വന്ധ്യംകരണത്തിലുണ്ടായ പിഴവിനെത്തുടര്‍ന്ന് ഗര്‍ഭിണിയായാല്‍ ഇനി നഷ്ടപരിഹാരമില്ല ! ഉത്തരവ് റദ്ദാക്കി സുപ്രീംകോടതിയുടെ ഇടപെടല്‍…

വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടും യുവതി ഗര്‍ഭിണിയാകുകയും കുട്ടി ജനിക്കുകയും ചെയ്ത സംഭവത്തില്‍ ആശുപത്രി അധികൃതര്‍ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ലുധിയാനയിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ സ്ത്രീയുടെ ഭര്‍ത്താവ് മന്‍ജിത് സിങ് നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ ആശുപത്രി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് വന്ധ്യംകരണം 100 ശതമാനം വിജയകരമാകണമെന്നില്ലെന്നും സ്വാഭാവിക കാരണങ്ങള്‍ കൊണ്ട് പിന്നീടും ഗര്‍ഭിണിയാകാനുള്ള സാധ്യതയുണ്ടെന്നും ഇതിനെ ചികിത്സാപ്പിഴവായി കാണാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.

Read More

മല്ലികയുടെ നിര്‍ബന്ധത്തിനു വഴങ്ങി കൈയ്യെത്തും ദൂരത്ത് സിനിമയില്‍ നായകനാകാനായി ഫാസിലിന്റെ അടുത്തെത്തി പൃഥിരാജ് ! എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്…

നടന്‍ സുകുമാരനും കുടുംബവും മലയാളികള്‍ക്ക് എന്നും ഇഷ്ടമുള്ള ഒരു വിഷയമാണ്. സുകുമാരന്റെ ഭാര്യ മല്ലികയും മക്കളായ ഇന്ദ്രജിത്തും പൃഥിരാജും അവരുടെ ഭാര്യമാരുമെല്ലാം സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളാണ്. നടന്‍ സംവിധായകന്‍ നിര്‍മ്മാതാവ് തുടങ്ങി വിവിധ മേഖലകളില്‍ ശോഭിച്ച് നില്‍ക്കുയാണ് പൃഥ്വിരാജ് ഇപ്പോള്‍. അച്ഛന്റേയും അമ്മയുടേയും സിനിമ പാരമ്പര്യമാണ് പൃഥ്വിരാജിനെ സിനിമയില്‍ എത്തിച്ചത്. എന്നിരുന്നാലും ഇരുപതിലേറെ വര്‍ഷങ്ങളായി അയാള്‍ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നത് സ്വന്തം കഴിവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മാത്രമാണ്. രാജസേനന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവന് ഉണ്ടൊരു രാജകുമാരി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത് എങ്കിലും രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2002ല്‍ തിയേറ്ററുകളില്‍ എത്തിയ നന്ദനം എന്ന ചിത്രത്തിലൂടെ അണ് പൃഥ്വിരാജ് എന്ന നടനെ പ്രേക്ഷകര്‍ അറിഞ്ഞ് തുടങ്ങിയത്. അതേ സമയം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് പ്രമുഖ സംവിധായകന്‍ ഫാസില്‍ ഒരുക്കിയ കയ്യെത്തും ദൂരത്ത് എന്ന സിനിമയില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ്…

Read More

ഇറ ഖാനെ പ്രൊപ്പോസ് ചെയ്ത് കാമുകന്‍ നൂപുര്‍ ! ഉടനടി യേസ് പറഞ്ഞ് ഇറ…

ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനെ പ്രൊപ്പോസ് ചെയ്ത് കാമുകന്‍ നൂപുര്‍ ശിഖരേ. ഇറ്റലിയില്‍ നടന്ന ഫിറ്റ്‌നസ് മത്സരത്തിനിടയിലാണ് നൂപുര്‍ ഇറയുടെ മുന്നില്‍ പ്രൊപ്പോസ് ചെയ്തത്. തല്‍ക്ഷണം തന്നെ ഇറ സമ്മതമറിയിക്കുകയും പ്രൊപോസല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇറ ഖാന്റെ ദീര്‍ഘകാല സുഹൃത്താണ് നൂപുര്‍ ശിഖര്‍. ”അതെ ഞാന്‍ യെസ് പറഞ്ഞു” എന്ന അടിക്കുറിപ്പോടെയാണ് നൂപുര്‍ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇറ പങ്കുവെച്ചത്. നൂപൂറും തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ”അതെ അവള്‍ യെസ് പറഞ്ഞു” എന്നും ”ഞങ്ങള്‍ വിവാഹനിശ്ചയം നടത്തിയ സ്ഥലത്ത് അയണ്‍മാന് ഒരു പ്രത്യേക ഇടമുണ്ടായിരുന്നു’ എന്നുമാണ് നൂപുര്‍ അടിക്കുറിപ്പായി കുറിച്ചത്. ഫാത്തിമ സന ഷെയ്ഖ്, ഹുമ ഖുറേഷി, കിഷു ഷ്രോഫ്, റിയ ചക്രബോര്‍ത്തി, സന്യ മല്‍ഹോത്ര തുടങ്ങി നിരവധി താരങ്ങള്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തി. ആമിര്‍…

Read More

എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി! ലോകം എനിക്കെതിരെ തിരിഞ്ഞാലും നിന്‍റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും; മകൾക്ക് പിറന്നാൾ ആശംസകളുമായി അമൃത

മകൾക്ക് പിറന്നാൾ ആശംസകൾ പങ്കുവച്ച് ഗായിക അമൃത സുരേഷ് പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പാപ്പു എന്നു വിളിപ്പേരുള്ള മകൾ അവന്തികയുടെ കുഞ്ഞുനാളിലെ ചിത്രമടക്കം പങ്കുവച്ചാണ് താരം ജൻമദിനാശംസകൾ നേർന്നത്. അവളുടെ ആദ്യത്തെ പുഞ്ചിരി, എന്നെ മത്ത് പിടിപ്പിച്ച ചിരി..,ഞാൻ ജീവിക്കുന്ന പുഞ്ചിരി, എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി.. എന്‍റെ പാപ്പു.. കുഞ്ഞേ… മമ്മിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്.. എന്തുതന്നെയായാലും, ലോകം എനിക്കെതിരെ തിരിഞ്ഞാലും, ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു, ഞാൻ നിന്‍റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും.. മമ്മി നിന്നെ വളരെയധികം സ്നേഹിക്കുന്നു, നീ ഏറ്റവും കരുത്തുള്ളവളാണ്. ജന്മദിനാശംസകൾ എന്‍റെ കൺമണി… നീയാണ് എന്‍റെജീവിതം. പാപ്പുവിന് ജൻമദിനാശംസകൾ നേർന്ന് അമൃത കുറിച്ചു. ഗോപി സുന്ദറിനും മകൾക്കുമൊപ്പമുള്ള ചിത്രങ്ങളും അമൃത പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പാപ്പുവിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്‍റെ പ്രിയ…

Read More

നായയെ കാറില്‍ കെട്ടിവലിച്ച് ഡോക്ടറുടെ കൊടുംക്രൂരത ! ഇയാള്‍ പറയുന്നത് വിചിത്രമായ കാരണം; വീഡിയോ വൈറല്‍…

രാജസ്ഥാനില്‍ നായയെ കാറില്‍ കെട്ടിവലിച്ച ഡോക്ടര്‍ക്കെതിരേ പ്രതിഷേധം വ്യാപകമാവുന്നു. പ്ലാസ്റ്റിക് സര്‍ജനായ ഡോ. രജ്‌നീഷ് ഗ്വലയാണ് നായയോട് ഈ കൊടുംക്രൂരത ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ മനേക ഗാന്ധി അടക്കമുള്ളവര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. പുകാര്‍ ആനിമല്‍ എന്‍ജിഒയും ശാസ്ത്രിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. മഹാത്മാ ഗാന്ധി ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജനാണ് ഡോ. രജ്‌നീഷ്. ഞായറാഴ്ചയാണ് സംഭവം. നായയുടെ കാലിന് പലയിടത്തായി പൊട്ടലുണ്ട്. വിവരം കേട്ടെത്തിയ മൃഗസ്‌നേഹികളാണ് കാര്‍ തടഞ്ഞ് നായയെ ചികിത്സയ്ക്കു കൊണ്ടുപോയത്. കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍ കാറിടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ചിലര്‍ ആരോപിച്ചു. കാറില്‍ കെട്ടിവലിച്ചുകൊണ്ടുപോകവെ നായ പലതവണ വീണിരുന്നു. പരുക്കേറ്റ് രക്തം വാര്‍ന്ന അവസ്ഥയിലാണ് നായയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ തടഞ്ഞ യുവാക്കളോട് ഡോക്ടര്‍ തട്ടിക്കയറുകയും ചെയ്തു. നായയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിച്ചപ്പോള്‍ ഡോക്ടര്‍ അവരോടും തര്‍ക്കിച്ചു. പോലീസെത്തിയപ്പോഴാണ്…

Read More

ഇത് തുറന്നു പറയാനാവാതെ ജീവിതം എങ്ങിനെയൊക്കെയോ ജീവിച്ചുതീർക്കുന്ന എത്രയോ സ്ത്രീകളുണ്ടാവും ? ഡോ. റെജി ദിവാകര്‍ സോഷ്യല്‍മീഡിയായില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു

പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും അടുത്ത് അറിയാനും അനുഭവിക്കാനും കഴിയുന്നത് ഡോക്ടര്‍മാര്‍ക്കാണ്. അനേകം ജീവിതങ്ങളുടെ പുറത്ത് പറയാന്‍ പറ്റാത്ത രഹസ്യങ്ങള്‍ പേറി നടക്കുന്നവരാണ് ഇക്കൂട്ടര്‍. ഡോക്ടര്‍മാര്‍ എക്സ്പീരിയന്‍സ് ചെയ്തിട്ടുള്ള പല കഥകളും കേള്‍വിക്കാരന് കൗതുകവും അവശ്വസിനിയവുമാണ്. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റും ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റുമായ ഡോ. റെജി ദിവാകര്‍ സോഷ്യല്‍മീഡിയായില്‍ പങ്കുവയ്ക്കുന്ന അനുഭവങ്ങള്‍ എന്നും വൈറലാണ്. പല രോഗങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും പൊളിച്ചടുക്കിയിട്ടുള്ള വ്യക്തിയാണ് ഡോ. റെജി. അദ്ദേഹം എഴുതിയ പുതിയ അനുഭവകുറിപ്പ് സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്. പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡര്‍ എന്ന രോഗത്തെക്കുറിച്ചും അത് തന്‍റെ സുഹൃത്തിന്‍റെ സഹോദരിയെ ബാധിച്ചതിനെക്കുറിച്ചുമാണ് പുതിയ കുറിപ്പിലുള്ളത്. വായിക്കുമ്പോള്‍ സിനിമക്കഥയായും നമ്മുടെ അടുത്ത് എവിടെയോ സംഭവിച്ചതായിയോക്കെ തോന്നുമെന്നതാണ് ഈ അനുഭവകഥയുടെ പ്രത്യേകത. ഡോ.റെജിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.. ഒരു മനസിനെ ആഴത്തിൽ അറിഞ്ഞപ്പോൾ_______________________________________20th September…

Read More

വിദ്യാര്‍ഥികളെ കയറ്റാത്ത പോകുന്ന ബസ് നെഞ്ചുവിരിച്ച് തടഞ്ഞു നിര്‍ത്താന്‍ പറ്റുമോ സക്കീര്‍ ഭായ്ക്ക് ! എന്നാല്‍ ഈ സക്കീര്‍ ഭായ്ക്ക് അതൊക്കെപ്പറ്റും…

സ്‌കൂളിന് മുമ്പില്‍ ബസ് നിര്‍ത്താതെ പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ നെഞ്ചും വിരിച്ച് അത്തരത്തിലൊരു ബസ് തടഞ്ഞ ഒരു പ്രിന്‍സിപ്പലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പിടിഎം എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഡോ. സക്കീര്‍ എന്ന സൈനുദ്ദീനാണ് ബസ് തടഞ്ഞത്. ഇദ്ദേഹം പ്രിന്‍സിപ്പല്‍മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമാണ്. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ ആരെയും അറിയിക്കാതെ ഇദ്ദേഹം തനിച്ച് റോഡിലിറങ്ങുകയായിരുന്നു. കോഴിക്കോട് -പാലക്കാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘രാജപ്രഭ’ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് അപകടകരമാം അമിതവേഗതയില്‍ ഓടിച്ചു പോകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പരാതി പോലീസില്‍ നല്‍കിയിരുന്നെന്നും നടപടി ഉണ്ടായിട്ടില്ലെന്നും സക്കീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബസ് തടയാന്‍ ശ്രമം നടത്തിയെങ്കിലും അമിതവേഗതയില്‍ കടന്നു പോയി. ഇതേ തുടര്‍ന്ന് റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ചാണ് പ്രിന്‍സിപ്പല്‍ ബസിനെ ‘പിടികൂടിയത്’. ബസ് തടയുന്ന…

Read More

സ്‌നേഹിച്ചു കൊല്ലും ! ഒരു വര്‍ഷത്തോളം യുവതി അറിയാതെ പ്രേമിച്ചത് കൊടും ക്രിമിനലിനെ; ഒടുവില്‍ സത്യം തിരിച്ചറിഞ്ഞത് ഇങ്ങനെ…

പ്രേമത്തിനു കണ്ണും മൂക്കുമൊന്നുമില്ലെന്നു പറയാറുണ്ട്. എന്നിരുന്നാലും നമ്മള്‍ പ്രണയിക്കുന്ന ആളെക്കുറിച്ച് ഒരു ഏകദേശ ധാരണ ആവശ്യമാണ് അല്ലെങ്കില്‍ പണി ആകെ പാളും. അങ്ങനെയൊരു അബദ്ധം പറ്റിയ ഒരു യുവതിയുടെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു വര്‍ഷത്തോളം ഇവര്‍ ഡേറ്റിംഗില്‍ ഏര്‍പ്പെട്ടത് യുകെയിലുള്ള ഒരു കൊടും ക്രിമിനലുമായി ആയിരുന്നു. 2012ല്‍ ഒരു മാള്‍ട്ട സ്ട്രിപ്പ് ക്ലബ്ബില്‍ വച്ചാണ് 35കാരിയായ സ്റ്റെല്ല പാരിസ്, ബ്രിട്ടീഷ് ക്രിമിനലായ ക്രിസ്റ്റഫര്‍ ഗസ്റ്റ് മോറിനെ കണ്ടുമുട്ടുന്നത്. അതായത് 2003ല്‍ ബ്രയാന്‍ വാട്ടേഴ്സ് എന്നൊരാളെ ഇയാള്‍ കൊലപ്പെടുത്തി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം. താന്‍ ആദ്യം അയാളുടെ പണം കണ്ടിട്ടാണ് അയാളിലേക്ക് ആകര്‍ഷിക്കപ്പെട്ടത് എന്ന് സ്റ്റെല്ല സമ്മതിക്കുന്നു. എന്നാല്‍, പിന്നീട് അത് സത്യസന്ധമായ പ്രണയത്തിലേക്ക് വഴി മാറി. അയാളുടെ പൊസിറ്റീവ് ആറ്റിറ്റിയൂഡും, ബിസിനസിലും പണം ഉണ്ടാക്കുന്നതിലും അയാള്‍ കാണിക്കുന്ന ശ്രദ്ധയും, അവളോട് കാണിക്കുന്ന കരുതലും എല്ലാം അതിന്…

Read More

എടുത്തു ചാടി വിവാഹം കഴിച്ചത് തെറ്റായിപ്പോയി ! ബ്രേക്കപ്പിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹെയ്ദി സാദിയ…

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ട്രാന്‍സ് വുമണ്‍ ആണ് ഹെയ്ദി സാദിയ. മാധ്യമ പ്രവര്‍ത്തകയായ ഹെയ്ദിയ്ക്ക് സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരാണുള്ളത്. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം സാദിയ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി തുറന്നുപറഞ്ഞുകൊണ്ട് സാദിയ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. അഥര്‍വ്വായിരുന്നു സാദിയയുടെ ജീവിത പങ്കാളി. എന്നാല്‍ ഇരുവരും തമ്മില്‍ ബ്രേക്കപ്പായി. ഒന്നിച്ചല്ല താമസിക്കുന്നതെന്നും ബ്രേക്കപ്പിന് ശേഷവും തങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരാണെന്ന് സാദിയ ക്യുആന്‍ഡ്എ വീഡിയോയിലൂടെ പറയുന്നു. ആലപ്പുഴയിലാണ് അഥര്‍വ്വും കുടുംബവും താമസിക്കുന്നത്. വേര്‍പിരിയുക എന്നത് തങ്ങള്‍ വളരെ മെച്വേര്‍ഡായി എടുത്ത തീരുമാനമായിരുന്നുവെന്നും സോഷ്യല്‍മീഡിയയില്‍ തങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണെന്നും ചില മീറ്റിങ്ങിനൊക്കെ പോകുമ്പോള്‍ കാണാറുണ്ടെന്നും സാദിയ പറയുന്നു. എടുത്ത തീരുമാനങ്ങളില്‍ പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നിയതെന്താണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് എടുത്തുചാടി കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്ന് സാദിയ പറയുന്നു.…

Read More

വിവാഹം ലൈംഗികസുഖത്തിനു വേണ്ടി മാത്രമുള്ളതല്ല ! അതിന്റെ മുഖ്യലക്ഷ്യം പ്രത്യത്പാദനമെന്ന് ഹൈക്കോടതി…

വിവാഹം ലൈംഗികസുഖത്തിനു വേണ്ടി മാത്രമുള്ളതല്ലെന്നും അതിന്റെ മുഖ്യലക്ഷ്യം പ്രത്യുത്പാദനമാണെന്നും ദമ്പതികള്‍ ഓര്‍ക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഒന്‍പതും ആറും വയസ്സുള്ള മക്കളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഭര്‍ത്താവിനെതിരേ വനിതാ അഭിഭാഷക നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ വ്യത്യസ്ഥമായ നിരീക്ഷണം. കുട്ടികളുടെ കസ്റ്റഡിക്കു വേണ്ടി നിയമപോരാട്ടം നടത്തുന്ന ദമ്പതികള്‍ ഓര്‍ക്കേണ്ടത്, അതിന്റെ ദുരിതം അനുഭവിക്കുന്നത് കുട്ടികള്‍ തന്നെയാണെന്ന വസ്തുതയാണെന്ന് ജസ്റ്റിസ് കൃഷ്്ണന്‍ രാമസ്വാമി ചൂണ്ടിക്കാട്ടി. വിവാഹം കേവല ലൈംഗിക സുഖത്തിനല്ല, അതിന്റെ മുഖ്യ ലക്ഷ്യം പ്രത്യുത്പാദനവും അതുവഴി കുടുംബത്തിന്റെ തുടര്‍ച്ചയുമാണെന്നും വിവാഹത്തിലൂടെ ഒന്നായ രണ്ടു പേരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകമാണ് കുട്ടിയെന്നും കോടതി വ്യക്തമാക്കി. 2009ല്‍ വിവാഹിതരായ ദമ്പതികള്‍ 2021 മുതല്‍ പിരിഞ്ഞാണ് കഴിയുന്നത്. ഭാര്യ തൊട്ടപ്പുറത്തെ ഫ്‌ളാറ്റിലേക്കു താമസം മാറിയപ്പോള്‍ മക്കള്‍ അച്ഛനൊപ്പം തുടര്‍ന്നു. യുവതിയുടെ മാതാപിതാക്കളും ഭര്‍ത്താവിന്റെ അതേ കെട്ടിടത്തില്‍ മറ്റൊരു ഫ്‌ളാറ്റിലാണ് താമസം. ഭര്‍ത്താവ് ജോലിക്കു പോവുമ്പോള്‍…

Read More