മഞ്ഞുകാലത്തെ ഭക്ഷണം; ചുക്കു കാപ്പി, ഗ്രീൻടീ, ഇഞ്ചി ചേർത്ത ചായ

തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. ചായ തയാറാക്കുന്പോൾചുക്ക് കാപ്പി, ഗ്രീന്‍ടീ, ഇഞ്ചി, പുതിന, തേന്‍ എന്നിവ ചേര്‍ത്ത ചായ വളരെ നല്ലതാണ്. സൂപ്പ് കഴിക്കാംമാംസം, പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പുകള്‍ മഞ്ഞുകാലത്ത് മികച്ച ഭക്ഷണമാണ്.ഇറച്ചി വാങ്ങുന്പോൾ…ഏത് പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചിവര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം. എല്ലുകളു‌ടെ ആരോഗ്യത്തിന്തണുപ്പുകാലാവസ്ഥ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥിയുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുള്ളോടുകൂടിയ മത്സ്യം, മുട്ട, ഇലക്കറികള്‍, എള്ള് എന്നിവ നല്ലത്. തൈരിലെ ബാക്ടീരിയതൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒന്നോ രണ്ടോ കപ്പ് തൈരോ മോരോ ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്താം. വറുത്തതും പൊരിച്ചതും കുറയ്ക്കണംവറുത്തുപൊരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഞ്ചസാര കൂടുതലായി ചേര്‍ന്ന ആഹാരങ്ങള്‍…

Read More

എന്താണ് ചെങ്കണ്ണ്; രോഗ ലക്ഷണങ്ങൾ അറിയാം; ചികിത്സ വൈകിയാൽ…

കാലാവസ്ഥാ വ്യതിയാനവും അനാരോഗ്യ ജീവിത സാഹചര്യവും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഗുരുതരരോഗങ്ങള്‍ക്കും കാരണമാകുന്നു. ഈയിടെയായി ആളുകള്‍ക്കിടയില്‍ ചെങ്കണ്ണ് രോഗം പിടിപെടുന്നത് വര്‍ധിച്ചിട്ടുണ്ട്. നിരവധിപേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിയെത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണു രോഗികള്‍ കൂടുതലായും എത്തുന്നത്. സ്വയംചികിത്സ വേണ്ടനേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ് എന്നിവയാണു രോഗകാരികൾ. ഈ രോഗം പകരുന്നതിനാല്‍ വീട്ടിലെ ഒരാള്‍ക്ക് ബാധിച്ചാല്‍ മറ്റുള്ളവര്‍ക്കും പെട്ടെന്നു പിടിപെടാന്‍ സാധ്യതയുണ്ട്. കൃത്യസമയത്തു തന്നെ ചികിത്സ ലഭിച്ചാല്‍ മൂന്നുനാലു ദിവസം കൊണ്ട് രോഗം മാറും. എന്നാല്‍ സമയോചിതമായ ചികിത്സ ലഭിക്കാതെ പോയാല്‍ കാഴ്ച നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനത്താല്‍ രോഗം പടരാനുള്ള സാധ്യത കൂടുതലായതിനാല്‍ കരുതല്‍ അത്യാവശ്യമാണ്. ലക്ഷണങ്ങൾകണ്ണിനു ചൂട്, കണ്ണുകള്‍ക്കു ചൊറിച്ചില്‍, കണ്‍പോളകള്‍ക്കു തടിപ്പ്, തലവേദന, കണ്ണുകളില്‍ ചുവപ്പുനിറം, പീള കെട്ടല്‍, പ്രകാശം അടിക്കുന്പോള്‍ അസ്വസ്ഥത, ചിലര്‍ക്കു വിട്ടുവിട്ടുള്ള പനി തുടങ്ങിയവയാണ് ചെങ്കണ്ണ് രോഗത്തിന്‍റെ…

Read More

മഞ്ഞുകാലത്തെ ഭക്ഷണം; ഭക്ഷണ രീതിയില്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്.തണുപ്പുകാലം ചര്‍മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. വിറ്റാമിന്‍ എ, സി, ഇ, ഇരുന്പ്‍വിറ്റാമിന്‍ എ, സി, ഇ, ഇരുന്പ്‍, ആന്‍റിഓക്‌സിഡന്‍റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം. കടുംനിറത്തിലുള്ള പഴങ്ങൾകടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്‍റിഓക്‌സിഡന്‍റുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്. ഓറഞ്ച്, സ്‌ട്രോബറി, മാമ്പഴംവിറ്റാമിന്‍ സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്, സ്‌ട്രോബറി, മാമ്പഴം. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. കിഴങ്ങുവർഗങ്ങൾതണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗങ്ങള്‍. ജലദോഷം കുറയ്ക്കാൻകുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും. ഉണങ്ങിയ പഴങ്ങൾ കഴിക്കാംഉണങ്ങിയ പഴങ്ങള്‍ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്.…

Read More

കഴുത്ത് വേദനയ്ക്ക് പരിഹാരം വെളുത്തി; ഇങ്ങനെയൊന്നു ചെയ്ത് നോക്കൂ…

വ്യായാമത്തിലൂടെ നട്ടെല്ല് കൂടുതൽ പ്രവർത്തനക്ഷമമാകും. നടത്തം, നീന്തൽ, സൈക്കിളിംഗ് എന്നിവ സുരക്ഷിതവും ഫലപ്രദവുമായ വ്യായാമങ്ങളാണ്. കൈവിരലുകൾ മടക്കുകയും നിവർത്തുകയും ചെയ്യുക . മണിബന്ധം ഇരുവശങ്ങളിലേക്കും കറക്കുക. കൈമുട്ടുകൾ മടക്കുകയും നിവർത്തുകയും ചെയ്യുക. ചുമലിലെ സന്ധികൾ ചലിക്കുന്ന രീതിയിൽ കൈകൾ മുന്നോട്ടും പിന്നോട്ടും കറക്കുക. കഴുത്തിലെ പേശികൾക്ക് അയവ് ലഭിക്കാൻ തല ഇരുവശങ്ങളിലേക്കും പിന്നോട്ടും ചലിപ്പിക്കാം. ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത്തക്കാളി, കാരറ്റ്, കാബേജ്, മുള്ളങ്കി, ഇലക്കറികൾ, കോളിഫ്ളവർ എന്നിവ ഫലപ്രദമാണ്. പഴങ്ങൾ കഴിക്കുന്നതും നല്ലതാണ്. കൊഴുപ്പ്, മസാല, വറുത്ത പദാർഥങ്ങൾ, മൈദ, എണ്ണപ്പലഹാരങ്ങൾ, പച്ചമോര്, തൈര്, ചോക്ലേറ്റ്, കോള പാനീയങ്ങൾ, പുകയില, മദ്യം എന്നിവ ഒഴിവാക്കുകയാണു നല്ലത്. കഴുത്തുവേദനയ്ക്ക് പരിഹാരം* കഴുത്തുവേദനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വെളുത്തുള്ളി ഫലപ്രദമാണെന്ന് ബോധ്യമായിട്ടുണ്ട്. മൂന്നോ നാലോ വെളുത്തുള്ളി അല്ലി തൊലികളഞ്ഞ് കഴുകി വേവിച്ച് ഏതെങ്കിലും ഒരുനേരത്തെ ആഹാരത്തോടൊപ്പം ചവച്ച് കഴിക്കാവുന്നതാണ്. * പത്ത് അല്ലി വെളുത്തുള്ളി…

Read More

സ്വയംചികിത്സയിലെ അപകടങ്ങൾ; കാരണമന്വേഷിക്കാതെ ചുമയ്ക്കു മരുന്നു കഴിച്ചാൽ…

 ലക്ഷണങ്ങൾ സേർച്ച് ചെയ്ത് ഓൺലൈനിൽ രോഗം നിർണയിച്ച്, ഓൺലൈനിൽതന്നെ മരുന്നും വാങ്ങിക്കഴിച്ച് സ്വയംചികിത്സകരാകുന്നവരും കുറവല്ലെന്നറിയാമല്ലോ? വാട്സ്ആപ്പ് വൈദ്യം പരീക്ഷിച്ച് രോഗചികിത്സയെ വിലയിരുത്തുന്നവരും അനാവശ്യ ചികിത്സയുടെ പുറകേപോകുന്നവരുമുണ്ട്. രോഗിക്കുള്ള ലക്ഷണങ്ങൾ ഏത് രോഗത്തിന്‍റെ സാന്നിധ്യവുമായാണ് ബന്ധപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കാൻ വിദഗ്ധനായ ഡോക്ടർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ ചുമയ്ക്കുള്ള കാരണമന്വേഷിക്കാതെ മരുന്ന് കഴിച്ചാൽ ചുമ വർധിക്കാനും, ഒരുപക്ഷേ പ്രമേഹം കാരണമുണ്ടായ ചുമയായിരുന്നു അതെങ്കിൽ, അത് മനസിലാക്കാതെ ഉപയോഗിച്ച മരുന്നു കാരണം പ്രമേഹം വർധിക്കുവാനും ഇടയാക്കും. പനിക്കു ‘പനിഗുളിക’ മതിയോ?ജലദോഷം, പനി, ശരീരവേദന, തലവേദന തുടങ്ങിയ പല ലക്ഷണങ്ങളും ജലദോഷപ്പനി, പകർച്ചപ്പനി, ഡെങ്കിപ്പനി, കൊറോണ തുടങ്ങിയവയിൽ ഏത് വേണമെങ്കിലും ആകാമല്ലോ?പനിയുടെ പുറകേ മാത്രം അന്വേഷണം വ്യാപിപ്പിക്കുന്നവർ ജലദോഷത്തിനാണോകോവിഡിനാണോ ചികിത്സിക്കേണ്ടതെന്ന് സംശയത്തിലാകും. അത്രമാത്രം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ വളരെ നിസാരമായിട്ടാണ് പലരും മനസിലാക്കുകയും ചികിത്സയിലേക്കു പോകുകയും ചെയ്യുന്നത്. അതുകൊണ്ട്തന്നെയാണ് “പനിയ്ക്ക് പനിഗുളിക”എന്ന രീതി ശരിയല്ലെന്ന് മനസിലാക്കണമെന്ന്…

Read More

സിഒപിഡി രോഗികളുടെ ശ്രദ്ധയ്ക്ക് ; ഇൻഹേലർ ശരിയായ രീതിയിൽ ഉപയോഗിക്കാം

ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഗുരുതര രോഗമാണ് ക്രോണിക്ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒപിഡി). പുകവലി, കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകൾ, പാരന്പര്യഘടകങ്ങൾ എന്നിവയും രോഗകാരണങ്ങളിലുണ്ട്.സിഒപിഡി സങ്കീർണമായാൽ* ശ്വാസകോശ അണുബാധ * ഹൃദ്രോഗങ്ങൾ *ശ്വാസകോശധമനികളിൽ ഉയർന്ന രക്തസമ്മർദം * വിഷാദരോഗം….എന്നിവയ്ക്കു സാധ്യത. ഇൻഹേലർ ഉപയോഗംഇൻഹേലർ ഉപയോഗം വളരെ പ്രാധാന്യമുള്ളതാണ്. അതു ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നത് എന്നുള്ളത് കൃത്യമായ ഇടവേളകളിൽ വിലയിരുത്തപ്പെടേണ്ടതുമാണ്. ആരോഗ്യകരവും പോഷകസന്പന്നവുമായ ഭക്ഷണക്രമം നിർദേശിക്കപ്പെട്ടിട്ടുള്ള അളവിൽ ബോഡി മാസ് ഇൻഡക്സ് നിലനിർത്തേണ്ടതു പ്രധാനം. പോഷകക്കുറവുള്ള രോഗികൾക്ക് പോഷകസമൃദ്ധമായ ആഹാരം നലകുന്നത് ശ്വാസകോശപേശികൾ ദൃഢമായി സൂക്ഷിക്കുന്നതിനും ജീവിതഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. രോഗപ്രതിരോധം * പുകവലി പൂർണമായും ഒഴിവാക്കുക* പൊടി, പുക എന്നിവയിൽ നിന്ന് അകന്നുനിൽക്കുക* പുക ശ്വസിക്കേണ്ടിവരുന്ന ജോലികൾ ചെയ്യുന്നവർ സുരക്ഷാകവചങ്ങൾ ഉപയോഗിക്കുക.* പാകം ചെയ്യുന്നതിനായി എൽപിജി, ബയോഗ്യാസ്, സൗരോർജം എന്നിവ ഉപയോഗിക്കുക. ശ്വസന വ്യായാമം ശ്വാസകോശം ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം…

Read More

മദ്യപാനവും പുകവലിയും നിങ്ങൾക്ക് ഉണ്ടോ? എങ്കിൽ നിങ്ങൾ കരുതിയിരിക്കുക…

വിഷാദവും വിഷമകരവുമായ അനുഭവങ്ങളും നെഗറ്റീവ് ചിന്തകളും മറികടക്കാന്‍ ഭക്ഷണംഉപാധിയായി സ്വീകരിക്കുന്ന വ്യക്തിത്വങ്ങള്‍ ഉണ്ട്. ചില മാനസിക വൈകല്യങ്ങള്‍ അമിതവണ്ണത്തിനു കാരണമാകുന്നു. മദ്യപാനം, പുകവലിചുരുങ്ങിയ സമയം കൊണ്ട് നിയന്ത്രണം വിട്ട പോലെ വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന സ്വഭാവത്തെയാണ് ബിൻജ് ഈറ്റിംഗ് സിൻഡ്രോം (Binge-eating syndrome) എന്നു പറയുന്നത്. അമിതവണ്ണക്കാരില്‍ 19% മുതല്‍ 66% വരെ വിഷാദരോഗമുള്ളവരായി പഠനങ്ങള്‍ തെളിയിക്കുന്നു. അമിതവണ്ണം വിഷാദരോഗത്തിനും വിഷാദരോഗം അമിതവണ്ണത്തിനും കാരണമായേക്കാം. മദ്യപാനവും പുകവലിയും അമിത വണ്ണത്തിന് കാരണമാണ്. പ്രതിരോധത്തിന് മൂന്ന് വഴികൾ80% വരുന്ന ഹൃദയസംബന്ധമായ രോഗങ്ങളും ഡയബറ്റിസ് മെലിറ്റസും 40% കാന്‍സര്‍ രോഗങ്ങളും മൂന്നു കാര്യങ്ങളിലൂടെ പ്രതിരോധിക്കാം എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം. 1. ആരോഗ്യകരമായ ആഹാരക്രമം(Healthy Diet)\ 2. ശാരീരിക വ്യായാമം(Physical Activity) 3. പുകയില ഉപേക്ഷിക്കൽ (Avoidance of Tobacco)2004-ല്‍ ലോകാരോഗ്യ സംഘടന ഭക്ഷണക്രമവും ശാരീരിക വ്യായാമവും ആരോഗ്യവും…

Read More

ആഴ്ചയിൽ 150 മിനിറ്റ് നടക്കൂ… ഭാവിയിലുണ്ടാകുന്ന ചെലവേറിയ ഗുരുതര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാം

ഇന്ത്യയില്‍ 96% പ്രമേഹരോഗികളിലും ടൈപ്പ് 2 പ്രമേഹരോഗമാണ്. ജീവിതശൈലികളില്‍ (ഭക്ഷണം, വ്യായാമം, സമീകൃത ആഹാരം) മാറ്റം വരുത്തിയാല്‍ പ്രമേഹം നിയന്ത്രിക്കാനും ചിലപ്പോള്‍ സുഖപ്പെടുത്താനും സാധിച്ചേക്കും. പ്രമേഹം രോഗം നിയന്ത്രണവിധേയമാണെങ്കില്‍ ചികിത്സാ ചെലവ് ചുരുക്കാനും ഭാവിയിലുണ്ടാകുന്ന ചെലവേറിയ ഗുരുതര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കുന്നു. രോഗനിയന്ത്രണംരോഗം, രോഗ കാരണങ്ങള്‍, സങ്കീര്‍ണതകള്‍, രോഗലക്ഷണങ്ങള്‍, ചികിത്സാ നിര്‍ണയം, ചികിത്സാ രീതികള്‍, ജീവിതശൈലികള്‍ എന്നിവയെപ്പറ്റി രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഹെല്‍ത്ത് ജീവനക്കാര്‍ക്കും നല്ല വിജ്ഞാനം അത്യന്താപേക്ഷിതം. നിരന്തര ബോധവത്കരണം കൊണ്ട് രോഗ നിയന്ത്രണവും രോഗപ്രത്യാഘാതങ്ങളും രോഗനിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്ന് പല രാജ്യങ്ങളിലും നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. ദുർമേദസ് അപകടംദുര്‍മേദസ് ഇന്ത്യയില്‍ കൂടിവരികയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ 5.24%വും സ്ത്രീകളില്‍ 7%വും 2030 ല്‍ ദുര്‍മേദസുള്ളവരായിരിക്കുമത്രെ. 5 – 9 വയസ്സുള്ള കുട്ടികളില്‍ 10 – 8%വും 10 – 19…

Read More

കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്; പ്രേമേഹ അനുബന്ധപ്രശ്നങ്ങൾ അവഗണിക്കരുത്

ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ പ്രധാന കാരണമാണ് പ്രമേഹം.വൃക്ക തകരാർ കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, യോനീവരൾച്ച, ഉണങ്ങാത്ത മുറിവുകൾ എന്നിവയും അനുബന്ധ പ്രശ്നങ്ങളായി ഉണ്ടാകാം. അസ്ഥിവേദനപ്രമേഹരോഗികളിൽ വിറ്റാമിൻ സി,ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേദനയും ഉണ്ടാകും. കോവിഡ്…ജാഗ്രത തുടരണംകോവിഡ് ബാധിച്ചു മരിച്ചവരിൽ കൂടുതൽ പേരും പ്രമേഹരോഗികളാണ് എന്നത് ശ്രദ്ധേയമാണ്. അതിനാൽ പ്രമേഹരോഗികൾ കോവിഡിനെതിരെ അതീവ ജാഗ്രത പുലർത്തണം. പ്രമേഹം സങ്കീർണമാകുന്നത്…പ്രമേഹമുള്ളവർക്ക് കോവിഡ് 19 അണുബാധയുണ്ടായാൽ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവിൽ വ്യതിയാനമുണ്ടാകുന്നതു കൊണ്ട് പ്രമേഹരോഗത്തിന്‍റെ സങ്കീർണതകൾ വർധിക്കാൻ സാധ്യതയുണ്ട്. ഗ്ലൂക്കോസ് നില ശ്രദ്ധിക്കുക * പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് പതിവായി നിരീക്ഷിക്കുക. ഭക്ഷണം ക്രമീകരിക്കാം* ഭക്ഷണം ക്രമീകരിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും മരുന്നുകൾ കഴിക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രിക്കുക. ശ്വാസംമുട്ടൽഅവഗണിക്കരുത്* പനി,ചുമ, ശ്വാസോച്ച്വാസത്തിനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടായാൽ വൈദ്യസഹായം തേടുക. വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ…

Read More

വിരുദ്ധാഹാരങ്ങൾ ഒരുമിച്ച് കഴിക്കരുത്; രാത്രിയിൽ ഭക്ഷണം കഴിക്കേണ്ടതിങ്ങനെ…

എളുപ്പം ദഹിക്കുന്ന ആഹാരം കഴിക്കണം. ഫ്രൈഡ് റൈസും പൊറോട്ടയും…ദഹിക്കാൻ പ്രയാസമുള്ള ബിരിയാണിയും ഫ്രൈഡ് റൈസും പൊറോട്ടയും അളവ് കുറച്ചേ കഴിക്കാവൂ. രാത്രിയിൽ പ്രത്യേകിച്ചും. ശീലമില്ലാത്ത ആഹാരം…ഉപയോഗിച്ച് പരിചയമില്ലാത്ത ആഹാരമാണെങ്കിൽ അല്പം മാത്രം കഴിക്കുക. ആവിയിൽ പുഴുങ്ങിയത്ആവിയിൽ പുഴുങ്ങുന്ന അട, പുട്ട്, ഇടിയപ്പം എന്നിവ നല്ലത്. എന്നാൽ, ഉഴുന്ന് ചേർന്ന ഇഡലി ദഹിക്കാൻ അത്ര എളുപ്പമല്ല. ആഹാരം കഴിക്കേണ്ടത്…രാവിലെ 9 മണിക്ക് മുമ്പും ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പും രാത്രി കിടക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പും ആഹാരം കഴിക്കണം. പതിയെ നടക്കാംഭക്ഷണം കഴിച്ച ഉടൻ കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുത്. എന്നാൽ കുറച്ചുനേരം നടക്കാം. അത് വേഗത്തിൽ പാടില്ല. ക്ഷീണം തോന്നിയാൽഭക്ഷണം കഴിച്ച ശേഷം ക്ഷീണം തോന്നിയാൽ ചെറുതായൊന്ന് മയങ്ങാം. അത് അര മണിക്കൂറിൽ കൂടരുത്. വിരുദ്ധാഹാരങ്ങൾ….ഒരുമിച്ച് കഴിക്കരുത്. പലതരം മാംസങ്ങൾ, മാംസവും മീനും, പാലും മീനും, പാലും പഴവും മാംസവും…

Read More