ആശങ്ക കൂടുന്നു; പ്രതിദിന കോവിഡ് കണക്ക് 5,000ത്തിന് മുകളിൽ; രാജ്യത്തെ സജീവ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നത്

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് കേസുകളിൽ വൻ വർധന. പ്രതിദിന കണക്ക് 5,000 ത്തിന് മുക ളിൽ കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,335 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കുതിപ്പാണിത്. ഇതോടെ രാജ്യത്തെ സജീവ കേസു കളുടെ എണ്ണം 25,587 ആയി ഉയർന്നു. ചൊവ്വാഴ്ച 4,435 ആയിരുന്നു രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവുമായി ഉയർന്നു. രാജ്യവ്യാപകമായി 220.66 കോടി വാക്സിനുകൾ ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

ഡാർക്ക് വെബ് തട്ടിപ്പുകാരെ പൂട്ടി ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ! 120 പേർ അറസ്റ്റിൽ; തട്ടിപ്പുകാർ അക്കൗണ്ടുകളിൽ കയറുന്നത് ഉപയോക്താക്കൾ അറിയാറില്ല…

ലണ്ടൻ: ഡാർക്ക് വെബ് വഴി ലോകമെമ്പാടുമുള്ള ഇന്‍റർനെറ്റ് ഉപയോക്താക്കളുടെ പാസ്‌വേഡും രഹസ്യവിവരങ്ങളും വിൽപന നടത്തിയിരുന്ന “ജെനസിസ് മാർക്കറ്റി’ന് പൂട്ടിട്ട് ലോക പോലീസ്. “ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ’ എന്ന പേരിൽ ലോകത്തെ 200 സ്ഥലങ്ങളിൽ നടന്ന റെയ്ഡുകൾക്കൊടുവിൽ 120 പേർ അറസ്റ്റിലായി. തട്ടിപ്പുകാരും ഹാക്കർമാരും കൈവശപ്പെടുത്തിയ വ്യക്തിവിവരങ്ങളും പാസ്‌വേഡുകളും പൊതുജനം കടന്നുവരാത്ത ഇന്‍റർനെറ്റിന്‍റെ ഇരുണ്ട മേഖലയായ ഡാർക്ക് വെബ് വഴി വിൽപന നടത്തിയിരുന്ന വിപണി വെബ്സൈറ്റാണ് ജെനസിസ് മാർക്കറ്റ്. പലപ്പോഴും ഒരു യുഎസ് ഡോളറിന് താഴെയുള്ള വിലയ്ക്കാണ് മാർക്കറ്റിലൂടെ പാസ്‌വേഡുകൾ തട്ടിപ്പുകാർക്ക് വിറ്റിരുന്നത്. ബുധനാഴ്ച രാവിലെയാണ് അമേരിക്ക, യുകെ, ഓസ്ട്രേലിയ, നെതർലൻഡ്സ് അടക്കമുള്ള രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ തെരച്ചിലും വെബ്സൈറ്റ് തകർക്കലും നടത്തിയത്. ജെനസിസ് വെബ്സൈറ്റ് പിടിച്ചെടുത്ത അന്വേഷണ ഏജൻസികളുടെ എത്തിക്കൽ ഹാക്കർമാർ വെബ്സൈറ്റിൽ ഈ വിവരം രേഖപ്പെടുത്തുകയും ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ എന്ന് ആലേഖനം ചെയ്യുകയും ചെയ്തു.…

Read More

‘മറന്ന’ ബാഗില്‍ നിന്നും പ്രതിയിലേക്ക്….! രത്‌നഗിരിയില്‍ പിടിയിലായത് ഷഹീന്‍ബാഗിൽ കാണാതായ ആളെന്ന് സൂചന; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ ആക്രമണം ഉണ്ടായി നാലു ദിവസങ്ങൾക്ക് ശേഷമാണ് പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലാകുന്നത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി മറന്നുവച്ച ബാഗ് അന്വേഷണത്തിൽ നിർണായകമായി. ബാഗിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ വേഗത്തിൽ തിരിച്ചറിയാൻ സാധിച്ചത്. ആക്രമണം നടന്ന ദിവസംതന്നെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഉത്തർപ്രദേശിലെ ഷഹീൻബാഗിലെത്തി കേരള എടിഎസ് സംഘം ഷഹറൂഖ് സെയ്ഫിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെ, പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇതൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. രത്‌നഗിരിയില്‍ പിടിയിലായത് ഷഹീന്‍ബാഗിൽ കാണാതായ ആളെന്ന് സൂചന ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ പിടിയിലായത് ഡല്‍ഹി ഷഹീന്‍ബാഗില്‍നിന്ന് കാണാതായ ആളെന്ന് സൂചന. എടിഎസ് സംഘം ഷഹീന്‍ബാഗിലെ വീട്ടിലെത്തി പരിശോധന നടത്തുകയാണ്. മാര്‍ച്ച് 31 മുതലാണ് ഷാരൂഖ് എന്ന യുവാവിനെ ഇവിടെനിന്ന് കാണാതായത്. മകനെ കാണാതായെന്ന്…

Read More

ഫ്ളാറ്റിലെ കുടിവെള്ള  കണക്ഷന്‍ വിച്ഛേദിച്ചു, പ്രതിഷേധിച്ച് ഷക്കീല; സിനിമയില്‍ സജീവമല്ലെങ്കിലും  സാമൂഹികവിഷയങ്ങളിൽ നിരന്തരം ഇടപെട്ട് ഷക്കീല

ചെന്നൈ: ഫ്ളാറ്റിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതിനെതിരേ താമസക്കാര്‍ നടത്തുന്ന പ്രതിഷേധസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടി ഷക്കീല. ചൂളൈമേട്ടിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ നടക്കുന്ന സമരത്തിനാണ് ഷക്കീലയുടെ പിന്തുണ. 40ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കുടിവെള്ളം വിച്ഛേദിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കള്‍ക്ക് വേണ്ടിയുള്ള പണം അടയ്ക്കാത്തിന്‍റെ പേരിലാണ് നടപടി. കുടിവെള്ളം നിഷേധിക്കരുതെന്നും കണക്ഷന്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്നും ഷക്കീല അധികൃതരോട് ആവശ്യപ്പെട്ടു. സിനിമയില്‍ സജീവമല്ലാത്ത ഷക്കീല സാമൂഹികവിഷയങ്ങളിൽ നിരന്തരം ഇടപെടാറുണ്ട്.

Read More

അട്ടപ്പാടി മധുക്കൊലക്കേസ്; 13 പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്; പതിനാറാം പ്രതിക്കു മൂന്നു മാസം തടവ് ; കൂറുമാറിയ സാക്ഷികൾക്കെതിരേ തുടർനടപടി

മണ്ണാർക്കാട്: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദിച്ചു കൊന്ന കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 14 പ്രതികളിൽ 13 പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്. ഒന്നാംപ്രതി മേച്ചേരിയിൽ ഹുസൈ (59) ന് ഏഴു വർഷം കഠിനതടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പതിനാറാം പ്രതി മുനീറിന് മൂന്നു മാസം തടവും 500 രൂപ പിഴയുമാണു ശിക്ഷ. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കൂറുമാറിയ സാക്ഷികൾക്കെതിരേ തുടർനടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. രണ്ടു മുതൽ മൂന്നുവരെ പ്രതികളായ കിളയിൽ മരയ്ക്കാർ (41), പൊതുവച്ചോല ഷംസുദ്ദീൻ (41), അഞ്ചു മുതൽ പത്തുവരെ പ്രതികളായ രാധാകൃഷ്ണൻ, പൊതുവച്ചോല അബൂബക്കർ (39), പടിഞ്ഞാറെപ്പള കുരിക്കൾ വീട്ടിൽ സിദ്ദീഖ് (46), തൊട്ടിയിൽ ഉബൈദ് (33), വിരുത്തിയിൽ നജീബ് (41), മണ്ണംപറ്റ ജൈജുമോൻ (52), പന്ത്രണ്ടു…

Read More

നടന്‍ വിജയ് എന്‍ഡിഎ സഖ്യത്തിലേക്ക് ? ബിജെപിയോട് വിമുഖതയുള്ള ഇളയ ദളപതിയുടെ നീക്കത്തില്‍ അദ്ഭുതപ്പെട്ട് രാഷ്ട്രീയ നിരീക്ഷകര്‍…

ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയുമായും പുതുച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കാന്‍ വിജയ് നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരാണു ഇതുസംബന്ധിച്ചു വ്യാപക പ്രചാരണം നടത്തുന്നത്. പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസാമി വിജയ്യെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് എന്‍ആര്‍ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച പ്രചാരണം നടക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി വിജയ് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. വിരമിച്ച പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍, മുന്‍ എംഎല്‍എമാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരോട് വിജയ് ഉപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഇക്കാര്യത്തില്‍ പ്രഖ്യാപനം നടക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ പൊതുവെ ബിജെപിയുടെ രാഷ്ട്രീയത്തോട് വിമുഖത കാണിക്കുന്ന വിജയ് എങ്ങനെ എന്‍ഡിഎ സഖ്യത്തില്‍ ചേരുമെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.

Read More

സൂപ്പര്‍താരം കിച്ചാ സുദീപ് ബിജെപിയിലേക്ക് ! ദര്‍ശനും പാര്‍ട്ടിയില്‍ ചേരും; എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ പോകുന്നതിനിടയില്‍ ആശ്വാസം…

കര്‍ണാടകയില്‍ ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ആശ്വാസമായി കിച്ച സുദീപിന്റെയും ദര്‍ശന്‍ തൂഗുദീപിന്റെയും പാര്‍ട്ടി പ്രവേശം. ഇരുവരും ഇന്ന് ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയില്‍ ഇരുവരും ബെംഗളൂരുവിലെ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും പങ്കെടുക്കുമെന്നാണ് വിവരം. കന്നഡ സിനിമയിലെ നടനും സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമാണ് കിച്ച സുദീപ്. നിരവധി ഹിന്ദി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയ അദ്ദേഹം 1997ല്‍ തയവ്വ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. സ്പര്‍ശ, ഹുച്ച, സ്വാതി മുത്തു, ഈഗ, മൈ ഓട്ടോഗ്രാഫ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ആക്ഷന്‍ സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ദര്‍ശന്‍ തൂഗുദീപ് 2001ല്‍ ‘മജസ്റ്റിക്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിത്. രണ്ടു…

Read More

ആട ആഭരണങ്ങള്‍ ഒന്നുമില്ലാതെ അണിനിരന്നത് ഒൻപത് സുന്ദരികൾ; തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മിക്ക് സുന്ദരീപ്പട്ടം; ചരിത്രംകുറിച്ച് കൊടുങ്ങൂര്‍ ഗജമേള

കൊടുങ്ങൂര്‍: ഉത്സവ കേരളത്തില്‍ ചരിത്രം കുറിച്ച് കൊടുങ്ങൂര്‍ ദേവീ ക്ഷേത്രത്തില്‍ പിടിയാന ഗജമേള നടത്തി.ആട ആഭരണങ്ങള്‍ ഒന്നുമില്ലാതെ കേരളത്തിലെ അഴകും നിലവുമുള്ള ഒന്പതു പിടിയാനകളാണ് ഗജമേളയില്‍ അണിനിരന്നത്. എട്ട് ദേശങ്ങളിനിന്നെത്തിയ കാവടിക്ക് ശേഷം ക്ഷേത്രം ഗോപുരവാതില്‍ കടന്ന് തോട്ടയ്ക്കാട് പഞ്ചാലി, തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി, പ്ലാത്തോട്ടം ബീന, പ്ലാത്തോട്ടം മീര, ഉള്ളൂര്‍ വേപ്പിന്മൂട് ഇന്ദിര, ഗുരുവായൂര്‍ ദേവി, കുമാരനലൂര്‍ പുഷ്പ, വേണാട്ട് മറ്റം കല്യാണി, കിഴക്കേടത്തുമന ദേവി ശ്രീ പാര്‍വതി എന്നീ ഗജ റാണിമാര്‍ പുരുഷാരത്തിനു നടുവിലേക്ക് എത്തി. കൊമ്പന്‍ ആനകള്‍ക്ക് മാത്രമല്ല പിടിയനാകള്‍ക്കും കേരളത്തില്‍ ശക്തമായ ആരാധകര്‍ ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കൊടുങ്ങൂര്‍ ഗജമേള. തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മിക്ക് പ്രഥമ തൃക്കൊടുങ്ങൂര്‍ മഹേശ്വരിപ്രിയ ഇഭകുലസുന്ദരി പട്ടം നല്‍കി. ആറാട്ടിനുള്ള തിടമ്പ് തൊട്ടയ്ക്കാട് പഞ്ചാലിക്കാണ്. പ്ലാത്തോട്ടം ബീന വിധി കര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശം നടത്തി. ക്ഷേത്രം നടപന്തലില്‍ തന്ത്രി പെരിഞ്ഞേരിമന നന്ദനന്‍…

Read More

ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയം; യുവതിയെ കൊന്ന് മൃതദേഹം നദിയിൽ ഉപേക്ഷിച്ചു; പിന്നീട് എല്ലാവരുടേയും മുന്നിൽ തകർത്തഭിനയിച്ചിട്ടും പണിപാളി…

നോയിഡ: ഭാര്യയെ കൊന്ന് മൃതദേഹം യമുന നദിയില്‍ ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍. നോയിഡയിലെ ജെവാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഛത്തംഗ ഖുര്‍ദ് ഗ്രാമവാസിയായ ശ്രാവണ്‍ എന്നയാളാണ് ഭാര്യ ഉഷയെ കൊലപ്പെടുത്തിയത്. ഉഷയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ കൊലനടത്തിയത്. തുടര്‍ന്ന് മൃതദേഹത്തില്‍ ഇഷ്ടിക കെട്ടിവച്ചതിന് ശേഷം ചാക്കിനുള്ളിലാക്കി ഇയാള്‍ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തിങ്കളാഴ്‌ച, ഉഷയെ കാണാനില്ലെന്ന് അറിയിച്ച് ശ്രാവൺ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. അതേ ദിവസം തന്നെ അലിഗഢിൽ താമസിക്കുന്ന ഉഷയുടെ ബന്ധുക്കൾ ശ്രാവൺ ഉഷയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചും പോലീസിൽ പരാതി നൽകി. തുടർന്ന് ശ്രാവണിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റംസമ്മതിച്ചു. ദിവസ വേതനക്കാരനായ ശ്രാവൺ, തന്‍റെ ഭാര്യക്ക് ഗ്രാമത്തിലുള്ള മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും പതിവായി വഴക്കിടുമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘവും മീററ്റിൽ…

Read More

എലത്തൂർ ട്രെയിനിലെ തീവയ്പ്പ്: പ്രതി പിടിയിൽ; പിടികൂടിയത്‌ മഹാരാഷ്ട്രയില്‍ നിന്നും

മുംബൈ: കോഴിക്കോട്ട് ട്രെയിനില്‍ തീവച്ച സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ആൾ മഹാരാഷ്ട്രയില്‍ നിന്നും പിടിയിലായതായി റിപ്പോര്‍ട്ട്. കേന്ദ്ര ഇന്‍റലിജന്‍സ് കെെമാറിയ വിവരത്തെതുടർന്ന് മഹാരാഷ്ട്ര എടിഎസ് സംഘമാണ് പ്രതിയെ പിടികൂടിയത്. റെയിൽവേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്‍റെ സഹായവും എടിഎസിന് ലഭിച്ചു. കേരളാ പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര രത്‌നഗിരിയിലുള്ള സിവിൽ ആശുപത്രിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മുഖത്തും കെെയ്ക്കും പരിക്കേറ്റതിനാൽ ആശുപത്രിയില്‍ ചികിത്‌സതേടി എത്തിയ പ്രതി പോലീസിനെ കണ്ട് ഇറങ്ങിയോടുകയായിരുന്നു. പിന്നാലെ പാഞ്ഞ പോലീസ് ഇയാളെ കീഴടക്കുകയായിരുന്നു. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിയാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.  ഞായറാഴ്ച രാത്രി 09.20-ഓടെയാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ ഇയാൾ തീവച്ചത്. കൈയില്‍ പെട്രോള്‍നിറച്ച കുപ്പിയുമായി D1 കോച്ചിലെത്തിയ അക്രമി യാത്രക്കാരുടെ ദേഹത്തേക്കു പെട്രോള്‍ ഒഴിക്കുകയും പിന്നാലെ തീകൊളുത്തുകയുമായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പിഞ്ചുകുഞ്ഞടക്കം…

Read More