നിശ്ചയദാർഢ്യത്തിന് മുൻപിൽ ശാരീരിക പരിമിതികൾ ഒരിക്കലും തടസമായില്ല; ശ്രീലങ്ക മുതൽ ധനൂഷ്കോടി വരെ നിർത്താതെ നീന്തി ജിയാ റായ്

കൊച്ചി: ആത്മവിശ്വാസത്തിനും നിശ്ചയദാർഢ്യത്തിനും മുൻപിൽ ശാരീരിക പരിമിതികൾ ഒരിക്കലും തടസമാകില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ജിയാ റായ് എന്ന 13 വയസുകാരി. 13 മണിക്കൂറും പത്തുമിനിറ്റും കൊണ്ട് പാക് കടലിടുക്ക് (ഗൾഫ് ഓഫ് മാന്നാർ) നീന്തിക്കടന്നാണ് ജന്മനാ ഓട്ടിസം ബാധിച്ച കുട്ടിയായ ജിയാ റിക്കാർഡ് കുറിച്ചത്. ഐഎന്‍എസ് കുഞ്ഞാലിയിലെ എംസി-എടി ആംസ് 2 ആയ മദന്‍ റായിയുടെ മകളാണ് ജിയ റായ്. പാക് കടലിടുക്ക് നീന്തിക്കടക്കുന്ന പ്രായംകുറഞ്ഞതും വേഗതയേറിയതുമായ വനിതയുമായി ജിയ. ബുലചൗധരി 13 മണിക്കൂര്‍ 52 മിനിറ്റുകൊണ്ട് നീന്തി 2004ല്‍ സ്ഥാപിച്ച റിക്കാര്‍ഡാണ് ഇതോടെ പഴങ്കഥയുമായത്. 20ന് പുലര്‍ച്ചെ 4.22ന് ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്നും ആരംഭിച്ച നീന്തല്‍ വൈകുന്നേരം അഞ്ചരയോടെ ധനുഷ്‌കോടിയില്‍ എത്തി. തമിഴ്‌നാട് ഡിജിപി ഡോ. സി. ശൈലേന്ദ്രബാബു അരിച്ചാല്‍ മുനൈ ബീച്ചില്‍ ജിയയെ സ്വീകരിച്ചു. ആസാദി കാ അമൃത് മഹോത്സവ്, ഓട്ടിസം അവയര്‍നസ്, ഇന്ത്യ-ശ്രീലങ്ക…

Read More

26 ചക്രങ്ങൾ ഒരേസമയം 75 പേർക്ക് യാത്ര ചെയ്യാം! നീളത്തിൽ മാത്രമല്ല ആഢംബരത്തിലും ഏറെ മുന്നിലുള്ള കാറിന്‍റെ സവിശേഷതകൾ ഇങ്ങനെയൊക്കെ…

ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ എന്ന പദവി സ്വന്തമാക്കി ‘ദി അമേരിക്കൻ ഡ്രീം’. 30.54 മീറ്റർ നീളമാണ് കാറിനുള്ളത്. 1986 ൽ കാലിഫോർണിയയിലെ ബർബാങ്കിൽ കസ്റ്റമൈസർ ആയ ജെയ് ഓർബെർഗ് ആണ് ഈ കാർ ആദ്യം നിർമ്മിച്ചത്. ഇതിന് 26 ചക്രങ്ങൾ ഉണ്ട്. മുന്നിലും പിന്നിലും സ്ഥാപിച്ചിട്ടുള്ള ഒരു ജോടി വി8 എഞ്ചിനുകളിലാണ് ഇത് പ്രവർത്തിക്കുന്നത്. മുൻ വർഷങ്ങളിൽ, 60 അടിയായിരുന്നു കാറിന്‍റെ നീളം. ഇപ്പോൾ കാർ 30.5 മീറ്റർ കൂടി നീട്ടിയിരിക്കുകയാണ്. നീളത്തിൽ മാത്രമല്ല ആഢംബരത്തിലും ഏറെ മുന്നിലാണ് ഈ കാർ. ഒരു വലിയ വാട്ടർബെഡ്, ഡൈവിംഗ് ബോർഡുള്ള ഒരു നീന്തൽക്കുളം, ഒരു ജാക്കൂസി, ഒരു ബാത്ത് ടബ്, ഒരു മിനി ഗോൾഫ് കോഴ്സ്, ഹെലിപാഡ് എന്നിവയും കാറിന്‍റെ പ്രത്യേകതകളാണ്. ഹെലിപാഡ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത് സ്റ്റീൽ ബ്രാക്കറ്റുകളോടെയാണ്, കൂടാതെ അയ്യായിരം പൗണ്ട് വരെ വഹിക്കാനും…

Read More

പുട്ട് കുടുംബന്ധങ്ങളെ തകർക്കും; തയാറാക്കാന്‍  എളുപ്പമായതിനാല്‍ എല്ലാ ദിവസവും പുട്ടുതന്നെ; ഇഷ്ടമില്ലാത്ത  ഭക്ഷത്തെക്കുറിച്ച് മൂന്നാംക്ലാസുകാരന്‍റെ ഉത്തരം വൈറലാകുന്നു

  കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് പുട്ട്. മലയാളിയുടെ പ്രഭാതഭക്ഷണ ലിസ്റ്റില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പുട്ട് പക്ഷേ ബന്ധങ്ങള്‍ തന്നെ ഇല്ലാതാക്കിയേക്കാമെന്നാണ് മുക്കത്തെ ഒരു മൂന്നാം ക്ലാസുകാരന്‍റെ കുറിപ്പ്. ഇഷ്ടമല്ലാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനായിരുന്നു പരീക്ഷയ്ക്ക് വന്ന ചോദ്യം. അതിനാണ് തനിക്ക് പുട്ട് ഇഷ്ടമല്ലാത്തതിന്‍റെ കാരണവും വിദ്യാര്‍ഥി രസകരമായി എഴുതിയിരിക്കുന്നത്. ഉത്തരകടലാസ് നടന്‍ ഉണ്ണിമുകുന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ പുട്ട് കേറിയങ്ങ് കൊളുത്തിയിരിക്കുകയാണ്. ‘എനിക്ക് ഇഷ്ടമല്ലാത്ത ഭക്ഷണം പുട്ടാണ്. കേരളീയഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയാറാക്കുന്നത്. ഇത് തയാറാക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ ഇത് തന്നെയാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കി അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാകും. പിന്നെ എനിക്കത് കഴിക്കാന്‍ കഴിയില്ല’. വിദ്യാര്‍ഥി പറയുന്നു. വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരാന്‍ പറഞ്ഞാല്‍ അമ്മ അത് ചെയ്യില്ല. അപ്പോള്‍ ഞാന്‍…

Read More

കല്യാണത്തിന് രണ്ടാമതും സദ്യയുണ്ടാക്കേണ്ടി വന്നത് അമ്മായിയപ്പന്‍റെ ആ ഒറ്റ പിടിവാശിമൂലം; കല്യാണത്തെക്കുറിച്ച് ഗായകൻ ജയചന്ദ്രന്‍റെ ഓർമ്മയിങ്ങനെ….

ഇപ്പോള്‍ താമസിക്കുന്ന വീടിന്‍റെ മുറ്റത്ത് വച്ച് 1973 ലായിരുന്നു എന്‍റെ വിവാഹം നടന്നത്. ഇവിടെ മുഴുവന്‍ വലിയ പന്തലൊക്കെ ഇട്ടു. പണി തീരാത്ത വീട് എന്ന സിനിമയിറങ്ങി സുപ്രഭാതം എന്ന പാട്ട് ഹിറ്റായി നില്‍ക്കുന്ന സമയമാണ്. കല്യാണം വീട്ടുമുറ്റത്ത് വേണ്ട, വല്ല കല്യാണ മണ്ഡപത്തിലോ മറ്റോ നടത്താം. ആളും തിരക്കും ഉണ്ടാവും എന്നായിരുന്നു എന്‍റെ അഭിപ്രായം. പക്ഷേ ഭാര്യാപിതാവ് മണ്ണത്ത് നാരായണമേനോന്‍ സമ്മതിച്ചില്ല. ഇതദ്ദേഹത്തിന്‍റെ തറവാട് വീടാണ്. ഇവിടെ വച്ച് വിവാഹം നടത്തുക എന്നത് അദ്ദേഹത്തിന്‍റെ വലിയ ആഗ്രഹമായിരുന്നു. അതിന് അനുസരിച്ച് ഒരുക്കങ്ങളായി, സദ്യ വട്ടങ്ങളായി. കെട്ട് നടക്കുന്ന സമയമായപ്പോഴെക്കും ക്ഷണിച്ച് വന്നവരും ബന്ധുക്കളുമല്ലാതെ നിറയെ ആളുകള്‍. മുറ്റത്തും വഴിയിലും ചുറ്റുമതിലിന്‍റെ മുകളിലുമായി ജനങ്ങള്‍. തങ്ങളുടെ പ്രിയ ഗായകനെ ഒരു നോക്കു കാണാന്‍ വന്നവര്‍. വിവാഹ ചടങ്ങ് കഴിഞ്ഞ് ബന്ധുക്കള്‍ ഊണ് കഴിക്കാന്‍ എത്തിയപ്പോള്‍ ചോറും വിഭവങ്ങളെല്ലാം…

Read More

ന്‍റെ കൃഷ്ണ… അമ്മക്കിളിക്കൂട് സിനിമയുടെ സെറ്റിൽ വെച്ച് ലളിതാന്‍റി റാഗ് ചെയ്തു; ഞാൻ കരഞ്ഞുപോയി; ഓർമ്മകൾ പങ്കുവച്ച് നവ്യാ നായർ

അമ്മക്കിളിക്കൂട് സെറ്റില്‍ വെച്ചാണ് കെപിഎസി ലളിതാന്‍റിയെ ആദ്യമായി കാണുന്നത്. വെള്ളിത്തിരയും നന്ദനവും ചെയ്ത ശേഷമാണ് അമ്മക്കിളിക്കൂട് ചെയ്യുന്നത്. അപ്പോള്‍ പൊന്നമ്മാന്‍റിയും സുകുമാരിയമ്മയുമായി ഞാന്‍ നല്ല കമ്പനിയിലാണ്. സെറ്റില്‍ ഇവരെ കണ്ടപ്പോഴേ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. അപ്പോള്‍ അവിടെ അരികിലായി ലളിതാന്‍റിയും ഇരിപ്പുണ്ട്. ആദ്യമായി കാണുകയാണ്. എന്നെ ആദ്യ കാഴ്ചയില്‍ തന്നെ കരയിച്ചിട്ടുണ്ട്. കണ്ടപ്പോഴേ എന്നോട് ഇന്ന് കുളിച്ചില്ലേ എന്ന് ചോദിച്ചു. പക്ഷേ ഞാന്‍ കുളിച്ചിരുന്നു. ഇല്ല, നീ കുളിച്ചിട്ടില്ല, കള്ളം പറയുകയാണെന്ന് പറഞ്ഞു. ആദ്യമായി കണ്ടപ്പോള്‍ റാഗ് ചെയ്യുന്നത് പോലെ ചുമ്മാ തമാശയ്ക്ക് ചെയ്തതാണ്. ഒടുവില്‍ ഞാന്‍ കരഞ്ഞു പോയി. അപ്പോള്‍ അയ്യോ ഇത്രയേ ഉള്ളോ നീ എന്ന് ചോദിച്ച് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു ലളിതാന്‍റി. അന്ന് മുതല്‍ ഞങ്ങള്‍ നല്ല കൂട്ടുകാരായി. -നവ്യ നായർ

Read More

അപൂര്‍ മേത്തയുടെ പിറന്നാളിന് അൽപവസ്ത്രധാരിയായി അനന്യ; ട്രോളുകളിൽ ആറാടി വിമർശകർ; വീഡിയോ സോഷ്യൽ മീഡിയയിൽ  തരംഗമാകുന്നു

വസ്ത്രധാരണത്തിന്‍റെ പേരില്‍ ട്രോള്‍ ഏറ്റുവാങ്ങി നടി അനന്യ പാണ്ഡേ. ഒപ്പം വന്‍ വിമര്‍ശനമാണ് നടി നേരിടുന്നത്. നിര്‍മാതാവ് അപൂര്‍ മേത്തയുടെ അമ്പതാം പിറന്നാളിനോടനുബന്ധിച്ച് ബോളിവുഡ് താരങ്ങള്‍ക്കായി മുംബൈയിലെ ഒരു ഹോട്ടലില്‍ വലിയൊരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിലാണ് അല്പവസ്ത്രധാരിയായി അനന്യ എത്തിയത്. ഇതു നഗ്നതാ പ്രദര്‍ശനമാണെന്നു ചുണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമുയരുന്നത്. ഇത് അര്‍ധനഗ്നമായ വസ്ത്രമാണെന്നും ഇതു നടിക്കു തീരെ യോജിക്കുന്നില്ലെന്നുമാണ് ട്വിറ്ററില്‍ നിറയുന്ന ട്രോളുകളില്‍ പറയുന്നത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബോളിവുഡിനു പുറമെ തെന്നിന്ത്യന്‍ സിനിമയിലേക്കും ചുവടു വയ്ക്കാനുള്ള തയാറെടുപ്പിലാണ് അനന്യ പാണ്ഡേ. വിജയ് ദേവരക്കൊണ്ട നായകനാകുന്ന ലൈഗര്‍ എന്ന ചിത്രത്തില്‍ അനന്യയാണ് നായികയായെത്തുന്നത്. ബോളിവുഡ് നടന്‍ ചുങ്കി പാണ്ഡെയുടെ മകളാണ് അനന്യ. ദീപിക പദുക്കോണ്‍ നായികയായെത്തിയ ഗെഹരിയാന്‍ എന്ന സിനിമയിലെ അനന്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റൈലിഷ് വസ്ത്രങ്ങള്‍…

Read More

ഒന്നിനും ഒട്ടും ക്ഷമയില്ല ! സെല്‍വരാഘവനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള കാരണം തുറന്നു പറഞ്ഞ് സോണിയ അഗര്‍വാള്‍…

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു സോണിയ അഗര്‍വാള്‍. തമിഴകത്തിന്റെ യുവസൂപ്പര്‍താരം ധനുഷിന്റെ കാതല്‍ കൊണ്ടേന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സോണിയ അഗര്‍വാള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്. ധനുഷിന്റെ കരിയറിലെ തന്നെ രണ്ടാമത്തെ ചിത്രമായിരുന്നു കാതല്‍ കൊണ്ടേന്‍. മാനസിക വൈകല്യമുള്ള വിദ്യാര്‍ഥിയായി സമാനതകളില്ലാത്ത പ്രകടനമാണ് ധനുഷ് കാഴ്ചവെച്ചത്. ധനുഷിന്റെ സഹോദരനും സോണിയയുടെ മുന്‍ഭര്‍ത്താവും തമിഴിലെ മികവുറ്റ സംവിധായകരില്‍ ഒരാളുമായ സെല്‍വ രാഘവനാണ് സിനിമ സംവിധാനം ചെയ്തത്. സെല്‍വരാഘവന്റേയും രണ്ടാമത്തെ സിനിമയായിരുന്നു. കാതല്‍ കൊണ്ടേനിന് ശേഷം സെല്‍വരാഘവന്റെ സെവന്‍ ജി റെയിന്‍ ബോ കോളനി, പുതുപേട്ടയ് തുടങ്ങിയ സിനിമകളിലും സോണിയ അഗര്‍വാള്‍ അഭിനയിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. 2006 ഡിസംബറിലായിരുന്നു ആഘോഷമായി സെല്‍വരാഘവന്റേയും സോണിയ അഗര്‍വാളിന്റേയും വിവാഹം നടന്നത്. അത്രത്തോളം അടുത്തറിയാവുന്നവര്‍ ആയിരുന്നിട്ടും രണ്ട് വര്‍ഷം മാത്രം ദാമ്പത്യ ജീവിതം…

Read More

ഉപാധികളില്ലാതെ എന്നും നിന്നെ ഞാന്‍ പ്രണയിച്ചു കൊണ്ടിരിക്കും എന്ന് ബഷീര്‍ ! എന്റെ പ്രിയപ്പെട്ട സോനു, ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന് മഷൂറ

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് മോഡലും ബിഗ്ബോസ് മുന്‍ മല്‍സരാര്‍ത്ഥിയുമായ ബഷീര്‍ ബഷി. മലയാളികള്‍ക്ക് ബഷീര്‍ സുപരിചിതനായത് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ഥിയായി എത്തിയ ശേഷമാണ്. എന്നാല്‍ മോഡലിംഗിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളാണ് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയുമെല്ലാം. എല്ലാവര്‍ക്കും യൂട്യൂബ് ചാനലുകളുമുണ്ട്. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും യാത്രകളും പ്രശ്‌നങ്ങളുമെല്ലാം ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സുഹാനയുടെ ജന്മദിനത്തില്‍ സുഹാനയ്ക്ക് ആശംസകളുമായി ബഷീര്‍ ബഷി എത്തിയിരുന്നു. സുഹാനയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ബഷീര്‍ പങ്കുവച്ചത്. എന്റെ റാണിയ്ക്ക് ജന്മദിനാശംസകള്‍ എന്നാണ് ബഷീര്‍ കുറിച്ചിരിക്കുന്നത്. ഉപാധികളില്ലാതെ എന്നും നിന്നെ ഞാന്‍ പ്രണയിച്ചു കൊണ്ടിരിക്കും സോനുവെന്നും ബഷീര്‍ കുറിക്കുന്നുണ്ട്. പിന്നാലെ സുഹാനയ്ക്ക് ആശംസകളുമായി മഷൂറയും എത്തിയിട്ടുണ്ട്. ചില ബന്ധങ്ങള്‍ വളരെ സ്‌പെഷ്യല്‍ ആയിരിക്കും. ചില ബന്ധങ്ങള്‍ ശരിക്കും ആഴമുള്ളതായിരിക്കും. ചില ബന്ധങ്ങള്‍ എന്നെന്നും…

Read More

ഒമൈക്രോണ്‍ അവസാനമല്ല ! ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വീഡിയോ വൈറല്‍…

ഒമൈക്രോണ്‍ കോവിഡിന്റെ അവസാന വകഭേദമാണെന്ന് കരുതരുതെന്നും കോവിഡുമായി ബന്ധപ്പെട്ട് ധാരാളം തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും തുറന്നു പറഞ്ഞ് ലോകാരോഗ്യ സംഘടന. ഒമൈക്രോണ്‍ ഭയപ്പെടാനില്ലെന്നും ഇത് അവസാന വകഭേദമാണെന്നും മഹാമാരി അവസാനിച്ചതുമായുള്ള പ്രചാരണം തെറ്റാണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ലോകമൊട്ടാകെ പരിശോധനകള്‍ കുറച്ചതില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി കോവിഡ്-19 സാങ്കേതിക വിഭാഗം തലവന്‍ മരിയ വാന്‍ കെര്‍ഖോവ് മുന്നറിയിപ്പ് നല്‍കി. ഒമൈക്രോണ്‍ ഭയപ്പെടാനില്ലെന്നും ഇത് അവസാന വകഭേദമാണെന്നും മഹാമാരി അവസാനിച്ചതുമായുള്ള പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും അവര്‍ പറഞ്ഞു. ലോകവ്യാപകമായി കോവിഡ് പരിശോധനകള്‍ ഗണ്യമായി കുറഞ്ഞിട്ടും കോവിഡ് കേസുകളില്‍ എട്ടു ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞാഴ്ച രേഖപ്പെടുത്തിയത്. പരിശോധനകളില്‍ 99.9 ശതമാനവും ഒമൈക്രോണ്‍ ആണ്. ഇതില്‍ 75 ശതമാനവും ഒമൈക്രോണിന്റെ ബിഎ. ടു വകഭേദം ബാധിച്ച കേസുകളാണെന്നും അവര്‍…

Read More

ക്ലാസ്മുറിയില്‍ അപമാനിച്ചു ! 30 വര്‍ഷങ്ങള്‍ക്കു ശേഷം അധ്യാപികയോടു പകവീട്ടി വിദ്യാര്‍ഥി; കുത്തിയത് 101 തവണ…

പ്രൈമറി ക്ലാസ്മുറിയില്‍ നേരിട്ട അപമാനത്തിന് വിദ്യാര്‍ഥി പകരം ചോദിച്ചത് 30 വര്‍ഷത്തിന ശേഷം. അപമാനിച്ച അധ്യാപികയോടുള്ള പക മനസ്സില്‍ സൂക്ഷിച്ച മുന്‍ വിദ്യാര്‍ഥി അവരെ 101 തവണ കുത്തി കൊലപ്പെടുത്തിയാണ് പക തീര്‍ത്തത്. 2020 നവംബര്‍ 20ന് ബെല്‍ജിയത്തില്‍ നടന്ന കൊലപാതകത്തിനു പിന്നിലെ കാരണം പ്രോസിക്യുഷന്‍ കോടതിയില്‍ വെളിപ്പെടുത്തുകയായിരുന്നു. ഗണ്ടര്‍ യുവെന്റസ് (37) ആണ് തന്റെ പ്രൈമറി സ്‌കൂള്‍ അധ്യാപികയായിരുന്ന മരിയ വെര്‍ലിണ്ടനെ (59) കുത്തിക്കൊലപ്പെടുത്തിയത്. 1990കളുടെ തുടക്കത്തിലാണ് ഏഴു വയസ്സുകാരനായ ഗണ്ടര്‍ യുവെന്റ്സ് ക്ലാസ്മുറിയില്‍ അധിക്ഷേപം നേരിട്ടത്. ആന്റ്വെര്‍പ് ഹെറെലാന്‍സിലുള്ള വീട്ടിലാണ് അവര്‍ കൊല്ലപ്പെട്ടത്. അവരുടെ ദേഹത്ത്‌നിന്ന് ലഭിച്ച ഡിഎന്‍എ സാംപിളുകളാണ് പ്രതി ഗണ്ടര്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ഡൈനിംഗ് ടേബിളില്‍ അവരുടെ പഴ്സ് കിടപ്പുണ്ടായിരുന്നു. അതിലുള്ള പണം ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ മോഷണമല്ല കൊലപാതകത്തിനു പിന്നിലെന്ന് വ്യക്തമായിരുന്നു. എന്നാല്‍…

Read More