ഇന്നും ഞാന്‍ വിളിക്കുന്നത് പിള്ളാരുടെ അച്ഛനെന്നാണ് ! സബീറ്റയുടെ വെളിപ്പെടുത്തല്‍…

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് ചക്കപ്പഴം. ഇതിലെ താരങ്ങളെല്ലാവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സബീറ്റ ജോര്‍ജ്. സ്വന്തം പേരിനെക്കാളും ലളിതാമ്മ എന്നാണ് നടിയെ അറിയപ്പെടുന്നത്. സിനിമയിലും സജീവമാണ് താരമിപ്പോള്‍. വിവാഹശേഷം അമേരിക്കയിലേക്ക് ചേക്കേറിയ സബീറ്റ അവിടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുകയാണ്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹമോചനം, രണ്ട് കുട്ടികളുണ്ട്. അതില്‍ ഭിന്നശേഷിക്കാരനായിരുന്ന മകന്‍ അടുത്തിടെയായിരുന്നു മരണപ്പെട്ടത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും മുന്‍ഭര്‍ത്താവിനെ കുറിച്ചും സംസാരിക്കുകയാണ് സബീറ്റ. തനിക്ക് മാതാപിതാക്കള്‍ നല്ല ഫ്രീഡം നല്‍കിയായിരുന്നു വളര്‍ത്തിയതെന്നും ഏവിയേഷന്‍ കോഴ്സ് പഠിച്ച് ജോലി ചെയ്യുമ്പോഴായിരുന്നു ഭര്‍ത്താവിനെ കണ്ടതെന്നും സബീറ്റ പറയുന്നു. ബാഗ് മിസ്സായി എന്നു പറഞ്ഞ് പരാതി പറയാന്‍ വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു ആദ്യമായി കണ്ടത്. അന്ന് അദ്ദേഹത്തിന് തന്നെ ഇഷ്ടമായി എന്നും അദ്ദേഹത്തിന്റെ മിസ്…

Read More

പാക് സംവിധായകനും ഇന്ത്യന്‍ നിര്‍മാതാവും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പാക് നടിയുടെ വെളിപ്പെടുത്തല്‍…

പാക് സംവിധായകനും ഇന്ത്യന്‍ നിര്‍മ്മാതാവും ചേര്‍ന്ന് തന്നെ ലെംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി പാക് ചലച്ചിത്ര നടി രംഗത്ത്. പ്രശസ്ത പാക് നടിയായ മെഹ്റിന്‍ ഷായാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നടിയുടെ ആരോപണം. അസ്സര്‍ബൈജാനിലെ ബക്കുവില്‍ ഒരു സിനിമ ചിത്രീകരണത്തിനിടെയാണ് തനിക്ക് മോശം അനുഭവം ഉണ്ടായത് എന്ന് നടി പറയുന്നു. ഇന്ത്യന്‍ നിര്‍മ്മാതാവ് രാജ് ഗുപ്തയും പാകിസ്ഥാന്‍ സംവിധായകന്‍ സയ്യിദ് എഹ്സാന്‍ അലി സെയ്ദിയും ചേര്‍ന്നാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് മെഹ്റിന്‍ ഷാ വെളിപ്പെടുത്തുന്നത്. നിര്‍മ്മാതാവും സംവിധായകനും ലൈംഗികത്തൊഴിലാളികളെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിച്ചതിനാലാണ് തന്നെ ഉപദ്രവിച്ചതെന്ന് മെഹ്റിന്‍ പറഞ്ഞു. വീഡിയോയില്‍ തന്റെ അനുഭവം വിവരിക്കുന്ന സമയത്ത് മെഹ്‌റിന്റെ കണ്ണുകള്‍ പലവട്ടം നിറഞ്ഞു. തന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തനിക്ക് ഭക്ഷണം പോലും പല പ്രവശ്യം നിഷേധിച്ചുവെന്നും മെഹ്‌റിന്‍ പറയുന്നു.…

Read More

അക്കാര്യം ചെയ്തത് 19-ാം വയസ്സില്‍ ! ഇപ്പോള്‍ കിളവിയെന്ന് വിളിച്ച് പരിഹസിക്കുന്നവരെ ഞെട്ടിക്കുന്ന മറുപടിയുമായി നടി യമുന…

മലയാള സീരിയല്‍ ആരാധകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് യമുന. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയല്‍ രംഗത്തെത്തിയതോടെയാണ് താരത്തിന്റെ തലവര മാറിയത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന അടുത്തിടെയാണ് രണ്ടാമതും വിവാഹം കഴിച്ചത്. പണമില്ലാതായപ്പോള്‍ ആരും ഇല്ലാതായി എന്നായിരുന്നു നടി പറഞ്ഞത്. മുന്‍പ് മറ്റുള്ളവര്‍ പറയുന്നത് കേട്ടായിരുന്നു ജീവിതം. ഇപ്പോള്‍ അങ്ങനെ അല്ലെന്ന് താരം പറയുന്നു. തന്റെ പെണ്‍മക്കള്‍ക്ക് വേണ്ടിയാണ് രണ്ടാമതും വിവാഹം കഴിച്ചതെന്നും അവരുടെ അഷ്ടമായിരുന്നു തന്റെ വിവാഹമെന്നും താരം പറഞ്ഞിരുന്നു. 2020 ല്‍ ആയിരുന്നു യമുന രണ്ടാമതും വിവാഹം കഴിച്ചത്. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായ ദേവന്‍ ആണ് യമുനയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം യമുന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സിനിമകളിലെ അമ്മ വേഷത്തെ കുറിച്ച് താരം പറഞ്ഞ…

Read More

നിന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ഞാന്‍ ആഗ്രഹിക്കുന്നു…എനിക്കത് ആസ്വദിക്കണം ! ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി

ഹിന്ദി ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ നടിയാണ് സുര്‍വീണ്‍ ചൗള. കന്നട, തെലുങ്ക്, പഞ്ചാബി, ഹിന്ദി ചിത്രങ്ങളില്‍ എല്ലാം സുര്‍വീണ്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറയുകയാണവര്‍. മുമ്പ് കൊടുത്ത ഒരു അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഹിന്ദി ടെലിവിഷന്‍ സീരയലുകളിലൂടെ ആണ് സുര്‍വീണ്‍ അഭിനയ രംഗത്തെ എത്തുന്നത്. ആദ്യമൊക്കെ കുഴപ്പമൊന്നും ഇല്ലാതെ നല്ല രീതിയില്‍ മുന്നോട്ട് പൊയെങ്കിലും പിന്നീട് തനിക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നെന്ന് സുര്‍വീണ്‍ പറയുന്നു. മൂന്ന് തവണയാണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നതെന്നും അതും സൗത്തിലേക്ക് വന്നതിന് ശേഷമായിരുന്നു രണ്ടനുഭവങ്ങളെന്നും താരം പറയുന്നുണ്ട്. തന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പ്രമുഖ സംവിധായകനെ കുറിച്ച് വെളിപ്പെടുത്തിയ സുര്‍വീണ്‍ പിന്നീട് ദക്ഷിണേന്ത്യയിലെ പ്രശസ്തനായ, ദേശീയ പുരസ്‌കാര ജേതാവായ ഒരു സംവിധായകനും തന്നെ മോശമായി സമീപിച്ചിട്ടുണ്ടെന്ന്…

Read More

ഞാന്‍ ഒളിച്ചോടിയതിനു ശേഷം നാണക്കേട് കാരണം അച്ഛനും അമ്മയും വീടിനു പുറത്തിറങ്ങിയിരുന്നില്ല ! അനിയത്തിയും അപമാനം നേരിട്ടു; തുറന്നു പറച്ചിലുമായി നടി ശ്രീക്കുട്ടി…

മലയാളി യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ഒരു സീരിയലായിരുന്നു ഓട്ടോഗ്രാഫ്. കൗമാരക്കാരെ ഉള്‍പ്പടെ സീരിയല്‍ പ്രേമികളാക്കാന്‍ സാധിച്ച സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ഈ സീരിയലിലൂടെ ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്യാംഗും ഏറെ പ്രശസ്തമായി. ഈ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നിരവധി പുതുമുഖങ്ങളില്‍ ഒരാളാണ് ശ്രീക്കുട്ടി. തന്റെ വിവാഹശേഷം അഭിനയ ലോകം ഉപേക്ഷിച്ച ശ്രീക്കുട്ടി ഇപ്പോള്‍ വീണ്ടും അഭിനയ ലോകത്ത് സജീവമാണ്. പത്ത് വര്‍ഷം മുന്‍പാണ് ശ്രീക്കുട്ടി കാമറാമാന്‍ മനോജ് കുമാറിനെ വിവാഹം ചെയ്തത്. ഒളിച്ചോടിയായിരുന്നു ഇവരുടെ വിവാഹം. ഇതോടെ ഏറെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ മകള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശ്രീക്കുട്ടിയും മനോജും. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് ശ്രീക്കുട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒളിച്ചോട്ട വിവാഹത്തെ കുറിച്ചായിരുന്നു താരം സംസാരിച്ചത്. തന്റെ…

Read More

യുവനടിയ്ക്ക് വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ പതിവായി അശ്ലീല സന്ദേശം ! 35കാരനെ അറസ്റ്റ് ചെയ്തു…

യുവനടിയെ പതിവായി സാമൂഹിക മാധ്യമങ്ങളിലൂടെ ശല്യം ചെയ്ത 35കാരന്‍ പിടിയില്‍. സബര്‍ബന്‍ സ്വദേശിയായ യുവാവിനെയാണ് മുംബൈയിലെ അന്ധേരി േെപാലീസ് അറസ്റ്റ് ചെയ്തത്. ബംഗാളി, ഹിന്ദി വെബ് സീരീസുകളില്‍ അഭിനയിച്ച നടിയെ ഇയാള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ശല്യപ്പെടുത്തി വരികയായിരുന്നതായി പോലീസ് പറഞ്ഞു. അടുത്തിടെ ആരാധകരുമായി ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ അജ്ഞാതനായ ഒരാള്‍ നടിക്ക് അശ്ലീല സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് അയാളെ ബ്ലോക്ക് ചെയ്തെങ്കിലും ഇന്‍സ്റ്റഗ്രാം വഴി സന്ദേശങ്ങള്‍ അയക്കല്‍ തുടര്‍ന്നു. പിന്നീട് നടിയെയും ഭര്‍ത്താവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ട്വിറ്ററിലും ടാഗ് ചെയ്യാന്‍ തുടങ്ങിയതായി പോലീസ് പറഞ്ഞു. അടുത്തിടെ നടിയുടെ നമ്പര്‍ നേടിയെടുത്ത് ഇയാള്‍ അവരെ വിളിക്കാന്‍ തുടങ്ങിയതായും അശ്ലീല മെസേജുകള്‍ അയച്ചതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് നടി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Read More

സംവിധായകന്‍ സ്വന്തം ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ചിരിക്കുന്നു ! കാറിലിരുന്നും ഇതേ അശ്ലീലം കേള്‍ക്കണം; പ്രതികരിച്ചപ്പോള്‍ സീരിയലില്‍ നിന്ന് പുറത്താക്കിയെന്ന് മഹിമ…

ഒരു കാലത്ത് മലയാള സിനിമ, സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടിയായിരുന്നു മഹിമ. ഇപ്പോഴിതാ ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയില്‍ പങ്കെടുക്കുന്ന വേളയില്‍ നടി നടത്തിയ തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. തുടക്കം മുതല്‍ ഈ നിമിഷം വരെയും മോശമായ അനുഭവങ്ങളാണ് തനിക്ക് ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടായതെന്നാണ് മഹിമയുടെ വെളിപ്പെടുത്തല്‍. മഹിമയുടെ വാക്കുകള്‍ ഇങ്ങനെ…മെഗാ സീരിയലുകളും, സിനിമകളും എല്ലാം ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ വലിയ സിനിമകള്‍ ഒന്നും വന്നില്ല. ഓഫറുകള്‍ ഒരുപാട് വരുന്നുണ്ടായിരുന്നു. പക്ഷെ കഥാപാത്രത്തെ കുറിച്ചും, പെയ്മന്റ്നെ കുറിച്ചും സംസാരിച്ച് കഴിഞ്ഞാല്‍ പിന്നെ അവര്‍ ആവശ്യപ്പെടുന്നത് അഡ്ജസ്റ്റ്മെന്റാണ്. സിനിമ ചെയ്യാം, അഡ്ജസ്റ്റ്മെന്റിന് താത്പര്യം ഇല്ല എന്ന് പറഞ്ഞാല്‍ പിന്നെ നമ്മളോട് ശത്രുക്കളെ പോലെ പെരുമാറും. അമ്മ, അച്ഛന്‍ ബന്ധം എന്താണെന്ന് പോലും അറിയില്ല. സംവിധായകന്‍ സ്വന്തം ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ചിരിക്കുന്നു, അത് കേട്ട്…

Read More

നാട്ടിൽ ട്രോളായി, തമിഴിൽ ഭാഗ്യമായി..! മഞ്ജിമ പറയുന്നു…

ഒരു വടക്കൻ സെൽഫിയിൽ ചാൻസ് ചോദിച്ച് വാങ്ങിയതാണ്. ഡിഗ്രിക്ക് പഠിക്കുമ്പോൾ സിനിമകളിലേക്ക് അവസരങ്ങൾ വന്നിരുന്നെങ്കിലും അതെല്ലാം വേണ്ടെന്ന് വച്ചു. എന്നാൽ അവസാനം ഇതുതന്നെയാണ് എനിക്ക് വേണ്ടതെന്ന് തോന്നിയപ്പോൾ വിനീതിനോട് അവസരം ചോദിച്ചു വാങ്ങുകയായിരുന്നു. സിനിമയിലെ കരച്ചിൽസീൻ ട്രോളായെങ്കിലും എനിക്ക് ഗുണം ചെയ്‌തു. വളരെ ആത്മാർഥമായിട്ടാണ് അത് ചെയ്തത്. ഒരുപക്ഷേ, കുട്ടിമഞ്ജിമയുടെ ഇമേജ് ഉള്ളതുകൊണ്ടാകും അതു ട്രോളായത്. സിനിമ റിലീസായശേഷം തിയറ്റർ ഉടമകളുടെ ആവശ്യപ്രകാരം ആ സീൻ നീക്കാമോ എന്നു വിനീതിനോട് ചിലർ ചോദിച്ചിരുന്നു. നാട്ടിൽ അങ്ങനെയാണെങ്കിലും തമിഴിൽ ആ സീനാണ് ഭാഗ്യം തന്നത്. സിനിമയുടെ ട്രെയ്‌ലർ കണ്ട് ഗൗതം മേനോൻ എന്‍റെ നമ്പർ വാങ്ങിയെന്ന് വിനീതേട്ടൻ പറഞ്ഞപ്പോൾ പറ്റിക്കുകയാണെന്നാണ് കരുതിയത്. പിന്നെയൊരു ദിവസം മാളിൽ നിൽക്കുമ്പോൾ സാറിന്‍റെ കോൾ വന്നു. ഓഡിഷനു വേണ്ടി ചെല്ലാൻ. നാട്ടിൽ കരച്ചിൽ ട്രോളായെങ്കിലും അതാണ് തമിഴിൽ ഭാഗ്യമായത്. -മഞ്ജിമ

Read More

ഏവിയേഷന്‍ ഇന്‍സ്ട്രക്ടറില്‍ നിന്നും നടിയിലേക്ക് ! ആ യാത്ര വിശദീകരിച്ച് മലയാളികളുടെ പ്രിയ താരം…

മലയാളി സീരിയല്‍ പ്രേമികളുടെ ഇഷ്ടതാരമാണ് നടി നാസില നസറുദ്ദീന്‍. അനിയത്തി പ്രാവ് എന്ന പരമ്പരയിലൂടെയാണ് നാസില പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയത്. ഈ സീരിയലില്‍ അര്‍ച്ചിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലിലെ അര്‍ച്ചിത എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. നാസിലയുടെ ആദ്യ പരമ്പരയാണിത്. തന്റെ ആദ്യ കഥാപാത്രം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെന്നത് നാസിലയെ സംബന്ധിച്ചിടത്തോളം അഭിമാനമാണ്. സോഷ്യല്‍മീഡിയയിലും സജീവമാണ് നാസില. ഇന്‍സ്റ്റഗ്രാമില്‍ നാസില ചെയ്ത വീഡിയോകള്‍ എപ്പോഴും വൈറലാവാറുമുണ്ട്. അങ്ങനെയാണ് മിനിസ്‌ക്രീനില്‍ അവസരം ലഭിച്ചതും. ഇപ്പോഴിതാ താന്‍ സീരിയലില്‍ എത്തിയതിനെക്കുറിച്ചും അര്‍ച്ചിത എന്ന കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് നാസില. താന്‍ ഒരു ഏവിയേഷന്‍ ഇന്‍സ്ട്രക്ടറായിരുന്നുവെന്ന് നാസില പറയുന്നു. സോഷ്യല്‍മീഡിയയില്‍ ഷോര്‍ട് വീഡിയോകള്‍ ചെയ്തിരുന്നുവെന്നും അങ്ങനെയാണ് അനിയത്തി പ്രാവിലേക്ക് അവസരം ലഭിച്ചതെന്നും ഈ സീരിയല്‍ കൂടാതെ സമ്മതം എന്ന സീരിയലില്‍ താന്‍ ഒരു കഥാപാത്രത്തെ…

Read More

മകളേക്കാള്‍ പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം സ്ഥിരമായി അഭിനയിക്കുന്നതിന്റെ ഗുട്ടന്‍സ് വെളിപ്പെടുത്തി കമല്‍ഹാസന്‍…

ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനാളില്ലാത്ത താരമാണ് ഉലകനായകന്‍ കമല്‍ഹാസന്‍. എന്തും ഏതും വഴങ്ങുന്ന ഒരു ഓള്‍റൗണ്ടര്‍ എന്ന് താരത്തെ വിശേഷിപ്പിക്കാം. ദശാവതാരം എന്ന ചിത്രത്തില്‍ 10 വ്യത്യസ്ത വേഷങ്ങളില്‍ എത്തിയാണ് കമല്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചത്. പ്രണയ നായകനായും ആക്ഷന്‍ ഹീറോയായും ക്യാരക്ടര്‍ വേഷങ്ങളിലും എല്ലാം എന്നും വിസ്മയം ആണ് കമല്‍ ഹാസന്‍. ഇടയ്ക്ക് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും വീണ്ടും സിനിമയിലേക്ക് തന്നെ അദ്ദേഹം തിരിച്ചെത്തി. അടുത്തിടെ ഇറങ്ങിയ അദ്ദേഹത്തിന്റെ വിക്രം എന്ന ചിത്രം സര്‍വ്വകാല വിജയം ആണ് നേടിയിരിക്കുന്നത്. അതേ സമയം താന്‍ ഏറെയും പ്രായം കുറഞ്ഞ നടിമാര്‍ക്ക് ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ച മുമ്പ് ഒരിക്കല്‍ കമല്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആയി മാറുന്നത്. അദ്ദേഹത്തിന്റെ നായികമാര്‍ക്ക് പ്രായം തീരെ കുറവാണെന്ന് പലകോണുകളില്‍ നിന്നും വിമര്‍ശനം…

Read More