പാന്‍കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിൽ തട്ടിപ്പ്; അടിച്ചുമാറ്റിയത് അഞ്ചരലക്ഷം; വ്യാജ ലിങ്ക് എസ്എംഎസ് മുഖാന്തിരം അയച്ച്  പണം തട്ടുന്ന സംഘത്തിലെ പ്രധാനി ഒടുവിൽ വലയിൽ

തൃശൂർ: പാന്‍കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫോണിലേക്ക് ബാങ്കിന്‍റെ പേരിൽ വ്യാജ ലിങ്ക് എസ്എംഎസ് മുഖാന്തിരം അയച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന കോൽക്കത്ത സ്വദേശി അറസ്റ്റിൽ. കോൽക്കത്ത സ്വദേശി ബെഹല മൊണ്ടാൽ പരാ റോഡിൽ സൈമൺലാലിനെയാണ് (28) തൃശൂർ റൂറൽ പോലീസ് പിടികൂടിയത്. പാന്‍കാര്‍ഡ് അപ്ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ബ്ളോക്ക് ആകുമെന്നും കാണിച്ച് ഫോണിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ലിങ്ക് എസ്എംഎസ് മുഖാന്തിരം അയച്ച് കൊടുത്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് സൈമൺ ലാലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 16നാണ് കേസിനാസ്പദമായ സംഭവം.തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയും മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനുമായ നിധിൻ എന്നയാളുടെ അഞ്ചര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. നിധിന്‍റെ ഫോണിലേക്ക് പാൻകാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് കാണിച്ച് എസ്ബിഐ ബാങ്കിന്‍റെ പേരിൽ ലിങ്ക് എസ്എംഎസ് ആയി വന്നിരുന്നു. ആ…

Read More

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം മൺചട്ടി കച്ചവടം പൊടിപൊടിക്കുന്നു; കേരളത്തിന്‍റെ പാതയോരങ്ങൾ കൈയടക്കി‌ രാജസ്ഥാനി കുടുംബങ്ങൾ

ഡൊമിനിക് ജോസഫ്മാന്നാർ: രാജസ്ഥാനികളുടെ മൺപാത്ര കച്ചവടം പാതയോരങ്ങളിൽ സജീവം. രാജസ്ഥാൻ, കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വിവിധ സാധനങ്ങൾ വില്ക്കാനായി ഒരോ സീസണിലും എത്തുന്നത്. ഇപ്പോൾ 200ഓളം രാജസ്ഥാനികൾ കുടുംബമായി കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. മൺപാത്ര കച്ചവടമായിട്ടാണ് ഇവർ ഇപ്പോൾ എത്തിയിരിക്കുന്നത്. കർണാടകയിൽനിന്നു വയനാട് വഴി കേരളത്തിലെത്തി വിവിധ ജില്ലകൾ കടന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ ഒരു മാസമായി കച്ചവടം നടത്തിവരികയാണ്. അന്പതുരൂപ ചട്ടിമൺപാത്ര കച്ചവടവുമായി എത്തിയിരിക്കുന്ന രാജസ്ഥാനി കുടുംബങ്ങൾക്കു കടയും വീടുമെല്ലാം ബൊലേറോ പിക്ക്അപ് ആണ്. മണ്ണിൽ നിർമിച്ച ചായക്കപ്പുകളും കറിച്ചട്ടികളുമൊക്കെ വാഹനത്തിൽ നിറയെ ഉണ്ട്. അമ്പതു രൂപ മാത്രം വിലവരുന്ന, ഇരുമ്പു ഫ്രെയിമുള്ള മൺചട്ടിക്കാണ് ആവശ്യക്കാർ ഏറെ. ചപ്പാത്തി, ദോശ, ഓംലെറ്റ് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാവുന്ന ചട്ടി വെറും 50 രൂപയ്ക്ക് എന്നു തമിഴിലുള്ള അനൗൺസ്‌മെന്‍റ് വാഹനത്തിലെ സ്പീക്കറിലൂടെ ഒഴുകിയെത്തുമ്പോൾ വാങ്ങാൻ തിരക്കേറും.200 രൂപ…

Read More

ഒന്നും രണ്ടുമല്ല 15 പെല്ലറ്റുകൾ;  പിടി സെവൻ അക്രമാസക്തനാകുന്നതിന്‍റെ കാരണം കണ്ടെത്തി വെറ്ററിനറി ഡോക്ടർമാർ; ഈ ക്രൂരകൃത്യം ചെയ്തവരെ കണ്ടെത്തൻ അന്വേഷണം

പാലക്കാട്: പാലക്കാട് ധോണിയില്‍ നിന്നും മയക്കു വെടിവച്ചു പിടികൂടിയ കാട്ടുകൊമ്പന്‍ പിടി സെവന്‍റെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വനംമന്ത്രി എ.കെ..ശശീന്ദ്രന്‍ അന്വേഷണം പ്രഖ്യാപിച്ചു. ആനയുടെ ശരീരത്തില്‍ പെല്ലറ്റ് കൊണ്ട് വെടിയേറ്റതായി വെറ്റിനറി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. 15 പെല്ലറ്റുകളാണ് ശരീരത്തില്‍ തറച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടർന്നുള്ള വേദനയിലാണ് ആന അക്രമാസക്തനായിരുന്നതെന്നാണ് വിലയിരുത്തല്‍. ആനയെ തുരത്താന്‍ നിരന്തരം എയര്‍ഗണ്‍ ഉപയോഗിച്ചിരുന്നതായാണ് നിഗമനം. എന്നാല്‍ പടക്കം പൊട്ടിച്ചും തീപന്തം കാട്ടിയുമാണ് പിടി സെവനെ തുരത്തിയിരുന്നതെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം.

Read More

നീതികിട്ടാതെ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഓച്ചിറ പോലീസിനെതിരെ ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടശേഷമാണ്ജീ വനൊടുക്കാൻ ശ്രമിച്ചത്; സ്റ്റേഷനിൽ സംഭവിച്ചതിനെക്കുറിച്ചുള്ള പോസ്റ്റ് ഇങ്ങനെ…

കൊല്ലം: ഓച്ചിറയില്‍ പ്ലസ് വൺ വിദ്യാര്‍ഥി വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഓച്ചിറ പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ശേഷം ആത്മഹത്യക്ക്ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കളെത്തി ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ മാസം 23ന് വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌കൂളില്‍വച്ച് അടിപിടി ഉണ്ടായി. എന്നാല്‍ കേസ് പോലീസിന് മുമ്പിലെത്തിയപ്പോള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ഇവരെ മര്‍ദിച്ച സംഘത്തിന്‍റെ ഭാഗത്താണ് പോലീസ് നിലകൊണ്ടതെന്നും വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അതേസമയം ഈ ആരോപണങ്ങളെല്ലാം പോലീസ് നിഷേധിച്ചു. വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു. ഇരുകൂട്ടരും പരാതി നല്‍കിയതോടെ ഇവരെ സ്‌റ്റേഷനില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നെന്നും പോലീസ് അറിയിച്ചു.

Read More

കൊച്ചിയില്‍ ലഹരിവേട്ട ! അഞ്ചു തരം ലഹരിമരുന്നുമായി ഗര്‍ഭിണിയടക്കം മൂന്നുപേര്‍ പിടിയില്‍…

കൊച്ചിയില്‍ ലഹരിമരുന്നുമായി ഗര്‍ഭിണിയായ യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍. ഇവരില്‍ നിന്ന് അഞ്ചുതരം ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് പിടിച്ചത്. ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ, എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ഇടപാട്. ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ തേടാന്‍ വേണ്ടിയാണ് മുറിയെടുക്കുന്നതായിരുന്നു ഹോട്ടല്‍ ഉടമയെ അറിയിച്ചത്. ഡിസിപിയുടെ നിര്‍ദേശമനുസരിച്ച്് കൊച്ചി സിറ്റിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. രണ്ടാഴ്ചയായി ഇടപ്പള്ളി ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് ഇവര്‍ മുറിയെടുത്തത്. ഇന്നലെ പരിശോധനയില്‍ സംശയം തോന്നിയ ചേരാനെല്ലൂര്‍ എസ്ഐ ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും പിടിയിലായത്. പിടിയിലായ അപര്‍ണ ആറ് മാസം ഗര്‍ഭിണിയാണ്. നൗഫല്‍ യൂബര്‍ ടാക്സി ഡ്രൈവറാണ്. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു. ആശുപത്രിയ്ക്ക് സമീപത്തെ…

Read More

മെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ കയറിയ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം ! പോലീസുകാരന്‍ അറസ്റ്റില്‍…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് യുവതിയുടെ ശുചിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്താന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി പ്രിനു (32) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട യുവതി ബഹളം വെച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജ് പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രോഗിയായ ബന്ധുവിന് കൂട്ടിരിക്കാനെത്തിയ യുവതി ശുചിമുറിയില്‍ കയറിയ ദൃശ്യമാണ് ഇയാള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. രോഗിയായ ബന്ധുവിന് കൂട്ടിരിക്കാനാണ് ഇയാളും മെഡിക്കല്‍ കോളേജില്‍ എത്തിയത്. ശുചിമുറിയില്‍ കയറിയ യുവതി വെന്റിലേറ്റിന് പിന്നില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് യുവതി ബഹളം വെച്ചപ്പോള്‍ ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ ഫോണ്‍ വലിച്ചെറിഞ്ഞ് രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും…

Read More

ഫീഡം ഓഫ് സ്പീച്ച് ‘ എന്നു പറഞ്ഞു വീട്ടുകാരെ മോശമായി കാണിക്കരുത് ! ഫോണ്‍ സംഭാഷണത്തെക്കുറിച്ച് തുറന്നു പറച്ചിലുമായി ഉണ്ണി മുകുന്ദന്‍…

യൂട്യൂബ് വ്ളോഗറെ ചീത്തവിളിച്ചു എന്ന ആരോപണത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലെങ്കില്‍ തന്റെ അഹങ്കാരമായോ കാണാമെന്ന് നടന്‍ പറഞ്ഞു. സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങള്‍ പറയണം. അതു പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്… എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേര്‍സനല്‍ പരാമര്‍ശങ്ങളോടാണ്. നിങ്ങള്‍ ഒരു വിശ്വാസി അല്ല എന്നു വച്ചു ഞാന്‍ അയ്യപ്പനെ വിറ്റു എന്നു പറയാന്‍ ഒരു യുക്തിയുമില്ലെന്ന് ഉണ്ണി പറഞ്ഞു. ഒരു സിനിമ ചെയ്തുവെന്നും അതിനെ വിമര്‍ശിക്കാം എന്നത് കൊണ്ട് തന്റെ മാതാപിതാക്കളേയോ ദേവുവിനേയോ പറ്റി അനാദരവോടെ സംസാരിക്കുന്നത് തനിക്ക് സ്വീകരിക്കാന്‍ പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. മാളികപ്പുറം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള ഫോണ്‍ സംഭാഷണം…

Read More

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ചിന്താ ജെറോം ശിവശങ്കരനെഴുതിയ കത്ത് പുറത്ത് ! ‘ചിന്ത’യില്ലാക്കള്ളങ്ങള്‍ പൊളിയുമ്പോള്‍…

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് 8.50 ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചിന്ത തന്നെ ആവശ്യപ്പെട്ടിട്ടാണെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്. ചിന്ത കുടിശിക ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 2022 ഓഗസ്റ്റ് 22ന് ഈ കത്ത് എം ശിവശങ്കര്‍ തുടര്‍ നടപടിക്കായി അയച്ചു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ച് ഉത്തരവിറക്കിയത്. 2017 ജനുവരി മുതല്‍ മുതല്‍ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ചിന്താ ജെറോം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക അനുവദിക്കുന്നത് എന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുമുണ്ട്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കടമെടുത്ത് മുടിയുമ്പോഴാണ് ചിന്ത ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ചതും. ലക്ഷങ്ങളുടെ കുടിശ്ശിക ചോദിച്ച് വാങ്ങുന്നതിലെ ഔചിത്യം ചര്‍ച്ചയായപ്പോള്‍…

Read More

ധനവകുപ്പ് ജീവനക്കാർ ഇനി “മിണ്ടരുത്’..! സർക്കാർ നയങ്ങൾക്കെതിരേ പരസ്യമായും രഹസ്യമായും പ്രതികരിക്കുന്നവരുടെ വായടപ്പിക്കാൻ സർക്കാർ ചെയ്ത തന്ത്രം കണ്ടോ!

നിശാന്ത് ഘോഷ്കണ്ണൂർ: ധനവകുപ്പ് ജീവനക്കാരുടെ വായടപ്പിച്ച് സർക്കാർ. ജീവനക്കാരിൽ പലരും സർക്കാർ നയങ്ങൾക്കെതിരേ പരസ്യമായും രഹസ്യമായും പ്രതികരിക്കുന്നതാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയോ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്താൻ പാടില്ലെന്ന കർശന നിർദേശമാണ് ഉത്തരവിലൂടെ പുറപ്പെടുവിച്ചത്. ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തുന്നതായി ശ്രദ്ധയിൽപെട്ടാലോ പരാതി ലഭിച്ചാലോ മേലധികാരികൾ കർശന നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടം 60 (എ) പൊടിതട്ടിയെടുത്താണ് ഇതു സംബന്ധിച്ച കർശന നിർദേശം ഉത്തരവായി പുറപ്പെടുവിച്ചത്. സർക്കാർ ജീവനക്കാർ ഏതെങ്കിലും സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റു രീതിയിലോ സർക്കാർ അനുവർത്തിക്കുന്ന നയത്തെയോ, സർക്കാർ നടപടികളെയോ പൊതുജന മധ്യത്തിലോ, അസോസിയേഷനിലോ സംഘത്തിലോ ചർച്ച ചെയ്യാനോ വിമർശിക്കാനോ പാടില്ലെന്ന ചട്ടമാണ് ഒന്നുകൂടി പുതുക്കി കർശനമാക്കിയത്. സർക്കാരിന്‍റെ സാന്പത്തിക സ്ഥിതികൾ പൊതുജനങ്ങളുമായും പങ്കുവയ്ക്കുന്നതും ജീവനക്കാർക്ക് അർഹമായും ലഭിക്കേണ്ട ആനുകൂല്യങ്ങൾ…

Read More

ഭാര്യയുടെ ആദ്യഗർഭവുമായെത്തിയ യുവാവ്  അറിഞ്ഞത് യുവതി നേരത്തേയും ഗർഭിണിയായെന്ന വിവരം; കാരണക്കാരൻ ആരെന്നറിഞ്ഞ് ഞെട്ടി ഭർത്താവ്; ഞെട്ടിക്കുന്ന വിവരം ഇങ്ങനെ…

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന യുവതിയുടെ പരാതിയില്‍ കടയുടമയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. കരൂർ മാളിയേക്കൽ നൈസാമി (44)നെതിരേയാണ് പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തത്. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ഇയാളുടെ കടയില്‍  ജോലി ചെയ്തു വന്നിരുന്ന പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പും പീഡിപ്പിച്ചിരുന്നെന്ന യുവതിയുടെ പരാതിയിലാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്.  കഴിഞ്ഞ മാസം  വിവാഹിതയായ യുവതി ഗർഭിണിയായതിനെത്തുടർന്ന് ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ്  വിവാഹത്തിനു മുമ്പേ യുവതി ഗർഭിണിയായിരുന്നവെന്ന് ഭർതൃവീട്ടുകാർ അറിയുന്നത്. പെൺകുട്ടിക്ക് 16 വയസുള്ളപ്പോൾ തുടങ്ങിയ പീഡനമാണ് വിവാഹ ശേഷം പുറത്തുവന്നത്.  എതിർപ്പു പ്രകടിപ്പിച്ചതിനെത്തുടർന്ന് പെൺകുട്ടിയെ നൈസാം ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.  വീണ്ടും  ജോലിയിൽ പ്രവേശിച്ച പെൺകുട്ടിയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് പങ്കുവയ്ക്കാൻ ശ്രമിച്ചതായും   പെൺകുട്ടി പോലീസിനോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് നടന്ന പീഡനത്തെക്കുറിച്ചുള്ള പെൺകുട്ടിയുടെ മൊഴി പ്രകാരമാണ്…

Read More