പോപ്കോൺ ഇങ്ങനെയും കഴിക്കാം; വൈറലായ് വീഡിയോ

ആഭരണങ്ങളും ഭക്ഷണവും ഒത്തുചേർന്ന് കണ്ടിട്ടുണ്ടോ ? ഇത് കേൾക്കുമ്പോൾ വിചിത്രമായി തോന്നാം പക്ഷേ ഇൻസ്റ്റാഗ്രാമിലെ ഒരു വൈറൽ വീഡിയോ അത്തരമൊരു കോമ്പിനേഷനാണ് പരിചയപ്പെടുത്തുന്നത്. വീഡിയോയിൽ പോപ്‌കോൺ നിറച്ച കൊട്ടയുടെ ആകൃതിയിലുള്ള കമ്മലുകൾ കാണിക്കുന്നു.അതിലും രസകരമായ കാര്യം, കമന്‍റ്സ് സെക്ഷനിലെ മിക്കവാറും എല്ലാവർക്കും ഇപ്പോൾ അത്തരം കമ്മലുകൾ വേണമെന്നതാണ്.  ഒരു ബസിൽ ഇരിക്കുന്ന രണ്ട് സുഹൃത്തുക്കളാണ് വീഡിയോയിൽ. അവരിൽ ഒരാൾ പോപ്‌കോൺ നിറച്ച വലിയ കൊട്ടയുടെ ആകൃതിയിലുള്ള വളയ കമ്മലുകൾ ധരിച്ചിരിക്കുന്നു. മറ്റൊരാൾ പോപ്‌കോൺ പെറുക്കി തിന്നുകയാണ്. ഇൻസ്റ്റാഗ്രാമിൽ റീൽ അഞ്ച് ദശലക്ഷത്തിലധികം വ്യൂസ് നേടി. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

55 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കൈവശം വെച്ച ഡി ജെ ഗോവയിൽ അറസ്റ്റിൽ; പിടിയിലായത് ഇറ്റാലിയൻ സ്വദേശി

ഇറ്റാലിയൻ ഡിസ്‌ക് ജോക്കിയുടെ (ഡിജെ) വാടകമുറിയിൽ നിന്ന് 55 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി. നോർത്ത് ഗോവ ജില്ലയിലെ അസഗാവോ ഗ്രാമത്തിലാണ് ഇയാൾ താമസിക്കുന്നത്.  ഡിജെ ബോബിൾഹെഡ് എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന മൈക്കൽ ലോറൻസ് സ്റ്റെഫെനോനിയെ  ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് (ആന്‍റി നാർക്കോട്ടിക് സെൽ) ബോസ്യൂട്ട് സിൽവ പറഞ്ഞു. നോർത്ത് ഗോവയുടെ തീരപ്രദേശത്തെ വിവിധ നിശാക്ലബ്ബുകളിൽ സ്റ്റെഫെനോണി പ്രകടനം നടത്തിയിരുന്നു. ഡിജെ താമസിച്ചിരുന്ന മുറിയിൽ നിന്ന് 55 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. സെപ്തംബർ 2, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് ഹൈ-പ്രൊഫൈൽ ഷോകളിൽ സ്റ്റെഫെനോണി അവതരിപ്പിക്കേണ്ടതായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, ഈ രണ്ട് പരിപാടികളിലും ഡിജെ മയക്കുമരുന്ന് കടത്താനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ഡിജെ രണ്ട് പാർട്ടികളിലായാണ് അവതരിപ്പിക്കേണ്ടിയിരുന്നത്.   

Read More

മുസ്ലീം വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ സംഭവം; അധ്യാപികയെ സ്ഥലം മാറ്റി

മുസ്ലീം വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട അധ്യാപികയ്ക്ക് സ്ഥലംമാറ്റം. കർണാടകയിലെ ശിവമോഗയിലെ  ഉറുദു സ്‌കൂളിലെ അധ്യാപികയാണ് തന്‍റെ ക്ലാസിലെ രണ്ട് മുസ്ലീം ആൺകുട്ടികളോട് പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞത്.  അഞ്ചാം ക്ലാസിലെ രണ്ട് വിദ്യാർഥികൾ ക്ലാസിൽ ബഹളം വെച്ചതിനെ തുടർന്ന് പ്രകോപിതയായ അധ്യാപിക  കുട്ടികളെ ശാസിച്ചു. ഇതിന് ശേഷവും വിദ്യാർഥികൾ വഴക്ക് തുടർന്നപ്പോൾ ദേഷ്യം വന്ന അധ്യാപിക വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടു.  വിദ്യാർഥികളുടെ രക്ഷിതാക്കൾ പറയുന്നതനുസരിച്ച് ‘പാകിസ്ഥാനിലേക്ക് പോകൂ, ഇത് ഹിന്ദുക്കളുടെ രാജ്യമാണ്’ എന്ന് അധ്യാപിക അവരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. കന്നഡ ഭാഷാ അധ്യാപികയായിരുന്ന ഇവർ 26 വർഷമായി ഇവിടുത്തെ സ്ഥിരം ജീവനക്കാരിയാണെന്നും കഴിഞ്ഞ എട്ട് വർഷമായി സ്‌കൂളിൽ പഠിപ്പിക്കുന്നുണ്ടെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ബി നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപികയെ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റിയതായും വിഷയത്തിൽ കൂടുതൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.…

Read More

ചന്ദ്രയാന്‍-3 ന്റെ വിജയത്തിന് ഊര്‍ജം പകര്‍ന്നത് മസാലദോശയും ഫില്‍റ്റര്‍ കോഫിയും

ഇന്ത്യന്‍ സസ്യഭക്ഷണ പ്രേമികളുടെ പ്രിയവിഭവങ്ങളിലൊന്നാണ് മസാല ദോശ. അതിനൊപ്പം നല്ലൊരു ഫില്‍റ്റര്‍ കോഫി കൂടിയായായാല്‍ സംഗതി കുശാല്‍. ഇന്ത്യയുടെ അഭിമാനപദ്ധതിയായ ചന്ദ്രയാന്‍ 3-ലും മസാല ദോശയ്ക്കും ഫില്‍റ്റര്‍ കോഫിക്കും നിര്‍ണായക പങ്കുണ്ടെന്ന കൗതുകവാര്‍ത്തയാണ് ഏറ്റവുമൊടുവിലായി പുറത്തു വരുന്നത്. ചന്ദ്രയാന്‍ 3-നു വേണ്ടി അഹോരാത്രം ഐ.എസ്.ആര്‍.ഒയിലെ അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നു. പലര്‍ക്കും ഒരു ദിവസം തന്നെ നിരവധി മണിക്കൂര്‍ ജോലി ചെയ്യേണ്ടിയതായും വന്നു. അവിടെ അവര്‍ക്കു ജോലിചെയ്യാന്‍ ഊര്‍ജം നല്‍കിയത് മസാലദോശയും ഫില്‍റ്റര്‍ കോഫിയുമായിരുന്നുവെന്നു പറയുകയാണ് ശാസ്ത്രജ്ഞനായ വെങ്കിടേശ്വര ശര്‍മ. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് സൗജന്യമായി മസാലദോശയും ഫില്‍റ്റര്‍കോഫിയും നല്‍കിയത് ജീവനക്കാര്‍ക്ക് പ്രചോദനമേകിയെന്നാണ് വെങ്കിടേശ്വര ശര്‍മ പറയുന്നത്. ചെറിയൊരു പ്രവൃത്തിയിലൂടെ ടീമംഗങ്ങളുടെ ആത്മവീര്യം ഉയര്‍ത്താന്‍ സഹായകരമായെന്നും ഇതോടെ പലരും സന്തോഷത്തോടെ കൂടുതല്‍ സമയം ജോലിചെയ്തുവെന്നും വെങ്കിടേശ്വര ശര്‍മ പ്രതികരിച്ചു. അതേ സമയം പ്രഗ്യാന്‍ റോവര്‍ ദൗത്യം പൂര്‍ത്തിയാക്കിയതായി…

Read More

സണ്ണി ലിയോണി പങ്കെടുക്കുമെന്ന് പ്രചാരണം ! കോഴിക്കോട് ഫാഷന്‍ ഷോ വേദിയില്‍ വന്‍ സംഘര്‍ഷം; പരിപാടി തടഞ്ഞ് പോലീസ്

നടി സണ്ണി ലിയോണി പങ്കെടുക്കുമെന്ന് പ്രചാരണം നടത്തിയ മെഗാ ഫാഷന്‍ ഷോ വേദിയില്‍ വാക്കേറ്റവും സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടതോടെ നൂറോളം പൊലീസുകാരെത്തി പരിപാടി തടഞ്ഞു. നടത്തിപ്പുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘാടകരടക്കം എല്ലാവരെയും വേദിയില്‍നിന്നു പുറത്താക്കി. സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടത്തിവന്ന ‘ഫാഷന്‍ റേയ്‌സ്‌വിന്‍ യുവര്‍ പാഷന്‍’ ഡിസൈനര്‍ ഷോയും ‘ഗോള്‍ഡന്‍ റീല്‍സ് ഫിലിം അവാര്‍ഡ്‌സ്’ പരിപാടിയുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിപാടിയുടെ പ്രധാന നടത്തിപ്പുകാരായ പ്രശോഭ് കൈലാസ് പ്രൊഡക്ഷന്‍ ഹൗസ് ഉടമ പ്രശോഭ് രാജിനെയാണ് നടക്കാവ് സിഐ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഏപ്രില്‍ മുതലാണ് ‘ഫാഷന്‍ റേയ്‌സ്‌വിന്‍ യുവര്‍ പാഷന്‍’ പരിപാടിയ്ക്കായി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണം തുടങ്ങിയതെന്നു പോലീസ് പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണിയും ചലച്ചിത്ര താരങ്ങളുമടക്കം അനേകം പേര്‍ ആശംസകള്‍ നേരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പരിപാടിയുടെ പ്രചാരണാര്‍ഥം പങ്കുവച്ചിരുന്നു. ഫാഷന്‍ രംഗത്തു മുന്‍പരിചയമില്ലാത്ത കുട്ടികള്‍ക്കും പരിപാടിയില്‍…

Read More

അമ്മായിയമ്മയെ കഴുത്തറുത്തുകൊന്നു; മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീ പോലീസ് പിടിയിൽ

മാനസികാസ്വാസ്ഥ്യമുള്ള മരുമകൾ അമ്മായിയമ്മയെ ആക്രമിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.  സംഭവത്തെ തുടർന്ന് ഗുഡാഡെ ലേഔട്ടിൽ താമസിക്കുന്ന പുനം ആനന്ദ് ശിഖർവാറിനെ (36) പോലീസ് അറസ്റ്റ് ചെയ്തു.  മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്ന പുനം അതിനുള്ള മരുന്ന് കഴിച്ചിരുന്നു. എന്നാൽ, പ്രതി കഴിഞ്ഞ ഏതാനും ആഴ്ചകളായി മരുന്ന് കഴിക്കുന്നത് നിർത്തി കുടുംബാംഗങ്ങളുമായി വഴക്കിട്ടിരുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ അമ്മായിയമ്മയായ താരാദേവിയുടെ  കഴുത്ത് അറക്കുകയായിരുന്നു. ഇവർ ഒന്നിലധികം തവണ കുത്തിപ്പരിക്കേൽപ്പിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശവാസികൾ പോലീസിൽ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പോലീസ് പറഞ്ഞു.   

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ! ന്യൂനമര്‍ദമായി ശക്തിപ്പെടാന്‍ സാധ്യത; അടുത്ത അഞ്ചുദിവസത്തേക്ക് ശക്തമായ മഴ

കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്നു യെലോ അലര്‍ട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ തിങ്കളാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ചയും യെലോ അര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശമുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

Read More

ചായയിൽ ബിസ്ക്കറ്റ് മുക്കി കഴിക്കുന്ന ഫുഡ് ഡെലിവറി ഏജന്‍റ്; ടിപ്പ് കൊടുക്കാൻ പറഞ്ഞ് സോഷ്യൽ മീഡിയ

വിശന്നിരിക്കുന്ന സമയങ്ങളിൽ ഓൺലൈൻ ഫുഡ് ഡെലിവറി എപ്പോഴും സഹായത്തിനായി എത്താറുണ്ട്. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമായി മാറിക്കഴിഞ്ഞു.  എന്നാൽ കൃത്യസമയത്ത് ഭക്ഷണം നമ്മുടെ കൈകളിലെത്തുമ്പോൾ അതിന് പിന്നിലുള്ള കാര്യങ്ങൾ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. ഫുഡ് ഡെലിവറി ഏജന്‍റുകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് മനസിലാക്കി തരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.  ഒരു ഫുഡ് ഡെലിവറി ഏജന്‍റ് ഒരു കപ്പ് ചായയും ഭക്ഷണത്തിനായി ഒരു ബിസ്‌ക്കറ്റും കഴിക്കുന്നതാണ്  വീഡിയോയിൽ കാണിക്കുന്നത്. സ്വിഗ്ഗി യൂണിഫോം ധരിച്ചയാൾ റോഡരികിലെ ഒരു സ്റ്റാളിൽ ഇരുന്നു ഒരു കപ്പ് ചായയിൽ ബിസ്‌ക്കറ്റ് മുക്കി കഴിക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ വീഡിയോയ്ക്ക് ധാരാളം കമന്‍റുകൾ വന്നു. ഡെലിവറി ഏജന്‍റുമാർക്ക് ടിപ്പ് ചെയ്യാൻ ചിലർ നിർദ്ദേശിച്ചു. ചിലർ ഇതിനെ വളരെയധികം ക്ഷമയും പരിശ്രമവും ഉള്ള, ഏറ്റവും കുറഞ്ഞ ശമ്പളമുള്ള ജോലി…

Read More

ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ ! ഞെട്ടിക്കുന്ന സംഭവം

ബംഗളൂരു: നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങിയാൽ എന്താവും അവസ്ഥ. ഒന്നും ആലോചിക്കാനില്ല, മരണം ഉറപ്പ് ! പക്ഷേ, കർണാടകയിലെ രാജൻകുണ്ടെ റെയിൽവേ സ്റ്റേഷനു സമീപം ഇത്തരമൊരു സംഭവം ഉണ്ടായെങ്കിലും ട്രാക്കിൽ കുടുങ്ങിയയാൾ പോറൽപോലുമില്ലാതെ രക്ഷപ്പെട്ടു. അതും ഒരു യുവതി. നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിനടിയില്‍ കൂടിയാണ് സാരിയുടുത്ത യുവതി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ചത്. ട്രാക്കിനു നടുവിലെത്തിയപ്പോൾ ട്രെയിന്‍ ചലിച്ച് തുടങ്ങി. ട്രാക്ക് മറികടക്കാനുള്ള സമയം യുവതിക്കു കിട്ടിയില്ല. നിരവധിപ്പേർ നോക്കിനിൽക്കേയായിരുന്നു സംഭവം. ഓടിത്തുടങ്ങിയ ട്രെയിനിന് അടിയിലേക്കു നോക്കിയവർക്ക് യുവതി പാളത്തിൽ കിടക്കുന്നതു കാണാമായിരുന്നു. മരിച്ചെന്നാണ് ഏവരും കരുതിയത്. പക്ഷേ, ട്രെയിൻ പോയതിന് പിന്നാലെ ഓടിയെത്തിയവർ കണ്ടത് യുവതി കൂളായി എഴുന്നേറ്റു വരുന്നതാണ്. ട്രെയിൻ ചലിച്ചു തുടങ്ങിയപ്പോൾ ട്രാക്കിനു സമാന്തരമായി അനങ്ങാതെ കിടന്നതാണു രക്ഷയായത്. ദൃക്സാക്ഷിയായ ആരോ പകർത്തിയ ഇതിന്‍റെ…

Read More

കെട്ടിടം തകർന്ന് 2 പേർ മരിച്ചു, 5 പേർക്ക് പരിക്ക്; തകർന്നത് ആറ് ഫ്‌ളാറ്റുകളുള്ള ഒറ്റനില കെട്ടിടം

പാർപ്പിട കെട്ടിടം തകർന്ന് ഒരു കുട്ടിയും സ്ത്രീയും മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഭിവണ്ടി ടൗണിലെ ധോബി തലാവോ പ്രദേശത്ത് ദുർഗ റോഡിൽ സ്ഥിതി ചെയ്യുന്ന ആറ് ഫ്‌ളാറ്റുകളുള്ള ഒറ്റനില കെട്ടിടമാണ് പുലർച്ചെ 12.35 ന് തകർന്നതെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷന്‍റെ ദുരന്തനിവാരണ സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു. സംഭവസ്ഥലത്ത് താനെ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്‍റെ (ടിഡിആർഎഫ്) സംഘവും ഭിവണ്ടി നിസാംപൂർ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും എത്തി. രാത്രിയിൽ തിരച്ചിൽ നടത്തി ഏഴുപേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു. എട്ട് മാസം പ്രായമുള്ള ഒരു പെൺകുട്ടിയും ഒരു സ്ത്രീയും മരിച്ചു, മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. ഉസ്മ അതിഫ് മോമിൻ (40), തസ്ലിമ മൊസർ മോമിൻ (8 മാസം) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ നാല് സ്ത്രീകളും 65 വയസ്സുള്ള ഒരു…

Read More