കാതെ ഐസിസി ഈ മാസം പറഞ്ഞിരുന്നു. ടൂര്‍ണമെന്‍റ് നടക്കാനുള്ള സാഹചര്യം ഇന്ത്യയില്‍ ഇല്ലെങ്കില്‍ യുഎഇയില്‍ നടത്തുമെന്നു ബിസിസിഐ ജനറല്‍ മാനേജര്‍ ധീരജ് മല്‍ഹോത്ര പറഞ്ഞു.

Read More

ഷായുടെ സൂപ്പർ ഷോ….

  ഇന്ത്യയുടെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മോശം ഫോമിന്‍റെയും ബാറ്റിംഗിലെ സാങ്കേതികപ്പിഴവുകളുടെയും പേരില്‍ പഴികേട്ട് ടീമില്‍നിന്നു പുറത്തായ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ പിഴവുകളെല്ലാം നികത്തി തിരിച്ചെത്തിയിരിക്കുന്നു. ഐപിഎല്‍ 2021ല്‍ ഷാ ഡല്‍ഹി ക്യാപിറ്റല്‍സിനായി തകര്‍പ്പന്‍ ഫോമിലാണു കളിക്കുന്നത്. സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കുന്നതില്‍ പേഴ്‌സണല്‍ കോച്ച് പ്രശാന്ത് ഷെട്ടിക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് കോച്ച് പ്രവീണ്‍ ആംറെയ്ക്കുമാണു ഷാ നന്ദി അറിയിച്ചിരിക്കുന്നത്. ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ താരം മൂന്ന് അര്‍ധ സെഞ്ചുറി നേടിക്കഴിഞ്ഞു. ഏഴു കളിയില്‍ 269 റണ്‍സുമായി ഷാ റണ്‍ നേട്ടക്കാരില്‍ മൂന്നാമതാണ്. സ്‌ട്രൈക്ക് റേറ്റിലും മെച്ചപ്പെട്ടു. 165 ആണ് ഡല്‍ഹി താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ്. ആദ്യ പത്ത് ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ 174.35 സ്‌ട്രൈക്ക് റേറ്റുമായി എബി ഡി വില്യേഴ്‌സാണു മുന്നില്‍. റിക്കാർഡ് ബുക്കിൽ ഷാ തകര്‍പ്പന്‍ പ്രകടനമാണു കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഷാ കാഴ്ചവച്ചത്. 18…

Read More

വനിത ട്വന്‍റി-20 ചലഞ്ച് ഉപേക്ഷിക്കേണ്ടിവരുമെന്ന് ബിസിസിഐ വൃത്തങ്ങൾ

      മുംബൈ: കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ വനിത ട്വന്‍റി-20 ചലഞ്ച് ഉപേക്ഷിക്കേണ്ടിവരുമെന്ന് ബിസിസിഐ വൃത്തങ്ങൾ. ഐപിഎൽ പ്ലേഓഫ് ഘട്ടത്തിലാണ് മൂന്ന് വനിത ടീമുകളുടെ മത്സരം നടക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഇനിയും എടുത്തിട്ടില്ലെന്നും ബിസിസിഐ വ്യത്തങ്ങൾ പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ ടൂർണമെന്‍റിന് സാധ്യതയില്ല. കോവിഡ് രണ്ടാം തരംഗം കാര്യങ്ങൾ വളരെ പ്രയാസകരമാക്കി. പല രാജ്യങ്ങൾ വിമാനങ്ങൾ റദ്ദാക്കിയതുമൂലം വിദേശ താരങ്ങളെ ഉൾപ്പെടുത്താൻ പ്രയാസമാണ്. അതിനാൽ ഈ സീസൺ ഒഴിവാക്കാനും അടുത്ത സീസണിൽ മത്സരങ്ങൾ സംഘടിപ്പിക്കാനുമാണ് പദ്ധതിയെന്നും ബിസിസിഐ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

Read More

നടരാജനു ശസ്ത്രക്രിയ

  ബംഗളൂരു: ഇന്ത്യയുടെയും ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഇടംകൈ പേസറായ ടി. നടരാജൻ ഇന്നലെ കാൽമുട്ട് ശസ്ത്രക്രിയയ്ക്കു വിധേയനായി. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് 2021 സീസണ്‍ ഐപിഎലിൽനിന്നു നടരാജൻ പുറത്തായിരുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണു നടരാജന് ആദ്യം പരിക്കേറ്റത്. ഇംഗ്ലണ്ടിന്‍റെ ഇന്ത്യൻ പര്യടനത്തിൽനിന്ന് ഇതോടെ താരത്തിനു വിട്ടുനിൽക്കേണ്ടിവന്നിരുന്നു. എന്നാൽ, ഐപിഎലിൽ സണ്‍റൈസേഴ്സിനായി ആദ്യ രണ്ടു മത്സരങ്ങൾ കളിച്ച നടരാജൻ, പരിക്ക് വഷളായതോടെ ടീമിൽനിന്നു പുറത്താകുകയായിരുന്നു.

Read More

ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ്; കളി തുടരും…

  അഹമ്മദാബാദ്/മുംബൈ: കോവിഡ്-19 മഹാമാരിയിൽ ഇന്ത്യ ശ്വാസംമുട്ടുകയാണെങ്കിലും 2021 സീസണ്‍ ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് റദ്ദാക്കില്ലെന്നു ബിസിസിഐ. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുകയും മരണ നിരക്ക് ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഐപിഎൽ റദ്ദാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. കോവിഡ് ഭയപ്പാടിൽ ആർ. അശ്വിൻ അടക്കം അഞ്ചു കളിക്കാർ ഐപിഎൽ മതിയാക്കി വീടുകളിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ടൂർണമെന്‍റ് റദ്ദാക്കില്ലെന്നു ബിസിസിഐ അറിയിച്ചത്. ടീമുകൾക്കുള്ള ബയോ സെക്യൂർ ബബിൾ സുരക്ഷ വർധിപ്പിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഐപിഎലിൽ മാറ്റുരയ്ക്കുന്ന എട്ട് ടീമുകൾക്കും ബിസിസിഐ ഇന്നലെ അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. അനിർവചനീയമായ പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ ആശങ്കയിൽ ചില കളിക്കാർ ടീം വിട്ടുപോയിട്ടുണ്ട്. അവരുടെ തീരുമാനത്തെ മാനിക്കുന്നു, അവർക്ക് എല്ലാ പിന്തുണയും നൽകുന്നു. അതേസമയ, നിങ്ങൾ (എല്ലാ ടീം അംഗങ്ങളെയും) ബയോ സെക്യൂർ ബബിളിനുള്ളിൽ സുരക്ഷിതരാണെന്ന്…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുള്‍പ്പെടെ ആറ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത

ദുബായ്: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യ ഉള്‍പ്പെടെ ആറ് വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത. റാങ്കിംഗിൽ ആദ്യ ആറു സ്ഥാനങ്ങളിലുള്ള ടീമുകൾക്കാണ് യോഗ്യത ലഭിച്ചതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ‌(ഐസിസി) അറിയിച്ചു. യോഗ്യത റൗണ്ട് നടത്തി ബാക്കിയുള്ള ടീമുകളെ തെരഞ്ഞെടുക്കുമെന്നും ഐസിസി അറിയിച്ചു.ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുക. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍ എന്നീ ആറ് രാജ്യങ്ങൾക്കാണ് നേരിട്ട് യോഗ്യത ലഭിച്ചത്. 2019-ലാണ് വനിത ക്രിക്കറ്റിനെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്തുന്നതായി പ്രഖ്യാപനം വന്നത്.

Read More

പ്രവചനങ്ങൾക്കും അതീതനായ ക്രിക്കറ്റർ സഞ്ജു വി. സാംസൺ

  കണക്കുകൂട്ടലുകൾക്കും പ്രവചനങ്ങൾക്കും അതീതനായ ക്രിക്കറ്റർ- സഞ്ജു വി. സാംസണിന് ഏറ്റവും അനുയോജ്യമായ വിശേഷണം ഇതായിരിക്കും. ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ ഇത്രയും സ്ഫോടനാത്മക ബാറ്റിംഗ് കാഴ്ചവച്ച മറ്റൊരാളില്ല. 2021 സീസണിലെ ആദ്യ സെഞ്ചുറി ഉൾപ്പെടെ ഐപിഎൽ ചരിത്രത്തിൽ മൂന്ന് സെഞ്ചുറികളാണ് ഈ മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടിയത്. ഇക്കാര്യങ്ങൾക്കൊന്നും ആരും ഒരു എതിർപ്പും പ്രകടിപ്പിക്കാറില്ല. എന്നാൽ, വിമർശകരുടെ ആദ്യ ആക്രമണം സഞ്ജുവിന്‍റെ സ്ഥിരതയില്ലായ്മയ്ക്കെതിരേയാണ്. ഇക്കാലമത്രയും സഞ്ജുവിനെ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്ന ഗൗതം ഗംഭീറും സുനിൽ ഗാവസ്കറും കഴിഞ്ഞ ആഴ്ച സഞ്ജുവിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന്‍റെ ഏറ്റവും വലിയ ശത്രു, അതു കാരണമാണു സഞ്ജുവിനെ ദേശീയ ടീമിന്‍റെ പടിക്കു പുറത്താക്കുന്നതെന്നാണു ഗാവസ്കറിന്‍റെ നിരീക്ഷണം. സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് തുടർച്ചയായ രണ്ട് തോൽവിക്കുശേഷം കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ആറ് വിക്കറ്റ് ജയം നേടിയിരുന്നു. ക്യാപ്റ്റന്‍റെ…

Read More

അശ്വിൻ ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കും

ചെന്നൈ: ഡൽഹി ക്യാപിറ്റൽസ് താരം രവിചന്ദ്ര അശ്വിൻ ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കും. താരം തന്നെയാണ് ഇന്ന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിൽ തന്‍റെ കുടുംബത്തിന്റെ ഒപ്പം ചേരാനാണ് ഈ തീരുമാനം എന്നും അശ്വിൻ പറഞ്ഞു. ഈ വിഷമഘട്ടത്തിൽ താൻ കുടുംബത്തോടൊപ്പമാണ് നിൽകേണ്ടത്. കാര്യങ്ങൾ ഒക്കെ നല്ല രീതിയിൽ ആവുകയാണെങ്കിൽ താൻ തിരികെവരുമെന്നും അശ്വിൻ പറഞ്ഞു. ഈ സീസണിലെ ഡൽഹിയുടെ എല്ലാ മത്സരങ്ങളിലും അശ്വിൻ കളിച്ചിരുന്നു.

Read More

ഡബിളടിച്ച് മെസി

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ഗോൾ ബലത്തിൽ ബാഴ്സലോണയ്ക്ക് ഹോം മത്സരത്തിൽ ഗെറ്റാഫയ്ക്കെതിരേ തകർപ്പൻ ജയം. രണ്ട് ഗോൾ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത മെസി, പെനൽറ്റിയിലൂടെ ഹാട്രിക്ക് നേടാനുള്ള അവസരം വേണ്ടെന്നുവച്ച് സ്പോർട്ട് കിക്ക് ആൻത്വാൻ ഗ്രീസ്മാനു നൽകുന്നതിനും മത്സരം സാക്ഷ്യംവഹിച്ചു. 5-2നായിരുന്നു ബാഴ്സയുടെ ജയം. 8, 33 മിനിറ്റുകളിലായിരുന്നു മെസി ഗോൾ നേടിയത്. 90+3ാം മിനിറ്റിലായിരുന്നു പെനൽറ്റി കിക്ക് എടുക്കാൻ ഗ്രീസ്മാനെ മെസി ക്ഷണിച്ചത്. റോണൾഡ് അറൂഹൊ (87’) ബാഴ്സയ്ക്കായി ഒരു ഗോൾ നേടി. ഒരു ഗോൾ സെൽഫിലൂടെ എത്തി. മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ഹോം മത്സരത്തിൽ 2-0ന് ഹ്യൂസ്കയെ കീഴടക്കി. ആംഗൽ കൊറേറ (39’), യാനിക് കറാസ്കൊ (80’) എന്നിവരായിരുന്നു അത്‌ലറ്റിക്കോയുടെ ഗോൾ നേട്ടക്കാർ. ലാ ലിഗ ഫുട്ബോൾ കിരീടത്തിനായുള്ള പോരാട്ടം…

Read More

ജയിക്കാമെന്നു ദേവ്ദത്ത്, സെഞ്ചുറി അടിക്കൂ എന്നു കോഹ്‌ലി

  മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഇരുപതുകാരനായ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിലെ ചർച്ചാവിഷയം. ഐപിഎൽ ട്വന്‍റി-20യിൽ മലയാളിയായ സഞ്ജു വി. സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരേ ദേവ്ദത്ത് 52 പന്തിൽ 101 റണ്‍സുമായി പുറത്താകാതെനിന്നു. മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽ ദേവ്ദത്ത് സഹഓപ്പണറും നായകനുമായ വിരാട് കോഹ്‌ലിയോട് ജയിക്കാനായി മാത്രം ശ്രമിക്കാമെന്ന് പറഞ്ഞു. എന്നാൽ, കോഹ്‌ലി പറഞ്ഞത് സെഞ്ചുറിയടിക്കാൻ നോക്ക് എന്നായിരുന്നു. മത്സരശേഷം കോഹ്‌ലിതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേവ്ദത്തിന്‍റെ ഇന്നിംഗ്സ് കണ്ട ദക്ഷിണാഫ്രിക്കൻ മുൻ താരം ഷോണ്‍ പൊള്ളോക്ക് അടക്കമുള്ളവർ ഒന്നടങ്കം പറഞ്ഞു: ദേവ്ദത്തിന്‍റെ ഓരോ ഷോട്ടിലും ക്ലാസും എലഗൻസും ഉണ്ട്. മത്സരത്തിൽ ആർസിബി 10 വിക്കറ്റ് ജയം നേടി. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 177/9. ബംഗളൂരു 16.3 ഓവറിൽ 181/0. രാജ്യാന്തര അരങ്ങേറ്റത്തിനു മുന്പ് ഐപിഎലിൽ സെഞ്ചുറി നേടുന്ന നാലാമൻ,…

Read More