സ്വപ്‌ന രേവതിയെങ്കില്‍ പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള ! സ്വരാജ് ആണ് നിശ്ചല്‍;ചുട്ടമറുപടിയുമായി രാഹുല്‍…

‘കിലുക്കം’ സിനിമയും അതിലെ കഥാപാത്രങ്ങളുമാണ് ഇന്ന് കേരള രാഷ്ട്രീയ നേതാക്കളുടെ സോഷ്യല്‍ മീഡിയ പോരാട്ടത്തിലെ വിഷയം. കിലുക്കം സിനിമയിലെ രേവതിയെ പോലെ ഓരോ സമയത്തും ഓരോ കാര്യങ്ങളാണ് സ്വപ്ന പറയുന്നതെന്നും ഇതിനെല്ലാം വക്കാലത്ത് പിടിക്കാന്‍ പോവുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ് പ്രതിപക്ഷ നേതാവിനെന്നും സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം. സ്വരാജ് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ തിലകന്റെ കഥാപാത്രമായ ജസ്റ്റിസ് പിള്ളയാണ് പിണറായി വിജയനെന്ന് സ്വരാജിന് മറുപടിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെത്തന്നെയാണ് രാഹുലിന്റെ മറുപടി.’വി.ഡി സതീശന്‍ മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോയെന്ന തര്‍ക്കം അവിടെ നിക്കട്ടെ. സ്വപ്ന രേവതിയാണെങ്കില്‍, പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള എന്ന തിലകന്‍ കഥാപാത്രം. നിശ്ചല്‍ കുമാറാണ് സ്വരാജ്. വരുന്നവന്റെയും പോകുന്നവന്റെയും കൈയ്യില്‍ നിന്ന് ”തല്ല്’ കൊള്ളുക, എന്നിട്ട് ‘മുച്ഛേ മാലും നഹീന്ന് വിളിച്ചു കൂവുക’ ,…

Read More

നീന്തല്‍ പഠിച്ചവര്‍ക്ക് പ്ലസ് വണ്ണിന് ബോണസ് പോയിന്റ് ? വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി…

പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു ഏജന്‍സിയെയും ഏര്‍പ്പാടാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ ബോണസ് പോയിന്റുകള്‍ സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നീന്തല്‍ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലില്‍ 16കാരനും പിതാവും മുങ്ങി മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. അവാസ്തവ പ്രചാരണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.

Read More

ചിലരുടെ തലയിൽ നമ്മൾ ഇപ്പോഴും പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്, ഒട്ടും വൈകിയിട്ടില്ല!!! ‘കിടുക്കാച്ചി’ പോസ്റ്റുമായി ആലിയ ഭട്ട്

ആലിയ ഭട്ട് ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വിദേശത്ത് ഷൂട്ടിംഗിനെത്തിയ ഭാര്യയെ കൂട്ടിക്കൊണ്ടുവരാൻ രണ്‍ബീർ ഇന്ത്യയിൽനിന്ന് പുറപ്പെട്ടുവെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് ആലിയ ഭട്ട്. രണ്‍ബീർ കപൂറുമായുള്ള വിവാഹശേഷം ലണ്ടനിലേക്ക് പോയ ആലിയ തന്‍റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിന്‍റെ ചിത്രീകരണത്തിരക്കിലായിരുന്നു. അതിനിടെയാണ് ഗർഭിണിയാണെന്ന വാർത്ത താരം പുറത്തുവിട്ടത്. വാർത്ത പുറത്തുവന്നതു മുതൽ ആലിയയുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ഗർഭകാല പരിചരണത്തെക്കുറിച്ചുമൊക്കെ കുറിപ്പുകൾ വന്നുതുടങ്ങി. അതിനിടെ, ആലിയയെ ലണ്ടനിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ രണ്‍ബീർ ഇന്ത്യയിൽനിന്നു പുറപ്പെട്ടുവെന്നുവരെ ചിലർ പടച്ചു വിട്ടു. ഇൻസ്റ്റഗ്രാമിൽ അത്തരത്തിൽ വന്നൊരു കുറിപ്പ് കയ്യോടെ പൊക്കിയിരിക്കുകയാണ് ആലിയ. വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് ആലിയ മറുപടി കൊടുത്തത്. ചിലരുടെ തലയിൽ നമ്മൾ ഇപ്പോഴും പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്. ഒട്ടും വൈകിയിട്ടില്ല!!! ആരും ആരെയും എടുക്കേണ്ട ആവശ്യമില്ല. ഞാൻ ഒരു സ്ത്രീയാണ്, പാഴ്സലല്ല!. എനിക്ക് വിശ്രമിക്കേണ്ട…

Read More

നാണയങ്ങള്‍, ചില്ല്കഷണങ്ങള്‍, ബാറ്ററി, കാന്തം ! 35 വയസുകാരന്റെ വയറ് ‘ആക്രിക്കടയോ’ എന്ന് ഡോക്ടര്‍മാര്‍; നീക്കിയത് 233 സാധനങ്ങള്‍…

കയ്യില്‍ കിട്ടുന്ന സാധനങ്ങളെല്ലാമെടുത്ത് വായിലിടുന്നത് കുട്ടികളുടെ പതിവാണ്. മുതിര്‍ന്നവരുടെ ശ്രദ്ധ അല്‍പമൊന്ന് പാളിയാല്‍ പലപ്പോഴും അത് അപകടങ്ങള്‍ക്കിടയാക്കുന്നു. ഇങ്ങനെ സാധനങ്ങള്‍ വായിലിട്ട് അത് വയറ്റിലെത്തി ഒടുവില്‍ ഡോക്ടറുടെ അടുത്തെത്തുന്ന പല സംഭവങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. ഇവിടെയും വയറ്റില്‍ സാധനങ്ങള്‍ കുടുങ്ങിയ ഒരു സംഭവമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പക്ഷേ ഇത് ഒന്നും രണ്ടും സാധനങ്ങളൊന്നുമല്ല, ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 233 സാധനങ്ങളാണ്. അതും കുട്ടികളുടെയല്ല, ഒരു 35കാരന്റെ വയറ്റില്‍ നിന്നാണ് ഒരു ആക്രിക്കടയ്ക്കുള്ള സാധനങ്ങള്‍ പുറത്തെടുത്തത്. തുര്‍ക്കിയിലാണ് സംഭവം. യുവാവിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വയറുവേദനെ തുടര്‍ന്നാണ് ഇയാള്‍ ഡോക്ടറെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അള്‍ട്രാസൗണ്ടിലും എക്സ് റേയിലും വയറ്റില്‍ സാധനങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ലിറ നാണയങ്ങള്‍, ബാറ്ററികള്‍, കാന്തം, സ്‌ക്രൂ, ചില്ല് കഷണങ്ങള്‍ എന്നിങ്ങനെ 233 സാധനങ്ങളാണ് യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കിയത്. ശസ്ത്രക്രിയയുടെ ഇടയില്‍ രണ്ട്…

Read More

കാലത്തിന് ഉണക്കാന്‍ കഴിയില്ല; നന്ദനയെ ആലോചിച്ച് കരയാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ല; ഓരോ ദിവസം ഉണരുന്നത് മകളെ ഓർത്തെന്ന് ചിത്ര

ഏത് മുറിവും കാലം മായ്ക്കുമെന്നാണല്ലോ പറയുന്നത്. എന്നാല്‍ എനിക്കേറ്റ ആ ആ മുറിവ് കാലത്തിന് ഉണക്കാന്‍ കഴിയില്ല. ഇപ്പോഴും നന്ദന എന്‍റെ നെഞ്ചില്‍ ശക്തമായി തന്നെയുണ്ട്. പിന്നെ എല്ലാവരുടെയും കൂടെ ആ ഒരു ഓളത്തിന് പോവുകയാണ്. എല്ലാവര്‍ക്കും സന്തോഷം കൊടുക്കുന്ന സംഗീതം എന്ന പ്രൊഫഷനില്‍ എന്നെ കൊണ്ടു വിട്ടതിന് ദൈവത്തോട് ഒരുപാട് നന്ദിയുണ്ട്. അതൊരാശ്വാസം തന്നെയാണ് എനിക്ക്. എന്‍റെ നന്മ ആഗ്രഹിക്കുന്ന ഒരുപാട് പേര് ചുറ്റിനുമുണ്ട്. ഞാന്‍ പാടണമെന്നും തിരിച്ചുവരണമെന്നുമാണ് ഇവരുടെ ആഗ്രഹം. എന്‍റെ സങ്കടങ്ങള്‍ അറിഞ്ഞുകേട്ട് എന്നെ പോലെ സങ്കടം അനുഭവിക്കുന്ന നിരവധി പേര്‍ അടുത്തെത്താറുണ്ട്. അവരുടെ സങ്കടങ്ങള്‍ എന്നോടു പങ്കുവയ്ക്കാറുണ്ട്. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് പഴയ ചിത്രയെ അല്ല. ഞാനും എന്‍റെ ഭര്‍ത്താവും ഒരോ ദിവസവും ഡിപ്രസ്ഡാണ്. മകളെ ഓര്‍ത്തു കൊണ്ടാണ് ദിവസം തുടങ്ങുന്നത്. അതുപോലെ നന്ദനയെ ആലോചിച്ച് കരയാത്ത ഒരു ദിവസം പോലും…

Read More

മുന്‍ കാമുകന്റെ അച്ഛനെ പ്രണയിച്ച് വിവാഹം കഴിച്ച് യുവതി ! താന്‍ വളരെ സന്തോഷവതിയെന്നും സിഡ്‌നി…

പ്രണയത്തിന് പ്രായമോ ജാതിമത,ദേശവര്‍ണങ്ങളോ ഒന്നും ഒരു വിഷയമല്ലെന്ന് പറയാറുണ്ട്. യുഎസിലെ ഒഹായോയില്‍ നിന്നുള്ള 27കാരിയുടെ ജീവിതം ഇതിനു ദൃഷ്ടാന്തമാണ്. തന്റെ മുന്‍ കാമുകന്റെ അച്ഛനോടാണ് സിഡ്‌നി ഡീന്‍ എന്ന ഈ പെണ്‍കുട്ടിയ്ക്ക് പ്രണയം തോന്നിയത്. ഒടുവില്‍ അയാളെത്തന്നെ വിവാഹം കഴിച്ച് ആ പ്രണയം സാക്ഷാത്കരിക്കുകയും ചെയ്തു. എന്നാല്‍, വിവാഹത്തോടെ തനിക്ക് സുഹൃത്തുക്കളെ നഷ്ടമായി എന്നവള്‍ പറയുന്നു. എന്നാല്‍ താന്‍ ചെയ്ത കാര്യത്തില്‍ അവള്‍ക്ക് അല്പം പോലും കുറ്റബോധമില്ല. അവളുടെ ഭര്‍ത്താവ് പോള്‍ ഒരു ട്രക്ക് ഡ്രൈവറാണ്. അയാള്‍ക്ക് പ്രായം അമ്പത്തൊന്ന്. അവര്‍ തമ്മില്‍ 24 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. വെറും ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സിഡ്നി ആദ്യമായി പോളിനെ കാണുന്നത്. പോളിന്റെ മകന്റെ കൂട്ടുകാരിയായിരുന്നു അവള്‍ അന്ന്. പിന്നീട് ആ കൂട്ടുകാര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടു. പോളിന്റെ മകനെ കാണാന്‍ അവള്‍ ഇടക്കിടെ അവന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ചിലപ്പോള്‍ സ്‌കൂള്‍…

Read More

സ്ത്രീകളെക്കാള്‍ ‘ചൊറിച്ചില്‍’ പുരുഷന്മാര്‍ക്ക് ? കാരണം കണ്ടെത്തിയ ഗവേഷക സംഘം ഞെട്ടി…

പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ഗുരുതര ചര്‍മരോഗമായ സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. തൊലിയില്‍ തിണര്‍പ്പിനും ചൊറിച്ചിലിനും കാരണമാകുന്ന ഈ അവസ്ഥ പുരുഷന്മാര്‍ക്ക് വരാനുള്ള സാധ്യത കൂടുതലാവാനുള്ള അടിസ്ഥാന കാരണം എന്താണെന്ന് ഇതുവരെ അവ്യക്തമായിരുന്നു. ഇപ്പോള്‍ ഒരു സംഘം ഗവേഷകര്‍ ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. സ്ത്രീ ഹോര്‍മോണായ എസ്ട്രാഡിയോള്‍ സോറിയാസിസിനെ നിയന്ത്രിച്ചു നിര്‍ത്തുകയാണെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. ഹോര്‍മോണിന്റെ ഈ പങ്ക് ചികിത്സാ സാധ്യതകള്‍ക്ക് അടിസ്ഥാനം നല്‍കുന്നതായി ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്‌സിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പഠനം ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ”കണ്ടെത്തലുകള്‍ സോറിയാസിസിലെ ലിംഗവ്യത്യാസങ്ങളുടെ തന്മാത്രാ സംവിധാനങ്ങള്‍ വെളിപ്പെടുത്തുക മാത്രമല്ല, എസ്ട്രാഡിയോളിന്റെ ശരീരശാസ്ത്രപരമായ പങ്കിനെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണയിലേക്കു പുതിയ വെളിച്ചം വീശുകയും ചെയ്തു,” ഹമാമത്സു യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ടെത്സുയ ഹോണ്ടയെ ഉദ്ധരിച്ചുള്ള പ്രസ്താവനയില്‍ പറയുന്നു. നേരത്തെ, ക്യോട്ടോ സര്‍വകലാശാലയില്‍ ഉണ്ടായിരുന്നയാളാണ്…

Read More

എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് സമ്മതിക്കുന്നു ! പ്രൊഫസര്‍ ബാബുവിന്റെയത്ര പരിജ്ഞാനമുള്ള വ്യക്തിയല്ല താനെന്ന് കെ ബി ഗണേഷ് കുമാര്‍…

താരസംഘടനയായ ‘അമ്മ’ ക്ലബാണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തിന് കൃത്യമായ മറുപടിയുമായി കെ ബി ഗണേഷ് കുമാര്‍. ക്ലബിന്റെ ഇംഗ്ലീഷ് അര്‍ത്ഥമല്ല ചോദിച്ചത്. ചോദിച്ച കാര്യത്തിന് മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിന്റെ അച്ഛനോടൊപ്പം വീട്ടില്‍ വാര്‍ത്ത കണ്ടിരുന്നപ്പോഴാണ് ബിനീഷ് കോടിയേരിയെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കുന്നതിനെതിരേ ഗണേഷ് കുമാറും മുകേഷും അമ്മയില്‍ ശബ്ദമുയര്‍ത്തുന്നു എന്ന് കണ്ടത്. അന്ന് ഞാന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ പങ്കെടുക്കാത്ത എനിക്കെതിരെ ഇല്ലാത്ത കാര്യം മാധ്യമങ്ങളോട് പറയുന്നത് ശരിയാണോ എന്ന് ഞാന്‍ ഇടവേള ബാബുവിനോട് ചോദിച്ചു. പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് സത്യം പറഞ്ഞുകാണണം. പക്ഷെ വിജയ് ബാബുവിന്റെ കേസല്ല ബിനീഷിന്റേത്. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റാരോപണമായിരുന്നു അത്. പക്ഷെ വിജയ്ബാബുവിന്റേത് മാനഭംഗക്കേസാണ്. അതിജീവിതയായ പെണ്‍കുട്ടിയുടെ വിഷമത്തെ കുറിച്ചാണ് പറഞ്ഞത്. അതിനിതുവരെ ബാബു മറുപടി പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് എനിക്കയച്ചു തന്നു. എനിക്ക് ഇംഗ്ലീഷ്…

Read More

തായ്‌ലന്‍ഡിലേക്ക് മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ പിടിയില്‍…

തായ്ലാന്‍ഡിലേക്ക് ജീവനോടെ 109 മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ അറസ്റ്റില്‍. തിങ്കളാഴ്ചയാണ് ഇവര്‍ തായ്ലാന്‍ഡ് അധികൃതര്‍ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ പിടിയിലായത്. രണ്ട് സ്യൂട്ട്കേസുകളില്‍ അടച്ച് കടത്താന്‍ ശ്രമിച്ച മൃഗങ്ങളെ എക്‌സ്റേ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു. ഇവയില്‍ അപൂര്‍വ്വ ഇനത്തില്‍ പെടുന്ന രണ്ട് വെള്ള മുള്ളന്‍പന്നികള്‍, രണ്ട് ഉറുമ്പ്തീനികള്‍, 35 ആമകള്‍, 50 പല്ലികള്‍, 20 പാമ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്ന് തായ്ലാന്‍ഡ് നാഷണല്‍ പാര്‍ക്ക്, വൈല്‍ഡ് ലൈഫ്, പ്ലാന്റ് കണ്‍സര്‍വേഷന്‍ വിഭാഗം വ്യക്തമാക്കി. ചെന്നൈയില്‍ നിന്നും യാത്ര ചെയ്ത നിത്യ രാജ, സാകിയ സുല്‍ത്താന ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കസ്റ്റംസ്, വന്യജീവി നിയമങ്ങള്‍ പ്രകാരം കേസെടുത്തതായി അധികൃതര്‍ അറിയിച്ചു.

Read More

പൂങ്കോഴിത്തന്തമാരുടെ ലോകം ! കല്യാണ വീട്ടില്‍ സ്വന്തം വിദ്യാര്‍ത്ഥിനിയുടെ നിതംബത്തില്‍ പിടിച്ച അധ്യാപകനും എഴുത്തുകാരനുമായ മഹാനുണ്ട്; കുറിപ്പ് ചര്‍ച്ചയാകുന്നു…

കഴിഞ്ഞ കുറേനാളുകളായി മലയാള സാഹിത്യസാംസ്‌കാരിക ലോകത്ത് സ്ത്രീകള്‍ നടത്തി വരുന്ന ചില തുറന്നു പറച്ചിലുകള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. നമ്മള്‍ മഹാന്മാരെന്നു കരുതിപ്പോന്ന പല സാഹിത്യകാരന്മാരുടെയും പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ഇതേക്കുറിച്ച് തുറന്നെഴുത്ത് നടത്തുകയാണ് എഴുത്തുകാരി ഇന്ദു മേനോന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇന്ദുമേനോന്റെ ഈ തുറന്നെഴുത്ത്.”ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായി ഒന്നുമില്ല. എല്ലാക്കാലത്തും ലിംഗവിശപ്പ് തീരാത്ത പുരുഷന്മാരുടെ ലോകം ഇങ്ങനെ തന്നെയാണ്. മിഠായി കൊച്ചുകുട്ടികള്‍ക്ക് വാരിക്കൊടുത്തും ആത്മരഹസ്യം പാടിയും എത്ര കവികള്‍.’അവള്‍ നിന്നു ചിരിച്ചിട്ടല്ലേ? അവളെന്റെ കാറില്‍ കയറിയി അയാള്‍ക്കൊപ്പം നടന്നിട്ടല്ലേ? ഒരുമിച്ച് ചായകുടിച്ചിട്ടല്ലേ? അല്‍പ്പം കൂടി കടന്നു കഴിഞ്ഞാല്‍ അവളാ ഉടുപ്പിട്ടിട്ടല്ലെ? അവള്‍ സന്ധ്യയ്ക്ക് പുറത്തിറങ്ങിയിട്ടല്ലെ? ഹാ അവള് പോക്കു കെസ്സാണെന്നെ. അയാള്‍ക്കൊപ്പം നടന്നാല്‍ അവള്‍ക്ക് പുതിയ റോള്‍ കിട്ടുമെന്ന് കരുതിയിട്ടല്ലെ?. ഇങ്ങനെ പോയ്യോണ്ടല്ലെ, പാട്ട് പാടാന്‍ അവസരം കിട്ടിയത്?…

Read More