വീട്ടിലേക്ക് ചെല്ലാന്‍ അവര്‍ വിളിക്കാറുണ്ട്…പോകാന്‍ ആഗ്രഹവുമുണ്ട് ! പക്ഷെ ഒരു പ്രശ്‌നമുണ്ട്; തുറന്നു പറച്ചിലുമായി ഷഹാന…

പ്രണവിന്റെയും ഷഹാനയുടെയും വിവാഹം മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചുരുങ്ങിയ നാളുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റിയവരാണ് പ്രണവും ഷഹാനയും. അതിന് കാരണം പ്രണവിന്റെ ശാരീരികാവസ്ഥയാണ്. ജീവിതത്തെ മാറ്റിമറിച്ച ഒരു ബൈക്ക് അപകടത്തില്‍ നെഞ്ചിനു താഴേക്ക് തളര്‍ന്നുപോയ പ്രണവിന് ഇന്നും കൂട്ടായി ഷഹാന കൂടെയുണ്ട്. ഒപ്പം തന്നെ എന്നും, ഇവര്‍ രണ്ടുപേരും എല്ലാ പ്രണയ ജോഡികള്‍ക്കും മാതൃകയാണെന്ന് തന്നെ പറയാം. നെഞ്ചിനു താഴെ തളര്‍ന്നുപോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഷഹാനയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പ്രണവിന്റെ ജീവിതകാലം മുഴുവന്‍ പ്രണവിന് താങ്ങായും തണലായും ഷഹാന കൂടെയുണ്ടാകുമെന്ന് ഉറപ്പാണ്. അതവള്‍ തെളിയിച്ചിട്ട് ഒരുപാട് നാളുകള്‍ തന്നെ ആയിരിക്കുന്നു. പ്രണവിന് എന്നും പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ട്. ഇന്ന് ജാതിയും മതവും നോക്കാതെ ഒരുമിച്ച് ജീവിക്കുകയാണ് ഇവര്‍. പ്രണവ് ഇപ്പോഴും നെഞ്ചിനു താഴെക്ക് തളര്‍ന്നു അനങ്ങാനാവാതെ കിടക്കുകയാണ്. ഇവര്‍…

Read More

കുതിരമേലേറി ബോബനും കുടുംബവും!  ഇന്ധനവില കണക്കു കൂട്ടുമ്പോള്‍ കുതിര സവാരി തന്നെ ലാഭമെന്ന് ബോബന്‍! നാട്ടിലെതാരമായി ബ്യൂട്ടി

ബിജു ഇത്തിത്തറകടുത്തുരുത്തി: അവധിക്കു നാട്ടിലെത്തിയപ്പോള്‍ കുതിരയെ വാങ്ങി യാത്ര കുതിരപ്പുറത്താക്കിയ വിദേശ മലയാളിയും കുടുംബവും നാട്ടുകാര്‍ക്ക് കൗതുക കാഴ്ച്ചയായി. ഇറ്റലിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന പാഴുത്തുരുത്ത് കുന്നശ്ശേരി ബോബന്‍ ജോണും കുടുംബവുമാണ് നാട്ടിലെത്തിയപ്പോള്‍ കൗതുകത്തിനായി കുതിരയെ വാങ്ങിയത്. ഇവിടുത്തെ ഇന്ധനവില വച്ചു കണക്ക് കൂട്ടുമ്പോള്‍ കുതിര സവാരി തന്നെയാണ് ലാഭമെന്ന് ബോബന്‍ പറയുന്നു. നാട്ടിലെത്തുമ്പോള്‍ ഇവിടുത്തെ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ കുതിരപുറത്ത് പോയാലോയെന്ന ചിന്ത ബോബനുണ്ടായിരുന്നു. തന്റെ ആഗ്രഹം കുടുംബാംഗങ്ങളോട് പങ്ക് വച്ചപ്പോള്‍ അവര്‍ക്കും വലിയ സന്തോഷമായി. അതോടെയാണ് നാട്ടിലുള്ള സമയത്ത് ഇവിടുത്തെ യാത്രകള്‍ക്കും മറ്റുമായി കുതിരയെ വാങ്ങിയത്. ബ്യൂട്ടി ഏറ്റുമാനൂരില്‍ നിന്നാണ് ഏഴ് വയസോളം പ്രായമുള്ള കുതിരയെ വാങ്ങി വീട്ടിലെത്തിക്കുന്നത്. വീടിന് സമീപം തന്നെ കുതിരയ്ക്കു കൂടും തയാറാക്കി. ബ്യൂട്ടിയെന്ന് പേരും കുതിരയ്ക്കു നല്‍കി. കുതിരയെ വാങ്ങിയ വീട്ടുകാരുടെ നിര്‍ദേശമനുസരിച്ചു തൊടുപുഴ സ്വദേശിയായ ജാസിനെ പരിശീലകനായി ഒപ്പം…

Read More

സൗഹൃദം ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാകില്ല ! യുവതി ഗര്‍ഭിണിയായ കേസില്‍ ബോംബെ ഹൈക്കോടതി…

ഒരു യുവതിയും യുവാവും സൗഹൃദത്തിലാണെന്നു കരുതി അത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ആശിഷ് ചക്കോര്‍ എന്നയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ഭാരതി ഡാംഗ്റെ തള്ളിയത്. താന്‍ ആശിഷുമായി സൗഹൃദത്തിലായിരുന്നുവെന്നും വിവാഹം കഴിയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഗര്‍ഭിണിയായതോടെ ഇയാള്‍ പിന്മാറിയെന്നും ഇവര്‍ പറയുന്നു. എന്നാല്‍ യുവതിയുടെ സമ്മതപ്രകാരമായിരുന്നു ലൈംഗികബന്ധം എന്നാണ് പ്രതിയുടെ വാദം. ഒരു പെണ്‍കുട്ടിയുടെ സൗഹൃദം പുരുഷന് ലൈംഗിക ബന്ധം സ്ഥാപിക്കാനുള്ള ലൈസന്‍സല്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി ശാരീരിക ബന്ധത്തിന് സമ്മതം നല്‍കാന്‍ യുവതി നിര്‍ബന്ധിതയായോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കി.

Read More

ഇനി വാട്‌സ്ആപ്പിലൂടെയും ആര്‍ത്തവക്രം അറിയാം; വാട്‌സ് ആപ്പിലെ ചാറ്റ്‌ബോട്ട് നിങ്ങളെ സഹായിക്കുന്നതിങ്ങനെ…

ആര്‍ത്തവചക്രം അറിയാനുള്ള നിരവധി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇത്തരം ആപ്പുകള്‍ ഫോണിന്റെ സ്‌പേസ് അപഹരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പലരും ഇത് പതിവായി ഫോണിലിടാന്‍ മടിയ്ക്കും. അങ്ങനെയുള്ളവര്‍ക്ക് സഹായകമായ ഒരു ചാറ്റ്‌ബോറ്റിനെ അവതരിപ്പിച്ചിരിക്കുകയാണ് സിറോണ ഹൈജീന്‍ എന്ന കമ്പനി. വാട്‌സ്ആപ്പില്‍ +919718866644 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന് മെസ്സേജ് ചെയ്യുന്നവര്‍ക്ക് അവരുടെ ആര്‍ത്തവചക്രം അറിയാന്‍ സാധിക്കും. മൂന്ന് കാര്യങ്ങളിലാണ് ചാറ്റ്‌ബോട്ട് സഹായിക്കുക; ഒന്ന് ആര്‍ത്തവചക്രം ട്രാക്ക് ചെയ്യാന്‍, രണ്ട് ഗര്‍ഭം ധരിക്കാന്‍, മൂന്ന് ഗര്‍ഭം ഒഴിവാക്കാന്‍. അതേസമയം ഇതിനായി ഉപയോക്താക്കള്‍ അവരുടെ അവസാന ആര്‍ത്തവചക്രവും, അതിന്റെ ദൈര്‍ഘ്യവും, ക്രമവും നല്‍കേണ്ടതുണ്ട്. നിങ്ങളുടെ ആര്‍ത്തവത്തിന്റെ ആദ്യ ദിവസം മുതല്‍ അടുത്ത ആര്‍ത്തവത്തിന് ഒരു ദിവസം മുമ്പ് വരെയുള്ള ദിവസങ്ങള്‍ വരെയുള്ള ദൈര്‍ഘ്യം എങ്ങനെയാണെന്നും ചാറ്റ്‌ബോട്ട് ചോദിക്കും. ഭാവി കാലയളവുകളെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങള്‍ക്ക് ഇത് ആവശ്യമാണ്. ചാറ്റ്‌ബോട്ട് നിങ്ങളെ വരാനിരിക്കുന്ന ആര്‍ത്തവ…

Read More

പഴയ സഹപാഠികള്‍ക്കൊപ്പം പകര്‍ത്തിയ രണ്ട് ചിത്രങ്ങളാണ്..! സ്വകാര്യജീവിതത്തിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് മീര ജാസ്മിന്‍

ലോഹിതദാസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരമാണ് മീര ജാസ്മിന്‍. ദിലീപ് നായകനായ സൂത്രധാരനിലൂടെയായിരുന്നു മീരയുടെ അരങ്ങേറ്റം. പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളെ മീര അവകരിപ്പിച്ചു. വിവാഹശേഷം സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത മീര സത്യന്‍ അന്തിക്കാടിന്‍റെ മകള്‍ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. ഈ ചിത്രത്തില്‍ വളരെ പക്വതയാര്‍ന്ന കഥാപാത്രത്തെയാണ് മീര ജാസ്മിന്‍ അവതരിപ്പിച്ചത്. മകള്‍ എന്ന സിനിമയിലൂടെ തിരിച്ചെത്തിയ മീര ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ് ‍. ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുകളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ സ്വകാര്യജീവിതത്തിന്‍റെ ചില ഏടുകളും താരം പങ്കുവച്ചിരിക്കുകയാണ്. തന്‍റെ പഴയ സഹപാഠികള്‍ക്കൊപ്പം പകര്‍ത്തിയ രണ്ട് ചിത്രങ്ങളാണ് ഷെയര്‍ ചെയ്തത്. തിരുവല്ല സ്വദേശിയായ മീരാ ജാസ്മിന്‍ പഠിച്ചത് തിരുവല്ല മാര്‍ത്തോമാ റെസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു.‌ സ്കൂളിന് മുന്നിലിരുന്ന് പകര്‍ത്തിയ ചിത്രവും കൂട്ടുകാര്‍ക്കൊപ്പം അവധികള്‍ ആഘോഷിക്കുകയും…

Read More

കള്ള ഹിമാറേ ഇവിടെ വാടാ…പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ കാലില്‍ പിടിച്ചുവലിച്ച് ഒറാങ്ങുട്ടാന്‍; ഭയപ്പെടുത്തുന്ന വീഡിയോ…

മൃഗശാലയിലെത്തുന്നവരുടെ മുമ്പില്‍ ചില നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ വെയ്ക്കാറുണ്ട്. എന്നാല്‍ പലരും ഇത് പാലിക്കാറില്ലെന്നതാണ് വാസ്തവം. മൃഗങ്ങളെ കാണുന്ന ആവേശത്തില്‍ അവയെ തൊടാനോ പ്രകോപിപ്പിക്കാനോ ശ്രമിച്ചാല്‍ അവ അടങ്ങിയിരിക്കില്ല. പലപ്പോഴും പല അപകടങ്ങള്‍ക്കും അത് കാരണമാകുകയും ചെയ്യും.അത്തരത്തിലൊരു വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മൃഗശാലയിലെത്തിയ ഒരു സന്ദര്‍ശകന്റെ ടീ ഷര്‍ട്ടില്‍ ഒറാങ്ങുട്ടാന്‍ പിടിച്ച് വലിക്കുന്നതാണ് ഇത്. ഇന്തോനേഷ്യയിലെ കസാങ് കുലിം മൃഗശാലയില്‍ നിന്നുള്ള ദൃശ്യമാണിത്. ഒറാങ്ങുട്ടാന്റെ തൊട്ടടുത്തേക്ക് സന്ദര്‍ശകന്‍ ചെല്ലുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. തുടര്‍ന്ന് കൈകള്‍ കൊണ്ട് ഇയാള്‍ കുരങ്ങനെ എന്തൊക്കെയോ കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. സന്ദര്‍ശകന്റെ സാന്നിധ്യം ഇഷ്ടപ്പെടാഞ്ഞ കുരങ്ങന്‍ കൈ നീട്ടി അയാളുടെ ടീ ഷര്‍ട്ട് പിടിച്ചു വലിച്ചു. ബലമായി പിടിച്ച് അടുപ്പിക്കുന്നു. കുടുങ്ങിക്കിടക്കുന്ന മനുഷ്യനെ സഹായിക്കാന്‍ മറ്റൊരു സന്ദര്‍ശകന്‍ സമീപിക്കുമ്പോള്‍ അയാളെക്കൂടി പിടികൂടാനായി കുരങ്ങന്റെ ശ്രമം. അതു നടക്കാതെ വന്നപ്പോള്‍ ആദ്യം പിടികൂടിയ സന്ദര്‍ശകന്റെ…

Read More

ആദ്യം വിരട്ടുമെങ്കിലും ഇന്നു വരെ മമ്മുക്ക എന്റെയടുത്ത് ‘നോ’ പറഞ്ഞിട്ടില്ല ! തന്റെ അനുഭവം തുറന്നു പറഞ്ഞ് നൈല ഉഷ…

സലിം അഹമ്മദ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലുടെ മലയാള സിനിമയില്‍ എത്തിയ താര സുന്ദരിയാണ് നടി നൈല ഉഷ. ദുബായില്‍ റേഡിയോ ജോക്കി ആയി ജോലി ചെയ്യുമ്പോഴായിരുന്നു നൈല ഉഷയുടെ സിനിമാപ്രവേശം. പിന്നീട് മലയാളത്തില്‍ നായികയായും അവതാരകയായും എല്ലാം നൈല ഉഷ തിളങ്ങി. തിരുവനന്തപുരം സ്വദേശിയായ താരം ദുബായിയില്‍ സഥിര താമസമായിരിക്കുകയാണ്. വിവാഹമൊക്കെ കഴിഞ്ഞ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയില്‍ അവസരം കിട്ടുന്നത്. കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ഫയര്‍മാന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, ഗ്യാങ്സ്റ്റര്‍, പൊറിഞ്ചു മറിയം ജോസ്, ലൂസിഫര്‍ തുടങ്ങി ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി. ഇപ്പോഴിതാ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ എത്തിയിരിക്കുകയാണ് നടി നൈല ഉഷ. പൃഥ്വിരാജിന്റെ…

Read More

എന്നെ അക്ഷയ് ആവശ്യം പോലെ ഉപയോഗിച്ചു ! വേറെ ആളെ കിട്ടിയപ്പോള്‍ ഒഴിവാക്കി; അക്ഷയ് കുമാറിന്റെ ചതിയെപ്പറ്റി ശില്‍പ ഷെട്ടി…

ബോളിവുഡിലെ സൂപ്പര്‍താരങ്ങളിലൊരാളായ അക്ഷയ് കുമാറിന് ആരാധകരേറെയാണ്. അക്ഷയ്‌യുടെ വ്യക്തി ജീവിതം പലപ്പോഴും വാര്‍ത്തയാകാറുമുണ്ട്. കഴിഞ്ഞ 21 വര്‍ഷമായി ട്വിങ്കിള്‍ ഖന്നയാണ് അക്ഷയ് കുമാറിന്റെ ജീവിത സഖി. എന്നാല്‍ ട്വിങ്കിള്‍ അക്ഷയ് കുമാറിന്റെ ജീവിതത്തിലേക്ക് എത്തുന്നതിന് മുമ്പ് നിരവധി നടിമാരുമായി അക്ഷയ് പ്രണയത്തിലായിരുന്നു. ബോളിവുഡിലെ പല മുന്‍നിര നായികമാരുടെ പേരിന് ഓപ്പവും അക്ഷയ് കുമാറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. നടി രേഖ മുതല്‍ രവീണ ടണ്ടന്‍ വരെ ഇങ്ങെ അക്ഷയ് കുമാറുമായി പ്രണയത്തില്‍ ആയിരുന്ന നടിമാരുടെ പട്ടികയല്‍ വരും. ബോളിവുഡിലെ ഒരുകാലത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു അക്ഷയ് കുമാറിന്റെ പ്രണയ ജീവിതം. തൊണ്ണൂറുകളില്‍ ബോളിവുഡിനെ ഇളക്കി മറിച്ച പ്രണയ വാര്‍ത്തയായിരുന്നു അക്ഷയ് കുമാറിന് ശില്‍പ ഷെട്ടിയുമായുമായും ട്വിങ്കിള്‍ ഖന്നയുമായും ഉണ്ടായിരുന്ന പ്രണയം. മേം കില്ലാഡി തു അനാരി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് അക്ഷയ് കുമാറും…

Read More

കൂടെപ്പിറപ്പിന്‍റെ പിണക്കം മാറ്റാൻ 12 മണിക്കൂർ നീണ്ട മാരത്തണ്‍ കത്തെഴുതി! നെടുങ്കൻ കത്ത് ലോക റിക്കാർഡിൽ; താരമായി കൃഷ്ണപ്രിയ

പീരുമേട്: കൂടെപ്പിറപ്പിന്‍റെ പിണക്കം മാറ്റാൻ 12 മണിക്കൂർ നീണ്ട മാരത്തണ്‍ കത്തെഴുതി ലോക റിക്കാർഡിട്ട് കൃഷ്ണപ്രിയ താരമായി. 434 മീറ്റർ നീളമുള്ള അഞ്ചു കിലോ ഭാരമുള്ള കൂറ്റൻ കത്തയച്ചാണ് കൂടെപ്പിറപ്പ് കൃഷ്ണപ്രസാദിന്‍റെ പരിഭവം മാറ്റിയെടുത്തത്. ഏഴു വയസിന്‍റെ വ്യത്യാസമുണ്ട് ഇരുവർക്കും. ജനനം മുതൽ ഇതുവരെയുള്ള സംഭവങ്ങൾ ഓർമിച്ചെടുത്താണ് കത്ത് തയാറാക്കി അയച്ചത്. ചെറുപ്പം മുതൽ ഡിഗ്രി പഠന കാലം വരെ ഡയറി എഴുതുമായിരുന്ന കൃഷ്ണപ്രിയയ്ക്ക് കത്തെഴുതുന്നതിന് ഇതും പ്രചോദനമായി. എല്ലാ വർഷവും അന്താരാഷ്ട്ര സഹോദരദിനത്തിൽ കൂടെപ്പിറപ്പിന് കത്തുകളിലൂടെ ആശംസ നേരുന്ന പതിവ് കൃഷ്ണപ്രിയക്ക് ഉണ്ടായിരുന്നു. പെരുവന്താനം ഗ്രാമ പഞ്ചായത്തിലെ എൻജിനിയറായ കൃഷ്ണപ്രിയയ്ക്ക് ഇത്തവണ ഒൗദ്യോഗിക ജോലിത്തിരക്കുമൂലം ആശംസകൾ അറിയിക്കാൻ സാധിച്ചില്ല. സഹോദരൻ പിണങ്ങി ഫോണ്‍ എടുക്കാതെ വന്നതോടെയാണ് എന്തുകൊണ്ട് താൻ ആശംസ നേർന്നില്ല എന്നുള്ള വിശദ വിവരങ്ങൾ കാണിച്ച് കത്ത് അയയ്ക്കാൻ തീരുമാനിച്ചത്. കത്ത് എഴുതാൻ തുടങ്ങിയപ്പോൾ…

Read More

പാവയെ വിവാഹം കഴിച്ചാല്‍ പാവക്കുഞ്ഞ് ഉണ്ടാകുമോ ? പാവയെ വിവാഹം കഴിച്ച യുവതി പറയുന്നതിങ്ങനെ…

വളരെ വ്യത്യസ്ഥവും കൗതുകകരവുമായ അനേകം വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ ദിനംപ്രതി വന്നു കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.കേള്‍ക്കുമ്പോള്‍ ഒരു കൗതുകമായി തോന്നാമെങ്കിലും വളരെ വിചിത്രമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയെ കുറിച്ചാണ് പറയുന്നത്. മേറിവൊണ്‍ റോച്ച മോറോസാ എന്ന യുവതിയാണ്. ബ്രസീല്‍കാരിയാണ് ഈ യുവതി. 37 വയസ്സാണ് ഇവര്‍ക്ക്. താന്‍ ഒരു പാവയെ വിവാഹം കഴിച്ചു എന്നും ഇപ്പോള്‍ ഒരു പാവ കുഞ്ഞ് ഉണ്ടായിരിക്കുകയാണ് എന്നുമാണ് ഇവര്‍ പറയുന്നത്. കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമായി തോന്നുമെങ്കിലും സംഭവം സത്യമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പാവയുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് കാരണം അന്വേഷിച്ച് നിരവധി പേര്‍ എത്തിയത്. ഈ സ്ത്രീക്ക് തന്റെ അമ്മ ഒരിക്കല്‍ തുണി കൊണ്ട് നിര്‍മിച്ച ഒരു പാവയെ നല്കുകയായിരുന്നു ചെയ്തത്. ഒരിക്കലും ഈ പാവയെ തനിക്ക് പിരിയാന്‍ സാധിക്കില്ലന്ന് തിരിച്ചറിഞ്ഞ യുവതി…

Read More