ആദ്യ വിവാഹം മറച്ചു വെച്ച ഭാര്യയ്‌ക്കെതിരേ ബലാല്‍സംഗ പരാതി നല്‍കി ഭര്‍ത്താവ് ! കോടതിയെ സമീപിച്ചത് മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയ ശേഷം…

ഭാര്യയ്‌ക്കെതിരേ ബലാല്‍സംഗ പരാതി നല്‍കി യുവാവ്. ഗുജറാത്തിലെ സൂററ്റ് സ്വദേശിയായ യുവാവാണ് ഭാര്യയ്‌ക്കെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. പത്ത് വര്‍ഷമായി ഭാര്യ ബലാത്സംഗം ചെയ്യുകയാണെന്നാണ് ആരോപണം. ഭാര്യയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. മുന്‍ വിവാഹത്തെ കുറിച്ച് ഭാര്യ മറച്ചു വെച്ചുവെന്നും ലൈംഗികബന്ധം സ്ഥാപിക്കാന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ഭര്‍ത്താവിന്റെ ആരോപണം. പത്ത് വര്‍ഷമായി ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായാണ് ജീവിക്കുന്നത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഭാര്യ തനിക്ക് മുമ്പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നുവെന്നും ഇക്കാര്യം മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നുമാണ് പരാതിയില്‍ പറയുന്നത്. രണ്ട് മക്കളുടേയും ഡിഎന്‍എ പരിശോധന നടത്തിയതിനു ശേഷമാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. കുട്ടികളില്‍ ഒരാളുടെ പിതാവ് താനോ ഭാര്യയുടെ മുന്‍ ഭര്‍ത്താവോ അല്ലെന്നും യുവാവിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. പത്ത് വര്‍ഷമായി സന്തുഷ്ട ദാമ്പത്യമായിരുന്നു ഇരുവരുടേയും. എന്നാല്‍ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന്…

Read More

മഷൂറയായിരിക്കും നടുവില്‍ ! സുഹാനയും താനും അപ്പുറവും ഇപ്പുറവുമെന്ന് ബഷീര്‍ ബഷി

ബിഗ്‌ബോസ് മലയാളത്തിലൂടെ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബമാണ് ബഷീര്‍ ബഷിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ഇപ്പോഴിതാ ബഷീര്‍ തന്റെ യൂട്യൂബ് ചാനലിന് 10 ലക്ഷം സബ്സ്‌ക്രൈബേഴ്‌സ് ആയതിന്റെ സന്തോഷം പങ്കുവെക്കുകയാണ്. ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ അണ്‍ബോക്സ് ചെയ്തുകൊണ്ടായിരുന്നു ബഷീര്‍ തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. യൂട്യൂബില്‍ 10…

Read More

ഞങ്ങള്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചതിനു ശേഷം സാജന്‍ ചേട്ടന്‍ എന്നോടു മിണ്ടിയിട്ടില്ല ! വിഷമം പങ്കുവെച്ച് വരദ…

സിനിമയില്‍ നിന്ന് സീരിയലിലെത്തി പ്രശസ്തയായ അപൂര്‍വം നടിമാരിലൊരാളാണ് വരദ. വാസ്തവം എന്ന ചിത്രത്തിലൂടെ പൃഥിരാജിന്റെ സഹോദരിയുടെ വേഷത്തില്‍ വന്ന നടി വിരലിലെണ്ണാവുന്ന സിനിമകളിലാണ് അഭിനയിച്ചത്. ഇതിന് ശേഷം സ്നേഹക്കൂട് എന്ന സീരീയലിലൂടെ മിനി സ്‌ക്രീനിലേക്കും ചുവട് വെച്ചു. അമല എന്ന സീരിയലില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയത് വരദയായിരുന്നു. ഇടയ്ക്ക് അവതാരികയായും വരദ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു.നടന്‍ ജിഷിനെയാണ് വരദ വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും വിവാഹമോചിതരാവാന്‍ പോവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ താന്‍ അഭിനയിച്ച സീരിയലിനെക്കുറിച്ച് സംസാരിക്കുകയാണ് വരദ. അമല എന്ന ഹിറ്റ് സീരിയലില്‍ താരത്തിനൊപ്പം അഭിനയിച്ചിരുന്നത് നടന്‍ സാജന്‍ സൂര്യയായിരുന്നു. ഈ സീരിയലില്‍ അഭിനയിച്ചതിന് ശേഷം സാജനുമായി തനിക്ക് ബന്ധമുണ്ടെന്ന് വരെ റൂമറുകള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നുവെന്ന് വരദ പറയുന്നു. അമല സീരിയല്‍ ചെയ്തതോടെയാണ് തന്നെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. തന്റെ കരിയറിലെ തന്നെ…

Read More

കിടപ്പറയില്‍ കടന്നുവന്ന ‘ആത്മാവിനെ വിവാഹം ചെയ്ത’ സ്ത്രീയ്ക്ക് ഇപ്പോള്‍ വിവാഹമോചനം വേണം ! പ്രേത ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് യുവതി

പല വിചിത്രമായ വാര്‍ത്തകളും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. അത്തരത്തിലൊന്നായിരുന്നു ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ റോക്കര്‍ ബ്രോക്കാര്‍ഡ് വിക്ടോറിയന്‍ കാലഘട്ടത്തിലെ ഒരു സൈനികന്റെ ആത്മാവായ എഡ്വാര്‍ഡോയെ വിവാഹം കഴിച്ചുവെന്ന വാര്‍ത്ത. 2022 ഹാലോവീനില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പള്ളിയില്‍ വച്ചായിരുന്നു ആത്മാവുമായുള്ള വിവാഹം നടന്നത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി തന്റെ കിടപ്പുമുറിയില്‍ പ്രവേശിച്ചപ്പോഴാണ് ഇവര്‍ എഡ്വാര്‍ഡോയെ ‘കണ്ടുമുട്ടിയത്’ ആദ്യ കണ്ടുമുട്ടലില്‍ തന്നെ ശക്തമായ ബന്ധം അനുഭവപ്പെട്ടുവെന്നു പറഞ്ഞ ഇവര്‍ അഞ്ചുമാസത്തിനു ശേഷം വിവാഹമുറപ്പിക്കുകയായിരുന്നു. വെയില്‍സിലെ ബാരി ഐലന്‍ഡില്‍ അവര്‍ ഹണിമൂണ്‍ ആഘോഷിക്കാനും പോയി. എന്നാലിപ്പോള്‍ ബ്രോക്കാര്‍ഡ് വിവാഹമോചനം ആഗ്രഹിക്കുന്നതായുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ റോക്കര്‍ ബ്രോക്കാര്‍ഡും ഭര്‍ത്താവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഭര്‍ത്താവ് ഇപ്പോള്‍ അവരെ പിന്തുടരുന്നതായാണ് ആരോപണം തന്റെ ജീവിതത്തില്‍ നിന്ന് അവനെ ഒഴിവാക്കാന്‍ അവര്‍ ഇപ്പോള്‍ ഒരു മന്ത്രവാദിയെ…

Read More

അപ്പോഴാണ് സ്‌ത്രൈണഭാവമുള്ള, ബാല്യവും കൗമാരവും കൈവിടാത്ത മുഖവുമായി അയാള്‍ കയറിവരുന്നത് ! ഒരു ലേഡീസ് കുടയും പിടിച്ചിരുന്നു; ഫാസില്‍ പറയുന്നതിങ്ങനെ…

1980 ഡിസംബര്‍ മാസത്തില്‍ റിലീസ് ചെയ്ത ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഏറ്റവും വലിയ സംഭാവന മോഹന്‍ലാല്‍ എന്ന നടനായിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ മഞ്ഞില്‍വിരിഞ്ഞപൂവ് സിനിമയിലേക്ക് വില്ലനായി തെരഞ്ഞെടുത്തതിനെ പറ്റി ഫാസില്‍ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. നരേന്ദ്രന്‍ എന്ന വില്ലനാണ് കഥ എഴുതുമ്പോള്‍ തന്നെ അലട്ടിയിരുന്നതെന്നും വല്ലാത്തൊരു വില്ലനാണല്ലോയെന്ന് പല പ്രാവശ്യം താന്‍ മനസില്‍ പറഞ്ഞിരുന്നെന്നുമാണ് ഫാസില്‍ പറയുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഫാസില്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഫാസിലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ഞങ്ങള്‍ അഞ്ച് പേരാണ് അന്ന് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഞാനും ജിജോയും ജിജോയുടെ സഹോദരന്‍ ജോസും നവോദയയിലെ അമാനും മഞ്ഞില്‍വിരിഞ്ഞ പൂക്കളിന്റെ സഹസംവിധായകന്‍ ആയിരുന്ന സിബി മലയിലും ആയിരുന്നു അത്. അന്ന് മലയാള സിനിമയിലെ പ്രമുഖ വില്ലന്‍ കെപി ഉമ്മര്‍ ആയിരുന്നു. വില്ലനെ കുറിച്ച്…

Read More

ഒരു സീന്‍ കണ്ടിട്ടു പോകാന്‍ ലോഹി പറഞ്ഞു കേട്ടാണ് അവിടെയെത്തിയത് ! അവളുടെ അഭിനയം കണ്ട് താന്‍ തരിച്ചിരുന്നു പോയെന്ന് സത്യന്‍ അന്തിക്കാട്

കുടുംബചിത്രങ്ങളിലൂടെ മലയാളികളുടെ എക്കാലവും പ്രിയപ്പെട്ട സംവിധായകരിലൊരാളായി മാറിയ വ്യക്തിയാണ് സത്യന്‍ അന്തിക്കാട്. കുടുംബ ബന്ധങ്ങളുടെ കഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്നതില്‍ ഇത്രയും മിടുക്കനായ ഒരു സംവിധായകന്‍ മലയാളത്തിലെന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടോയെന്ന് സംശയമാണ്. തന്നെ ഏറെ ആകര്‍ഷിച്ച ഒരു നടിയെക്കുറിച്ച് സത്യന്‍ അന്തിക്കാട് മുമ്പ് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. മലയാളത്തിന്റെ പ്രിയ നടി ലേഡി സൂപ്പര്‍സാറ്റാര്‍ മഞ്ജു വാര്യരെ കുറിച്ചാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സംവിധായകന്‍ മഞ്ജു വാര്യരെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. സല്ലാപത്തിന്റെ ഷൂട്ടിംഗ് കാണാന്‍ ലോഹിതദാസ് വിളിച്ചതു പ്രകാരം സെറ്റില്‍ പോയപ്പോള്‍ മഞ്ജു വാര്യരുടെ അഭിനയം കണ്ട് അതിശയം തോന്നിയ നിമിഷത്തെ കുറിച്ചായിരുന്നു ആ തുറന്നു പറച്ചില്‍. മഞ്ജു വാര്യര്‍ മിടുക്കി ആണെന്നും നാച്ചുറലായി അഭിനയിക്കുമെന്നും ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തുന്നതിന് മുമ്പ് തന്നെ ലോഹിതദാസ് പറഞ്ഞിരുന്നതായി…

Read More

വരുവാനില്ലാരുമിങ്ങൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും ! പ്രായം 43 ആയെന്നും വീട്ടില്‍ കല്യാണാലോചനകള്‍ നടക്കുന്നുണ്ടെന്നും നടി നന്ദിനി…

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നന്ദിനി എന്ന കൗസല്യ. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് നന്ദിനിക്ക് കൈനിറയെ ചിത്രങ്ങള്‍ ആയിരുന്നു മലയാളത്തില്‍ ലഭിച്ചത്. ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്പുരാന്‍, കരുമാടിക്കുട്ടന്‍, സുന്ദര പുരുഷന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നടി മലയാളികളുടെ മനംകവര്‍ന്നു. പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലും നടി വെന്നിക്കൊടി പാറിച്ചു. തമിഴില്‍ 30ലധികം ചിത്രങ്ങളില്‍ അഭിനയിച്ച നടി നന്ദിനി കൗസല്യ എന്ന പേരിലാണ് മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അറിയപ്പെട്ടിരുന്നത്. പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഇപ്പോഴും സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവയാണ് നന്ദിനി. അതേ സമയം നന്ദിനിക്ക് പ്രായം 43 ആയെങ്കിലും ഇതുവരെയും നടി…

Read More

ശസ്ത്രക്രിയക്ക് ശേഷമുള്ള ആദ്യചിത്രവുമായി ബാല; ഒപ്പം എലിസബത്തും

കരൾമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആദ്യ ചിത്രം ആശുപത്രിയിൽ നിന്നും പങ്കുവച്ച് നടൻ ബാല. ഭാര്യ എലിസബത്തിനെ ചേർത്തു പിടിച്ച് ഈസ്റ്റർ ആശംസിക്കുന്ന ചിത്രമാണ് ബാല പ്രേക്ഷകർക്കായി പങ്കുവച്ചത്. നടന്‍റെ കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒരു മാസത്തോളം ഇനിയും താരത്തിന് ആശുപത്രിയില്‍ തുടരണം. ശസ്ത്രക്രിയ നടക്കുന്നതിനു മുൻപ് ബാലയും എലിസബത്തും ആശുപത്രിയിൽ വച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു. കേക്ക് മുറിച്ചാണ് വാർഷികം ചെറിയ രീതിയിൽ അവർ ആഘോഷമാക്കിയത്.

Read More

ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല; വിചിത്രമായി തോന്നുന്നു..! പ്രിയദർശൻ പറയുന്നു…

ഒരു അഭിമുഖത്തിനിടയിൽ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ പ്രസ്താവനകൾ വിവാദമായിരുന്നു. എന്നാൽ മോഹൻലാലോ അടുത്ത വൃത്തങ്ങളോ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. ശ്രീനിവാസന്‍ തന്‍റെ അനാരോഗ്യം കൊണ്ടായിരിക്കാം ഇത്തരത്തിൽ സംസാരിച്ചതെന്നും ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണം അറിയാതെ ഇതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ട്രേഡ‍് അനലിസ്റ്റ് ശ്രീധര്‍ പിള്ളയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പ്രിയദര്‍ശന്‍ പറഞ്ഞു. രണ്ട് പേരും എന്‍റെ പ്രിയ സുഹൃത്തുക്കള്‍ ആണ്. എന്‍റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സില്‍ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യര്‍ അത് ചെയ്യണമെന്നാണ് എന്‍റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്‍റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം. എനിക്ക് അറിയില്ല. ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണം അറിയാതെ ഞാന്‍ അതില്‍…

Read More

ട്രംപ് മുതല്‍ മസ്‌ക്‌വരെ ചേരിപ്രദേശത്ത്! ലോകത്തിലെ ഏറ്റവും ധനികരായ ആളുകള്‍ ദരിദ്രരാണെങ്കില്‍ എങ്ങനെ കാണപ്പെടും;  ഒരു എഐ ‘ദാരിദ്ര്യക്കാഴ്ച’

സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യരുടെ ജീവിതത്തിന്‍റെ സമസ്ത മേഖലയേയും മാറ്റിമറിച്ചു. എന്തിനേറെ നമ്മുടെ തോന്നലുകള്‍ക്ക് പോലും ഒരു “യാഥാര്‍ഥ്യം’ അവ നല്‍കുന്ന കാലമാണിത്. പ്രത്യേകിച്ച് ആര്‍ട്ടിഫിഷൽ ഇന്‍റലിജന്‍സിന്‍റെ വരവ് പുരോഗതിക്ക് വലിയൊരു മാനമാണ് സമ്മാനിക്കുന്നത്. അടുത്തിടെ മഹാത്മാ ഗാന്ധിയടക്കമുള്ളവരുടെ സെല്‍ഫി എഐ നിര്‍മിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ട്രെന്‍ഡ് സോഷ്യല്‍ മീഡിയയില്‍ നടത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകള്‍ ദരിദ്രരാണെങ്കില്‍ എങ്ങനെ കാണപ്പെടുമെന്ന കാര്യമാണ് ഗോകുല്‍ പിള്ള എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവ് നമുക്ക് കാട്ടിത്തരുന്നത്. ഇദ്ദേഹം പങ്കുവച്ച ചിത്രങ്ങളില്‍ ഡോണാള്‍ഡ് ട്രംപ്, ബില്‍ ഗേറ്റ്സ്, മുകേഷ് അംബാനി, മാര്‍ക്ക് സക്കര്‍ബര്‍ഗ്, വാറന്‍ ബഫറ്റ്, ജെഫ് ബെസോസ്, എലോണ്‍ മസ്‌ക് എന്നിവരൊക്കെ ചേരി പ്രദേശത്തായി ദരിദ്രരായി നില്‍ക്കുന്നതാണുള്ളത്. സംഭവം കാഴ്ചക്കാരെ ഞെട്ടിച്ചു. രസകരമായ കമന്‍റുകള്‍ ഇതിന് ലഭിച്ചു. “എന്തൊരു ഭ്രാന്തമായ ആശയം’ എന്നാണൊരാള്‍…

Read More