സ്പെയിൻ യൂറോയ്ക്ക്

സ്റ്റോക്ഹോം/വാടുസ്: 2020 യൂറോ കപ്പ് ഫുട്ബോൾ ഫൈനൽസിനുള്ള യോഗ്യത സ്പെയിനും സ്വന്തമാക്കി. ഇന്നലെ സ്വീഡനെതിരായ ഗ്രൂപ്പ് എഫ് മത്സരത്തിൽ സമനില നേടിയതോടെയാണ് സ്പെയിൻ യോഗ്യത സ്വന്തമാക്കിയത്. ഒരു ഗോളിനു പിന്നിൽനിന്നശേഷം ഇഞ്ചുറി ടൈമിലായിരുന്നു സ്പെയിനിന്‍റെ സമനില. 50-ാം മിനിറ്റിൽ മാർകസ് ബെർഗിന്‍റെ ഗോളിൽ സ്വീഡൻ മുന്നിലെത്തിയെങ്കിലും 90+2-ാം മിനിറ്റിൽ റോഡ്രിഗോയിലൂടെ സ്പെയിൻ സമനില നേടി. മത്സരത്തിന്‍റെ 60-ാം മിനിറ്റിൽ ഗോളി ഡേവിഡ് ഡി ഗിയ പരിക്കേറ്റ് പുറത്തായത് സ്പെയിനിനു തിരിച്ചടിയായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഗോളിയാണ് ഗിയ. ഗിയയ്ക്കു പകരം കേപ അരിസാബലാഗയാണ് അവസാന 30 മിനിറ്റിൽ സ്പെയിനിന്‍റെ വല കാത്തത്. ഗ്രൂപ്പ് എഫിൽ എട്ട് മത്സരങ്ങളിൽനിന്ന് 20 പോയിന്‍റുമായി സ്പെയിൻ ഒന്നാമതാണ്. 15 പോയിന്‍റുള്ള സ്വീഡൻ രണ്ടാമതുണ്ട്. സൂപ്പർ അസൂറി തുടർച്ചയായി ഒന്പതാം അന്താരാഷ്‌ട്ര മത്സരത്തിലും ജയം നേടി ഇറ്റലി ചരിത്രം കുറിച്ചു.…

Read More

കോഹ്‌ലിക്കു മുന്നറിയിപ്പുമായി ദാദ

കോൽക്കത്ത: ബിസിസിഐയുടെ നിയുക്ത പ്രസിഡന്‍റ് സൗരവ് ഗാംഗുലി ടീം ഇന്ത്യക്കും ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും വ്യക്തമായ നിർദേശം നല്കി. പ്രധാന ടൂർണമെന്‍റുകൾ വിജയിക്കുന്നതിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ശ്രദ്ധ ചെലുത്തണമെന്ന് ഗാംഗുലി പറഞ്ഞു. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടശേഷം കൊൽക്കത്തയിൽ തിരിച്ചെത്തിയപ്പോഴായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ഇന്ത്യ ഒരു നല്ല ടീമാണ്. ക്യാപ്റ്റൻ വിരാട് കോഹ്‌ലി ശ്രദ്ധിക്കേണ്ട ഒരു വിഷയമെന്തെന്നാൽ, നമുക്ക് അവസാനത്തെ ഏഴ് പ്രധാന ടൂർണമെന്‍റുകളിൽ വിജയിക്കാനായിട്ടില്ല എന്നതാണ്. വലിയ ടൂർണമെന്‍റുകളിൽ മികച്ച രീതിയിലാണ് ഇന്ത്യ കളിക്കാറ്, സെമിയും ഫൈനലും ഒഴികെ. വിരാടിന് അത് മാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അദ്ദേഹം ഒരു ചാന്പ്യൻ കളിക്കാരനാണ്- ഗാംഗുലി പറഞ്ഞു. 2013ലാണ് ഇന്ത്യ അവസാനമായി ഒരു ഐസിസി ടൂർണമെന്‍റ് വിജയിച്ചത്. എം.എസ്. ധോണിയുടെ കീഴിൽ അന്ന് ഇംഗ്ലണ്ടിൽ നടന്ന ചാന്പ്യൻസ് ട്രോഫി ഇന്ത്യ നേടി. നാട്ടുകാരൻ കൂടിയായ ടെസ്റ്റ് വിക്കറ്റ്…

Read More

ജയ്സ്വാൾ യശസ്

മുംബൈ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറിയുമായി റിക്കാർഡ് കുറിച്ച് മുംബൈയുടെ കൗമാര താരം യശ്വസി ജയ്സ്വാൾ. ജാർഖണ്ഡിനെതിരായ മത്സരത്തിൽ ജയ്സ്വാൾ ഇന്നലെ ഇരട്ട സെഞ്ചുറി നേടിയപ്പോൾ ഇന്ത്യയുടെ ഭാവി വാഗ്ദാനത്തിനുണ്ടായിരുന്ന പ്രായം 17 വയസും 292 ദിവസവും. 154 പന്തിൽ നിന്നാണ് ജയ്സ്വാൾ 203 റണ്‍സ് അടിച്ചെടുത്തത്. 131.81 ആയിരുന്നു താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ്. മത്സരത്തിൽ മുംബൈ 39 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. സ്കോർ: മുംബൈ 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 358. ജാർഖണ്ഡ് 46.4 ഓവറിൽ 319. ഗോവയ്ക്കെതിരേ കേരളത്തിന്‍റെ സഞ്ജു വി. സാംസണ്‍ 212 നോട്ടൗട്ട് നേടിയിരുന്നു. ഈ വർഷമാണ് മുംബൈയുടെ കൗമാര ഓപ്പണർ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറുന്നത്. വിജയ് ഹസാരെയിൽ ഗോവയ്ക്കെതിരേ 113ഉം കേളത്തിനെതിരേ 122ഉം റണ്‍സ് കൗമാരതാരം നേടിയിരുന്നു. കരുണ്‍ കൗശൽ (202), സഞ്ജു…

Read More

വിഷ്ണു വിനോദിന് സെഞ്ചുറി; കേരളത്തിന് ജയം

അമൃത്സർ: വിജയ് ഹസാരെ ഏകദിന ടൂർണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം ആന്ധ്രപ്രദേശിനെ ആറ് വിക്കറ്റിന് തകർത്തു. ഓപ്പണർ വിഷ്ണു വിനോദിന്‍റെ മിന്നുന്ന സെഞ്ചുറിയാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 50 ഓവറിൽ ആറ് വിക്കറ്റിന് 230 റണ്‍സ് നേടി. 89 പന്തിൽ 139 റണ്‍സ് നേടിയ വിഷ്ണുവിന്‍റെ മികവിൽ കേരളം 39.4 ഓവറിൽ ലക്ഷ്യം മറികടന്നു. 13 ഫോറും ഒൻപത് സിക്സും അടങ്ങിയതായിരുന്നു വിഷ്ണുവിന്‍റെ മനോഹര ഇന്നിംഗ്സ്. പരമ്പരയിലെ വിഷ്ണുവിന്‍റെ മൂന്നാം സെഞ്ചുറിയാണിത്. ക്യാപ്റ്റൻ റോബിൻ ഉത്തപ്പ (1), സഞ്ജു സാംസണ്‍ (0), സച്ചിൻ ബേബി (19) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും അടിച്ചുതകർത്ത വിഷ്ണു കേരളത്തെ വിജയ തീരത്തെത്തിക്കുകയായിരുന്നു. 46 റണ്‍സോടെ പുറത്താകാതെ നിന്ന ജലജ് സക്സേന വിഷ്ണുവിന് മികച്ച പിന്തുണ നൽകി. 27 റണ്‍സ് നേടി പുറത്താകാതെ നിന്ന…

Read More

ഡെന്‍മാര്‍ക്ക് ഓപ്പൺ: സിന്ധുവും സായി പ്രണീതും രണ്ടാം റൗണ്ടിൽ

കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണിൽ ലോക ചാമ്പ്യൻ ഇന്ത്യയുടെ പി.വി സിന്ധു രണ്ടാം റൗണ്ടിൽ കടന്നു. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്ക്കയെ പരാജയപ്പെടുത്തിയാണ് സിന്ധു രണ്ടാം റൗണ്ടിൽ‌ കടന്നത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്‌കോര്‍ 22-20, 21-18. ഇന്തോനേഷ്യന്‍ താരത്തിനെതിരെ സിന്ധുവിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. അടുത്ത റൗണ്ടിൽ കൊറിയയുടെ ആൻ സി യുംഗ് ആണ് സിന്ധുവിന്‍റെ എതിരാളി. ഇന്ത്യയുടെ ബി. സായി പ്രണീതും രണ്ടാം റൗണ്ടിൽ കടന്നു. ഇതിഹാസതാരം ലിൻ ഡാനെ മറികടന്നാണ് സായി പ്രണീത് മുന്നേറിയത്. നേരിട്ടുള്ള ഗെയിമുകൾക്ക് അനായാസമാണ് ലിൻ ഡാനെ പ്രണീത് വീഴ്ത്തിയത്. സ്കോർ: 21-14 21-17.

Read More

ആദിൽ മാനംകാത്തു; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് സമനില

കോൽക്കത്ത: 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ ആദ്യ ജയം കൊതിച്ചിറങ്ങിയ ഇന്ത്യക്ക് നിരാശ. നീലക്കടുവകളെ ബംഗ്ലാദേശ് സമനിലയിൽ കുരുക്കി. ഇരുപകുതികളിലായി വീണ ഗോളുകളിൽ ഇരുടീമും സമനിലപാലിച്ചു. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച ഇന്ത്യ ബംഗ്ലാദേശിന്‍റെ പ്രതിരോധപൂട്ടിൽ കുരുങ്ങുകയായിരുന്നു. ഖത്തറിനെ ഗോൾ രഹിത സമനിലയിൽ കുരുക്കിയ ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് ആദ്യപകുതിയിൽ തന്നെ ഞെട്ടിച്ചു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ സാദുദീൻ കോൽക്കത്ത സ്റ്റേഡിയത്തിലെ ഇന്ത്യൻ ആരവങ്ങൾക്കുമേൽ വെള്ളിടിയായി. ബോക്സിനു വെളിയിൽ ഇടത് പാർശ്വത്തിൽനിന്നും വന്ന ഫ്രീകിക്കിന് സാദുദീൻ ചാടി തലവച്ചു. സാദുദീന്‍റെ ഫ്രീ ഹെഡ്ഡർ വലയിൽ. കോൽക്കത്ത സ്റ്റേഡിയം നിശബ്ദമായി. ഗോൾ‌ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. ബോക്സിലേക്ക് ഉയർന്നുവന്ന പന്തിനെ തട്ടിയകറ്റാൻ ശ്രമിച്ച സന്ധുവിന് പിഴച്ചു. പന്തിന്‍റെ ഗതി മനസിലാക്കാതെ ചാടിയ സന്ധുവിനെയും കടന്ന പന്ത് സാദുദീനിലേക്ക്.…

Read More

ബിജെപിയിലേക്കെന്ന അഭ്യൂഹം തള്ളി ഗാംഗുലി

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്ന് നിയുക്ത ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ബിജെപിയിൽ‌ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഗാംഗുലി തള്ളി. ആദ്യമായാണ് താൻ അമിത് ഷായെ കാണുന്നതെന്ന് ഗാംഗുലി പറഞ്ഞു. സ്ഥാനം ലഭിക്കുമോയെന്നുള്ള ഒരു ചോദ്യവും കൂടിക്കാഴ്ചയിൽ ചോദിച്ചില്ല. അത് നടന്നാൽ മാത്രമേ സ്ഥാനം ലഭിക്കുകയുള്ളു എന്ന തരത്തിലും ചർച്ചയുണ്ടായില്ല. ഒരു തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളും ഇല്ലെന്നും ഗാംഗുലി പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കണ്ടപ്പോഴും താൻ ഇത്തരം രാഷ്ട്രീയ ചോദ്യങ്ങൾ കേട്ടിട്ടുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. മാധ്യമ വാർത്തകളെ അമിത് ഷായും തള്ളിക്കളഞ്ഞു. ബിസിസിഐ പ്രസിഡന്‍റ് ആരാകണമെന്ന് താൻ തീരുമാനിച്ചിട്ടില്ല. ബി‌സി‌സി‌ഐക്ക് അതിന്‍റേതായ തെരഞ്ഞെടുപ്പ് പ്രക്രിയയുണ്ടെന്നും ഷാ പറഞ്ഞു. അമിത് ഷായുടെ മകനും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറിയുമായ ജയ് ഷായാണ് ബിസിസിഐ സെക്രട്ടറി. അനുരാഗ് ഠാക്കുറിന്‍റെ…

Read More

സൂപ്പർ ഓവറിനു പുതിയ നിയമം

ദുബായ്: 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ വിവാദ സൂപ്പർ ഓവറിന്‍റെ പശ്ചാത്തലത്തിൽ ഐസിസി പുതിയ നിയമം കൊണ്ടുവന്നു. ഇന്നലെയാണ് ഇതു സംബന്ധിച്ച അറിയിപ്പ് ഐസിസി പുറപ്പെടുവിച്ചത്. നിശ്ചിത ഓവർ മത്സരം ടൈ ആകുകയും ജേതാവിനെ നിശ്ചയിക്കാനായി തുടർന്നു നടത്തുന്ന സൂപ്പർ ഓവറിലും ഫലം ഉണ്ടായില്ലെങ്കിൽ, സമനിലക്കുടുക്ക് പൊട്ടിക്കുന്നതുവരെ സൂപ്പർ ഓവർ മത്സരം തുടരുമെന്നതാണ് പുതിയ നിയമം. ഐസിസി ടൂർണമെന്‍റുകളിലെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ടൈ വരുകയാണെങ്കിലാണ് പുതിയ നിയമം നടപ്പാക്കുക. ഇംഗ്ലണ്ട് കിരീടം നേടിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ നിശ്ചിത ഓവർ പോരാട്ടത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും 241 റണ്‍സ് വീതമായിരുന്നു എടുത്തത്. തുടർന്ന് നടത്തിയ സൂപ്പർ ഓവറിലും ഇരു ടീമുകളും 15 റണ്‍സ് വീതം നേടി തുല്യത പാലിച്ചു. അതോടെ മത്സരത്തിൽ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു. ആ…

Read More

ഇന്ത്യൻ ക്രിക്കറ്റ് തലപ്പത്തു വീണ്ടും മലയാളിത്തിളക്കം

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് തലപ്പത്ത് വീണ്ടും മലയാളിത്തിളക്കം. ബിസിസിഐ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് മലയാളിയായ ജയേഷ് ജോർജ് നാമനിർദേശപത്രിക സമർപ്പിച്ചതോടെയാണു എസ്.കെ. നായർ, ടിസി മാത്യു എന്നിവർക്കുശേഷം ബിസിസിഐ ഭാരവാഹിയായി ഒരു മലയാളികൂടി എത്തുന്നത്. ജയേഷ് ജോർജ് ബിസിസിഐ തലപ്പത്ത് എത്തുന്നതോടെ കേരള ക്രിക്കറ്റിന് പുത്തൻ ഉണർവുണ്ടാകുമെന്നാണു പ്രതീക്ഷ. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ചുറി നേടിയ മലയാളിതാരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങൾക്ക് ജയേഷ് ജോർജിന്‍റെ പുതിയ പദവി കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. കോഴ വിവാദത്തെത്തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീങ്ങിയ ശ്രീശാന്തിനും പുത്തൻ പ്രതീക്ഷയാണ് ഇദ്ദേഹത്തിന്‍റെ വരവ്. വീണ്ടും കളിക്കാനാകുമെന്ന പ്രതീക്ഷ ശ്രീശാന്ത് നേരത്തെ പ്രകടിപ്പിച്ചിരുന്നു. നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റാണ് ജയേഷ്. 2005ൽ എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായാണ് ക്രിക്കറ്റ് ഭരണ നേതൃത്വത്തിലേക്ക് എത്തിയത്. തുടർന്ന് കേരള ക്രിക്കറ്റ്…

Read More

റൂഡി ഗാർസിയ ലിയോണിന്‍റെ പരിശീലകൻ

പാരീസ്: റൂഡി ഗാർസിയ ഫ്രഞ്ച് ക്ലബ് ലിയോണിന്‍റെ പരിശീലകനായി നിയമിതനായി. സില്‍വീഞ്ഞോയ്ക്ക് പകരക്കാരനായാണ് ഗാർസിയ എത്തുന്നത്. 2021 ജൂൺ വരെയാണ് ഗാർസിയയുടെ കരാർ. 2013-2016 കാലത്ത് ഗാർസിയ റോമയുടെ പരിശീലകൻ ആയിരുന്നു. പരിശീലകസ്ഥാനത്തേക്ക് ലോറന്‍റ് ബ്ലാങ്ക്, ഹോസെ മൗറിഞ്ഞോ എന്നിവരുടെ പേരുകളും ഉ‍യർന്നുവന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് ഗാർസിയക്ക് നറുക്ക് വീഴുകയായിരുന്നു. റോമയ്ക്ക് പുറമേ സെന്‍റ് എറ്റിനെ, ലില്ലേ, മെർസില്ലേ തുടങ്ങിയ ടീമുകളെയും ഗാർസിയ പരിശീലിപ്പിച്ചിട്ടുണ്ട്.

Read More