ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാന്‍ ആലോചന ! പത്തേക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ പദ്ധതി; താല്‍പര്യമറിയിച്ച് ഹൈക്കോടതിയും…

കൊച്ചി നഗരമധ്യത്തിലുള്ള നിലവിലെ സമുച്ചയത്തില്‍ നിന്ന് കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാന്‍ ആലോചന. കൂടുതല്‍ പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്താണിത്. എ.എച്ച്.എം.ടിയുടെ പത്തേക്കര്‍ സ്ഥലം ഏറ്റെടുക്കാനാണു പദ്ധതി. സൗകര്യപ്രദമായ മറ്റൊരിടത്തേയ്ക്കു മാറ്റുന്നതു ആലോചിച്ചുകൂടെയെന്നു ഹൈക്കോടതി സര്‍ക്കാരിനോടു ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചത്. കൊച്ചിയിലെ ഗതാഗതക്കുരുക്കും സ്ഥലപരിമിതിയുമാണു ഈ ചിന്തയിലേക്ക് നയിച്ചത്. മാത്രമല്ല, 2007-ല്‍ പ്രവര്‍ത്തനം തുടങ്ങിയ നിലവിലെ ഹൈക്കോടതി സമുച്ചയത്തിനു ബലക്ഷയമുണ്ടെന്ന പരാതി തുടക്കം മുതല്‍ത്തന്നെ ഉള്ളതാണ്. അസൗകര്യങ്ങളുടെ പേരില്‍ മുമ്പേത്തന്നെ ചര്‍ച്ചയായിട്ടുമുണ്ട്. നിയമമന്ത്രി പി. രാജീവിന്റെ മണ്ഡലം കൂടിയാണു കളമശേരി. തന്റെ മണ്ഡലത്തില്‍ ഹൈക്കോടതി വരുന്നതു അദ്ദേഹത്തിനും പ്രത്യേക താല്‍പര്യമുള്ള കാര്യമാണ്. അതിനാല്‍, സര്‍ക്കാരില്‍ നിന്നും അനുമതിയും ഫണ്ടും ലഭിക്കുന്നതു വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. ഹൈക്കോടതിയ്ക്കും എതിര്‍പ്പില്ലാത്തതിനാല്‍, മറ്റു നിയമതടസ്സങ്ങളുണ്ടാവില്ല. സ്ഥലം വിട്ടുകിട്ടുന്ന തടസം മാത്രമേ നിലവിലുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും എച്ച്.എം.ടിയുടെ സ്ഥലം സംസ്ഥാന സര്‍ക്കാര്‍…

Read More

ഒറ്റ ക്ലിക്കില്‍ എല്ലാം നഷ്ടപ്പെട്ടു ! തന്റെ നഗ്നദൃശ്യങ്ങള്‍ അവര്‍ എല്ലാവര്‍ക്കും അയച്ചെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തി പ്രമുഖ നടി…

നിരവധി ആളുകളാണ് ഓണ്‍ലൈന്‍ ആപ്പുകളുടെ കെണിയില്‍ വീണ് പണവും മാനവും പോയവരായി ജീവിക്കുന്നത്. ഇപ്പോഴിതാ തനിക്ക് ചതിവുപറ്റിയെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ തമിഴ്-തെലുങ്ക് നടി ലക്ഷ്മി വാസുദേവന്‍. ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്കായെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളടക്കമുള്ളവര്‍ക്ക് അയച്ചെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് നടി വെളിപ്പെടുത്തി. തമിഴ് സീരിയലുകളിലൂടെ ആരാധകരുടെ ഹൃദയത്തിലേറിയ നടിയാണ് ലക്ഷ്മി വാസുദേവന്‍. ഇന്‍സ്റ്റഗ്രാം റീലുകള്‍ വഴി ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരം കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണു തട്ടിപ്പിന്റെ കഥ വെളിപ്പെടുത്തിയത്. ലക്ഷ്മി പറയുന്നത് ഇങ്ങനെ… അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു കാണിച്ചു ഈ മാസം 11 നു ഫോണിലേക്കു വന്ന സന്ദേശത്തോടെയാണു തട്ടിപ്പിനു തുടക്കം. സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഓണ്‍ലൈന്‍ വായ്പ ആപ് ഡൗണ്‍ലോഡായി. പിന്നാലെ ഫോണ്‍ ഹാങ്ങായി. നാലു…

Read More

അവര്‍ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ എന്തും ചെയ്യട്ടെ; നിങ്ങള്‍ക്കെന്താണ് അതില്‍ പ്രശ്‌നം? അഭിരാമി സുരേഷ് പറയുന്നു…

സമൂഹമാധ്യമങ്ങളിലൂടെ കുടുംബത്തെ ഒന്നാകെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. എന്തും ഏതിനും വീട്ടുകാരെ പറയുന്ന ഒരു വിഭാഗം സ്വൈര്യമായി ജീവിക്കാന്‍ തങ്ങളെ സമ്മതിക്കുന്നില്ലെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അഭിരാമി പറയുന്നു. അഭിരാമിയുടെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്‍റെയും മുന്‍ഭര്‍ത്താവ് ബാലയുടെയും ഇപ്പോഴത്തെ പങ്കാളി ഗോപിസുന്ദറിന്‍റെയും ജീവിതത്തില്‍ എന്തിനാണ് മറ്റുള്ളവര്‍ ഇടപെടുന്നതെന്നും ഗായിക ചോദിക്കുന്നു. വിവാഹമോചനത്തിനു ശേഷം എന്‍റെ ചേച്ചിയുടെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ച് സ്വന്തം ജീവിതം മുന്നോട്ടു പോകുന്നുണ്ടെന്നും അത് അവരുടെ സ്വാതന്ത്യമാണെന്നും അഭിരാമി പറയുന്നു. എന്‍റെയോ മറ്റുള്ളവരുടേയോ വീടിന്‍റെ അകത്തു നടക്കുന്ന കാര്യവും അവരെന്തു ചെയ്യണമെന്നുള്ള നിര്‍ദ്ദേവും ശരിയല്ല തെറ്റാണെന്നു തോന്നിയാല്‍ നിങ്ങള്‍ക്ക് ആട്ടാം, തുപ്പാം എന്നുള്ള ചിന്തയും ഉണ്ടെങ്കില്‍ ആട്ടിക്കോളൂ, പക്ഷേ ഇനി അതിനോടുള്ള പ്രതികരണം വളരെ ശക്തമായിരിക്കും. വീഴ്ചകള്‍ പറ്റാത്ത നന്മ മാത്രം നിറഞ്ഞ മനസ്സുകള്‍. കൂടെ…

Read More

എന്നെ പിന്തുടർന്നു! ഞാൻ അഭിനയിക്കുന്ന എല്ലാ ലൊക്കേഷനിലും വരും; കണ്ടയുടനെ കാലിലൊക്കെ വീണ് ഭയങ്കര സ്നേഹപ്രകടനം; തുറന്നുപറഞ്ഞ് ഭാവന

തെന്നിന്ത്യൻ പ്രേക്ഷകരു‌ടെ പ്രിയതാരങ്ങളിൽ ഒരാളാണ് മലയാളത്തിന്‍റെ സ്വന്തം ഭാവന. തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച ഭാവന കന്നഡയിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിൽ നിന്ന് നീണ്ട ഇടവേളയെടുത്ത ഭാവന കന്നഡയിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡയിലെ മുൻനിര നായിക നടിയായ ഭാവനയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ ചില കർണാടകയിൽ നിന്നുള്ള ചില ആരാധകരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭാവന. ഒരു ടെലിവിഷൻ പരിപാ‌ടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഭാവന. ഭാവന എന്ന് ടാറ്റൂ ചെയ്ത ഒരു കന്നഡ ഫാൻ ഉണ്ട്. ഒരു ലൊക്കേഷനിൽ എന്നെ കാണാൻ വന്നിരുന്നു. കല്യാണം കഴിക്കുമ്പോൾ ഭാവന എന്ന് പേരുള്ള കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലതെന്ന് ഞാൻ പറഞ്ഞു- ഭാവന പറയുന്നു. അടുത്തിടെ നടന്ന മറ്റൊരു സംഭവത്തെക്കുറിച്ചും ഭാവന ഈ പരിപാ‌ടിയിൽ പറഞ്ഞു. ഒരാൾ ഞാൻ അഭിനയിക്കുന്ന എല്ലാ ലൊക്കേഷനിലും വരും. എന്നെ കാണാൻ വേണ്ടിയാണ്…

Read More

ഹോസ്റ്റല്‍ കാണിക്കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കി ! പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ്…

ഇരുപതുവയസുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ യുവാവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ യുവാവിനായി മുനമ്പം പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മുനമ്പം കളത്തില്‍ വീട്ടില്‍ ജാനു എന്ന് വിളിക്കുന്ന കെ എ ജാനേന്ദി(26)നായാണ് നോട്ടീസ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സംഭവം. ഹോസ്റ്റല്‍ കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി ഇടപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടില്‍വെച്ച് യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി.

Read More

എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി…ജീവിതം ബാക്കിയുള്ളതു കൊണ്ട് ആ സ്ഥാനത്ത് മറ്റൊരാളെ കൊണ്ടു വന്നെന്ന് മനോജ് ! ഞെട്ടലോടെ ആരാധകര്‍…

നടന്‍ മനോജ് കുമാറും ഭാര്യ ബീന ആന്റണിയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. തങ്ങളുടെ ഓരോ വിശേഷങ്ങളും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും താരദമ്പതികള്‍ക്കുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയി എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് മനോജ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഈ വാക്കുകള്‍ ഞെട്ടലോടെയാണ് ആരാധകരും കേട്ടത്. എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, പക്ഷെ ഞാന്‍ തോല്‍ക്കില്ല’ എന്ന തംപ് നെയിലോടു കൂടിയാണ് നടി ബീന ആന്റണിയുടെ പേരും ചേര്‍ത്ത് ആണ് മനോജ് കുമാര്‍ പുതിയ വ്‌ളോഗ് പങ്കുവെച്ചത്. എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി. പൊരുത്തപ്പെട്ട് പോകാന്‍ പറ്റാത്തത് കൊണ്ടാണോ എന്തോ എനിക്ക് അറിയില്ല, അവള്‍ പോയി. അതിന്റെ വേദനയുണ്ട്. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും ഒട്ടും താത്പര്യമില്ലാത്ത ആളെ…

Read More

ശ്രീനാഥുമായുള്ള ജീവിതത്തില്‍ അക്കാര്യങ്ങളോടു പൊരുത്തപ്പെടാനായില്ല ! തുറന്നു പറച്ചിലുമായി ശ്രീനാഥ് ഭാസിയുടെ ഭാര്യ റീതു…

കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച നടന്‍ ശ്രീനാഥ് ഭാസിയുടെ തെറിവിളിയാണ്. ‘ചട്ടമ്പി’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മീഡിയ അവതാരകയെ തെറിപറഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് അവതാരക നടനെതിരെ കേസു കൊടുത്തിരുന്നു. തുടര്‍ന്ന് നടനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ശ്രീനാഥിന്റെ തെറിവിളിയ്ക്ക് ഇരയാകുന്ന ആദ്യത്തെ ആളൊന്നുമല്ല ഈ അവതാരക. ഇതിനുമുമ്പ് ഒരു അര്‍ജെ യെ മോശമായ ചോദ്യങ്ങള്‍ ചോദിച്ചു എന്ന കുറ്റത്തിന് വളരെ മോശമായ ഭാഷയില്‍ തെറി പറയുന്ന വീഡിയോ ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം നടനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴതാ ശ്രീനാഥിനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഇതിനുമുമ്പ് പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. റീതുവിനെക്കുറിച്ച് ശ്രീനാഥ് പറയുന്നതിങ്ങനെ… 10 വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍.…

Read More

ദിലീപിന്റെ സിനിമയിലൂടെ മലയാളികളെ കൊതിപ്പിച്ചു കടന്നു കളഞ്ഞ സുന്ദരി ! ഉമ ശങ്കരിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒന്നും രണ്ടും പടങ്ങളിലൂടെത്തന്നെ നമ്മെ വിസ്മയിപ്പിച്ച അന്യഭാഷാ അഭിനേതാക്കള്‍ നിരവധിയുണ്ട്. അത്തരത്തില്‍ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരു മുഖമാണ് 2002ല്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ദിലീപ് നായകനായ കുബേരന്‍ എന്ന ചിത്രത്തിലൂടെ നായികമാരില്‍ ഒരാളായി തുടക്കം കുറിച്ച നടി ഉമ ശങ്കരി. വര്‍ണ്ണാഭമായ വേഷത്തില്‍ കൂര്‍ഗ് നിവാസിയായി നമ്മുടെ മുന്നില്‍ എത്തിയ കുബേരനിലെ ഗൗരിയെ നമ്മള്‍ മറക്കാന്‍ ഇടയില്ല. ദിലീപ് അവതരിപ്പിച്ച സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രത്തിന് ഒപ്പം അഭിനയിച്ച ഒരു മഴപക്ഷി പാടുന്നു ചെറുമുളം തണ്ടു മൂളുന്നു എന്ന ഗാനം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അന്യഭാഷയില്‍ നിന്ന് വന്നതിന്റെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ നടി തന്റെ കഥാപാത്രത്തെ മികച്ചതായും ചെയ്തു. പ്രശസ്ത കന്നട സംവിധായകനായ ഡോക്ടര്‍ രാജേന്ദ്രബാബുവിന്റെയും പ്രശസ്ത നടി സുമിത്രയുടെയും മൂത്തമകളാണ് ഉമ ശങ്കരി. നടിയുടെ സഹോദരി നക്ഷത്രയും സിനിമ രംഗത്ത് സജീവമായിരുന്നു. ഉമ ശങ്കരിയുടെ അമ്മ…

Read More

11ലക്ഷത്തിന്‍റെ കാർ നന്നാക്കാൻ 22 ലക്ഷത്തിന്‍റെ എസ്റ്റിമേറ്റ്; പ്രളയത്തിൽ മുങ്ങിയ ഫോക്സ് വാഗൺ പോളോ ഉപേക്ഷിച്ച് ഉടമ

ബംഗളൂരു: 11 ലക്ഷം വില വരുന്ന ഫോക്സ് വാഗൺ പോളോ കാർ നന്നാക്കാൻ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ. ബംഗളൂരുവാണു സംഭവം. കാര്‍ ഉടമ അനിരുദ്ധ് ഗണേഷ് തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് വൈറലായി. സംഭവത്തിൽ സർവീസ് സെന്‍ററിനെതിരേ ‌അനിരുദ്ധ് പരാതിയുമായി എത്തിയതോടെ സർവീസ് സെന്‍ററും വെട്ടിലായി. കര്‍ണാടകയിലെ ബംഗളൂരുവിലുണ്ടായ പ്രളയത്തിൽ അനിരുദ്ധ് ഗണേഷിന്‍റെ ഫോക്‌സ്‌വാഗണ്‍ പോളോ ടിഎസ്ഐ മുങ്ങി. പൂർണമായും വെള്ളത്തിൽ ദിവസങ്ങളോളം മുങ്ങിക്കിടന്ന കാറിനു സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തുടർന്ന്, അനിരുദ്ധ് കാർ വൈറ്റ്ഫീല്‍ഡിലെ ഫോക്‌സ്‌വാഗണ്‍ സര്‍വീസ് സെന്‍ററിൽ എത്തിച്ചു. കാർ സർവീസ് സെന്‍ററിലെത്തിക്കാൻ സഹായത്തിനായി ആരെയും അയച്ചില്ല. കാർ സർവീസ് സെന്‍ററിലെത്തിച്ച് ഇരുപതു ദിവസങ്ങൾക്കു ശേഷം അനിരുദ്ധിന് ഫോക്സ് വാഗണിൽ നിന്ന് കോൾ വന്നു. 22 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുകയെന്ന് സർവീസ് സെന്‍ററിലെ കസ്റ്റമർ കെയർ എക്സിക്യൂട്ടിവ്…

Read More

സ്ത്രീകൾക്ക് അതു മനസിലാകും..! ഡ്രസിനിടയിലൂടെ ശരീരഭാഗങ്ങൾ കണ്ടു; നേരിടേണ്ടിവന്നത് കടുത്ത ആക്ഷേപങ്ങൾ; പൊട്ടിത്തെറിച്ച് നടി ഭാവന

കൊച്ചി: ദുബായിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിനിടയിലൂടെ വയറു കണ്ട സംഭവത്തിൽ വിശദീകരണവുമായി നടി ഭാവന. സ്വകാര്യമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു വസ്ത്രധാരണത്തിന്‍റെ പേരിൽ താൻ നേരിട്ട ആക്ഷേപങ്ങളെക്കുറിച്ചു താരം തുറന്നു പറഞ്ഞത്. താൻ നേരിടുന്ന പ്രശ്നങ്ങളെല്ലാം ശരിയാകുമെന്നു വിശ്വസിച്ചാണ് ഓരോ ദിവസവും ആരംഭിക്കുന്നത്. മറ്റൊരാളെയും സങ്കടപ്പെടുത്തരുതെന്നാണ് ആഗ്രഹം. താൻ എന്തു ചെയ്താലും വിമർശിക്കാനും മോശം വാക്കുകൾ ഉപയോഗിച്ച് ആക്ഷേപിക്കാനും ഇരുട്ടിലേക്കു തള്ളിവിടാനും ധാരാളം പേർ ഉണ്ട്. അവർക്ക് അങ്ങനെ സന്തോഷം കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിൽ താനതിന് എതിരല്ലെന്നും ഭാവന.ദുബായിൽ വിസ സ്വീകരി‌ക്കാനെത്തിയപ്പോൾ ധരിച്ച വസ്ത്രം പുത്തൻ ഡിസൈനാണ്. ഇന്നർ ആ‍യി ധരിച്ച വസ്ത്രം ശരീരത്തിന്‍റെ നിറമുള്ളതായിരുന്നു. അത്തരം വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾക്ക് അതു കണ്ടാൽത്തന്നെ മനസിലാകും. സ് ലിപ്പ് എന്ന ഭാഗം ചേർത്താണു വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതൊക്കെ പൊതുസമൂഹത്തോടു പറയേണ്ടിവരുന്ന അവസ്ഥ എത്ര മോശമാണെന്നും ഭാവന…

Read More