സ്വത്ത് സ്വന്തം പേരിലാക്കിയ ശേഷം മാതാപിതാക്കളെ അടിച്ചിറക്കി വിട്ട് ഡോക്ടര്‍ ! മറ്റു മക്കള്‍ക്കും വേണ്ട; ദയാവധത്തിന് അനുമതി തേടി ദമ്പതികള്‍…

സ്വത്ത് എഴുതി വാങ്ങിച്ച ശേഷം വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട വയോധിക ദമ്പതിമാര്‍ ദയാവധം ആവശ്യപ്പെട്ട് കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. മൈലാടുതുറൈ കോടങ്ങുടി വില്ലേജിലെ തങ്കസ്വാമി (85) ഭാര്യ ശാരാദാംബാള്‍ എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് മൈലാടുതുറൈ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയത്. ഒടുവില്‍ കളക്ടര്‍ ലളിതയെത്തി ദമ്പതിമാരുമായി സംസാരിച്ചു. പരാതി സ്വീകരിച്ച കളക്ടര്‍ ദമ്പതിമാര്‍ക്ക് താമസിക്കാന്‍ പകരം സ്ഥലം ഒരുക്കാനും വീട്ടില്‍ നിന്ന് ഇറക്കിവിട്ട മക്കള്‍ക്ക് എതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു. തങ്കസ്വാമിക്കും ശരാദാംബാളിനും നാല് മക്കളാണുളളത്. 2009 ല്‍ തന്നെ ഭൂമിയുടെ നല്ലൊരു ഭാഗവും നാല് മക്കള്‍ക്കായി എഴുതി നല്‍കിയിരുന്നു. താമസിക്കുന്ന വീടും കുറച്ച് കൃഷി സ്ഥലവുമാണ് തങ്കസ്വാമിയുടെയും ഭാര്യയുടെയും പേരിലുണ്ടായിരുന്നത്. ശരാദാംബാളിന് രോഗം ബാധിച്ചപ്പോള്‍ മൂത്ത മകനും ഡോക്ടറുമായ ഉത്തരാപതിയില്‍നിന്ന് ചികിത്സിക്കാനായി പണം കടം വാങ്ങിയിരുന്നു. ഇതിന് ബ്രതിഫലമായി വീടും കൃഷി സ്ഥലവും…

Read More

ഭാര്യയുള്ളപ്പോള്‍ തന്നെ മറ്റൊരു വിവാഹം കഴിച്ച് സാഹസം ! നവദമ്പതിമാരെ സസ്‌പെന്‍ഡ് ചെയ്ത് കളക്ടര്‍ രേണു രാജ്…

ഭാര്യയുമായുള്ള ബന്ധം നിയമപരമായി നിലനില്‍ക്കെത്തന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ആദ്യ ഭാര്യയുടെ പരാതിയനുസരിച്ച് നവ ദമ്പതിമാരായ റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ എറണാകുളം ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (ആര്‍.ആര്‍.) ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം.പി. പദ്മകുമാറിനെയും ഭാര്യ തൃപ്പൂണിത്തുറ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.ആര്‍.) ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ടി. സ്മിതയെയുമാണ് കളക്ടര്‍ രേണു രാജ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വിവാഹിതനായ പദ്മകുമാര്‍ വീണ്ടും മറ്റൊരു വിവാഹം കഴിച്ചത്. അതുപോലെ സര്‍ക്കാര്‍ ജീവനക്കാരിയായ ടി. സ്മിത, ഭാര്യയുള്ള ഒരാളെ വിവാഹം കഴിച്ചതും ചട്ട ലംഘനമാണ്. ഇരുവരും സര്‍വീസ് ചട്ടം ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

Read More

പ്രണയത്തിന് പ്രായമില്ലെന്ന് വെറുതേ പറ‍യുന്നതല്ല! വാർധക്യത്തിലും ഇണക്കുരുവികളെപ്പോൽ അവർ;  പതിക്ക് ഭക്ഷണം നൽകുന്ന പത്നിയുടെചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ എന്തിട്ടാലും വൈറാലാകുന്ന കാലം.  എന്നാല്‍ അവയില്‍ ചിലത് വൈറലാകുന്നത് ഹൃദയഹാരിയായ ഉള്ളടക്കം മൂലമാണ്. അത്തരം ഗണത്തിലുള്ള ഒരു വീഡിയോ ആണ് ഡോ. സുമിതാ മിശ്ര ഐഎഎസ് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്. വീഡിയോയില്‍ പ്രായമായ ദമ്പതിമാരെ കാണാം. അവര്‍ നിലത്തായി ഇരിക്കുകയാണ്. ഇതില്‍ സ്ത്രീ അവരുടെ ഭര്‍ത്താവിന് സ്നേഹപൂര്‍വം ഭക്ഷണവും വെള്ളവും നല്‍കുന്നത് കാണാനാകും. “ഏക് പ്യാര്‍ കാ നഗ്മ ഹേ’ എന്ന ഗാനം പശ്ചാത്തലത്തില്‍ പ്ലേ ചെയ്യുന്നത് കേള്‍ക്കാം. ഏതായാലും ഈ വീഡിയോ നെറ്റീസണ്‍ ലോകത്തിന്‍റെ ഹൃദയം തൊട്ടിരിക്കുകയാണ്. വീഡിയോ ഒരുപാടുപേർ റീപോസ്റ്റ് ചെയ്ത് കഴിഞ്ഞു. ഇവരുടെ സ്നേഹത്തെക്കുറിച്ച് നിരവധിയാളുകള്‍ സമൂഹ മാധ്യമങ്ങളില്‍ കമന്‍റുകള്‍ ഇടുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും സ്നേഹം എങ്ങും മായുന്നില്ല എന്നായിരുന്നു ഒരു കമന്‍റ്.   कोई पूछे कि प्यार क्या होता है तो बता देना प्यार…

Read More

ഈ പൂവാലൻ ഇനി വാല് പൊക്കില്ല; ശല്യം ചെയ്ത യുവാവിനെ പഞ്ഞിക്കിട്ട് യുവതി; 20 നിമിഷത്തില്‍ 40 തവണ ശല്യക്കാരനെ നിര്‍ത്താതെ തല്ലി യുവതി

ക്ഷമയുടെ നെല്ലിപലകയും കഴിഞ്ഞാൽ പിന്നെ എന്താണ് സംഭവിക്കുകയെന്ന് പ്രതികരിക്കുന്നവർക്ക് പറയാൻ പറ്റില്ല. എന്നാൽ ഉത്തര്‍പ്രദേശിലെ ഒരു പൂവാലനോട് തിരക്കിയാല്‍ അടിയോടടി എന്നായിരിക്കും മറുപടി. കാരണം 20 നിമിഷത്തില്‍ 40 അടിയാണ് ഇയാള്‍ വാങ്ങിക്കൂട്ടിയത്. ശുഭങ്കാര്‍ മിശ്ര എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ നിലത്തായി തല കുനിച്ചിരിക്കുന്ന ഒരാളെ കാണാം. അയാളെ ചെരുപ്പൂരി തുടര്‍ച്ചയായി തല്ലുന്ന ഒരു യുവതിയേയും ദൃശ്യങ്ങളില്‍ കാണാം. ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയിലെ ഒറായി നഗരത്തിലാണ് സംഭവം. ഇയാള്‍ മദ്യപിച്ചുകൊണ്ട് യുവതിയെ ശല്യം ചെയ്യുകയായിരുന്നു. സഹിക്കെട്ട യുവതി “നന്നായി’ പ്രതികരിച്ചു. പോരാഞ്ഞിട്ട് പൂവാലനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പിക്കുകയും ചെയ്തു. എന്തായാലും യുവതിയുടെ പ്രതികരണശേഷി സോഷ്യല്‍ മീഡിയയിലും തരംഗം തീര്‍ത്തു. നിരവധിയാളുകളാണ് യുവതിയെ അനുകൂലിച്ച് കമന്‍റുകള്‍ പങ്കുവയ്ക്കുന്നത്. ഇങ്ങനെ നിര്‍ത്താതെ തല്ലാന്‍ എങ്ങനെ കഴിയുന്നു എന്നായിരുന്നു ഒരു കമന്‍റ്. <blockquote class=”twitter-tweet”><p lang=”hi” dir=”ltr”>20 सेकेंड…

Read More

ആശങ്കയുണ്ടെങ്കിലും..! നെഗറ്റീവ് ഷേഡുകൾ ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു; മനസുതുറന്ന് സീരിയല്‍ താരം ചിലങ്ക

ഒരേ സമയം രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതു ഭാഗ്യമാണ്. അമ്മ മകൾ എന്ന പരമ്പരയിൽ എന്‍റെ കഥാപാത്രം ആളുകൾ ഒരുപാടു വെറുക്കുന്ന ശക്തമായ ഒരു എതിരാളിയായിരുന്നു. മറുവശത്ത്, കനൽപൂവിൽ ഞാൻ സ്‌നേഹമുള്ള ഒരു കുടുംബിനിയെയാണ് അവതരിപ്പിക്കുന്നത്. ഒരേ സമയം രണ്ടു വ്യത്യസ്ത വേഷങ്ങൾ പരീക്ഷിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. നെഗറ്റീവ് കഥാപാത്രങ്ങൾ കൂടുതൽ അഭിനയ സാധ്യത ഉണ്ടാക്കുന്നുണ്ട്. പോസിറ്റീവ് കഥാപാത്രങ്ങളേക്കാൾ നെഗറ്റീവ് കഥാപാത്രങ്ങൾ മികച്ച പ്രകടനം നടത്താൻ അവസരം നൽകുന്നു. ആംഗ്യങ്ങൾ കൊണ്ടോ ഡയലോഗ് ഡെലിവറി കൊണ്ടോ ആകട്ടെ, നിങ്ങളുടെ വൈദഗ്ധ്യം പ്രകടിപ്പിക്കാൻ ധാരാളം അവസരങ്ങളുണ്ട്. നെഗറ്റീവ് ഷേഡുകൾ ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. എന്‍റെ നെഗറ്റീവ് കഥാപാത്രങ്ങൾ ആളുകൾ എങ്ങനെ എടുക്കുമെന്ന് തനിക്ക് ആശങ്കയുണ്ടെങ്കിലും മറുവശത്തെ നല്ല കഥാപാത്രം അതിനെ ബാലൻസ് ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. -ചിലങ്ക

Read More

ഞാൻ ഒന്നിന്‍റെയും ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല! എന്നാൽ വിവാഹ ശേഷം അത്‌ യാന്ത്രികമായി സംഭവിച്ചു; അഭിഷേക് ബച്ചൻ പറയുന്നു…

മുമ്പൊരിക്കലും ലഭിക്കാത്ത ആത്മവിശ്വാസം ഐശ്വര്യ എനിക്കു നൽകി. മിക്ക പുരുഷന്മാരും ഇതിനോടു യോജിക്കുമെന്നു ഞാൻ കരുതുന്നു. ഞാൻ എന്‍റെ കുടുംബത്തിലെ കുഞ്ഞായിരുന്നു, എന്‍റെ സഹോദരി വർഷങ്ങൾക്കു മുൻപു വിവാഹിതയായി, അവളാണ് എന്നെ നന്നായി നോക്കിയിരുന്നത്. ഞാൻ ഒന്നിന്‍റെയും ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. എന്നാൽ വിവാഹ ശേഷം ഇതു യാന്ത്രികമായി സംഭവിച്ചു. ഐശ്വര്യയുടെ ഉത്തരവാദിത്തം എനിക്ക് ആയിരിക്കണമെന്ന് ഞാൻ മനസിലാക്കി, അവളെ സംരക്ഷിക്കുകയും പരിപാലിക്കുകയും വേണമെനിക്ക്. ഓരോ കാര്യങ്ങളും എങ്ങനെ സാധാരണവും യഥാർഥ്യവുമായി നിലനിർത്താമെന്നും ഐശ്വര്യ തന്നെ പഠിപ്പിച്ചിട്ടുണ്ട്. തങ്ങൾ ഇപ്പോഴും അച്ഛനും അമ്മയ്ക്കുമൊപ്പം ജീവിക്കുന്നതിന്‍റെ കാരണവും ഐശ്വര്യയാണ്. -അഭിഷേക് ബച്ചൻ

Read More

നിങ്ങള്‍ വീണ്ടും വിവാഹിതയാവാന്‍ പോവുകയാണോ ? ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാള്‍

വിവാഹവും വിവാഹമോചനവും പുനർവിവാഹവും സിനിമാരംഗത്തു സാധാരണമാണ്. വിവാഹമോചനം നേടി നില്‍ക്കുന്ന പല നടിമാരും രണ്ടാമതു വിവാഹിതരാവാന്‍ പോവുകയാണെന്ന തരത്തില്‍ പല കഥകളും പുറത്തു വരാറുണ്ട്. അത്തരത്തില്‍ തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാളും രണ്ടാമതു വിവാഹിതയായേക്കും എന്ന വാര്‍ത്തകള്‍ കുറച്ചു വര്‍ഷങ്ങളായിട്ട് പ്രചരിക്കാറുണ്ട്. എന്നാല്‍ ഇതൊക്കെ നടി നിഷേധിക്കുകയാണു പതിവ്. ഏറ്റവും പുതിയതായി വീണ്ടും സോണിയയുടെ വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. നേരത്തെ വിവാഹം കഴിച്ചെങ്കിലും അതു വേര്‍പിരിഞ്ഞ് സിംഗിളായി കഴിയുകയായിരുന്നു സോണിയ. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച ചിത്രം കണ്ടതോടെയാണു നടിയുടെ രണ്ടാം വിവാഹമായോ എന്ന ചോദ്യം ഉയര്‍ന്നു വന്നത്. തന്‍റെ കുടുംബത്തിലെ വിശേഷങ്ങളും ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടാറുള്ള സോണിയ അഗര്‍വാള്‍ കഴിഞ്ഞ ദിവസം സ്വന്തം ഫോട്ടോയുമായിട്ടാണ് എത്തിയത്. ചിത്രത്തില്‍ ഇരുകൈകളിലും മെഹന്തി അണിഞ്ഞിട്ടുമുണ്ട്. വളരെ സിംപിളായിട്ടുള്ള മെഹന്തി ഡിസൈന്‍ ആണെങ്കിലും…

Read More

ധീരജ് പള്ളിയില്‍ ! രാജ്യത്തെ ആദ്യ ഐഫോണ്‍ 14 ഉടമയാകാന്‍ ദുബായിലേക്ക് പറന്ന മലയാളി; സ്വന്തമാക്കിയത്‌ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്

മൊബൈല്‍ ഉപഭോക്താക്കളുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണല്ലൊ ആപ്പിള്‍ ഐഫോണുകള്‍. ആപ്പിളിന്‍റെ ഏത് മോഡല്‍ ഇറങ്ങുമ്പോഴും അത് വലിയ വാര്‍ത്തയാകുന്നതിന്‍റെ രഹസ്യവും ഉപഭോക്താക്കളുടെ ഈ താത്പര്യംതന്നെയാണ്. ആപ്പിള്‍ ഐഫോണ്‍ 14 മോഡല്‍ ഈ മാസം 16ന് ഇന്ത്യന്‍ വിപണിയില്‍ എത്തിയത് ആരാധകര്‍ക്ക് വലിയ ആവേശം സമ്മാനിച്ചിരുന്നു. പലരും ഈ ഫോണ്‍ ആദ്യംതന്നെ സ്വന്തമാക്കാനുള്ള തത്രപ്പാടിലായിരുന്നു. എന്നാല്‍ മറ്റാരേക്കാള്‍ മുന്‍പ് ഐഫോണ്‍ 14 സ്വന്തമാക്കാനായി ദുബായിലേക്ക് വിമാനം കയറിയ ഒരു മലയാളിയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. ഡെയര്‍ പിക്ചേഴ്സ് എന്ന ഡിജിറ്റല്‍ കണ്‍സള്‍ട്ടന്‍സിയുടെ ഡയറക്ടര്‍ കൂടിയായ ധീരജ് പള്ളിയില്‍ ആണ് ഇത്തരത്തിലൊരു യാത്ര നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴിന് ഐഫോണ്‍ 14 ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ഐഫോണ്‍ 14 പ്രോ സ്വന്തമാക്കി. ദുബായിലെ മിര്‍ഡിഫ് സെന്‍ററിലെ ഒരു പ്രീമിയം റീസെല്ലറില്‍ നിന്നാണ് അദ്ദേഹം…

Read More

ചെറുപ്പം മുതലേ ആരാധിച്ചയാൾ,തന്നിൽ സ്വാധീനം ചെലുത്തിയയാൾ; സൂപ്പർ സ്റ്റാറിന്‍റെ പേർ വെളിപ്പെടുത്തി ദുൽഖർ സൽമാൻ

കുട്ടിക്കാലം മുതൽ ഷാരൂഖ് ഖാന്‍റെ വലിയ ആരാധകനാണ് ഞാൻ. എന്നെയും ഷാരൂഖിനെയും താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. വീർസാരയിലെ ഷാരൂഖിന്‍റെ അഭിനയവുമായി സീതാരാമിലെ എന്‍റെ അഭിനയം ചിലർ താരതമ്യം ചെയ്യുന്നുണ്ട്. ഷാരൂഖ് ഖാന്‍ എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് എനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാരൂഖ്. ആളുകളുമായി ഇടപെടുന്നതില്‍ ഷാരൂഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ ഷാരുഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാരൂഖ് മാത്രമേ ഉണ്ടാകൂ. -ദുല്‍ഖര്‍ സല്‍മാന്‍

Read More

നങ്ങേലി തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച കഥാപാത്രം; സിനിമ കണ്ടുകഴിഞ്ഞ് എല്ലാവരും പറഞ്ഞ കാര്യം തുറന്ന് പറഞ്ഞ് കയാദു ലോഹർ

ഏതൊരു താരവും കൊതിക്കുന്ന കഥാപാത്രമാണ് പത്തൊന്പതാം നൂറ്റാണ്ടിലെ നങ്ങേലിയെന്നും എന്നെപ്പോലൊരു തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല കഥാപാത്രമാണിതെന്നും കന്നഡ താരം കയാദു ലോഹർ. ഒരഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. നങ്ങേലി എന്ന സ്ത്രീ യഥാർഥത്തിൽ ജീവിച്ചിരുന്നോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്ക് അഭിപ്രായൈ‌ക്യമില്ലെങ്കിലും വിനയന്‍റെ പത്തൊൻപതാം നൂറ്റാണ്ടിലെ നങ്ങേലി പ്രേക്ഷകർക്ക് ഉജ്വലമായ ഒരനുഭവമാണെന്നാണ് വിലയിരുത്തൽ. ഒരു കന്നഡ സിനിമ മാത്രം ചെയ്തു പരിചയമുള്ള കയാദു അതിശക്തയായ നങ്ങേലിയായി മാറുന്ന കാഴ്ചയാണ് സിനിമയിൽ കണ്ടത്. കയാദുവിന്‍റെ വാക്കുകൾ ഇങ്ങനെ… നങ്ങേലിയെക്കുറിച്ചുള്ള സംവിധായകൻ വിനയന്‍റെ സങ്കൽപത്തെ പൂർണതയിലെത്തിക്കാൻ മാത്രമാണ് ഞാൻ ശ്രമിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ സെറ്റ് എനിക്കൊരു പരിശീലനക്കളരിയായിരുന്നു. മലയാളികളുടെ സ്നേഹം കണ്ടു മനസ് നിറഞ്ഞു. കൂടുതൽ സിനിമകൾ മലയാളത്തിൽ ചെയ്യാൻ ആഗ്രഹമുണ്ട്. ആദ്യത്തെ മലയാളം സിനിമയിൽ ആരും കൊതിക്കുന്ന കഥാപാത്രമാണിത്. ഞാൻ കേരളത്തിൽ വന്നശേഷമുള്ള ആദ്യത്തെ അഞ്ചു പത്തു…

Read More