വലിയ കുടവയറിന്റെ പേരില്‍ ആളുകളുടെ പരിഹാസം ! ഇപ്പോള്‍ ഈ 25കാരി ഓരോ മാസവും ലക്ഷങ്ങള്‍ സമ്പാദിക്കുന്നതിങ്ങനെ…

അമിതവണ്ണവും കുടവയറുമുള്ള ആളുകള്‍ പൊതുസമൂഹത്തില്‍ പരിഹസിക്കപ്പെടുന്നത് പതിവാണ്. ഇത്തരത്തില്‍ ഏറെ പരിഹാസം കേട്ട ഒരു 25കാരി ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. നോര്‍ത്ത് വെസ്റ്റ് ഇംഗ്‌ളണ്ട് സ്വദേശിയായ ആന്റോണിയ ഗ്രഹാം എന്ന യുവതിക്കാണ് ഇപ്പോള്‍ ആരെയും അമ്പരപ്പിക്കുന്ന നേട്ടം കൈവന്നിരിക്കുന്നത്. തന്റെ വലിയ വലുപ്പമുളള വയര്‍ ടിക്‌ടോകിലൂടെ പ്രദര്‍ശിപ്പിച്ചപ്പോഴാണ് അന്റോണിയ ലോകപ്രശസ്തയായത്. ഇപ്പോള്‍ അന്റോണിയ ഈ നേട്ടമുണ്ടാക്കിയത് പലരും സ്വപ്നനേട്ടം എന്ന് കരുതുന്ന ഒരു കാര്യം ചെയ്താണ്. ഒണ്‍ലിഫാന്‍സ് എന്ന സമൂഹമാധ്യമത്തിലൂടെ മക്ഡൊണാള്‍ഡ്, കെഎഫ്‌സി, ഡൊമിനോസ് എന്നിവയുടെ ആഹാരസാധനങ്ങള്‍ ലൈവായി സ്വാദ് നോക്കിയാണ് അന്റോണിയ ഈ നേട്ടമുണ്ടാക്കിയത്. തന്റെ തടി രോഗാതുരമായ പൊണ്ണത്തടി തന്നെയാണെന്ന് ആന്റോണിയ സമ്മതിച്ചു. മൂന്ന് മക്കളുടെ അമ്മയാണ് ഈ യുവതി പലരും മോശപ്പെട്ട അഭിപ്രായങ്ങള്‍ ഇപ്പോഴും പറയുന്നെങ്കിലും തന്നെ ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ടെന്നത് സന്തോഷകരമാണെന്ന് ആന്റോണിയ അഭിപ്രായപ്പെടുന്നു.

Read More

ഞങ്ങളില്ലാതെ നിങ്ങള്‍ക്ക് എന്ത് ആഘോഷം ! രണ്‍ബീര്‍-ആലിയ ദമ്പതികള്‍ക്ക് ആശംസകളുമായി കോണ്ടം ബ്രാന്‍ഡ്; പൊളിച്ചെന്ന് ആരാധകര്‍…

ബോളിവുഡിലെ നവദമ്പതികളായ ആലിയ-രണ്‍ബീര്‍ ദമ്പതികള്‍ക്ക് ആശംസകളുമായി കോണ്ടം ബ്രാന്‍ഡായ ഡ്യൂറെക്‌സ്. കോണ്ടം കമ്പനി ഷെയര്‍ ചെയ്ത ആശംസ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. രണ്‍ബീര്‍- ആലിയ ഭട്ട് വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. ഏപ്രില്‍ 14ന് ബാന്ദ്രയിലെ പാലി ഹില്‍സിലെ രണ്‍ബീറിന്റെ വാസ്തു എന്ന വീട്ടില്‍ വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്. അതിനിടയില്‍ ചിരിയുണര്‍ത്തുകയാണ് പ്രമുഖ കോണ്ടം ബ്രാന്‍ഡായ ഡ്യൂറെക്‌സിന്റെ ആശംസാ പോസ്റ്റ്. രണ്‍ബീര്‍ കപൂര്‍,ഐശ്വര്യാറായ്, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ ഒന്നിച്ച് അഭിനയിച്ച ‘യെ ദില്‍ ഹൈ മുഷ്‌കില്‍’ എന്ന ചിത്രത്തിലെ ചന്നാ മെരെയാ എന്ന ഹിറ്റ് ഗാനത്തിലെ വരികള്‍ കടമെടുത്താണ് ആശംസ കുറിച്ചിരിക്കുന്നത്. ‘മെഹ്ഫില്‍ മേം തേരി ഹാം നാ രഹെ ജോ ഗം തോ നഹി ഹെയ്ന്‍’ എന്ന വരി…

Read More

മകന്‍ ഐപിഎല്ലിലെ സൂപ്പര്‍ഫാസ്റ്റ് ബൗളര്‍ ! എന്നിരുന്നാലും ജമ്മുവിലെ പഴക്കട നിര്‍ത്തില്ലെന്ന് തറപ്പിച്ച് പറഞ്ഞ്‌ അച്ഛന്‍…

ഐപിഎല്ലിലെ പുത്തന്‍ താരോദയമാണ് ഉമ്രാന്‍ മാലിക്. 150 കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പാഞ്ഞു വരുന്ന ഉമ്രാന്റെ പന്തുകള്‍ക്കു മുമ്പില്‍ ലോകോത്തര താരങ്ങള്‍ വരെ പതറുകയാണ്. എന്നാല്‍ മകന്റെ പ്രശസ്തിയൊന്നും ബാധിക്കാതെ ജമ്മുവിലെ ഗുജ്ജു നഗറില്‍ പഴച്ചക്കച്ചവടം തുടരുകയാണ് ഉമ്രാന്റെ അച്ഛന്‍ അബ്ദുല്‍ റാഷിദ്. പക്ഷേ, ഇപ്പോള്‍ ചെറിയൊരു വ്യത്യാസമുണ്ട് റാഷിദിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന പഴക്കട ഇപ്പോള്‍ ഉമ്രാന്റെ അച്ഛന്റെ പഴക്കട ആയാണ് അറിയപ്പെടുന്നത്. സംഭവബഹുലമായ 5 വര്‍ഷങ്ങള്‍ക്കിടെയാണ് ഒന്നും ഇല്ലായ്മയില്‍ നിന്ന് ഇന്ത്യയുടെ അതിവേഗക്കാരന്‍ പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാന്‍ വളര്‍ന്നത്. മകന്‍ സൂപ്പര്‍സ്റ്റാര്‍ ആയെങ്കിലും പണ്ടു മുതല്‍ കുടുംബത്തിനുള്ള വരുമാനം നല്‍കിയിരുന്ന പഴക്കച്ചവടം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്നാണ് അച്ഛന്‍ അബ്ദുല്‍ റാഷിദ് പറയുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഉമ്രാന്റെ കൈകളില്‍നിന്നു മൂളിപ്പറന്ന ഒരു ബോളിന്റെ വേഗം 153.3 കിലോമീറ്ററായിരുന്നു. പിന്നീടുള്ള രണ്ടു പന്തുകള്‍ 151.2, 150.1 എന്നീ വേഗത്തിലും.…

Read More

കഴിവിനും അഭിനേതാക്കള്‍ക്കും കഥയ്ക്കുമാണ് ഇനി പ്രാധാന്യം; നൂറു ദിവസം തിയറ്ററുകളില്‍ സിനിമ ഓടുന്ന പ്രതിഭാസം തന്നെ ഇല്ലാതായേക്കുമെന്ന് പൃഥ്വിരാജ്

ഒരു വര്‍ഷം 50-60 സിനിമ ഇറങ്ങുന്ന സാഹചര്യത്തില്‍ നിന്നും ഇന്ന് ഏറെ വ്യത്യാസം വന്നിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവിനെക്കുറിച്ച് ഒരു പ്രവാചകനെ പോലെ പറഞ്ഞതല്ല ഞാന്‍. ആ സന്ദര്‍ഭത്തില്‍ പ്രസക്തമായ ഒരു കാര്യം തന്നെയാണ് പറഞ്ഞത്. കഥയും കഴിവും തന്നെയാണ് എന്നും മുന്നില്‍ നില്‍ക്കുന്നത്. കഴിവുള്ളവര്‍ക്ക് അനേകം അവസരങ്ങള്‍ ലഭിക്കും. കണ്ടന്‍റാണ് ഇപ്പോള്‍ വേണ്ടത്. അതിനു തന്നെയാണ് പ്രാമുഖ്യം. ഇനിയുള്ള കാലം തിയറ്ററുകള്‍ക്കും സാറ്റലൈറ്റ് പാര്‍ട്ട്‌ണര്‍മാര്‍ക്കും ഡിജിറ്റര്‍ പാര്‍ട്ട്‌ണര്‍മാര്‍ക്കും സിനിമകള്‍ കൂടുതലായി വേണ്ടിവരും. നൂറു ദിവസം തിയറ്ററുകളില്‍ സിനിമ ഓടുന്ന പ്രതിഭാസം തന്നെ ഇല്ലാതായേക്കാം. പകരം പലവിധത്തിലുള്ള മാധ്യമങ്ങളിലൂടെ സിനിമ പ്രേക്ഷകരിലേക്കെത്തും. കഴിവിനും അഭിനേതാക്കള്‍ക്കും കഥയ്ക്കുമാണ് ഇനി പ്രാധാന്യം വരിക. കുറച്ചു നാള്‍ കൂടി മുന്നോട്ട് ഇങ്ങനെ തന്നെ പോകും. അതിനു ശേഷം ഹോളിവുഡിലൊക്കെ കണ്ടുവരുന്ന രീതി ഇവിടെയും സ്വീകരിക്കപ്പെടും.

Read More

കൊല്ലക്കുടിയിലാണോ മക്കളേ സൂചി വില്‍പ്പന ! വീട്ടില്‍ അതിക്രമിച്ചു കയറിയ തോക്കുധാരികളെ ‘പറപ്പിച്ച്’ ബിഎസ്എഫ് ജവാന്റെ ഭാര്യ; വീഡിയോ വൈറല്‍…

സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ വീട്ടില്‍ കയറിയ തോക്കുധാരികളായ അക്രമികള്‍ക്ക് ഒടുവില്‍ ജീവനും കൊണ്ട് ഓടേണ്ടി വന്നു. ബീക്കാനീറിലെ ബിഎസ്എഫ് ജവാന്റെ വീട്ടിലാണ് സംഭവുമുണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയെത്തിയ അക്രമികളെ ജവാന്റെ ഭാര്യ ധൈര്യപൂര്‍വ്വം നേരിടുകയായിരുന്നു. യുവതിയുടെയും മക്കളുടെയും ചെറുത്തുനില്‍പ്പില്‍ പിടിച്ച് നില്‍ക്കാനാകാതെ മോഷ്ടാക്കള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ വൈറലാവുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.49 ഓടെ ബിക്കാനീറിലാണ് സംഭവം. രേഖ എന്ന വീട്ടമ്മയും മക്കളായ അവ്നി (07), ശ്രവ്യ (03) എന്നീ പെണ്‍മക്കളും താമസിക്കുന്ന വീട്ടിലേക്ക് തോക്കുധാരികള്‍ എത്തുകയായിരുന്നു. രേഖയുടെ ഭര്‍ത്താവ് ഉര്‍വേശ് കുമാര്‍ ബിഎസ്എഫിലാണ്. മകളെ സ്‌കൂട്ടറില്‍ എത്തി സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് വരുന്നതിനിടെ വീടിനടുത്തുള്ള എടിഎമ്മില്‍ നിര്‍ത്തി നിന്നും രേഖ കുറച്ച് പണം പിന്‍വലിച്ചിരുന്നു. ഇതുകണ്ട് സമീപത്ത് നിന്നിരുന്ന രണ്ട് യുവാക്കള്‍ രേഖയെ പിന്തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു. വീടിനു മുന്നിലെത്തി രേഖ സ്‌കൂട്ടറില്‍ നിന്നിറങ്ങിയപ്പോഴേക്കും…

Read More

യുക്രെയ്ന്‍ അഭയാര്‍ഥിയുടെ കുടുംബത്തിന് ഒരു കോടിയുടെ വീട് ! ജയിംസിന്റെ പ്രവൃത്തി ഏവര്‍ക്കും മാതൃകാപരം…

യുക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശം ലക്ഷക്കണക്കിന് ആളുകളെയാണ് അഭയാര്‍ഥികളാക്കി മാറ്റിയത്. പോളണ്ടിലേക്കും മറ്റ് അയല്‍രാജ്യങ്ങളിലേക്കുമൊക്കെ കുടിയേറി പാര്‍ക്കുന്ന ഇവരുടെ ജീവിതം സാധാരണ നിലയിലേക്കെത്താന്‍ ഏറെനാള്‍ കാത്തിരിക്കേണ്ടി വരുമെന്ന സൂചനകളാണ് നിലവില്‍ ലഭിക്കുന്നത്. യുദ്ധം എന്ന് തീരുമെന്ന് നിശ്ചയമില്ലാത്തതിനാല്‍ ഈ ക്യാമ്പുകളില്‍ ചിലപ്പോളവര്‍ക്ക് വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടേണ്ടതായും വന്നേക്കാം. ഇത്തരമൊരു വിധി നേരിടേണ്ടി വരുമായിരുന്ന ഒരു യുക്രെയ്ന്‍ കുടുംബത്തിന് കൈത്താങ്ങായിരിക്കുകയാണ് യുകെയില്‍ നിന്നുള്ള ടെലികോം കമ്പനിയുടമ ജെയിംസ് ഹ്യൂഗ്സ്. യുക്രെയ്നില്‍ നിന്ന് രക്ഷപെട്ട മരിയ എന്ന യുവതിക്കും അവരുടെ മൂന്ന് മക്കള്‍ക്കുമായി ഒരു ലക്ഷം പൗണ്ട് (98 ലക്ഷം ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന വീടാണ് ജെയിംസ് യുകെയിലെ റെക്‌സമില്‍ വാങ്ങിയിരിക്കുന്നത്. യുക്രെയ്നില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകളുടെ അവസ്ഥ കണ്ട് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന തോന്നലിലാണ് ജെയിംസ് വീട് വാങ്ങിയത്. ഫേസ്ബുക്കിലൂടെ നടത്തിയ അന്വേഷണത്തില്‍ മരിയയെയും…

Read More

ചോക്ലേറ്റ് ബോയ് ! ചോക്ലേറ്റ് വാങ്ങാന്‍ നദി നീന്തിക്കടന്ന് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലെത്തിയ പയ്യന്‍ കുടുങ്ങി…

ചോക്ലേറ്റ് ഇഷ്ടമല്ലാത്ത കുട്ടികള്‍ കുറവാണ്. ഇത്തരത്തില്‍ ചോക്ലേറ്റിനോടുള്ള പ്രിയം മൂലം പതിവായി അനധികൃതമായി ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശിയായ കൗമാരക്കാരന്‍ ബിഎസ്എഫിന്റെ പിടിയിലായി. ബംഗ്ലാദേശിലെ കുമിള ജില്ലക്കാരനായ ഇമാന്‍ ഹുസൈനാണ് പിടിയിലായത്. ഇരു രാജ്യങ്ങളുടെയും രാജ്യാന്തര അതിര്‍ത്തിയായി പരിഗണിക്കുന്ന ഷല്‍ദാ നദിക്കു സമീപമുള്ള ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഇമാന്‍ ഹുസൈന്‍. സ്ഥിരമായി നദി നീന്തിയാണ് ചോക്ലേറ്റ് വാങ്ങാനായി കുട്ടി ഇന്ത്യന്‍ പ്രദേശത്തേക്ക് എത്തുന്നത്. ത്രിപുരയിലെ സിപാഹിജല ജില്ലയിലെ കലംചൗര ഗ്രാമത്തിലേക്കാണ് കുട്ടി സ്ഥിരമായി എത്തുന്നത്. മുള്ളു വേലിയിലെ വിടവിലൂടെയാണ് കലംചൗര ഗ്രാമത്തിലേക്ക് കടക്കുക. ഇവിടുത്തെ കടയില്‍നിന്നാണ് ചോക്ലേറ്റ് വാങ്ങുന്നത്. ഇതേവഴിയിലൂടെ തന്നെ തിരിച്ചുപോകുകയും ചെയ്യും. എന്നാല്‍, ഏപ്രില്‍ 13ന് അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ ഹുസൈന്‍ ബിഎസ്എഫിന്റെ പിടിയിലാവുകയായിരുന്നു. ചോക്ലേറ്റ് വാങ്ങാനാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന്‌ചോദ്യം ചെയ്യലില്‍ കുട്ടി സമ്മതിച്ചതായി ബനോജ് ബിപ്ലബ് ദാസ് പറഞ്ഞു. ആകെ 100…

Read More

ഇരുപതു വർഷം പിന്നിടുമ്പോഴും മങ്ങാതെ വൈക്കോലിൽ തീർത്ത തിരുവത്താഴ ശില്പം;  ശ്രീകുമാർ ആമ്പല്ലൂർ എന്ന കലാകാരന്‍റെ സ്വപ്നം  ഇങ്ങനെ…

ലീമ തോമസ്തൃശൂർ: ശ്രീകുമാർ ആന്പല്ലൂർ എന്ന കലാകാരൻ വൈക്കോലിൽ തീർത്ത തിരുവത്താഴ ശില്പം തൃശൂർ മൃഗശാല ആർട്ട് ഗാലറിയിൽ പ്രദർശനം തുടങ്ങിയിട്ട് ഈ ഈസ്റ്റർ ദിനത്തിൽ ഇരുപതു വർഷം പൂർത്തിയാകുന്നു. ഇത്രയും വർഷമായിട്ടും ഈ വൈക്കോൽ ശില്പത്തിനു യാതൊരു മങ്ങലും വന്നിട്ടില്ല. എട്ടടി നീളവും നാലടി വീതിയുമുള്ള ശില്പം ആറുമാസം സമയമെടുത്താണ് ശ്രീകുമാർ നിർമിച്ചത്. ട്രീറ്റ് ചെയ്തെടുത്ത വൈക്കോലായതിനാൽ എത്ര കാലം വേണമെങ്കിലും കേടുകൂടാതെയിരിക്കും. അന്ന് ആർട്ട് ഗാലറിക്കു സൗജന്യമായാണ് ശ്രീകുമാർ ശില്പം നൽകിയത്.ഈർക്കിലി ശില്പനിർമാണത്തിലൂടെ ശ്രീകുമാർ പ്രശസ്തനാണ്. യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്‍റെ വേൾഡ് റിക്കാർ ഡ്സ് ഇദ്ദേഹത്തിന്‍റെ ഈർക്കിലി ശില്പങ്ങൾക്കു ലഭിച്ചിട്ടുണ്ട്. കോക്കനട്ട് ഡെവലപ്മെന്‍റ് ബോർഡിന്‍റെ നാഷണൽ അവാർഡും ഈർക്കിലി ശില്പങ്ങൾക്കു ലഭിച്ചു. ക്ഷേത്രം, പള്ളി, കാളവണ്ടി, പട്ടാളക്കാരൻ തുടങ്ങി എന്തു വിഷയവും ശ്രീകുമാർ ഈർക്കിലി ശില്പങ്ങളാക്കും. അബ്ദുൾ കലാമിന്‍റെയും മുൻ പ്രധാനമന്ത്രി വാജ്പേയിയുടെയും വൈക്കോൽ…

Read More

എന്റെ പ്രണയം എന്റെ മാത്രം സ്വകാര്യതയാണ് ! തന്റെ പ്രണയത്തെ കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് അഞ്ജലി അമീര്‍…

മലയാളികള്‍ക്ക് ഇഷ്ടപ്പെട്ട താരമാണ് അഞ്ജലി അമീര്‍. മോഡലിംഗ് രംഗത്ത് നിന്നാണ് അഞ്ജലി സിനിമയില്‍ എത്തുന്നത്. മമ്മൂട്ടി ചിത്രമായ പേരന്‍പിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. സിനിമയില്‍ മീര എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രവുമായിരുന്നു. ബിഗ്‌ബോസ് സീസണ്‍ ഒന്നിലും അഞ്ജലി എത്തിയിരുന്നു. എന്നാല്‍ അധികം ഷോയില്‍ തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ നിന്നിരുന്ന സമയം വരെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിയ്ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഞ്ജലി അമീര്‍. തന്റെ ഫോട്ടോഷൂട്ടുകളും സിനിമ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. അഞ്ജലിയുടെ ഫാഷന്‍ സെന്‍സ് എപ്പോഴും ചര്‍ച്ചയാവാറുണ്ട്. മനോഹരമായി വസ്ത്രം ധരിക്കുന്ന ഒരാളാണ്. സ്‌റ്റൈലിഷ് ലുക്കിലാണ് താരം ഓരോ തവണ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ഇപ്പോഴിതാ തന്റെ തിരഞ്ഞെടുപ്പുകളെ കുറിച്ച് പറയുകയാണ് അഞ്ജലി. വസ്ത്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ജീവിതത്തിലെ തന്റെ ചോയിസുകളെ കുറിച്ചും പറയുന്നുണ്ട്. ഒരു സ്വകാര്യ…

Read More

20 ദിവസം 10 കോടി! തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയന്‍താര

സത്യന്‍ അന്തിക്കാട് പ്രേക്ഷകരുടെ മുന്നിലെത്തിച്ച നടിയാണ് നയന്‍താര.ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായി വളര്‍ന്നിരിക്കുകയാണ് നയൻസ്. ഗ്ലാമറസ് വേഷത്തിലൂടെ തമിഴിലേക്ക് പ്രവേശിച്ച നടി അതിവേഗമാണ് തന്‍റേതായൊരു സ്ഥാനം നേടിയെടുത്തത്. നായകന്മാര്‍പോലുമില്ലാതെ സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കാന്‍ സാധിച്ചതോടെ നയന്‍താരയുടെ താരമൂല്യവും ഉയര്‍ന്നു. ഇപ്പോള്‍ നയന്‍താര പ്രതിശ്രുത വരനും സംവിധായകനുമായ വിഘ്‌നേശ് ശിവനൊപ്പമാണ് സിനിമകള്‍ ചെയ്യുന്നത്. എന്നാല്‍ വരാന്‍പോകുന്ന മറ്റു സിനിമകള്‍ക്കുവേണ്ടി റിക്കാര്‍ഡ് തുക പ്രതിഫലമായി വാങ്ങിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജയം രവിയുടെ കൂടെ അഭിനയിക്കുന്ന അടുത്ത സിനിമയ്ക്കുവേണ്ടിയാണ് വലിയൊരു തുക നയന്‍സ് വാങ്ങിക്കുന്നതെന്നാണ് വിവരം. വളരെ കുറച്ചു ദിവസം മാത്രമേ ഡേറ്റ് നൽകിയിട്ടുള്ളൂ എങ്കിലും ഭീമമായ തുക നയൻസ് വാങ്ങുമെന്നാണ് വിവരം. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ അതിനും മുകളില്‍ പ്രതിഫലം വാങ്ങിക്കുന്ന അപൂര്‍വം നടിമാരില്‍ ഒരാളും നയന്‍സാണ്. ഇപ്പോള്‍ ജയം രവിക്കൊപ്പം അഭിനയിക്കാനൊരുങ്ങുകയാണു നടി. ഈ സിനിമയിലൂടെയും നയന്‍താരയ്ക്ക് മികച്ച പ്രതിഫലം ലഭിക്കുമെന്നാണ്…

Read More