തൃക്കരിപ്പൂർ(കാസർഗോഡ്): പിലിക്കോട് എക്കച്ചിയിലെ പി.വി. രഘുവിന്റെ വീട്ടുമുറ്റത്ത് കായ്ച വാഴക്കുലയിൽ പക്ഷിയുടെ രൂപത്തിലുള്ള കായ. മങ്കക്കായ ഇനത്തിൽ പെട്ട വാഴയിലെ ഒരു കായയാണ് പക്ഷിയുടെ രൂപത്തിലുള്ളത്. കൊക്കും കണ്ണും ചിറകുമെല്ലാമുണ്ട് ഇതിന്. രഘുവിന്റെ മകൾ ശിഖ ഈ കൗതുകക്കായയുമായാണ് തന്റെ വിദ്യാലയമായ ചന്തേര ഇസത്തുൽ ഇസ്ലാം എഎൽപി സ്കൂളിൽ എത്തിയത്. കുട്ടികളിലെല്ലാം പക്ഷിയുടെ രൂപത്തിലുള്ള പാചക്കായ കൗതുകം നിറച്ചു.
Related posts
പന്ത്രണ്ട് വർഷത്തിന് ശേഷം വിധിയെത്തി; സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും പിഴയും
തലശേരി: പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ സ്റ്റീൽ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും...വിഷ്ണുപ്രിയ വധം; പ്രതിഭാഗം വാദം നാളെ; 13 സെക്കൻഡ് വീഡിയോ നിർണായക തെളിവ്; 29 മുറിവുകളിൽ പത്തെണ്ണം മരണശേഷം സംഭവിച്ചത്
തലശേരി: പാനൂർ വളള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിചാരണയുടെ അടിസ്ഥാനത്തിലുള്ള പ്രോസിക്യൂഷൻ വാദം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല മുമ്പാകെ...കണ്ണൂർ ജയിലിൽ ഉദ്യോഗസ്ഥർക്ക് തടവുകാരന്റെ ക്രൂരമർദനം; പോലീസെത്തിയപ്പോൾ മരത്തിൽ കയറി ആത്മഹത്യാഭീഷണി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥരെ ശിക്ഷാ തടവുകാരൻ മർദിച്ചു. തടവുകാരനായ കോഴിക്കോട് അരീക്കോട് സ്വദേശി ഇൻസുദ്ദീൻ(29) ആണ് അസിസ്റ്റന്റ്...