അങ്ങനെ ആലിയയും അമ്മയാകുന്നു ! കുഞ്ഞ് ‘കമിംഗ് സൂണ്‍’ എന്ന് താരം; വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായോ ? എന്ന ചോദ്യവുമായി മലയാളികള്‍…

അങ്ങനെ ഒരു ബോളിവുഡ് സുന്ദരി കൂടി അമ്മയാകുന്നു. താന്‍ അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ആലിയ ഭട്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗര്‍ഭിണി ആണെന്ന വിവരം ആലിയ പങ്കുവച്ചത്. സ്‌കാന്‍ ചെയ്യുന്ന ചിത്രത്തിനൊപ്പം ‘ഞങ്ങളുടെ കുഞ്ഞ്…. ഉടന്‍ വരും’ എന്ന അടിക്കുറിപ്പോടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനേയും കാണാം. ഇതോടൊപ്പം മറ്റൊരു ഫോട്ടോയും ആലിയ പങ്കുവെച്ചിട്ടുണ്ട്. സിംഹത്തെ മുട്ടിയുരുമ്മി നില്‍ക്കുന്ന സിംഹിണിയും അവരെ നോക്കുന്ന സിംഹക്കുട്ടിയുമാണ് ചിത്രത്തിലുള്ളത്. സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് ആലിയക്കും രണ്‍ബീറിനും ആശംസകളുമായി എത്തിയത്. രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ടൈഗര്‍ ഷ്രോഫ്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ആശംസകള്‍ അറിയിച്ചു. കൂടാതെ ഒരു മണിക്കൂറിനുള്ളില്‍ 14 ലക്ഷത്തോളെ ലൈക്കുകളും ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നേടി. കഴിഞ്ഞ…

Read More

അറക്കപ്പൊടി കൊണ്ടുള്ള അടുപ്പിൽ നിന്ന് തീ ഓലപ്പുരയ്ക്ക് പിടിച്ചു; അമ്മ ഞങ്ങളെ വേഗത്തിൽ പുറത്തിറക്കി; വലിയ തീപിടുത്തം വലിയവാർത്തയായെന്ന് മനോജ് കെ ജയൻ

കേരളം മൊത്തം അറിഞ്ഞ വലിയൊരു സംഭവമായിരുന്നു എന്‍റെ വീടിനു തീപിടിച്ചത്. 1976 ലാണ് സംഭവമുണ്ടാവുന്നത്. അന്ന് ഞാന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. അറക്കപ്പൊടി കൊണ്ടുള്ള അടുപ്പാണ്. അതിങ്ങനെ എരിഞ്ഞുകൊണ്ടിരുന്നു. രാത്രി അമ്മ അതു കെടുത്താന്‍ മറന്നു പോയി. അതിങ്ങനെ പുകഞ്ഞ് മുകളിലുള്ള ഓലയിലേക്ക് എത്തി. അങ്ങനെ തട്ടിന്‍പുറത്ത് തീ എത്തി. വീട് കത്താന്‍ തുടങ്ങി. ഞങ്ങള്‍ ബെഡ് റൂമില്‍ കിടക്കുകയാണ്. പുകയുടെ മണവും ചൂടുമൊക്കെ വന്നപ്പോള്‍ അമ്മയ്ക്ക് കാര്യം മനസിലായി. ഞങ്ങളെയൊക്കെ വലിച്ചെടുത്ത് മുറ്റത്തേക്ക് നിര്‍ത്തി. അപ്പോഴേക്കും പകുതിമുക്കാലും കത്തി. ഞങ്ങളുടെ തറവാട് വീടായിരുന്നത്. പ്രശസ്ത സംഗീതഞ്ജന്മാരായ ജയന്‍റെയും വിജയന്‍റെയും വീട് കത്തിപ്പോയെന്ന് പറയുന്നത് വലിയ വാര്‍ത്തയായിരുന്നു. ഫയര്‍ ഫോഴ്‌സ് വന്നാണ് തീയണച്ചത്. എന്തായാലും വീടു മുഴുവന്‍ കത്തിപ്പോയി.-മനോജ് കെ. ജയൻ

Read More

മലയാള സിനിമ തീര്‍ന്നു ! അന്യഭാഷയിലെ ആണ്‍പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു; വിമര്‍ശനവുമായി ഒമര്‍ലുലു…

മലയാള സിനിമ നശിച്ചു കൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. അന്യഭാഷയിലെ ആണ്‍പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് മര്യാദയ്ക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ലെന്നും ഒമര്‍ലുലു പറയുന്നു. ഒമര്‍ ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെ… ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റിക് എലാസ്റ്റിക് പച്ചപ്പ് പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആണ്‍പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് മര്യാദയ്ക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ല. പണ്ടത്തെ 90 കളിലെ ലാലേട്ടനെപ്പോലെ. നിര്‍മാതാക്കള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക. അതും ഫെറ്റ്, ഡാന്‍സ്, കോമഡി, റൊമാന്‍സ് ഒക്കെയുള്ള ചിത്രങ്ങള്‍. അത്തരം പിള്ളരെ കണ്ടെത്തുക, പുതിയ പിള്ളേരുടെ ചിത്രങ്ങളില്‍ പണം മുടക്കുക…

Read More

ഞാന്‍ മാപ്പു പറഞ്ഞാലേ അഭിനയിക്കുകയുള്ളൂ എന്ന് സംയുക്ത വര്‍മ ! ഒടുവില്‍ മാപ്പു പറഞ്ഞത് സംയുക്തയുടെ അമ്മ; സംഭവം വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

വെറും നാലുവര്‍ഷത്തെ സിനിമജീവിതം കൊണ്ട് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ താരമാണ് സംയുക്ത വര്‍മ. സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലൂടെ എത്തിയ സംയുക്ത വര്‍മ്മഈ നാലു വര്‍ഷത്തിന് ഉള്ളില്‍ മികച്ച നടിക്കുള്ള 2 സംസ്ഥാന അവാര്‍ഡുകളും നേടിയെടുത്തിരുന്നു. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തോടെ ആണ് സംയുക്ത വര്‍മ്മ സിനിമ വിട്ടത്. അതേ സമയം സംയുക്ത വര്‍മ്മയുടെ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സംയുക്ത വര്‍മ്മ എത്തിയിരുന്നു. ഇതിനിടെ സംവിധായകന്‍ ശാന്തിവിള ദിനേശും സംയുക്തയെ കുറിച്ച് സംസാരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് സിനിമ യില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ രസകരമായ സംഭവത്തെ കുറിച്ചാണ് ദിനേശ് പറഞ്ഞത്. അന്ന് ജയറാമും സംയുക്തയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ലൊക്കേഷനിലാണ് ഒരു പ്രശ്‌നമുണ്ടാവുന്നത്. ഷൂട്ടിംഗിന് വരാന്‍ തയ്യാറാവാത്ത സംയുക്തയെ വിളിക്കാന്‍…

Read More

വിയാന്‍ ഒറ്റയ്ക്ക് വളരരുത്, സഹോദരങ്ങളുടെ പ്രാധാന്യം എനിക്കറിയാം; തന്‍റെ മോഹം പൂവണിഞ്ഞെന്ന് ശില്പ ഷെട്ടി

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് നായികയാണ് ശില്പ ഷെട്ടി. വിവാഹത്തോടെ സിനിമയില്‍നിന്നു വിട്ടുനിന്നപ്പോഴും താരം ആരാധകരെ ഉപേക്ഷിച്ചില്ല. സോഷ്യല്‍ മീഡിയയിലൂടേയും തന്‍റെ യൂട്യൂബ് ചാനലിലൂടേയും റിയാലിറ്റി ഷോകളിലൂടെയും നിറഞ്ഞു നില്‍ക്കുകയായിരുന്നു ശില്‍പ.അടുത്തയിടെയാണ് ശില്‍പ ഷെട്ടി രണ്ടാമതും അമ്മയായത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ശില്‍പയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. സമീഷ എന്നാണ് തങ്ങളുടെ മകള്‍ക്ക് ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും പേരിട്ടിരിക്കുന്നത്. കുട്ടിയുടെ ചിത്രം താരം പങ്കുവച്ചപ്പോഴാണ് ഈ വാര്‍ത്ത ലോകം അറിയുന്നത്. പിന്നാലെ എന്തുകൊണ്ടാണ് താന്‍ വാടക ഗര്‍ഭധാരണം എന്ന മാര്‍ഗം സ്വീകരിച്ചതെന്നും ശില്‍പ വെളിപ്പെടുത്തിയിരുന്നു. ശില്‍പയ്ക്കും രാജിനും ഒരു മകനുമുണ്ട്. വിയാന്‍ രാജ് എന്നാണ് ദമ്പതികളുടെ മൂത്ത മകന്‍റെ പേര്. എന്‍റെ മകനൊരു അനിയനോ അനിയത്തിയോ വേണമെന്നത് വര്‍ഷങ്ങളായി എന്‍റെ ആഗ്രഹമായിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നം കാരണം അത് സാധ്യമായിരുന്നില്ല. വിയാന് ശേഷം ഒരു കുട്ടികൂടി വേണമെന്ന ആഗ്രഹം…

Read More

പുരുഷന്മാര്‍ക്കും ഇനി ഗര്‍ഭ നിരോധന ഗുളിക ! ബീജാണുക്കളുടെ എണ്ണം കുറയ്ക്കും; പുതിയ വിവരങ്ങള്‍ ഇങ്ങനെ…

പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളിക ? കേട്ടിട്ട് സംശയിക്കേണ്ട സംഗതി സത്യമാണ്. ഇത്തരത്തിലൊരു ഗുളികയുടെ ക്ലിനിക്കല്‍ പരീക്ഷണം മികച്ച റിസല്‍റ്റാണുണ്ടാക്കിയിരിക്കുന്നത്. ആദ്യപരീക്ഷണഘട്ടത്തില്‍ ഏകദേശം 90 ശതമാനത്തിലധികം ഫലം നല്‍കിയ മരുന്നുകള്‍ രണ്ടാംഘട്ടത്തിലും മികവുനിലനിര്‍ത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നുമൂലകങ്ങളാണ് പ്രതീക്ഷയേകുന്നത്. അറ്റ്‌ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി വാര്‍ഷികയോഗത്തില്‍ ഒരു കൂട്ടം ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എലികളിലടക്കം നടത്തിയ പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക് കടന്നത്. ആദ്യഘട്ടത്തില്‍ 96 പുരുഷന്മാരാണ് പങ്കെടുത്തത്. 28 ദിവസം നിത്യേന 200 മില്ലിഗ്രാം മരുന്നു കഴിച്ചവരില്‍ കഴിക്കാതിരുന്നവരെക്കാള്‍ ബീജാണുക്കളുടെ എണ്ണം കുറവായിരുന്നു. പ്രതിദിനം 400 മില്ലിഗ്രാം മരുന്നു കഴിച്ചവരില്‍ ഈ രണ്ടു വിഭാഗത്തെക്കാളും ബീജാണുക്കളുടെ എണ്ണം കുറവായിക്കണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരുന്നുപയോഗിച്ചവര്‍ക്ക് പറയത്തക്ക പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാതിരുന്നതിന് പിന്നാലെയാണ് രണ്ടാംഘട്ട പരീക്ഷണത്തിലേക്ക് കടന്നത്. കൂടുതല്‍ ആളുകളില്‍ ഈ ഘട്ടത്തില്‍ പരീക്ഷണം…

Read More

മൈഡിയര്‍ കരടിയിലെ നായിക ! മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായി; കുക്കറിഷോ വിവാദം; നടി അനിതാ നായരുടെ ജീവിതത്തില്‍ സംഭവിച്ചത്…

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ധാരാളം നായികമാര്‍ മലയാള സിനിമയിലുണ്ട്. പിന്നീട് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ വരുന്നതോടെ അവര്‍ മിനിസ്‌ക്രീനിലേക്ക് ചേക്കേറാറുണ്ട്. അത്തരത്തിലൊരു നടിയായിരുന്നു അനിത നായര്‍. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത്തില്‍ സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത് കലാഭവന്‍ മണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു മൈ ഡിയര്‍ കരടി. മലയാളി പ്രേക്ഷകര്‍ എന്നും ഓര്‍ത്തു ഇരിക്കുന്ന ഒരു ചിത്രം തന്നെ ആയിരുന്നു ഇത്. മൃഗശാലയില്‍ നിന്നും ചാടി പോകുന്ന ഒരു കരടിയെ കണ്ടു പിടിക്കാന്‍ വേണ്ടി സ്വയം കരടി വേഷം കെട്ടുന്ന മണി എന്ന മൃഗശാല ജീവനക്കാരന്‍. കരടിയെ കണ്ടു പിടിച്ചില്ലെങ്കില്‍ തന്റെ ജോലി പോകുമെന്നും താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ കിട്ടിലെന്നും മണിക്ക് അറിയാം. അങ്ങനെ കരടിവേഷം കെട്ടുകയും അതിനെ ചുറ്റി ഉള്ള പൊല്ലാപ്പുകളും ആണ് സിനിമ. എസ്‌ഐ കരടി കേശവന്‍ എന്ന…

Read More

ചില കല്ല്യാണ വീടുകള്‍ പൊളിയാണ്..! ആ കല്യാണം കണ്ണൂരിലാണ്; കലവറയിലെ പണികള്‍ കൃത്യമായി നടക്കുന്നുമുണ്ട്; വീഡിയോ വൈറല്‍

ചില കല്ല്യാണ വീടുകള്‍ പൊളിയാണ്. ആട്ടവും പാട്ടും സന്തോഷവും സദ്യയും സൊറ പറിച്ചിലും എല്ലാം ചേര്‍ന്നൊരു ഒത്തുചേരല്‍ കൂടിയാണ് ചിലയിടത്ത് കല്ല്യാണ വീടുകള്‍. പരസ്പരം സഹകരിച്ചും ഭക്ഷണം പാകം ചെയ്യാന്‍ സഹായിച്ചുമൊക്കെ അയല്‍ക്കാരും നാട്ടുകാരും പങ്കുചേരുന്ന കാഴ്ച ഇന്നുമുണ്ട്. എന്നാല്‍ മിക്കവാറും അത് നാട്ടിന്‍പുറങ്ങളിലാകാം കൂടുതല്‍ കാണാന്‍ സാധിക്കുക. സ്വന്തം വീട്ടിലെ കുട്ടിയുടെ കല്യാണം എന്ന രീതിയില്‍ ഏവരും ആ കല്ല്യാണം ഏറ്റെടുക്കും. നഷ്ടമാകാത്ത ചില സന്തോഷങ്ങളും കൂടിചേരലും സഹകരണവും ഇന്നുമുണ്ടെന്ന് കാണിച്ചു തരികയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ. ഒരു കല്ല്യാണവീട്ടിലെ കലവറയിൽ നിന്നാണ് മനോഹരമായ ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മുണ്ടയാടിന് സമീപമുള്ള പള്ളിപ്രത്തെ കല്യാണവീട്ടില്‍ നിന്നാണ് ഈ സന്തോഷ കാഴ്ച പകര്‍ത്തിയത്. എല്‍.ജി.എം. വെഡ്ഡിങ്സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഷിജില്‍ ആണ് വീഡിയോ പകര്‍ത്തിയത്. കലവറയില്‍ ഭക്ഷണം…

Read More

ചിത്രം വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല; ഇതിനൊക്ക പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം; ജാക്ക് ആന്‍ഡ് ജില്‍ സിനിമക്കെതിരെ കുഞ്ഞില

ജാക്ക് ആന്‍ഡ് ജില്‍ സിനിമക്കെതിരെ പ്രത്യക്ഷവും പരോക്ഷവുമായി നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ചിത്രം വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും ചിത്രം മോശമായിരുന്നുവെന്നുമാണ് വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയാണ് സംവിധായിക കുഞ്ഞില മാസിലാമണി. ഇതിനൊക്കെ പൈസ ഇറക്കിയവരെ മടല് വെട്ടി അടിക്കണമെന്നും സംവിധായിക കുറിപ്പില്‍ പറയുന്നു. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഞാന്‍ ജാക്ക് ആന്‍റ് ജില്‍ സിനിമ മുഴുവന്‍ ഇരുന്ന് കണ്ടു. അതിന് തന്നെ വേണം ഒരു പ്രത്യേക കഴിവ്. പക്ഷേ ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ തീരുമാനിച്ച് അതിന് പൈസ ഇറക്കാന്‍ ആളുകളെ സമീപിക്കാനാണ് ഏറ്റവും കഴിവ് വേണ്ടത്. ഇതിനൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം. എന്താ ഇവരുടെ ഒക്കെ വിചാരം? മനുഷ്യരൊക്കെ വിഡ്ഢികളാണെന്നോ? ഉളുപ്പുണ്ടോ നിങ്ങക്ക്? പൈസയ്ക്ക് പഞ്ഞമില്ല. കോണ്ടാക്ട്സ്, കണക്ഷന്‍സ് ഒന്നിനും ഒരു കുറവുമില്ല. അഭിനയിക്കാന്‍ വലിയ താരങ്ങളുടെ ഡേറ്റ് കിട്ടാന്‍…

Read More

അഭിനയത്തിൽ വളരെ താത്പര്യമാ..! സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ ബോളിവുഡിലേക്ക്; മെഡിസിന്‍ പഠനത്തിന് ശേഷം സാറചുവടുവച്ചത് മോഡലിംഗ് രംഗത്തേക്ക്…

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറാനൊരുങ്ങുന്നു. സാറ തെണ്ടുൽക്കറുടെ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് ബോളിവുഡ് ലൈഫ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാറ തെണ്ടുൽക്കൽക്കറിന് അഭിനയത്തിൽ വളരെ താത്പര്യമാണുള്ളതെന്നും സാറയുടെ ബോളിവുഡ് അരങ്ങേറ്റം ഉടനുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ബോളിവുഡ് ലൈഫിന്‍റെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, പീഡിയാട്രീഷ്യയായ അമ്മ ഡോ. അഞ്ജലിയുടെ പാത പിന്തുടർന്ന് സാറ മെഡിസിൻ പഠനം തെരഞ്ഞെടുത്തിരുന്നു. ലണ്ടനിലെ മെഡിസിൻ പഠനത്തിന് ശേഷമാണ് സാറ മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ചത്. തുടർന്ന്, അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ മോഡലായി തിളങ്ങിയ സാറയുടെ ബോളിവുഡ് പ്രവേശത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഏറെ ആരാധകരുള്ള താരപുത്രിയാണ് സാറ. 1.8 മില്യണിലധികം ആളുകളാണ് സാറയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. അതേസമയം, സാറയുടെ സഹോദരൻ അർജുൻ തെണ്ടുൽക്കർ പിതാവിന്‍റെ വഴി തെരഞ്ഞെടുത്ത് നേരത്തേ തന്നെ ക്രിക്കറ്റിൽ പ്രവേശിച്ചിരുന്നു.

Read More