രാജസ്ഥാൻ റോയൽസിന് മിന്നുന്ന ജയം സമ്മാനിക്കാൻ വിക്കറ്റിന് മുന്നിലും പിന്നിലും സൂപ്പർമാനായി സഞ്ജു സാംസണ്‍; അഭിനന്ദിച്ച് മന്ത്രി ഇ.പി ജയരാജൻ

ഷാർജ: ഐപിഎല്ലിലെ നാലാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മിന്നുന്ന ജയം സമ്മാനിക്കാൻ മുന്നിൽ നിന്നും നയിച്ചത് വിക്കറ്റിന് മുന്നിലും പിന്നിലും സൂപ്പർമാനായി സഞ്ജു സാംസണ്‍ ആണ്. ഈ വിജയത്തിൽ സഞ്ജുവിനെ അഭിനന്ദിച്ച് കേരള കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ എത്തി. ഫേസ്ബുക്കിലാണ് മന്ത്രിയുടെ അഭിനന്ദന പോസ്റ്റ്. സഞ്ജുവിന്‍റെ മികവിൽ രാജസ്ഥാൻ. 16 റണ്‍ ജയം എന്നാണ് പോസ്റ്റിൽ പറയുന്നത്. മന്ത്രിയുടെ പോസ്റ്റിന് അടിയിൽ കായിക പ്രേമികൾ വലിയ ആവേശത്തോടെയാണ് സഞ്ജുവിന് അഭിനന്ദനവുമായി രംഗത്ത് എത്തുന്നത്. ബാറ്റിംഗിനിറങ്ങിയപ്പോൾ 32 പന്തിൽ 74 റണ്‍സടിച്ച് ടോപ് സ്കോററായ സഞ്ജു വിക്കറ്റിന് പിന്നിലും രണ്ട് മിന്നൽ സ്റ്റംപിംഗുകളും രണ്ട് തകർപ്പൻ ക്യാച്ചുകളുമായി തിളങ്ങി. സഞ്ജുവിന്‍റെ ഓൾ റൗണ്ട് പ്രകടനത്തിന്‍റെ മികവിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ 16 റണ്‍സിന് കീഴടക്കി രാജസ്ഥാൻ റോയൽസ് ഐപിഎല്ലിൽ ആദ്യജയം…

Read More

യുവതാരങ്ങളുടെ അഭാവം ചെന്നൈയെ അപകടത്തിലാക്കും: ഗാവസ്‌കർ

ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ 3 കിരീടങ്ങൾ നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും വിപണിമൂല്യമുള്ള ഫ്രാഞ്ചൈസികളിലൊന്നാണ്. എന്നാൽ, ഇത്തവണ യുവതാരങ്ങളുടെ അഭാവം ഐപിഎലിൽ ചെന്നൈക്കു ക്ഷീണം ചെയ്യുമെന്ന് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ സുനിൽ ഗാവസ്‌കർ അഭിപ്രായപ്പെട്ടു. സുരേഷ് റെയ്ന, ഹർഭജൻ സിംഗ് എന്നിവർ ടൂർണമെന്റിനു മുൻപ് പിൻവാങ്ങിയത് ടീമിന് കനത്ത തിരിച്ചടിയായെന്നു സി‌എസ്‌കെയുടെ സാധ്യതകളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കവേ ഗവാസ്‌കർ പറഞ്ഞു. “റെയ്‌നയുടെയും ഹർഭജന്റെയും അഭാവം സി‌എസ്‌കെ ടീമിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു, അത്തരം കളിക്കാർക്ക് പകരക്കാരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാലും, ഇത് ടീമിലെ യുവാക്കൾക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ അവസരമൊരുക്കുന്നു,” സ്പോർട്സ് ടോക്കിനു നൽകിയ അഭിമുഖത്തിൽ ഗവാസ്കർ പറഞ്ഞു. സി‌എസ്‌കെയുടെ ഏറ്റവും വലിയ കരുത്ത് അനുഭവസമ്പത്താണെങ്കിലും ടീമിലുള്ള മിക്ക താരങ്ങളും മുപ്പതുകളുടെ നല്ല ഭാഗം…

Read More

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സദാശിവ് രാവോജി പാട്ടീൽ അന്തരിച്ചു

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സദാശിവ് രാവോജി പാട്ടീൽ (86) അന്തരിച്ചു. മഹാരാഷ്ട്രയിലെ കോലാപുരിലുള്ള വസതിയിലായിരുന്നു അന്ത്യം.ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് മത്സരത്തിൽ കളിച്ചിട്ടുണ്ട്. പാട്ടീലിന്‍റെ നിര്യാണത്തിൽ ബിസിസിഐ അനുശോചിച്ചു. 1952-1964 കാലഘട്ടത്തിൽ മഹാരാഷ്ട്രയ്ക്കായി 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള മീഡിയം പേസറായിരുന്നു പാട്ടീൽ.

Read More

ആവേശപ്പോരിനൊടുവിൽ യുഎസ് ഓപ്പണ്‍ ഡൊമിനിക് തീമിന്

  ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗത്തിലെ കലാശ പോരാട്ടത്തിൽ ടൈബ്രേക്കറിലൂടെ കിരീടമുയർത്തി ഓസ്ട്രിയൻ താരം ഡൊമിനിക് തീം. തീമിന്‍റെ ആദ്യ ഗ്രാന്‍റ്സ്ലാം കിരീടമാണിത്. അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ ജർമനിയുടെ അലക്സാണ്ടർ സവറേവിനോട് ആദ്യ രണ്ട് സെറ്റ് പരാജയപ്പെട്ട ശേഷമാണ് ഡൊമിനിക് തീം തിരിച്ചുവരവ് നടത്തിയത്. 71 വർഷത്തിന് ശേഷം ഫൈനലിൽ ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചുവന്ന് യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ വ്യക്തിയായി ഡൊമിനിക് തീം മാറുകയും ചെയ്തു. സ്കോർ 2-6, 4-6, 6-4, 6-3, 7-6 പുരുഷവിഭാഗത്തിൽ ആറു വർഷത്തിനുശേഷമാണ് പുതിയൊരു ഗ്രാന്‍റ്സ്ലാം ചാന്പ്യനുണ്ടാവുന്നത്. 23-കാരനായ സവറേവിന്‍റെ കരിയറിലെ ആദ്യത്തെ പ്രധാന ഫൈനലായിരുന്നു. 27-കാരനായ തീം നേരത്തേ നാല് തവണ ഫൈനലിൽ എത്തിയിട്ടുണ്ട്.

Read More

യുഎസ് ഓപ്പണ്‍: സെമിയിൽ സെറീന പുറത്ത്

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിത സിംഗിൾസ് സെമിയിൽ അമേരിക്കയുടെ സെറീന വില്യംസ് പുറത്ത്. ബെലാറസിന്‍റെ വിക്ടോറിയ അസരെങ്കയാണ് സെറീനയെ വീഴ്ത്തിയത്. ആദ്യ സെറ്റ് നേടിയശേഷമായിരുന്നു സെറീനയുടെ വീഴ്ച. സ്കോർ: 1-6, 6-3, 6-3. ഇതോടെ വിക്ടോറിയ അസരെങ്ക-നവോമി ഒസാക്ക ഫൈനലിനാണ് കളമൊരുങ്ങിയത്.

Read More

മടങ്ങിവരവിന് ഒരുങ്ങി യുവരാജ്; ആഗ്രഹം പഞ്ചാബിനുവേണ്ടി കളിക്കാൻ

  ചണ്ഡിഗഡ് (പഞ്ചാബ്): ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ തയാറെടുത്ത് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. പഞ്ചാബിനായി യുവരാജ് പാഡ് അണിഞ്ഞേക്കും. മടങ്ങിവരവിന് ആഗ്രഹിക്കുന്നതായി അറിയിച്ച് ബിസിസിഐക്ക് യുവി കത്ത് അയച്ചതായാണ് റിപ്പോർട്ട്. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജെയ് ഷായ്ക്കുമാണ് യുവി കത്ത് അയച്ചത്. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലൂടെ യുവി കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ തിരുച്ചുവരവിന് ബിസിസിഐ അനുവദിക്കുകയാണെങ്കിൽ പഞ്ചാബിനായി മാത്രമെ കളിക്കൂവെന്നും, വിദേശ ഓഫറുകൾ പരിഗണിക്കില്ലെന്നും ബിസിസിഐക്ക് അയച്ച കത്തിൽ യുവി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2019 ജൂണിലാണ് കളിക്കളത്തോട് യുവരാജ് വിടപറഞ്ഞത്.

Read More

ഇത് ചരിത്രം; രാജ്യാന്തര ഫുട്ബോളിൽ നൂറു ഗോൾ തികച്ച് റൊണാൾഡോ

  സ്റ്റോക്ക്ഹോം: രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ തികച്ച രണ്ടാമത്തെ പുരുഷ താരമായി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്വീഡനെതിരായ മത്സരത്തിലാണ് റൊണോ നാഴികകല്ല് പിന്നിട്ടത്. യൂറോപ്പിൽ ആദ്യമായാണ് ഒരു താരം രാജ്യത്തിന് വേണ്ടി നൂറു ഗോളുകൾ നേടുന്നത്.സ്വീഡനെതിരായ മത്സരത്തിന്‍റെ ഹാഫ് ടൈമിന് തൊട്ടു മുമ്പ് കിട്ടിയ ഫ്രീകിക്ക് മനോഹരമായി വലയിൽ എത്തിച്ചാണ് താരം നൂറു ഗോൾ നേട്ടത്തിലെത്തിയത്. 2-0ന് പോർച്ചുഗൽ ജയിച്ച മത്സരത്തിൽ രണ്ടാംഗോൾ നേടിയതും റോണോ ആയിരുന്നു. 72-ാം മിനിറ്റിലാണ് താരം രണ്ടാമത്തെ ഗോൾ വലയിലാക്കിയത്. 165 രാജ്യാന്തര മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ നൂറു ഗോൾ നേടിയത്. രാജ്യാന്തര ഗോളുകളുടെ കാര്യത്തിൽ ഇറാൻ ഇതിഹാസം അലി ദെ മാത്രമാണ് റൊണാൾഡോയ്ക്ക് മുന്നിലുള്ളത്. 109 ഗോളുകളാണ് അലി ഇറാനായി നേടിയിട്ടുള്ളത്. 2019 നവംബറിൽ ലക്സംബർഗിനെതിരെയാണ് പോർച്ചുഗലിനായി റൊണാൾഡോ ഇതിനു മുൻപ്…

Read More

പരിശീലനത്തിനായി മെസി ബാഴ്സലോണയിൽ

ബാഴ്സലോണ: പരിശീലനത്തിനായി സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ തിരിച്ചെത്തി. ആഴ്ചകൾ നീണ്ട നാടകീയതകൾക്കൊടുവിലാണ് താരം ക്ലബിലെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ആദ്യ ദിവസങ്ങളിൽ താരം ഒറ്റക്ക് പരിശീലനം നടത്തും. അതിനുശേഷം മെസി ടീം അംഗങ്ങൾക്കൊപ്പം ചേരും. പുതിയ പരിശീലകൻ കോമാനു കീഴിലുള്ള മെസിയുടെ ആദ്യ പരിശീലന സെഷൻ കൂടിയാവും അത്. എഫ്‌സി ബാഴ്‌സലോണ വിടുമെന്ന തീരുമാനം മാറ്റിയ ലയണല്‍ മെസി കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിറങ്ങിയില്ല. ഈ സീസണില്‍ ബാഴ്‌സയില്‍ തുടരുമെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. ക്ലബ്ബിനെ കോടതിയില്‍ കയറ്റേണ്ട എന്ന കാരണം കൊണ്ടു മാത്രമാണ് താന്‍ കേസിനു പോകാത്തതെന്ന് മെസി പറഞ്ഞിരുന്നു.

Read More

യുഎസ് ഓപ്പൺ: സെറീന മൂന്നാം റൗണ്ടിൽ, ജൊഹാന കോണ്ട പുറത്ത്

ന്യൂയോർക്ക്: അമേരിക്കയുടെ സെറീന വില്യംസ് യുഎസ് ഓപ്പൺ മൂന്നാം റൗണ്ടിൽ കടന്നു. റഷ്യയുടെ മാർഗരീത്ത ഗസ്പരിയാനെ പരാജയപ്പെടുത്തിയാണ് സെറീനയുടെ മുന്നേറ്റം. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായാണ് സെറീന എതിരാളിയെ വീഴ്ത്തിയത്. സ്കോർ: 6-2 6-4. അടുത്ത റൗണ്ടിൽ 2017 ലെ ചാമ്പ്യൻ സ്ലോൺ സ്റ്റീഫൻയസ് ആണ് സെറീനയുടെ എതിരാളി. അതേസമയം ബ്രിട്ടന്‍റെ ജൊഹാന കോണ്ട ടൂർണമെന്‍റിൽനിന്നും പുറത്തായി. റൊമേനിയൻ താരം സോരാന സിർസ്റ്റിയ ആണ് ജൊഹാനയെ അട്ടിമറിച്ചത്. മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ജൊഹാന കീഴടങ്ങിയത്. സ്കോർ: 2-6, 7-6 (7-5), 6-4. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായാണ് സെറീന എതിരാളിയെ വീഴ്ത്തിയത്. സ്കോർ: 6-2 6-4. അടുത്ത റൗണ്ടിൽ 2017 ലെ ചാമ്പ്യൻ സ്ലോൺ സ്റ്റീഫൻയസ് ആണ് സെറീനയുടെ എതിരാളി. അതേസമയം ബ്രിട്ടന്‍റെ ജൊഹാന കോണ്ട ടൂർണമെന്‍റിൽനിന്നും പുറത്തായി. റൊമേനിയൻ താരം സോരാന സിർസ്റ്റിയ ആണ് ജൊഹാനയെ അട്ടിമറിച്ചത്.…

Read More

മലക്കം മറിഞ്ഞ് ഒസാക്ക; പ്രതിഷേധം അവസാനിപ്പിച്ച് കളിക്കിറങ്ങി

ന്യൂയോർക്ക്: അമേരിക്കയിലെ വിസ്കോൻസെനിൽ കറുത്ത വർഗക്കാരൻ ജേക്കബ് ബ്ലേക്കിനു പൊലീസിന്‍റെ വെടിയേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് സതേണ്‍ ആൻഡ് വെസ്റ്റേണ്‍ ടെന്നീസ് ടൂർണമെന്‍റിൽനിന്നു പിൻവാങ്ങിയ ജാപ്പനീസ് വനിതാ താരം നവോമി ഒസാക്ക തീരുമാനം മാറ്റി. എതിർ താരത്തെ മാനിച്ചും അമേരിക്കൻ ടെന്നീസ് അസോസിയേഷൻ, ഡബ്ല്യുടിഎ എന്നിവയുടെ അഭ്യർഥന അംഗീകരിച്ചും സെമി പോരാട്ടത്തിന് ഇറങ്ങുമെന്ന് ഒസാക്ക വ്യക്തമാക്കി. ടൂർണമെന്‍റിന്‍റെ സെമിയിൽ എത്തിയതിനു പിന്നാലെയായിരുന്നു ലോക പത്താം നന്പർ താരമായ നവോമി ഒസാക്ക തന്‍റെ പിൻവാങ്ങൽ അറിയിച്ചത്. താനും ഒരു കറുത്ത വർഗക്കാരിയാണെന്നും സമൂഹമാധ്യമത്തിൽ ഒസാക്ക കറിച്ചിരുന്നു. സെമിയിൽ ബെൽജിയത്തിന്‍റെ എൽസി മെർടെൻസ് ആണ് ഒസാക്കയുടെ എതിരാളി. സംഭവത്തിൽ പ്രതിഷേധം ആളിപ്പടർന്നതോടെ അമേരിക്കയിൽ ഒട്ടേറെ ബേസ്ബോൾ, ബാസ്കറ്റ്ബോൾ, മേജർ ലീഗ് സോക്കർ മത്സരങ്ങൾ നിർത്തിവച്ചിരുന്നു.

Read More