ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഹൈക്കോടതിയെ കബളിപ്പിക്കാനെത്തിയത് വ്യാജമാര്‍ക്ക് ലിസ്റ്റുമായി ! തിരുത്തിയത് ഒമ്പതു തവണ

കൊല്ലം കടയ്ക്കലിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കോടതിയില്‍ ഹാജരാക്കിയത് വ്യാജ മാര്‍ക്ക് ലിസ്റ്റ്.

മൊത്തത്തില്‍ ഒമ്പതു തവണയാണ് ഇയാള്‍ മാര്‍ക്ക് ലിസ്റ്റില്‍ തിരുത്തിയത്. ആപ്ലിക്കേഷന്‍ നമ്പറിലും ഫോണ്ടിലും ഫോര്‍മാറ്റിലും അടക്കം വ്യത്യാസം പ്രകടമാണ്.

ഇതിനും മുമ്പും ഇയാള്‍ ഇത്തരം തരികിട പരിപാടികള്‍ ചെയ്തിട്ടുണ്ട്.

2021 ല്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സര്‍വകലാശാലയില്‍ പ്രവേശനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പ്രവേശനത്തിന് അതിലും കൂടുതല്‍ മാര്‍ക്ക് വേണ്ടതിനാല്‍ പ്രവേശനം നടന്നില്ല.

സമിഖാനെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കൊല്ലം ചിതറ ഒഴുകുപാറ മടത്തറയില്‍ നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് വ്യാജമായുണ്ടാക്കിയ കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സമി ഖാനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉപരിപഠനത്തിന് ശ്രമിച്ചെന്നാണ് കേസ്. 2021-22 നീറ്റ് പരീക്ഷയില്‍ സമി ഖാന് കിട്ടിയത് 16 മാര്‍ക്കാണ്.

ഇത് 468 മാര്‍ക്ക് ആക്കി മാറ്റിയാണ് വ്യാജ മാര്‍ക്ക് ലിസ്റ്റുണ്ടാക്കിയത്. അക്ഷയയില്‍ പോയി യഥാര്‍ത്ഥ മാര്‍ക്ക് ലിസ്റ്റിന്റെയും വ്യാജ മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പെടുക്കുകയായിരുന്നു..

പിന്നാലെ രണ്ട് തരത്തില്‍ മാര്‍ക്ക് ലിസ്റ്റ് കിട്ടിയെന്നും യഥാര്‍ത്ഥ മാര്‍ക്ക് 468 ആണെന്നും ചൂണ്ടിക്കാട്ടി സമി ഖാന്‍ ഹൈക്കോടതിയെ സമീപിച്ചു.

സംഭവത്തില്‍ നീറ്റ് നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ വിളിച്ചുവരുത്തി കോടതി വിശദീകരണം തേടിയതോടെയാണ് പണിപാളിയത്.

പ്രഥമദൃഷ്ട്യാ വ്യജ മാര്‍ക്ക് ലിസ്റ്റാണെന്ന് ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചതോടെ കേസെടുത്ത് അന്വേഷണം നടത്താന്‍ കൊല്ലം റൂറല്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തില്‍ ചിതറ പോലീസ് നടത്തിയ അന്വേഷണത്തില്‍ സത്യം തെളിയുകയും ചെയ്തു.

Related posts

Leave a Comment