സിവില്‍ സര്‍വീസ് വധൂവരന്മാര്‍ മാതൃകയാകുന്നു; വിവാഹ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി 20 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കും

കോട്ടയം: ലളിതവിവാഹത്തിലൂടെ മാതൃക കാട്ടി മലയാളി ഐആര്‍എസ് ഓഫീസറായ കോട്ടയം സ്വദേശിനി ആര്യ ആര്‍. നായരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ഡല്‍ഹി സ്വദേശി ശിവം ത്യാഗിയും. 27ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം. ദമ്പതികള്‍ വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്ന സന്തോഷം പങ്കുവയ്ക്കുന്നത് അര്‍ഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുത്തിട്ടായിരിക്കും. ഇക്കാര്യം ആര്യ ആര്‍. നായര്‍ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.സിവില്‍ സര്‍വീസില്‍ ആര്യ ആര്‍. നായര്‍ക്ക് രണ്ടാം ഊഴത്തില്‍ മികച്ച നേട്ടമാണുണ്ടായത്. 113-ാം റാങ്ക് നേടിയാണ് നേട്ടം കൈവരിച്ചത്. 2019-ല്‍ 301-ാം റാങ്ക് നേടിയിരുന്നു. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് രണ്ടാമതും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടുന്നത്. മധ്യപ്രദേശില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ആദ്യം സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. വിദ്യാഭ്യാസം മുഴുവനും കോട്ടയത്താണ്…

Read More

അറുപത് കഴിഞ്ഞിട്ടും അപ്പാപ്പന്‍റെ ഞരമ്പ് രോഗത്തിന് മാറ്റമില്ല; ബസിൽ കൊച്ചുമകളുടെ പ്രായമുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ

തൃശൂർ: കെഎസ്ആർടിസി ബസിൽ 16 വയസുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 63 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ശങ്കരയ്യർ റോഡിൽ താമസിക്കുന്ന ചിറ്റിലപ്പള്ളി വീട്ടിൽ ലാസറിനെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. തൃശൂരിൽ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചൂണ്ടലിൽ എത്തിയപ്പോഴാണ് വയോധികൻ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ ബസ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനമായ കുറ്റകൃത്യത്തിന് പ്രതിക്കെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്.

Read More

ഭാര്യവീട്ടിലെത്തി സ്ത്രീധം ചോദിച്ച് ഭർത്താവിന്‍റെയും ഗുണ്ടകളുടെയും അക്രമം; വീട് അടിച്ചു തകർത്തു; 35 പവൻ നൽകിയിട്ടും ആർത്തിയടങ്ങുന്നില്ലെന്ന് പരാതിക്കാർ

കോട്ടയം: സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടർന്ന് ഭര്‍ത്താവും ഗുണ്ടകളും യുവതിയുടെ വീട് അടിച്ചുതകര്‍ത്തു. അക്രമികളിലൊരാൾ പോലീസുകാരനെന്ന് സൂചന. സംഭവത്തില്‍ യുവതിയുടെ അമ്മയുടെ പരാതിയില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. കുമാരനല്ലൂര്‍ പുതുക്കുളങ്ങര വീട്ടില്‍ വിജയകുമാരിയമ്മയുടെ വീടാണ് അക്രമിസംഘം കഴിഞ്ഞ ദിവസം രാത്രിയില്‍ അടിച്ചുതകര്‍ത്തത്. ഇവരുടെ പരാതിയില്‍ തിരുവല്ല മുത്തൂര്‍ സ്വദേശി സന്തോഷ് അടക്കം കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഒരു വര്‍ഷം മുന്പാണ് വിജയകുമാരിയമ്മയുടെ മകളും തിരുവല്ല മുത്തൂര്‍ സ്വദേശിയായ സന്തോഷും തമ്മില്‍ വിവാഹിതരായത്. വിവാഹത്തിന് 35 പവന്‍ സ്ത്രീധനമായി നല്‍കിയിരുന്നു. ഈ സ്വര്‍ണം സന്തോഷ് വിറ്റതായി വിജയകുമാരിയും മകളും പറയുന്നു. ഇതിനുശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ യുവതി പ്രസവത്തിനായി കുമാരനല്ലൂരിലെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തി. വീട്ടില്‍ എത്തിയതിന് ശേഷം ഭര്‍ത്താവ് സന്തോഷ് ഒരിക്കല്‍ പോലും കുമാരനല്ലൂരിലെ വീട്ടിലേക്ക്…

Read More

അങ്ങനെ അതും ശരിയാക്കി ! ചിന്ത ജെറോമിന് ശമ്പളക്കുടിശ്ശികയായ 8.50 ലക്ഷം രൂപ അനുവദിച്ചു നല്‍കി സര്‍ക്കാര്‍…

സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. കായിക യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഉത്തരവിറക്കിയത്. 2017 ജനുവരി ആറു മുതല്‍ 2018 മെയ് 26വരെയുള്ള കാലയളവിലെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപയാണ് ലഭിക്കുക. 2016 ഒക്ടോബറിലാണ് ചിന്ത ജറോമിനെ യുവജന കമ്മിഷന്‍ ചെയര്‍ പേഴ്‌സണായി നിയമിച്ചത്. സേവന വേതന വ്യവസ്ഥകളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 50,000 രൂപ അഡ്വാന്‍സ് ശമ്പളമായി നിശ്ചയിച്ചു. 2018 മെയ് മാസം ചെയര്‍പേഴ്‌സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബര്‍ മാസം മുതല്‍ 2018 മെയ് വരെയുള്ള ശമ്പളം ഒരു ലക്ഷം രൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചിന്ത ജറോം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു തവണ ആവശ്യം തള്ളിയെങ്കിലും…

Read More

പീഡിപ്പിച്ചയാളെക്കൊണ്ട് 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവം; അച്ഛനും വരനും ഉസ്താദും അറസ്റ്റിൽ; വിവാഹത്തിൽ പങ്കെടുത്തവരും പ്രതികളാകും; നെടുമങ്ങാട്ടെ സംഭവം ഇങ്ങനെ

നെടുമങ്ങാട്: പനവൂരിൽ പീഡിപ്പിച്ചയാളെക്കൊണ്ട് പതിനാറുകാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ പ്രതികളാകും. വിവാഹചടങ്ങിൽ പങ്കെടുത്തവരെയും കേസിൽ പ്രതി ചേർക്കാനാണ് പോലീസിന്‍റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായി. പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി വിവാഹം കഴിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ വരൻ പനവൂർ വാഴോട് വെള്ളംകുടി ഹിദായ നഗർ സി എസ് ഹൗസിൽ എൻ അൽഅമീർ (23), വിവാഹത്തിന് കർമികത്വം വഹിച്ച മേലെ കല്ലിയോട് വൈത്തന്നൂർ അൻവർ സാദത്ത് (39)എന്നിവരെയും പെൺകുട്ടിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തു. വിവാഹച്ചടങ്ങിൽ പങ്കെടുത്ത അൽ അമീറിന്‍റെ സഹോദരൻ, സുഹൃത്തുക്കൾ ഉൾപ്പെടെ നാല് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്. അൽഅമീർ 2021ൽ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ഈ കേസിൽ പ്രതി നാല് മാസം ജയിൽ ശിക്ഷ അനുഭവിച്ചു. പുറത്തിറങ്ങിയ ഇയാൾ പെൺകുട്ടിയെ വിവാഹം…

Read More

“നമ്മുടെ അമ്മ” തരുന്ന ചാണകം ആണവ വികിരണങ്ങളിൽനിന്ന് സംരക്ഷിക്കും; പശു കശാപ്പ് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ഗുജറാത്ത് കോടതി

അഹമ്മദാബാദ്: പശുക്കള്‍ക്ക് വംശനാശം സംഭവിച്ചാല്‍ പ്രപഞ്ചവും ഇല്ലാതാകും. പശുക്കള്‍ സന്തുഷ്ടരാ കുന്നിടത്ത് സമ്പത്തും അഭിവൃദ്ധിയും ഉണ്ടാകുമെന്ന് ഗുജറാത്തിലെ താപി ജില്ലയിലെ സെഷന്‍സ് കോടതി ജഡ്ജി. പശുവിന്‍റെ ചാണകം വീടുകളെ ആണവ വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലയിലെ സെഷന്‍സ് കോടതി ജഡ്ജി. പശു കശാപ്പ് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.കൂടാതെ, ഗോമൂത്രത്തിന് ഭേദമാക്കാനാകാത്ത പല രോഗങ്ങളും ഭേദമാക്കാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. പശുവിനെ കശാപ്പുചെയ്യുന്നതില്‍ അതൃപ്തി പ്രകടി പ്പിച്ച ജഡ്ജി തന്‍റെ ഉത്തരവില്‍ പശു വെറുമൊരു മൃഗമല്ല “നമ്മുടെ അമ്മ’യാണെന്നും ചൂണ്ടിക്കാട്ടി. പശുക്കളുടെ പ്രാധാന്യംബോധ്യപ്പെടുത്താന്‍ ചില സംസ്കൃത ശ്ലോകങ്ങളും ജഡ്ജി ഉദ്ധരിച്ചു.

Read More

സുനാമി ഇറച്ചിയുടെ പ്രധാന ഉറവിടം പൊള്ളാച്ചി ! 500 കിലോ ചീഞ്ഞ ഇറച്ചി പിടിച്ച സംഭവത്തില്‍ വിതരണകേന്ദ്രം ഉടമ അറസ്റ്റില്‍…

കളമശ്ശേരി കൈപ്പടമുകളില്‍ 500 കിലോ ചീഞ്ഞ കോഴിയിറച്ചി പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്ത വിതരണ കേന്ദ്രം ഉടമ ജുനൈസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. പൊന്നാനിയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ജുനൈസ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നാണ് സുനാമി ഇറച്ചി കേരളത്തിലേക്ക് എത്തുന്നതെന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുഖ്യമായും പൊള്ളാച്ചിയില്‍ നിന്നാണ് എത്തുന്നത്. സുനാമി ഇറച്ചിയെത്തിക്കാന്‍ ഒരു ഇടനിലക്കാരന്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളിലേക്കെത്താന്‍ ജുനൈസിന്റെ ഫോണ്‍ കോള്‍ രേഖകളും ബാങ്ക് അക്കൗണ്ടും പരിശോധിക്കും. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നാട്ടുകാരും ഒളിവില്‍ പോയ ഇയാളെ പിടികൂടാന്‍ സഹായിച്ചതായി കളമശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്‍. സന്തോഷ് പറഞ്ഞു. കൈപ്പടമുകളില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു പാലക്കാട് മണ്ണാര്‍ക്കാട് ഒതുക്കുംപുറത്ത് ജുനൈസ് കോഴിയിറച്ചി വില്‍പ്പന കേന്ദ്രം നടത്തിയിരുന്നത്. ഇവിടെ നിന്ന് കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം…

Read More

രാവിലെ ജോതിഷി രാത്രി തട്ടുകടക്കാരൻ; ദോഷം മാറാൻ മന്ത്രവാദ പൂജയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ജയിലിൽ കിടക്കാനുള്ള ഭാഗ്യദോഷം നൽകി പോലീസും…

കൊച്ചി: മന്ത്രവാദ പൂജ നടത്താനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. സൗത്ത് മാറാടി പാറയിൽ അമീറി(38) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റു ചെയ്തത്. ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞ് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ ഇയാളെ വാഴക്കുളത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് രാത്രി തട്ടുകടയിൽ ഭക്ഷണം ഉണ്ടാക്കലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്നു പറഞ്ഞ് നിർത്തി. തുടർന്ന് ജോത്സ്യവും മന്ത്രവാദവുമായി വരികയായിരുന്നു. നാലുവർഷമായി കടമറ്റം നമ്പ്യാരുപടിയിൽ ജോതിഷ കേന്ദ്രം നടത്തുകയായിരുന്നു. പോലീസ് ഇടപെട്ട് ഒരു പ്രാവശ്യം ഇയാളുടെ കേന്ദ്രം അടപ്പിച്ചതാണ്. നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായാണ് സൂചന. ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്ഐമാരായ കെ. സജീവ്, സി.ഒ. സജീവ്, എഎസ്ഐമാരായ മനോജ് കുമാർ, മുരളീധരൻ, ജിഷ…

Read More

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരും ! ഇതിലും വലുതല്ല മറ്റൊരു വിഷയവുമെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞ ജമ്മു കശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി. ഇതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞു. നിങ്ങളുടെ സംസ്ഥാനപദവിയേക്കാള്‍ വലുതല്ല മറ്റൊരു വിഷയവും എന്നും കേന്ദ്രം എടുത്തു കളഞ്ഞ നിങ്ങളുടെ അധികാരവും സംസ്ഥാന പദവിയും വീണ്ടെുക്കുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കശ്മീരിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറിലാണ് യാത്ര ആരംഭിച്ചത്. ജനുവരി 30ന് യാത്ര കശ്മീരില്‍ അവസാനിക്കും. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ജനുവരി 30-ന് പത്തിന് ശ്രീനഗറിലെ പി.സി.സി. ഓഫീസ് അങ്കണത്തില്‍ ദേശീയപതാക ഉയര്‍ത്തും. ഈ സമയം രാജ്യമെങ്ങും പതാക ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് നിര്‍ദേശം…

Read More

പിങ്ക് പോലീസിനെ കണ്ടവരുണ്ടോ?വാഹനം ഒതുക്കിയിട്ട് വിശ്രമിക്കലോ പിങ്ക് പോലീസിന്‍റെ “പണി’; സ്ത്രീകൾക്കു സുരക്ഷയില്ലാതെ നഗരം

കോട്ടയം: കോട്ടയം നഗരത്തിൽ സ്ത്രീകൾക്കു സുരക്ഷയില്ല. ഇന്നലെയും പട്ടാപ്പകൽ നഗരമധ്യത്തിൽ യുവതിക്കുനേരെ അതിക്രമമുണ്ടായി. ബേക്കർ ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയോടാണ് വഴിയാത്രക്കാരൻ മോശമായി പെരുമാറിയത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം ബസ് കാത്തുനിന്ന യുവതിയെ കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നു. സമീപത്തുനിന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെയാണ് ഇയാൾ പിൻവാങ്ങിയത്.സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടാൻ മടികാണിച്ചെങ്കിലും യാത്രക്കാർ ശക്തമായി ഇടപെട്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാനസിക വിഭ്രാന്തി കാണിച്ചതിനെത്തുടർന്ന് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് കോട്ടയം വെസ്റ്റ് എസ്എച്ച്ഒ കെ.ആർ. പ്രശാന്ത്കുമാർ പിന്നീടു പറഞ്ഞു. നഗരത്തിൽ സ്ത്രീകൾക്കു നേരെയുളള അതിക്രമങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ ദിവസവും ടൗണിൽ സമാനമായ സംഭവം ഉണ്ടായി. പട്ടാപ്പകൽപോലും സ്ത്രീകൾക്കു നഗരത്തിലുടെ സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സന്ധ്യകഴിഞ്ഞാലുള്ള അവസ്ഥ പറയേണ്ടതില്ല. നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള പിങ്ക് പോലീസിനെ കാണാനില്ല. ആളൊഴിഞ്ഞ സ്ഥലങ്ങളിലോ, വലിയ വൃക്ഷങ്ങളുടെ തണലിലോ വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കലാണ് പിങ്ക്…

Read More