പിപിഇ കിറ്റ് അഴിമതിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ മറ്റൊരു അഴിമതിക്കഥ കൂടി വെളിയില്‍ വരികയാണ്. രണ്ടാം കോവിഡ് തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി ഗ്ലൗസുകള്‍ ഓര്‍ഡര്‍ ചെയ്തതില്‍ നടന്ന ക്രമക്കേടാണ് ഇപ്പോള്‍ വെളിയില്‍ വന്നിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് കേവലം പതിനൊന്നു ദിവസം പിന്നിടുമ്പോഴാണ് ഈ കരാര്‍ നടന്നിരിക്കുന്നത്. കേരളത്തിലെ കടകളില്‍ വില്‍ക്കുന്നതിലും ഇരട്ടിയിലധികം തുകയ്ക്ക് ഒരു കോടി ഗ്ലൗസുകളാണ് വാങ്ങിയത്. അതും പകുതി തുകയായ 6 കോടി രൂപ മുന്‍കൂറായി നല്‍കിയായിരുന്നു ഇടപാട്. എന്നാല്‍ പണം കൈപ്പറ്റിയിട്ടും വാഗ്ദാനം ചെയ്ത ഗ്ലൗസിന്റെ പകുതി പോലും കമ്പനി കേരളത്തില്‍ എത്തിച്ചില്ല. ടെന്‍ഡര്‍ പോലും ക്ഷണിക്കാതെയായിരുന്നു നടപടി. ഒരു കോടി ഗ്ലൗസുകള്‍ യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്തു നല്‍കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ രംഗപ്രവേശം. ഇതേത്തുടര്‍ന്ന് മറ്റൊന്നും നോക്കാതെ 2021 മെയ് 31ന് മെഡിക്കല്‍ സര്‍വ്വീസസ് കോര്പറേഷന് പര്‍ച്ചേസ് ഓര്‍ഡര്‍…
Read MoreCategory: Top News
ലൈംഗിക പീഡനത്തിന് ഇരയായി; സ്വകാര്യഭാഗങ്ങളിൽ മുറിവുകളും! സ്യൂട്ട്കേസിൽ നഗ്നമായനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ നഗ്നമായനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഗുഡ്ഗാവിലെ ഇഫ്കോ ചൗക്കിന് അടുത്തുള്ള പെട്രോൾ പന്പിനു സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്. മറ്റെവിടെയോ വച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചതാണെന്ന് പോലീസ് പറഞ്ഞു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹം. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളുണ്ട്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുമുണ്ട്. സിഗരറ്റ് കുത്തി പൊള്ളിച്ചതുപോലെയാണ് പാടുകൾ. വലതുകൈയിൽ ടാറ്റു കുത്തിയ ഭാഗം മുറിച്ചുമാറ്റിയിട്ടുണ്ട്. യുവതിയെ തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. പ്രാഥമിക പരിശോധനകൾ പോലീസ് പൂർത്തിയാക്കി. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം അന്വേഷണം ഊർജിതമാക്കും.
Read Moreപെരുന്പാവൂർ ജിഷ വധക്കേസിൽ ഷാഫിക്ക് പങ്കുണ്ടോ ? പൂജാവിധികളിലേർപ്പെട്ട് സ്ത്രീകളെ ദുരുപയോഗം ചെയ്തവരിൽ ചിലർ ഷാഫിയുടെ സുഹൃത്തുക്കളും
കൊച്ചി: പെരുന്പാവൂരിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ കൊലപാതകത്തിൽ ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷണം. 2016 ഏപ്രിൽ 28 ന് രാത്രി 8.30 ഓടെയാണ് ജിഷയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല നടന്ന കാലഘട്ടത്തിൽ മുഹമ്മദ് ഷാഫി പെരുന്പാവൂർ ഭാഗത്ത് താമസിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രീകൾക്ക് ഏറ്റ പീഡനത്തിന് സമാനമായ രീതിയിലാണ് ജിഷയ്ക്കും പീഡനമേറ്റത്. ജിഷയുടെ വയറിലും കഴുത്തിലും സ്വകാര്യ ഭാഗത്തും ക്രൂരമായ മർദനമേറ്റത്തിന്റെ തെളിവുകൾ ഉണ്ടായിരുന്നു. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പ്രകാരം ദേഹത്ത് 38 മുറിവുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിൽ ഷാഫിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നത്. ജിഷ വധക്കേസിൽ ഷാഫിക്ക് പങ്കുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ആസാം സ്വദേശി അമീറുൽ ഇസ് ലാം…
Read Moreഷാഫി കേസുമായി ബന്ധപ്പെട്ടു പറയുന്നത് നിരവധി കഥകള്‍! ചോദ്യം ചെയ്യലില്‍ നിന്നു ലഭിച്ചിട്ടുള്ളത് നിരവധി കാര്യങ്ങള്‍; സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറയുന്നു…
കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫി മൃതദേഹങ്ങള്‍ വെട്ടിമുറിച്ചത് അറവുകാരനെപ്പോലെയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. സംഭവത്തില്‍ അവയവക്കച്ചവടം നടന്നിട്ടില്ലെന്നാണു മനസിലാക്കുന്നത്. വൃത്തിയും സുരക്ഷിതവുമായ സാഹചര്യത്തിലാണ് അവയവം പുറത്തെടുക്കുക. ഒരു വീട്ടില്‍വച്ചു വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അതു പുറത്തെടുക്കാനാവില്ല. അതേസമയം അവയവക്കച്ചവടം നടത്താമെന്നു ഷാഫി, ഭഗവല്‍ -ലൈല ദമ്പതികളെ വിശ്വസിപ്പിച്ചിട്ടുണ്ടാകാമെന്നും കമ്മീഷണര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരേ നിരവധി ശാസ്ത്രീയ, സൈബര്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണ്. ചോദ്യം ചെയ്യലില്‍ നിന്നു നിരവധി കാര്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ കേസുമായി ബന്ധപ്പെട്ടതാണോയെന്നു പരിശോധിക്കും. മുഖ്യപ്രതി ഷാഫി കേസുമായി ബന്ധപ്പെട്ടു നിരവധി കഥകള്‍ പറയുന്നുണ്ട്. എല്ലാം മുഖവിലയ്ക്കെടുക്കുന്നില്ല. ഫേസ്ബുക്ക് അക്കൗണ്ട് മുഖേന തന്നെയാണ് ഷാഫി, ഭഗവല്‍ -ലൈല ദമ്പതികളെ പരിചയപ്പെടുന്നത്. സമൂഹമാധ്യമങ്ങളടക്കം കൈകാര്യം ചെയ്യുന്നതില്‍ നല്ല പരിചയമുള്ള ആളാണെന്നാണു മനസിലാക്കിയിട്ടുള്ളത്. ഇയാള്‍ക്കു പിന്നില്‍ ആരുമില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. അതേസമയം…
Read Moreജയസൂര്യ കായല്‍തീരം കയ്യേറിയിട്ടുണ്ട്, കോര്പറേഷന് ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചു! മൂന്നു ഉദ്യോഗസ്ഥരും പ്രതികള്‍; കുറ്റപ ത്രത്തില്‍ പറയുന്നത് ഇങ്ങനെ…
നടന് ജയസൂര്യ ചെലവന്നൂർ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന് വിജിസൻസ് കുറ്റപത്രം. കേസില്‍ അന്വേഷണം പൂർത്തിയാക്കി വിജിലന്‍സ് കൂറ്റപത്രം സമർപ്പിച്ചു. കോര്പറേഷന് എഞ്ചിനീയറിംഗ് വിഭാഗത്തിലെ മൂന്നു ഉദ്യോഗസ്ഥരും ജയസൂര്യയുമാണ് പ്രതികള്‍. കുറ്റപത്രം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് സമർപ്പിച്ചത്. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്റെ പരാതിയില്‍ 2016 ഫെബ്രുവരിയിലാണ് ജയസൂര്യക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിടുന്നത്. കായല്‍ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചത് സര്‍ക്കാർ സംവിധാനങ്ങള്‍ ദുരുപയോഗിച്ചാണെന്ന സംശയത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. കോടതിയുടെ സംശയം ശരിവെച്ചുകോണ്ടാണ് കുറ്റപത്രം. ജയസൂര്യ കായല്‍തീരം കയ്യേറിയിട്ടുണ്ടെന്നും അതിന് കോര്പറേഷന് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നും കുറപത്രത്തില്‍ പറയുന്നു. ഇങ്ങനെ സഹായിച്ച കോര്പറേഷന്എ ഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ കെ പി രാമചന്ദ്രന് എന്‍എം ജോര്‍ജ്ജ് ഗിരിജാ ദേവി തുടങ്ങിയവരെയും പ്രതിചേര്‍ത്താണ് കുറ്റപത്രം.…
Read Moreസജ്നമോള്‍, ശ്രീജ..! ഷാഫിക്ക് കൂടുതല്‍ വ്യാജ പ്രൊഫൈലുകള്‍; സാമൂഹിക മാധ്യമ ഉപയോഗത്തില്‍ ഇയാള്‍ വിദഗ്ധനാണെന്നു പോലീസ്
പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലെ മുഖ്യപ്രതി ഷാഫിക്കെതിരെ കൂടുതല്‍ സൈബര്‍ തെളിവുകള്‍ ലഭിച്ചു. ഇയാള്‍ക്ക് ഫേസ്ബുക്കില്‍ രണ്ട് വ്യാജ പ്രൊഫൈലുകള്‍ കൂടി ഉള്ളതായി പോലീസ് കണ്ടെത്തി. സജ്നമോള്‍, ശ്രീജ, എന്നീ പേരുകളിലാണ് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചിരുന്നത്. സ്ത്രീകളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകളിലെ ചാറ്റുകളില്‍നിന്ന് നരബലി ആസൂത്രണം ചെയ്തതിന്റെ തെളിവുകളും ലഭിച്ചു. 2021 നവംബറിലാണ് നരബലിയെക്കുറിച്ചുള്ള ആസൂത്രണം നടന്നത്. സാമൂഹിക മാധ്യമ ഉപയോഗത്തില്‍ ഇയാള്‍ വിദഗ്ധനാണെന്നും പോലീസ് പറഞ്ഞു. അതേസമയം കേസിലെ പ്രതികളുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും. കൊല്ലപ്പെട്ട പത്മയുടെ ഫോണ്‍ കണ്ടെത്താനുള്ള നടപടിയും പോലീസ് തുടങ്ങി. കൊലയ്ക്ക് ശേഷം മടങ്ങുമ്പോള്‍ പുഴയില്‍ ഫോണ്‍ എറിഞ്ഞെന്നാണ് ഷാഫിയുടെ മൊഴി. ഇയാളെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും.
Read Moreവഴിയരികിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ നഗ്നമാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം! പോലീസിൽ അറിയിച്ചത് ഓട്ടോ ഡ്രൈവര്‍
ഗുഡ്ഗാവ്: ഹരിയാനയിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ നഗ്നമാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം. ഗുഡ്ഗാവിലെ ഇഫ്കോ ചൗക്കിന് അടുത്തുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട്കേസ് കണ്ട ഓട്ടോ റിക്ഷ ഡ്രൈവറാണ് സംഭവം പോലീസിൽ അറിയിച്ചത്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 25 വയസ് പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. ഇവർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മറ്റെവിടെയോ വച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചതാണെന്ന് പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
Read Moreപെൺകുട്ടിയ്ക്ക് പ്രേതബാധയെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു, പിന്നാലെ പീഡനം, പൂജാരി അറസ്റ്റിൽ
ന്യൂഡൽഹി: പോക്സോ കേസിൽ വ്യാജ പൂജാരി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുടുംബത്തിൽ നിന്നു പ്രേതങ്ങളെ ഉന്മൂലനം ചെയ്യാമെന്നും സമ്പത്തും സന്തോഷവും സമാധാനവും വർദ്ധിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു ബലാത്സംഗം. ഇരയുടെ പരാതിയിൽ പ്രതി അനിലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ഗാന്ധി നഗർ പോലീസ് സ്റ്റേഷൻ പരധിയിലാണ് സംഭവം. ഇവിടെ ഒരു കുടുംബം ഗാർഹിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. ഇതിനിടെ പ്രദേശത്തുള്ള ഒരു തന്ത്രിയുമായി ബന്ധപ്പെട്ടു. സെപ്തംബർ 17ന് തന്ത്രി അനിൽ വീട്ടിലെത്തി. കുടുംബത്തെ വ്യാജ കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിക്കുകയും വീട്ടിൽ പൂജകൾ ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് പെൺകുട്ടിയുടെ മേൽ പ്രേതബാധയുണ്ടെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പെൺകുട്ടിയെ തന്നോടൊപ്പം നിർത്താനും എല്ലാ പ്രശ്നങ്ങളും അകറ്റി തരാമെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ പൂജാരിയ്ക്കൊപ്പം അയയ്ക്കുകയായിരുന്നു. അനിലിനൊപ്പം പുഷ്കറിലെത്തിയ പെൺകുട്ടിയെ…
Read Moreസന്ദീപാനന്ദ ഗിരിയുടെ ആശ്രമം ‘സുഖ ചികിത്സാ’കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ ! ശോഭനാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് കൈമാറി…
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആയുര്‍വേദ സുഖ ചികിത്സാകേന്ദ്രമാക്കാന്‍ ഉറച്ചനീക്കവുമായി സര്‍ക്കാര്‍. ഔഷധിയാണ് ഇതിന് താല്പര്യവുമായി മുന്നോട്ടു വന്നിട്ടുള്ളത്. ഔഷധി ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് ഉള്‍പ്പെടെയുള്ള സംഘം ആശ്രമം സന്ദര്‍ശിക്കുകയും ചികിത്സാ കേന്ദ്രം തുടങ്ങാന്‍ അനുകൂലമായ സ്ഥലമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ആയുര്‍വേദ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയ്ക്ക് തിരുവനന്തപുരം ഉള്‍പ്പടെ നാല് ജില്ലകളില്‍ വെല്‍നസ് സെന്റര്‍ എന്ന പേരില്‍ ചികിത്സാ കേന്ദ്രം തുടങ്ങാന്‍ പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ആരംഭിക്കുന്ന കേന്ദ്രം സന്ദീപാനന്ദ ഗിരിയുടെ ആശ്രമിത്തില്‍ തുടങ്ങാനാണ് പദ്ധതി. തീപിടുത്തമുണ്ടായ തിരുവനന്തപുരത്തെ ആശ്രമത്തിലാണ് പുതിയ പദ്ധതി. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച ശേഷം മാത്രം അന്തിമതീരുമാനമെന്ന് ഔഷധി ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് അറിയിച്ചു. 73 സെന്റ് സ്ഥലവും ഇരുനിലകെട്ടിടവുമാണ് ആശ്രമത്തിലുള്ളത്. വില കൊടുത്ത് വാങ്ങുന്നതും ദീര്‍ഘകാലത്തേക്ക് വാടകയ്ക്കെടുക്കുന്നതുമാണ് പരിഗണനയില്‍. 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ…
Read Moreഇവളുടെ മുഖത്തൂടെ ചോര ഒലിക്കാന്‍ കാരണം ഞാന്‍ തന്നെയാണ് ! ജോലിയ്ക്ക് പോകുന്നതിനെച്ചൊല്ലി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്…
ജോലിയ്ക്കു പോകുന്നതിനെച്ചൊല്ലി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ യുവതിയാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. പതിനാറാം തീയതി രാത്രിയാണ് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ദിലീപ് യുവതിയെ നിഷ്കരുണം മര്‍ദ്ദിച്ചത്. ക്രൂരമര്‍ദ്ദനത്തിന് ശേഷം ഇനി ജോലിയ്ക്ക് പോകില്ലെന്ന് യുവതിയെക്കൊണ്ട് പറയിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ ചിത്രീകരിച്ചു. ‘ഞാന്‍ തന്നെയാണ് ഇവളെ ഇടിച്ചത്. ഇവളുടെ വായ് പൊട്ടിച്ചത്, ഇവളുടെ മുഖത്തൂടെ ചോര ഒലിക്കാന്‍ കാരണം ഞാന്‍ തന്നെയാണ്. നാളെ തൊട്ട് ഇവള് ജോലിയ്ക്ക് പോകുന്നുമില്ല വരുന്നുമില്ല. ഞാന്‍ ഈ പറയുന്നത് ന്യായമാണ്’ എന്ന് ദിലീപ് പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. സമീപം മുറിപ്പാടുകളുമായി കരഞ്ഞുകൊണ്ട് യുവതി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇനി ജോലിയ്ക്ക് പോകില്ലെന്ന് കരഞ്ഞുകൊണ്ട് യുവതി പറയുന്നു. മാര്‍ജിന്‍ഫ്രീ ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. ജോലിയ്ക്ക് പോയില്ലെങ്കില്‍ മക്കള്‍ പട്ടിണിയാകുമെന്നും ലോണ്‍ അടയ്ക്കണമെന്നും അതുകൊണ്ടാണ് പോകുന്നതെന്നും ഭര്‍ത്താവ് പൈസ തരികയാണെങ്കില്‍ ജോലിയ്ക്ക്…
Read More