പാർട്ടിയുടെ ബൗദ്ധികമുഖമായ ഗോവിന്ദൻ നയിക്കട്ടെയെന്ന് യെച്ചൂരി; ആ സ്ഥാനത്തെത്താൻ പ്രതീക്ഷിച്ചിരുന്നവർ ഏറെ; പിണറായിയുടെ ആഗ്രഹവും നടന്നില്ല

എം. പ്രേംകുമാർതിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ പാർട്ടിയിൽ ആ സ്ഥാനത്തെത്താൻ മോഹിച്ചിരുന്നവർ നിരവധിയാണ്. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ ഇങ്ങനെയായിരുന്നു ആ നിര. പക്ഷേ, ഒരേ സമയം സർക്കാരിലും പാർട്ടിയിലും സർവാധിപത്യമുള്ള മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും നിശ്ശബ്ദനാക്കിക്കൊണ്ടുള്ള തീരുമാനമാണു സിപിഎം കേന്ദ്ര നേതൃത്വത്തിൽനിന്നുണ്ടായത്. പാർട്ടിയുടെ ബൗദ്ധികമുഖം കൂടിയായ എം.വി. ഗോവിന്ദനെ കോടിയേരിയുടെ പകരക്കാരനാക്കുന്നതിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ താത്പര്യം കൂടിയുണ്ട്. യെച്ചൂരിയുടെ തീരുമാനം പിണറായി വിജയനും മനസില്ലാ മനസോടെ അംഗീകരിക്കേണ്ടിവന്നു.ഇ.പി. ജയരാജനെ പാർട്ടി സെക്രട്ടറിയാക്കാനും എ.കെ. ബാലനെ ഇടതുമുന്നണി കണ്‍വീനറാക്കാനുമായിരുന്നു പിണറായി വിജയനു താത്പര്യം. മന്ത്രിസഭാ പുനഃസംഘടന ഒഴിവാക്കാൻകൂടിയാണ് ഇങ്ങനെയൊരു നീക്കത്തിന് അദ്ദേഹം താത്പര്യമെടുത്തത്. എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായാൽ മന്ത്രിസഭയിൽ മാറ്റങ്ങൾ വേണ്ടിവരും. അങ്ങനെ വന്നാൽ…

Read More

തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടി: ഒരു കുടുംബത്തിലെ  അഞ്ച് പേർ മരിച്ചു;   ഉരുൾപ്പൊട്ടലിൽ വീട് പൂർണ്ണമായും ഒലിച്ചു പോയി

തൊടുപുഴ: ഇടുക്കി തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടി. മാളിയേക്കൽ കോളനിക്ക് സമീപത്തെ ഒരു കുടുംബത്തി ലെ ആറ് പേർ മരിച്ചു. നാലര വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. ഇന്ന് പുലർച്ചെ മൂന്നിനാണ് സംഭവം.കുടയത്തൂർ സംഗമം ജംഗ്ഷന് സമീപം ചിറ്റടിച്ചാലിൽ സോമൻ എന്നയാളുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായതെന്നും എതിർദിശയിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നെങ്കിൽ മരണനിരക്ക് ഉയരുന്ന സാഹചര്യം ഉണ്ടാകുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

Read More

അപ്പനായും ചേട്ടനായും വന്നവരെല്ലാം ഉപയോഗിച്ചു, പലര്‍ക്കും കാഴ്ചവച്ചു ! തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി അശ്വതി ബാബു…

മോഡലിംഗ് രംഗത്തും സിനിമ-സീരിയല്‍ രംഗത്തും പ്രവര്‍ത്തിച്ചിട്ടുള്ള നടി അശ്വതി ബാബു ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സമീപകാലത്ത് ലഹരി, പെണ്‍വാണിഭക്കേസുകളില്‍ അകപ്പെട്ടതോടെയാണ് നടിയുടെ ജീവിതത്തിന്റെ മറ്റൊരു വശം ലോകത്തിനു മുമ്പില്‍ വെളിപ്പെടുന്നത്. സീരിയലിന്റെയും സിനിമയുടെയും മായികലോകത്തെ ചതിക്കുഴികളില്‍ വീണ് തകര്‍ന്ന ജീവിതങ്ങളിലൊന്നാണ് അശ്വതിയുടേത്. പതിനാറാം വയസില്‍ പ്രണയിച്ച ആളുടെ കൂടെ വീട്ടില്‍ നിന്നും പോയതിന് പിന്നാലെയാണ് തന്റെ ജീവിതത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായതെന്നാണ് നടി പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. തന്റെ ജീവിതത്തില്‍ സംഭവിച്ച പാളിച്ചകളാണ് നടി തുറന്നു പറഞ്ഞത്.തനിക്കിപ്പോള്‍ ഇരുപത്തിയഞ്ച് വയസായി. കല്യാണം കഴിച്ച് കുടുംബമായി ജീവിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും അഭിമുഖത്തില്‍ നടി പറയുന്നു. 16ാം വയസില്‍ പ്രണയിച്ചവന്റെ കൂടെ പോയത് ചതിയിലേക്കെന്നാണ് നടി പറയുന്നത്. അമ്മയും ആങ്ങളയും ചേര്‍ന്ന് നല്ല രീതിയില്‍…

Read More

ഇനി സിപിഎമ്മിനെ എം വി ഗോവിന്ദന്‍ നയിക്കും ! കോടിയേരി ഒഴിഞ്ഞത് അനാരോഗ്യത്തെത്തുടര്‍ന്ന്…

തിരുവനന്തപുരം: എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയ സാഹചര്യത്തിലാണ് മുതിര്‍ന്ന സിപിഎം നേതാവും മന്ത്രിയുമായി എം.വി ഗോവിന്ദന്‍ ചുമതലയേല്‍ക്കുന്നത്. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ ബേബി, എ.വിജയരാഘവന്‍, ഇ.പി ജയരാജന്‍ എന്നിവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോടിയേരിക്ക് നിലവില്‍ പാര്‍ട്ടി ചുമതല നിര്‍വഹിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമാണ് എം.വി. ഗോവിന്ദന്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി…

Read More

നീറ്റാകുമോ‍‍? നീറ്റ് പരീക്ഷയിൽ വിദ്യാർഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം; വിദ്യാർഥിനികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം

കൊല്ലം : ആയൂരിലെ സ്വകാര്യ കോളജിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ വിദ്യാർഥിനികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം. അടുത്തമാസം നാലിനാണ് വീണ്ടും പരീക്ഷ എഴുതാനുള്ള അവസം നൽകിയിട്ടുള്ളത്. ഇത് സംബന്ധിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് കിട്ടിയതായി രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അവർ നിയമനടപടികൾ നേരിടുകയാണ്. സംഭവം വിവാദമായതോടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇത് സംബന്ധിച്ച് കോളജിലെത്തി വിദ്യാർഥികളിൽനിന്ന് മൊഴിയെടുത്തിരുന്നു. അവരെല്ലാംതന്നെ പരീക്ഷ എഴുതാൻ വീണ്ടും അവസരം നൽകണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാ ണ് അപമാനിതരായ വിദ്യാർഥിനികൾക്കെല്ലാം പരീക്ഷ എഴുതാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻ സി അവസരം നൽകുന്നത്.

Read More

ചതിച്ചത് ബന്ധുക്കളോ, അതോ കള്ളനോ! വിവാഹ വീട്ടില്‍ മോഷണം; കവർന്നത്ത്  30 പവന്‍; രാത്രിയിൽ വീട്ടിലെത്തിയ വിരുന്നുകാരെ ആഭരണങ്ങൾ  കാണിച്ചു കൊടുത്തിരുന്നെന്ന് വീട്ടുകാർ

നാദാപുരം : വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാണിമേല്‍ വെള്ളിയോട് വിവാഹ വീട്ടില്‍ മോഷണം. 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. വെള്ളിയോട് സ്വദേശി മീത്തലെ നടുവിലക്കണ്ടിയില്‍ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്.ഇന്ന് നടക്കുന്ന മകളുടെ വിവാഹത്തിന് വീട്ടിലെ കിടപ്പു മുറിയില്‍ സൂക്ഷിച്ചുവച്ച സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. വെള്ളിയാഴ്ച്ച രാത്രി 10 മണിക്ക് ശേഷമാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം വീട്ടുകാര്‍ അറിയുന്നത്. വളയം എസ്ഐ അനീഷ് വടക്കേടത്തിന്‍റെ നേതൃത്വത്തില്‍പോലീസ് വീട്ടിലെത്തി പരിശോധന നടത്തിവരികയാണ്. രാത്രി പത്ത് മണി വരെ വീട്ടിലെത്തിയ വിരുന്നുകാര്‍ക്ക് ആഭരണങ്ങള്‍ കാണിച്ചു കൊടുത്തിരുന്നു. ആഭരണങ്ങള്‍ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ വളയം പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ നാല് മണിയോടെ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഡോഗ്, വിരലടയാള വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ടെന്ന് വളയം എസ്‌ഐ പറഞ്ഞു. പോലീസ് വീട്ടുകാരില്‍ നിന്ന് മൊഴി രേഖപ്പെടുത്തി.  

Read More

വിദ്യാഭ്യാസത്തിനുള്ള അവകാശം പോലെതന്നെ ലൈംഗിക വിദ്യാഭ്യാസവും; വിദ്യാര്‍ഥികളുടെ പ്രായത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി പുതുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി ലൈംഗിക ബോധവത്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി ഉടന്‍ പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിനോടും സിബിഎസ്ഇയോടും രണ്ട് മാസത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരിനു കീഴിലുള്ള എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി നടപ്പാക്കണം. പദ്ധതി നടപ്പാക്കുന്നതിന് വിദഗ്ധസമിതി രൂപവത്കരിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് ബച്ചു കുര്യന്‍ തോമസിന്‍റേതാണ് ഉത്തരവ്. ഭരണഘടന നല്‍കുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശംപോലെതന്നെയാണ് ലൈംഗിക വിദ്യാഭ്യാസവും. ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകുന്ന ഇരകളുടെ ശബ്ദം ഉയരേണ്ടതുണ്ട്. ഇത്തരത്തില്‍ ഇരകള്‍ക്ക് ശബ്ദം ഉയര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കേണ്ടത്. ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നവരുടെ ശബ്ദം തടയരുത്. വിദ്യാര്‍ഥികളെ ഇത്തരത്തില്‍ ശക്തീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉള്‍പ്പെടുത്താൻ അമേരിക്കയിലെ എറിന്‍സ് നിയമം മാര്‍ഗരേഖയാക്കാം. എൽകെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതു തടയുന്നതിനായി പ്രതിരോധ മാര്‍ഗങ്ങള്‍ പുസ്തകങ്ങളിലൂടെ പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതാണ്…

Read More

ഞാൻ അമ്മയെ  കൊന്നു സാർ; പണത്തിനുവേ ണ്ടി അമ്മയെ ഗ്യാസ് സിലിണ്ടർകൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തി; കൊലപാതകശേ ഷം പോലീസിനെ വിളിച്ചറിയിച്ചത് വിഷ്ണു തന്നെ…

കോടാലി (തൃശൂർ ): അമ്മയെ മകൻ ഗ്യാസ് സിലിണ്ടർകൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലിക്കടുത്ത് കൊള്ളിക്കുന്നിലാണു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ഉപ്പുഴി വീട്ടിൽ ചാത്തുക്കുട്ടിയുടെ ഭാര്യ ശോഭന(54)യെയാണു മകൻ വിഷ്ണു(24) ക്രൂരമായി കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണു കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണു സംഭവമെന്നു കരുതുന്നു. കൊല നടത്തിയശേഷം പ്രതി വിഷ്ണു വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൂലിപ്പണിക്കാരനായ ചാത്തുക്കുട്ടി സംഭവസമയത്തു ജോലിക്കു പോയിരിക്കുകയായിരുന്നു. അതിനാൽ കൊലപാതകം നടന്നത് അയൽവാസികൾ പോലും അറിഞ്ഞില്ല. വിഷ്ണു വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ സംഭവം അറിഞ്ഞത്.വീടിന്‍റെ ഹാളിൽ വാതിലിനോടു ചേർന്നാണു മൃതദേഹം കാണപ്പെട്ടത്. അമ്മയെ കൊലപ്പെടുത്താനുണ്ടായ പ്രകോപനം എന്താണെന്നു വിഷ്ണു പോലീസിനോടു വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കിഴക്കേ കോടാലി സ്വദേശിനിയാണു ശോഭന. നേരത്തെ താളൂപ്പാടത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. അവിടെയുള്ള വീടും സ്ഥലവും…

Read More

ഏതു ക്രൈമിലും ദൈവം ഒരു തെളിവെങ്കിലും ബാക്കിവെക്കും; ഇന്ദുലേഖയുടെ പ്ലാൻ നടന്നിരുന്നുവെങ്കിൽ കുന്നംകുളം കൂടത്തായ് ആകുമായിരുന്നു; പനിക്കുള്ള ഗുളിക സ്ഥിരമായികൊടു ത്തതിന്‍റെ കാരണം ഞെട്ടിക്കുന്നത്…

ക സ്വന്തം ലേഖകൻ കുന്നംകുളം: ഇന്ദുലേഖ വിചാരിച്ചപോലെയൊക്കെ കാര്യങ്ങൾ നടന്നിരുന്നുവെങ്കിൽ കുന്നംകുളം മറ്റൊരു കൂടത്തായി ആയി മാറുമായിരുന്നു.പ്ലാനുകൾ പാളിയത് കൊണ്ട് മാത്രം അങ്ങനെയൊന്നും സംഭവിച്ചില്ല. ഒരു ഷെർലക്ഹോംസ് കഥയിലെ കുശാഗ്രബുദ്ധിക്കാരനായ കുറ്റവാളിയെ പോലെയാണ് ഇന്ദുലേഖ അമ്മയെയും അച്ഛനെയും ഇല്ലാതാക്കാൻ ശ്രമിച്ചത്. കൂട്ടത്തിൽ ഭർത്താവിനിട്ടും പണികൊടുക്കാൻ ഇന്ദുലേഖ ശ്രമിച്ചിരുന്നു എന്നാണ് സൂചന. കുന്നംകുളം കീഴൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകൾ ഇന്ദുലേഖയുടെ ദൃശ്യം സിനിമയെ വെല്ലുന്ന ക്രിമിനൽ ബുദ്ധി കണ്ട് പോലീസ് പോലും അമ്പരന്നു പോയി. കിഴൂർ കാക്കത്തിരുത്ത് റോഡിൽ ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുക്മിണിയാണ് (58) കഴിഞ്ഞദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ചായയിൽ എലിവിഷം കലർത്തി നൽകിയതാണ് രുക്മിണിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ആസ്ത്മയുടെ അസ്വസ്ഥതകളുള്ളതിനാൽ രുക്മിണിക്ക് രുചിവ്യത്യാസം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ബാധ്യത തീർക്കാൻ കടുംകൈലക്ഷങ്ങളുടെ കടബാധ്യതകൾ തീർക്കുവാൻ ഇന്ദുലേഖ കണ്ടെത്തിയ…

Read More

ബാംഗ്ലൂരിൽ പഠനവും ഒപ്പം ലഹരിക്കടത്തും; എംഡിഎംഎ കടത്താൻ പ്രതിഫലമായി വാങ്ങിയിരുന്നത് വൻ തുകകൾ; കേസിൽ പിടിയിലായവരുടെ അക്കൗണ്ട് പരിശോധിച്ച പോലീസ് ഞെട്ടി

  പത്തനംതിട്ട: പന്തളം എംഡിഎംഎ കേസിൽ പ്രതികൾ നടത്തിയത് കോടികളുടെ ഇടപാടുകൾ.റമീസിനെ പിടികൂടുമ്പോൾ ഇയാളുടെ സ്വിഫ്റ്റ് കാറിൽനിന്നു മൊബൈൽ ഫോൺ, ബംഗളൂരു വൃന്ദാവൻ എൻജിനിയറിംഗ് കോളജിന്‍റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ബാങ്ക് എടിഎം കാർഡ്, രണ്ട് വെയിംഗ് മെഷീൻ, ഫിൽറ്റർ പേപ്പർ അടങ്ങിയ പൊതി, ലഹരിവസ്തുക്കൾ പൊടിക്കാൻ ഉപയോഗിക്കുന്നതെന്നു കണ്ടെത്തിയ ക്രഷർ, ലഹരിവസ്തു വലിക്കുന്നതിനുള്ള ഷൂട്ടർ എന്ന ഉപകരണം തുടങ്ങിയവ പിടിച്ചെടുത്തു. ഇയാളുടെ മൊബൈൽ ഫോൺ വിളികൾ ജില്ലാ സൈബർ പോലീസിന്‍റെ സഹായത്തോടെ പരിശോധിച്ചപ്പോൾ മറ്റു പ്രതികളുമായി നിരന്തരം ആശയവിനിമിയം നടത്തിയതായി കണ്ടെത്തി. പഠനത്തിനിടയിൽത്തന്നെ കച്ചവടക്കാരുമായി ബന്ധപ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു.വിപണനം നടത്താൻ വാഹകരായി പ്രവർത്തിച്ചെന്നും അന്വേഷണ സംഘം പറയുന്നു. മയക്കുമരുന്നു കച്ചവടത്തിനു യുവാക്കൾ വൻ തുക പ്രതിഫലവും കൈപ്പറ്റി. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. കോടികൾ ഒഴുകികാഞ്ഞിരപ്പള്ളി വട്ടകപ്പാറ തേനാമാക്കൾ…

Read More