20 ദിവസം 10 കോടി! തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയന്‍താര

സത്യന്‍ അന്തിക്കാട് പ്രേക്ഷകരുടെ മുന്നിലെത്തിച്ച നടിയാണ് നയന്‍താര.ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായി വളര്‍ന്നിരിക്കുകയാണ് നയൻസ്. ഗ്ലാമറസ് വേഷത്തിലൂടെ തമിഴിലേക്ക് പ്രവേശിച്ച നടി അതിവേഗമാണ് തന്‍റേതായൊരു സ്ഥാനം നേടിയെടുത്തത്. നായകന്മാര്‍പോലുമില്ലാതെ സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കാന്‍ സാധിച്ചതോടെ നയന്‍താരയുടെ താരമൂല്യവും ഉയര്‍ന്നു. ഇപ്പോള്‍ നയന്‍താര പ്രതിശ്രുത വരനും സംവിധായകനുമായ വിഘ്‌നേശ് ശിവനൊപ്പമാണ് സിനിമകള്‍ ചെയ്യുന്നത്. എന്നാല്‍ വരാന്‍പോകുന്ന മറ്റു സിനിമകള്‍ക്കുവേണ്ടി റിക്കാര്‍ഡ് തുക പ്രതിഫലമായി വാങ്ങിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജയം രവിയുടെ കൂടെ അഭിനയിക്കുന്ന അടുത്ത സിനിമയ്ക്കുവേണ്ടിയാണ് വലിയൊരു തുക നയന്‍സ് വാങ്ങിക്കുന്നതെന്നാണ് വിവരം. വളരെ കുറച്ചു ദിവസം മാത്രമേ ഡേറ്റ് നൽകിയിട്ടുള്ളൂ എങ്കിലും ഭീമമായ തുക നയൻസ് വാങ്ങുമെന്നാണ് വിവരം. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ അതിനും മുകളില്‍ പ്രതിഫലം വാങ്ങിക്കുന്ന അപൂര്‍വം നടിമാരില്‍ ഒരാളും നയന്‍സാണ്. ഇപ്പോള്‍ ജയം രവിക്കൊപ്പം അഭിനയിക്കാനൊരുങ്ങുകയാണു നടി. ഈ സിനിമയിലൂടെയും നയന്‍താരയ്ക്ക് മികച്ച പ്രതിഫലം ലഭിക്കുമെന്നാണ്…

Read More

കല്യാണം കഴിക്കാം…കല്യാണം കഴിക്കട്ടെ…എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മാരോടാണ് ! നിനക്കൊക്കെ അത്രയ്ക്കും മുട്ടി നില്‍ക്കുവാണെന്ന് അറിഞ്ഞില്ല; പൊട്ടിത്തെറിച്ച് സീമ വിനീത്…

മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റും ഒക്കെയാണ് സീമ വിനീത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് സീമ. ഇപ്പോളിതാ സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് മെസേജ് അയച്ച ഒരാളുടെ കള്ളത്തരം പൊളിച്ചടുക്കി രംഗത്ത് എയിരിക്കുകയാണ് സീമ വിനോദ്. ഞാന്‍ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ’ എന്ന ചോദ്യവുമായെത്തിയ അനീഷ് എന്നയാള്‍ക്ക് സീമ നല്‍കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. സീമ വിനീതിന്റെ കുറിപ്പ് ഇങ്ങനെ… കല്യാണം കഴിക്കാം കല്യാണം കഴിക്കട്ടെ എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മാരോടാണ് അല്ല നിങ്ങള്‍ക്ക് അത്രയും മുട്ടിനിക്കുവാണെന്നു അറിഞ്ഞില്ല. പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാന്‍ നോക്കു എന്നിട്ട് അടുത്തൊന്നിനെ പോറ്റാന്‍ നടക്കു എന്തെ കല്യാണം കഴിഞ്ഞു നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ. കെട്ടിയ പെണ്ണുങ്ങളെ എന്തിനാണ് പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാന്‍ നടക്കുന്നത് നിനക്കോക്കെ…

Read More

സുപ്രിയയ്ക്കു നേരെയുള്ള സൈബര്‍ ആക്രമണം ! മറുപടിയുമായി പൃഥിരാജ്…

കെ.ജി.എഫ് 2ന്റെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെ നടി ശ്രീനിധിയെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ അപമാനിച്ചു എന്ന തരത്തിലുള്ള പോസ്റ്റുകള്‍ കഴിഞ്ഞ കുറേ ദിവസമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീനിധിയോട് കാര്യങ്ങള്‍ അന്വേഷിക്കാതെ നായകനായ യാഷിന്റെ അടുത്തേയ്ക്ക് കടന്നു പോകുന്ന സുപ്രിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത സൈബര്‍ ആക്രമണമാണ് താരത്തിന് നേരെ ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ ശക്തമായതിനു ശേഷം പരിപാടിയുടെ അവതാരകന്‍ വിശദീകരണവുമായി എത്തിയിരുന്നു. സ്റ്റേജില്‍ കയറുന്നതിനു മുന്നേ സുപ്രിയ, ശ്രീനിധി ഷെട്ടിയോട് കാര്യങ്ങള്‍ അന്വേഷിക്കുകയും സ്വീകരിക്കുകയും ഹഗ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഈ വിവാദങ്ങള്‍ക്ക് മറുപടിയായി ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. സുപ്രിയ, ശ്രീനിധി ഷെട്ടി എന്നിവര്‍ ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആയി താരം പോസ്റ്റ് ചെയ്തു. ഇത് വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്.

Read More

തോക്കുമായി സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍ ! പോലീസ് യുവതിയെ പിടികൂടിയത് രഹസ്യവിവരത്തെത്തുടര്‍ന്ന്…

നാടന്‍ തോക്കുമായി അധ്യാപിക അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിയിലാണ് സംഭവം. ഫിറോസാബാദിലെ സ്‌കൂളില്‍ അധ്യാപികയായ കരിഷ്മ സിങ് യാദവിനെയാണ് തോക്കുമായി പോലീസ് പിടികൂടിയത്. ഒരു സ്ത്രീ നഗരത്തില്‍ തോക്കുമായി സഞ്ചരിക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസ് നടത്തിയ ദേഹപരിശോധനയിലാണ് യുവതിയുടെ പാന്റ്സിന്റെ പോക്കറ്റില്‍നിന്ന് തോക്ക് കണ്ടെടുത്തത്. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരേ കേസെടുത്തതായും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ഫിറോസാബാദില്‍ അധ്യാപികയായ കരിഷ്മ ചില ജോലികള്‍ക്കായാണ് മെയിന്‍പുരിയില്‍ വന്നതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. എന്തിനാണ് യുവതി തോക്ക് കൈവശം വെച്ചത് എന്നതടക്കം അന്വേഷിച്ചുവരികയാണെന്നും ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും മെയിന്‍പുരി എസ്.പി. അജയ്കുമാര്‍ പറഞ്ഞു. യ യുവതിയെ പോലീസ് പരിശോധിക്കുന്നതിന്റെയും തോക്ക് കണ്ടെടുക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

Read More

സ്മൃതി ഇറാനി..! മോഡലിംഗ് മേഖല‌യിലുണ്ടായിരുന്ന സമയത്തെ തന്‍റെ സഹപ്രവർത്തകയെ കണ്ടുമുട്ടി; സന്തോഷം പങ്കിട്ട് ന‌ടി ശ്വേത മേനോൻ

മോഡലിംഗ് മേഖല‌യിലുണ്ടായിരുന്ന സമയത്തെ തന്‍റെ സഹപ്രവർത്തകയെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ട് ന‌ടി ശ്വേത മേനോൻ. ബിജെപി ദേശീയ ഉപാധ്യക്ഷയും മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമാ‌യ സ്മൃതി ഇറാനിക്കൊപ്പമുള്ള ചിത്രമാണ് ശ്വേത പങ്കുവച്ചത്. മുമ്പ് സീരിയൽതാരവും മോഡലുമായിരുന്നു സ്മൃതി ഇറാനി. സ്റ്റാർ ടിവിയിലെ പ്രശസ്തമായ ‘ക്യോംകി സാസ് ഭി കഭി ബഹു ഥീ’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായി. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. ശ്വേത മേനോൻ 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

Read More

അവിടെ വച്ചാണ് മോഹന്‍ലാലില്‍ നിന്ന് ഞാന്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത് ! തുറന്നു പറച്ചിലുമായി വിദ്യാബാലന്‍…

ബോളിവുഡില്‍ ഏറ്റവും വിജയം കൈവരിച്ച മലയാളി സിനിമാനടി ആരെന്ന ചോദ്യത്തിന് ഉത്തരമാണ് വിദ്യ ബാലന്‍. മലയാളിയായിട്ടും വിദ്യയ്ക്ക് മലയാള സിനിമ വേണ്ടത്ര പരിഗണന നല്‍കാഞ്ഞപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു ബോളിവുഡ് ചെയ്തത്. ബോളിവുഡില്‍ സൂപ്പര്‍ താരമായി ഉയരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തുടക്കകാലത്ത് മോഹന്‍ലാലിനൊപ്പം ‘ചക്രം’ എന്ന സിനിമയിലേക്കു വിദ്യയെ കാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആ ചിത്രം പിന്നീട് നടക്കാതെ പോവുകയും മലയാളത്തിലെ അരങ്ങേറ്റം എന്ന വിദ്യയുടെ ആഗ്രഹം നടക്കാതെ പോവുകയുമായിരുന്നു. ഇപ്പോഴിതാ, മോഹന്‍ലാലിനൊപ്പം ചക്രത്തിന്റെ സെറ്റില്‍ സമയം ചെലവഴിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യ ബാലന്‍. തന്റെ തുടക്കകാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത് മോഹന്‍ലാലില്‍ നിന്നായിരുന്നു എന്ന് വിദ്യ പറയുന്നു. ഗലാട്ട പ്ലസിന് വേണ്ടി ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിലാണ് വിദ്യ ഇത് പറയുന്നത്. വിദ്യയുടെ വാക്കുകള്‍ ഇങ്ങനെ… ഏകദേശം ആറ്, ഏഴ് ദിവസത്തോളം മോഹന്‍ലാലിനൊപ്പം…

Read More

ഇത് അനാദരവ്! ദാസ്വിയെക്കുറിച്ച് ഫിലിം കംപാനിയന്‍ ചെയ്ത നിരൂപണത്തില്‍ പ്രതിഷേധിച്ച് ചിത്രത്തിലെ നായിക യാമി ഗൗതം രംഗത്ത്

പുതിയ ബോളിവുഡ് ചിത്രം ദാസ്വിയെക്കുറിച്ച് ഫിലിം കംപാനിയന്‍ ചെയ്ത നിരൂപണത്തില്‍ പ്രതിഷേധിച്ച് ചിത്രത്തിലെ നായിക യാമി ഗൗതം രംഗത്ത്. അഭിനേത്രിയെന്ന നിലയില്‍ തന്‍റെ വളര്‍ച്ചയെ തടയാന്‍ ഫിലിം കംപാനിയന്‍റെ ഭാഗത്തുനിന്ന് നിരന്തര ശ്രമങ്ങളുണ്ടാവുന്നുണ്ടെന്നാണ് യാമി പറയുന്നത്. വളരെയധികം ബുദ്ധിമുട്ടിയാണ് സിനിമാ മേഖലയില്‍ ഈ നിലയിലെത്തിയതെന്നും ഫിലിം കംപാനിയന്‍ ഇനി തന്‍റെ അഭിനയം റിവ്യൂ ചെയ്യരുതെന്നും യാമി ട്വീറ്റ് ചെയ്തു.യാമി ഗൗതം ഇനി മുതല്‍ ഹിന്ദി സിനിമയിലെ കൊല്ലപ്പെടുന്ന നായികയല്ല. പക്ഷെ പുഞ്ചിരി ആവര്‍ത്തിക്കുന്നു എന്നായിരുന്നു റിവ്യൂവിലെ പരാമര്‍ശം. ഈ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു യാമിയുടെ പ്രതികരണം. സാധാരണയായി ക്രിയാത്മക വിമര്‍ശനത്തെ എന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി എടുക്കാറുണ്ടെന്ന് ഞാന്‍ എന്തെങ്കിലും പറയുന്നത് മുമ്പ് വ്യക്തമാക്കട്ടെ. പക്ഷേ, ഒരു പ്രത്യേക പ്ലാറ്റ്‌ഫോം നിരന്തരമായി നമ്മളെ വലിച്ചു താഴെയിടാന്‍ ശ്രമിക്കുമ്പോള്‍ അതേക്കുറിച്ചു സംസാരിക്കേണ്ടത് അത്യാവശമാണെന്നു കരുതുന്നു. അടുത്തിടെയുള്ള എന്‍റെ സിനിമകളില്‍ എ തേര്‍സ്‌ഡേ,…

Read More

വയസ്സറിയിച്ച കാലം മുതല്‍ തന്നെ തടിയും രോമവളര്‍ച്ചയുമുണ്ട് ! ഈ തടിവെച്ച് ചാടും ഓടും മരത്തില്‍ കേറും; വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി സീതാലക്ഷ്മി…

അവതരണം, അവതരണം,നൃത്തം തുടങ്ങിയ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് സീതാലക്ഷ്മി. സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തന്റെ തടിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയേകി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് നടി വിമര്‍ശകര്‍ക്കെതിരേ തുറന്നടിച്ചത്. സ്റ്റോപ്പ് ബോഡി ഷെയ്മിംഗ്, ഹോര്‍മോണ്‍ ഇന്‍ ബാലന്‍സ് തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റില്‍ ചേര്‍ത്തിരുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… എനിക്കു തടി ഉണ്ട്. ഇപ്പോള്‍ മാത്രം അല്ല ഞാന്‍ വയസ്സറിയിച്ച (ഋതുമതി) കാലം തൊട്ടേ. തടി മാത്രം അല്ല ശരീരത്തില്‍ രോമവളര്‍ച്ചയും കൂടുതലാണ്. ഇത് രണ്ടും എനിക്കു ഒരു ഭാരം ആയി തോന്നിയിട്ടില്ല. കൂടാതെ കുടുംബപരമായും ഞങ്ങള്‍ എല്ലാം തടിച്ച ശരീരപ്രകൃതി ഉള്ളവര്‍ തന്നെയാണ്. അന്നേ, ആ തടി വെച്ച് ഞാന്‍ ഓടും, ചാടും, മതിലില്‍ കേറും, മരത്തില്‍ കേറും. അപ്പോള്‍ മാത്രമല്ല ഇപ്പോഴും. ഇന്നും എന്റെ മകള്‍ അടക്കം ആ പ്രായത്തിലുള്ള കുട്ടികള്‍ക്കും,…

Read More

ചെചൻ സൈനികൻ തോക്കിൻ മുനയിൽ നിർത്തി എന്നെ …! യുക്രെയ്ൻ യുവതി പൊട്ടിക്കരഞ്ഞ് ആ സംഭവം പറയുന്നു…

റഷ്യൻ സൈന്യത്തോടൊപ്പം യുക്രെയ്നിൽ യുദ്ധം ചെയ്യാനെത്തിയ ചെചൻ സൈനികൻ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി യുക്രെയ്ൻ വനിത. അയാളെന്നെ ബലാത്സംഗം ചെയ്യുക മാത്രമല്ല, തന്‍റെ ഭർത്താവിനെ കൊലപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമമാണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുക്രെയ്ൻ തലസ്ഥാനമായ കീവിനു സമീപമുള്ള പ്രദേശങ്ങളിൽനിന്ന് റഷ്യൻ സൈന്യം ഇപ്പോൾ പിൻവാങ്ങിയിട്ടുണ്ട്. കീവിന്‍റെ പടിഞ്ഞാറ് 70 കിലോമീറ്റർ അകലെ താമസിക്കുന്ന യുവതിയാണ് ചെചൻ സൈനികനിൽനിന്ന് തനിക്കു നേരിട്ട ഭീകര ലൈംഗിക പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് ഏഴിന് താൻ ഭർത്താവിനൊപ്പം വീട്ടിൽ കഴിയുകയായിരുന്നു. അപ്പോൾ സൈനികൻ തന്‍റെ വീട്ടിലേക്ക് കടന്നുവന്നു. തനിക്കുനേരേ തോക്കുചൂണ്ടി എന്നെ അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി. നിന്‍റെ വസ്ത്രങ്ങൾ അഴിക്കുക, അല്ലെങ്കിൽ ഞാൻ വെടിവയ്ക്കുമെന്ന് അയാൾ പറഞ്ഞു. ഞാൻ ഭയന്നുപോയി. തുടർന്ന് അയാളെന്നെ ബലാത്സംഗം ചെയ്തു. റഷ്യയുമായി സഖ്യത്തിൽ ഏർപ്പെട്ട മെലിഞ്ഞ ചെചെൻ…

Read More

തപാൽ പെട്ടികളിൽ ചായമടിക്കുന്ന എഴുത്തുകാരൻ; റിട്ടയർമെന്‍റില്ലാത്ത ഈ ജോലി ആരോഗ്യമുള്ളിടത്തോളം കാലം തുടരുമെന്നും കുമാരൻ

ലീമ തോമസ്തൃശൂർ : ചുവന്ന ചായമടിച്ച തപാൽ പെട്ടികൾ. എത്ര ദൂരെ നിന്നും കണ്ണുകളിലുടക്കുന്ന ചുവന്ന പെയിന്‍റ്, വെയിലും മഴയും കൊണ്ട് നിറം മങ്ങുന്ന തപാൽ പെട്ടികളിലടിച്ച് പുതുപുത്തനാക്കുന്നതാരാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? കത്തുകൾക്കും തപാൽ വകുപ്പിനും മൊബൈൽ വിപ്ലവത്തോടെ മങ്ങലേറ്റുവെങ്കിലും ആലുവ, തൃശൂർ, എറണാകുളം ഡിവിഷനുകളിലെ തപാൽ പെട്ടികൾ പെയിന്‍റടിക്കുന്ന ജോലി ഭംഗിയായി ചെയ്യുന്നത് മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശിയായെ കെ.കെ. കുമാരൻ ആണ്. കുമാരൻ തപാൽ പെട്ടികളിൽ ചായമടിക്കുന്ന ജോലി കരാറടിസ്ഥാനത്തിൽ തുടങ്ങിയിട്ട് മുപ്പതു വർഷമായി.മൂവാറ്റുപുഴയിൽ നിന്നും തൃശൂർ, ആലുവ , എറണാകുളം ഡിവിഷനുകളിലേക്ക് ജോലി അനുസരിച്ച് ദിവസവും യാത്രയിലാണ് കുമാരൻ. ചെറിയ ബോക്സുകൾ സബ് ഓഫീസുകളിൽ കൊണ്ടുവരും. അവിടെയിരുന്ന് പെയിന്‍റടിച്ചാൽ മതി. വച്ചിരിക്കുന്ന സ്ഥലത്തു നിന്നും നീക്കാൻ പറ്റാത്ത ബോക്സുകൾ അതാത് സ്ഥലങ്ങളിൽ പോയി പെയിന്‍റടിക്കും. കുമാരന്‍റ മനസ് പെയിന്‍റടിയോടൊപ്പം എഴുത്തിന്‍റെ വഴിയിലൂടെയും സഞ്ചരിക്കുന്നു. ഒരു…

Read More