പത്തു വര്‍ഷമായി അനുഭവിക്കുന്നു ! ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നമല്ല; അതിനെതിരേ ഒരു സ്ത്രീ ഇറങ്ങിയെങ്കില്‍ ബാക്കിയുള്ളവരും ഇറങ്ങണം; തുറന്നുപറഞ്ഞ്‌ മൈഥിലി

ഇപ്പോൾ സൈബർ അക്രമങ്ങളുടെ കാലമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കെതിരേ. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം വലിയ രീതിയില്‍ വര്‍ധിക്കുന്ന കാലമാണിത്. വസ്ത്രധാരണത്തിന്‍റെയും നിലപാടുകളുടേയും പേരില്‍ പല മേഖലകളിലേയും സ്ത്രീകള്‍ സൈബറിടങ്ങളില്‍ വിചാരണക്ക് വിധേയമാകുന്നുണ്ട്. ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മൈഥിലി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ സൈബര്‍ ആക്രമണങ്ങളില്‍ കടുത്ത നടപടി വേണം എന്ന് മൈഥിലി പറയുന്നു. തന്‍റെ പുതിയ ചിത്രമായ ചട്ടമ്പിയുടെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു മൈഥിലിയുടെ പ്രതികരണം. സൈബര്‍ ആക്രമണം കാരണം ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികള്‍ വരെ ഉണ്ട് എന്നും മൈഥിലി ചൂണ്ടിക്കാട്ടി. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ നിയമം ഉണ്ടാകേണ്ടതുണ്ട്. സൈബര്‍ ആക്രമണം എന്നത് ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നമല്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ സ്ത്രീ പീഡന കൊലപാതകം നടക്കുന്നത് 1956-ലാണ് നടക്കുന്നത്. അന്ന് മുതല്‍ ഇന്ന് വരെ സ്ത്രീകള്‍…

Read More

മൃഗസ്‌നേഹികള്‍ക്ക് ആര്‍ക്കെങ്കിലും ഇവനെ രക്ഷിക്കാന്‍ കഴിയുമോ ? ഫ്രാങ്കോ എന്ന തെരുവു നായയ്ക്കുവേണ്ടി അഭ്യര്‍ഥനയുമായി മീനാക്ഷി

ഫ്രാങ്കോ എന്ന തെരുവു നായയ്ക്കുവേണ്ടി മൃഗസ്‌നേഹികളോട് സഹായം അഭ്യര്‍ഥിച്ച് ബാലതാരം മീനാക്ഷി. സമൂഹമാധ്യമത്തിലൂടെയാണ് താരം അഭ്യര്‍ഥന നടത്തിയത്. നായയുടെ കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണമുണ്ടെന്നും ഏതെങ്കിലും മൃഗസ്നേഹികളുടെ സംഘടനയ്ക്ക് അവനെ രക്ഷിക്കാൻ കഴിയുമോ എന്നും മീനാക്ഷി ചോദിക്കുന്നു. പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത നായയാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. കുറിപ്പിന്‍റെ പൂര്‍ണരൂപം ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ…ഫ്രാങ്കോ എന്നാണേ ഇവന്‍റെ പേര് എല്ലാർക്കും ഏറെ പ്രിയപ്പെട്ടവൻ. എന്നും ഞാൻ കാണുന്നത് കൊണ്ടാണോന്നെനിക്കറിയില്ല, എനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ ശാന്തസ്വഭാവി. ഒന്നിനെയും ഉപദ്രവിക്കില്ല.. മറ്റ് നായ്ക്കൾ സ്വന്തം ഭക്ഷണം എടുക്കാൻ വന്നാലും ശാന്തതയോടെ മാറി നില്ക്കും …പക്ഷെ ഉണ്ടല്ലോ ഇപ്പോൾ ഇവന്‍റെ അവസ്ഥ ശെരിക്കും സങ്കടകരമായ രീതിയിലാണ് .. എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയിൽ കുടുങ്ങിയതാണോ ന്നാ എന്‍റെ സംശയം.. കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ…

Read More

ഞാൻ ഇടതുപക്ഷം; എന്നാൽ ഇക്കാര്യങ്ങൾ പുറത്തുപറയുന്നത് നന്നല്ല..! ശ്രദ്ധേയമായി സെയ്ഫ് അലി ഖാൻ മാധ്യമങ്ങളോട് നടത്തിയ ഒരു പ്രസ്താവന

ബോക്സ് ഓഫീസിലെ കനത്ത പരാജയങ്ങളിൽ നിന്ന് “ബ്രഹ്മാസ്ത്രം’ ചുഴറ്റി പുറത്തുവന്ന ബോളിവുഡ് ഏറെ പ്രതീ‍ക്ഷയോ‌ടെ കാത്തിരിക്കുന്ന ചിത്രമാണ് “വിക്രം വേദ’. ഹൃതിക് റോഷൻ-സെ്യ്ഫ് അലി ഖാൻ കൂട്ടുക്കെട്ടിൽ പുറത്തുവരുന്ന ചിത്രം 2017-ൽ ഇതേ പേരിൽ റിലീസായ സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിന്‍റെ റീമേക്കാണ്. ആക്ഷൻ ത്രില്ലർ സ്വ‌ഭാവത്തിൽ അണിയിച്ചൊരുക്കിയ ചിത്രത്തിന്‍റെ പ്രചാരണ പരിപാടികൾക്കിടെയാണ് സെയ്ഫ് അലി ഖാൻ മാധ്യമങ്ങളോട് നടത്തിയ ഒരു പ്രസ്താവന ശ്രദ്ധേയമായി. ചെറിയ തോതിലാണെങ്കിലും താൻ ഇടതുപക്ഷ അനുഭാവി ആണെന്ന് സെ‌യ്ഫ് വെളിപ്പെടുത്തി. എന്നാൽ ഇത്തരം കാര്യങ്ങൾ ഇപ്പോൾ പുറത്തുപറയുന്നത് നന്നല്ലെന്നും ഉടൻതന്നെ അദേഹം കൂട്ടിച്ചേർത്തു. വിക്രം വേദ സിനിമയിലെ താൻ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം വ്യാജ ഏറ്റുമുട്ടലുകൾ നടത്തുന്ന വ്യക്തി‌യാണെന്നും ഇതിനോട് യഥാർഥ ജീവിതത്തിൽ തനിക്ക് യോജിപ്പില്ലെന്നും പറഞ്ഞതിന് ശേഷമാണ് സെയ്ഫ് ഇടതുപക്ഷാഭിമുഖ്യം പ്രകടമാക്കിയത്. ജീവിതത്തിൽ ലിബറൽ നയങ്ങൾ പിന്തുടരുന്ന ആളാണ് താനെന്നും പട്ടൗഡി…

Read More

പിടികൂടിയ യുക്രൈന്‍ സൈനികനെ ‘കൊല്ലാക്കൊല’ ചെയ്ത് റഷ്യ ! എല്ലും തോലുമായി ദയനീയ ചിത്രം…

റഷ്യന്‍ സേനയുടെ പിടിയിലകപ്പെട്ട ശേഷം മോചിതനായ യുക്രൈന്‍ സൈനികന്റെ ദയനീയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയമാണു ചിത്രം ട്വിറ്റിലൂടെ പുറത്തുവിട്ടത്. മിഖൈലോ ഡയനോവ് എന്ന സൈനികന്‍ റഷ്യയുടെ പിടിയിലാകുന്നതിനു മുന്‍പും വിട്ടയച്ചതിനു ശേഷവുമുള്ള ചിത്രങ്ങളാണിത്. റഷ്യയുടെ പിടിയിലകപ്പെടുമ്പോള്‍ ആരോഗ്യവാനായിരുന്ന ഇയാള്‍ മോചിതനായപ്പോള്‍ എല്ലും തോലുമായി. കൂടാതെ മുഖത്തും കൈകളിലും മുറിവുകളും. മെലിഞ്ഞ് എല്ലുംതോലുമായെങ്കിലും ഡയനോവ് ഭാഗ്യവാനാണെന്നു യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. സൈനിക വേഷത്തിലുള്ളതും ക്ഷീണിതനായതുമായ ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണു ട്വീറ്റ്. ”യുക്രെയ്ന്‍ സൈനികനായ മിഖൈലോ ഡയനോവ് ഭാഗ്യമുള്ളയാളാണ്. സഹപ്രവര്‍ത്തകരായ പലരില്‍നിന്നും വ്യത്യസ്തമായി അദ്ദേഹത്തിനു ജീവന്‍ തിരിച്ചുകിട്ടിയല്ലോ. ഇങ്ങനെയാണു ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നത്. ഇത്തരത്തിലാണു നാസിസം റഷ്യ പിന്തുടരുന്നത്” ചിത്രങ്ങള്‍ പങ്കുവച്ച് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഈ വര്‍ഷമാദ്യം മരിയുപോളിലെ സ്റ്റീല്‍പ്ലാന്റിനു നേരെയുണ്ടായ റഷ്യന്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ഡയനോവ് പിടിയിലായത്.…

Read More

മരിച്ചിട്ടും തീരാത്ത പക ! രണ്ടാം ഭാര്യയ്‌ക്കൊപ്പം മുന്‍ഭാര്യയുടെ കല്ലറയിലെത്തി പതിവായി മൂത്രമൊഴിക്കുന്ന മനുഷ്യന്‍; വിചിത്രമായ സംഭവം…

മരണത്തോടെ എല്ലാ വെറുപ്പും വിദ്വേഷവും അവസാനിക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ മരിച്ചയാളോടും പകവെച്ചു പുലര്‍ത്തുന്ന ചിലരുണ്ട്. ഇത്തരത്തില്‍ തന്റെ ആദ്യ ഭാര്യയോട് തീര്‍ത്താല്‍ തീരാത്ത പകയുള്ള ഒരു വയോധികന്‍ ചെയ്യുന്ന വിചിത്രമായ കാര്യമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. എല്ലാ ദിവസവും മുടങ്ങാതെ മുന്‍ ഭാര്യയുടെ കല്ലറയില്‍ എത്തി മൂത്രമൊഴിച്ചാണ് ഇയാള്‍ തന്റെ പക വീട്ടുന്നത്. ന്യൂയോര്‍ക്കിലാണ് സംഭവം. കാന്‍സറിനെ തുടര്‍ന്ന് 2017 ലാണ് 66 കാരിയായ ടോറല്ല മരിക്കുന്നത്. ഇവരെ അടുത്തുള്ള സെമിത്തേരിലാണ് അടക്കം ചെയ്തിരിക്കുന്നത്. ഒരു ദിവസം ഇവരുടെ മക്കള്‍ അമ്മയുടെ കല്ലറ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ വിസര്‍ജ്യം കിടക്കുന്നത് കണ്ടു. ഇത് അബദ്ധത്തില്‍ സംഭവിച്ചത് ആയിരിക്കും എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇത് പല ദിവസങ്ങളും ആവര്‍ത്തിച്ചതോടെ അവര്‍ സംഭവം പോലീസിന് അറിയിച്ചു. ഇതോടെ ആളിനെ കണ്ടെത്താന്‍ സെമിത്തേരിയുടെ മാനേജരുടെ അനുവാദത്തോടെ ഒരു…

Read More

മണിമലയിലെ ഇളംകാറ്റിലാടി സ്വർണമണികൾ ! ബേബിച്ചന്‍റെ മുറ്റം നിറയെ  കൊയ്യാൻ പാകമായി നിൽക്കുന്ന നെൽക്കതിരുകൾ

മണിമല: മൂന്നു മാസം മുന്പ് മണിമല തുണ്ടുമുറി ടി. തോമസ് (ബേബിച്ചൻ) നിർമിച്ച പുതിയ വീടിന്‍റെ മുറ്റത്ത് ചെടികൾക്ക് പകരം നെല്ലാണ് പാകിയത്. ബേബിച്ചന്‍റെ ശ്രമം വെറുതെയായില്ല. ഇന്ന് ഈ വീടിന് മുമ്പിൽ നെൽക്കതിരുകൾ വിളഞ്ഞു നിൽക്കുന്ന മനോഹര കാഴ്ചയാണ്. നെൽക്കതിരുകൾ കൊയ്യാൻ തയാറായി നിൽക്കുകയാണ്. മങ്കൊമ്പിലുള്ള ബന്ധുവാണ് വിതയ്ക്കാനാവശ്യമായ നെൽവിത്ത് നൽകിയത്. പിന്നീട് വിതച്ച നെല്ല് പരിപാലിക്കാനുള്ള കഷ്ടപ്പാടായിരുന്നു. മഴയില്ലാത്ത ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും മോട്ടോർ ഉപയോഗിച്ച് നന്നായി നനച്ചും കൃത്യമായ ഇടവേളകളിൽ വളം നൽകിയുമാണ് നെൽകൃഷി പരിപാലിച്ചത്. കൃഷിക്ക് ജൈവവളം മാത്രമാണ് ഉപയോഗിച്ചതെന്നു ബേബിച്ചൻ പറയുന്നു. നെൽകൃഷി പലയിടത്തും ഓർമ മാത്രമാകുമ്പോഴാണ് കരനെൽ കൃഷിയിൽ ഇവിടെ നൂറുമേനി വിളവ് ലഭിച്ചത്. കരനെൽ കൃഷിയിൽ മികച്ച വിളവു ലഭിച്ചതോടെ കൂടുതൽ സ്ഥലത്തേക്കു കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് ഈ കുടുംബം. വീട്ടുമുറ്റത്തെ നെൽകൃഷി കാണാൻ നിരവധിപ്പേരാണ് ഇവിടെയെത്തുന്നത്.

Read More

റോഡ് മുറിച്ചു കടക്കാൻ വേറെ വഴിയില്ലെങ്കിൽ പിന്നെന്തു ചെയ്യും! തിരക്കേറിയ റോഡ് മുറിച്ചുകടക്കാനായി കാറിന് മുകളിലൂടെ ചാടി; വീഡിയോ കാണാം

 ശരിക്കും ഹീറോ ഇവനല്ലേ. വാഹനങ്ങളുടെ തിരക്കുമൂലം റോഡ് മുറിച്ചു കടക്കാൻ കഴിയാതെ കാത്തു നിൽക്കുന്ന മാനുകൾ. ഒടുവിൽ വേറെ വഴിയില്ലാതെയുള്ള മാൻ കൂട്ടങ്ങളുടെ സാഹസികത സമൂഹമാധ്യമത്തിൽ വൈറലാകുന്നു.   അടുത്തിടെ എംഎസ്പി ഫിഫ്ത്ത് ഡിസ്ട്രിക് എന്ന ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ നെറ്റീസണ്‍  ഇപ്പോൾ ചര്‍ച്ചയാക്കിയിരുന്നത് ദൃശ്യങ്ങളില്‍ ഒരു റോഡിലൂടെ പോകുന്ന കുറേ വാഹനങ്ങള്‍ കാണാം. അവയിലൊന്നിന്‍റെ കാമറയില്‍ റോഡ് അതിവേഗം മുറിച്ചു കടക്കുന്ന കുറേ മാനുകളേയും കാണാനാകും. വാഹനങ്ങളുടെ ബാഹുല്യം നിമിത്തം മാനുകള്‍ നന്നേ കഷ്ടപ്പെട്ടാണ് അപ്പുറത്തേക്ക് പോകുന്നത്. അവയിലൊരെണ്ണം ഒരു കാറിന് മുകളിലൂടെ ചാടുകയാണ്. ഏതായാലും ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധിയാളുകള്‍ വീഡിയോയ്ക്ക് കമന്‍റുകള്‍ ഇടുന്നുണ്ട്. മാനുകള്‍ക്ക് ജീവഹാനി സംഭവിക്കുന്ന തരത്തിലുള്ള ഡ്രൈവിംഗ് ഒഴിവാക്കണമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. മാന്‍ നിങ്ങളുടെ പാത മുറിച്ചുകടക്കുകയാണെങ്കില്‍ നിയന്ത്രിത ബ്രേക്കിംഗ് പ്രയോഗിക്കുക എന്നാണ് ഒരു കമന്‍റ്. #DeerLeapsOverCarFall…

Read More

കല്ല്യാണത്തിന് വിളിച്ചതിനേക്കാൾ കൂടുതൽ ആളുകൾ; സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയവരോട് കാർഡ് ആവശ്യപ്പെട്ട് വധുവിന്‍റെ അച്ഛൻ; പിന്നീട് സംഭവിച്ചത് കണ്ടോ!

  കല്ല്യാണ വീടാണെന്ന് വച്ച് ഓസിന് കഴിച്ചിട്ട് പോകാമെന്ന് കരുതിയോ, ആധാർ കാർഡ് കാണിച്ചിട്ട് അകത്തോട്ട് പോയാൽ മതി. വിളിക്കാത്ത കല്യാണത്തിന് ഉണ്ണുക എന്ന പഴമൊഴി  അർഥമാകുന്ന കാഴ്ച വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. സാധാരണയായി ഏതെങ്കിലും വ്യവസായിക കാര്യങ്ങള്‍ക്കൊ സര്‍ക്കാരിന്‍റെ ഔദ്യോഗിക കാര്യങ്ങള്‍ക്കൊ ഒക്കെയാണല്ലൊ ആധാര്‍ രേഖ വേണ്ടി വരാറുള്ളത്. എന്നാല്‍ ഹസന്‍പൂരിലുള്ള രണ്ട് സഹോദരിമാരുടെ കല്യാണത്തിന് വീട്ടുകാര്‍ അതിഥികളോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. തങ്ങള്‍ വിളിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയതിനാലാണ് അവര്‍ ഇത്തരത്തില്‍ ചെയ്തതത്രെ. ഏതായാലും സംഗതി അല്‍പം കൈവിട്ടുപോയി വിളിച്ചിട്ട് കല്യാണത്തിന് എത്തിയ പലര്‍ക്കും ഇത് തങ്ങളെ അധിക്ഷേപിക്കുന്നതായി തോന്നി. അവര്‍ സദ്യ കഴിക്കാന്‍ കൂട്ടാക്കാതെ പിണങ്ങി. വേര്‍ഷ സിംഗ് എന്നയാള്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. വൈറലായ ദൃശ്യങ്ങള്‍ക്ക് നിരവധി രസകരമായ അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. കല്യാണക്കുറിക്ക് പകരം ആധാര്‍…

Read More

അനുമോളുടെ വെടിവഴിപാട്; ഞാൻ അഭിനയിച്ചതല്ലേ, ജീവിച്ചതല്ലല്ലോ;  സ്ത്രീകൾ എന്തു ചെയ്താലും അതിൽ കുറ്റം പറയുക എന്നതാണ് ആൾക്കാരുടെ രീതിയെന്ന് അനുമോൾ

  വെടിവഴിപാടിനു ശേഷം കുറേ സിനിമകൾ അങ്ങനെ വന്നിരുന്നു. ആ സിനിമയുടെ പേരിൽ പലരും മോശം കമന്‍റുകൾ പറഞ്ഞു. ഞാൻ അഭിനയിച്ചതല്ലേ. ജീവിച്ചതല്ലല്ലോ. ഒരു സിനിമയിൽ ഞാൻ മരിച്ചാൽ അവർ എന്താണു വിചാരിക്കുന്നത്, ഞാൻ മരിച്ചിട്ടു വീണ്ടും തിരിച്ചു വന്നതാണെന്നോ… ഇങ്ങനത്തെ റോളുകൾ സ്ത്രീകൾ ചെയ്യുമ്പോഴാണ് ആ പ്രശ്നം കുറച്ചു കൂടുതൽ. നമ്മുടെ ഒരു ഹീറോ കണ്ടാൽ തല്ലിക്കൊല്ലാൻ തോന്നുന്ന തരത്തിൽ അഭിനയിച്ചാൽ അത് ഹീറോയിസം, നമ്മൾ എന്തു ചെയ്താലും അതിൽ കുറ്റം പറയുക എന്നാണ് ആൾക്കാരുടെ രീതി. എന്‍റെ ആദ്യ സിനിമകളിൽ പെട്ടതാണിത്. ഇത്ര വലിയ കഥാപാത്രം എനിക്കു ചെയ്യാൻ പറ്റുമെന്ന് ആത്മവിശ്വാസം ഇല്ലെന്നും കൊള്ളാവുന്ന ആരെയെങ്കിലും നിങ്ങൾ വിളിച്ചോളൂ എന്നു പറഞ്ഞ് ഞാൻ ആദ്യം ഒഴിവാക്കിയതാണ്. -അനുമോൾ

Read More

നയൻതാരയും വിഘ്നേഷും മൂന്നു കുട്ടികളും; നയന്‍താര അമ്മയാകാൻ ഒരുങ്ങുന്നോ? ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സിനിമാലോകം ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്‍റെയും. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹം. ഇന്ത്യയിലാകെ തരംഗമായ വിവാഹ വാര്‍ത്തയായിരുന്നു ഇത്. വിവാഹം കഴിഞ്ഞതു മുതല്‍ ഇരുവരും വിദേശ രാജ്യങ്ങളില്‍ ഹണിമൂണ്‍ യാത്രകളിലായിരുന്നു. ഇപ്പോഴിതാ വിഘ്‌നേഷ് ശിവന്‍റെ ജന്മദിനം വിപുലമായി ആഘോഷിച്ചിരിക്കുകയാണ് നയന്‍സ്. പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു. ഇതിനിടെ നയന്‍താര വൈകാതെ അമ്മയായേക്കും എന്ന സൂചനകള്‍ നല്‍കി ഫോട്ടോയുമായി എത്തിയിരിക്കുകയാണ് വിഘ്‌നേഷ്. സാധാരണ നയന്‍താരയും വിഘ്‌നേഷ് ശിവനും മാത്രമാണു പിറന്നാള്‍ ഒരുമിച്ച് ആഘോഷിക്കാറുള്ളത്. ഇത്തവണ കുടുംബത്തിനൊപ്പം ചേര്‍ന്നായിരുന്നു ആഘോഷം. തന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണിതെന്നും താരം പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ രസകരമായൊരു ഫോട്ടോ വിക്കി പങ്കുവെച്ചത്. ചിത്രത്തില്‍ വിഘ്‌നേഷും നയന്‍താരയും മൂന്നു കുട്ടികളുമാണുള്ളത്. അവരുടെ മുഖം ഇമോജി കൊണ്ടു മറച്ചുവെച്ചിരിക്കുകയാണ‌ു താരം. കുട്ടികളുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരദമ്പതിമാര്‍. അത്രമാത്രമേ…

Read More