ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് അക്കാര്യം ആളുകള്‍ അറിഞ്ഞത് ! ഭയങ്കര ത്രില്ലില്‍ ആയിരുന്നുവെന്ന് ഐശ്വര്യ സുരേഷ്…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കന്യാദാനം. നടി ഐശ്വര്യ സുരേഷ് പ്രശസ്തയായത് ഈ പരമ്പരയിലൂടെയാണ്. ഇപ്പോഴിതാ താരം തന്റെ വിവാഹവിശേഷം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഐശ്വര്യ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാഹം കഴിഞ്ഞ കാര്യം പ്രേക്ഷകര്‍ പോലും അറിഞ്ഞത്. ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു താരത്തിന്റേത്. ആഭരണങ്ങളില്‍ മുങ്ങി കുളിച്ചുനില്‍ക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇതോടെ വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സീരിയലിനെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഐശ്വര്യ. സീരിയലിലേക്ക് വരുമ്പോള്‍ തനിക്ക് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ലെന്നും ത്രില്ലില്‍ ആയിരുന്നുവെന്നും ജിഷിന്‍ ചേട്ടനൊപ്പമായിരുന്നു അഭിനയിക്കേണ്ടത് എന്നറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷം തോന്നിയെന്നും ഐശ്വര്യ പറയുന്നു. ജിഷിന്‍ ചേട്ടന്‍ ഏത് സീന്‍ കൊടുത്താലും വളരെ നാച്ചുറലായി ചെയ്യും. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചേട്ടന്‍ കൂടെ അഭിനയിക്കുന്നത് കൊണ്ട് തനിക്ക് നന്നായി അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു. വിവാഹം…

Read More

ഇപ്പോള്‍ ഞാനും അവനും മുടിഞ്ഞ പ്രേമത്തിലാ…വിവാഹം ഉറപ്പിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അസ്ല മാര്‍ലി…

സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അസ്ല മാര്‍ലി എന്ന ഹില. യൂട്യൂബ് ചാനലിലൂടെയാണ് അസ്ല പ്രശസ്തയായത്. തന്റെ യൂട്യൂബ് ചാനലില്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് അസ്ല കൂടുതലും സംസാരിക്കാറുള്ളത്. ഒട്ടുമിക്ക സ്ത്രീകളും അറിയാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ തുറന്നു ചോദിക്കാന്‍ മടിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചാണ് അസ്ലയുടെ ഒട്ടുമിക്ക വീഡിയോകളും. അടുത്തിടെ തന്റെ ബ്രേക്കപ്പിനെ കുറിച്ചും അസ്ല സംസാരിച്ചിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ വരനെ അന്വേഷിക്കുകയാണെന്നും പെട്ടെന്ന് തന്നെ കല്യാണമുണ്ടാകുമെന്നും കഴിഞ്ഞ വീഡിയോയില്‍ അസ്ല പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പെണ്ണുകാണല്‍ വിശേഷങ്ങളാണ് താരം പുതിയ വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്. സന്തോഷം കൊണ്ട് തനിക്ക് ഇരിക്കാന്‍ പറ്റുന്നില്ലെന്നും ഇതൊരു അറേഞ്ച്ഡ് മാരേജ് ആണെന്നും പെണ്ണുകാണലിന് ചെക്കന്‍ വന്നിട്ടില്ലെന്നും അവന്‍ ജോലി സ്ഥലത്താണുള്ളതെന്നും അസ്ല വീഡിയോയില്‍ പറയുന്നു. കുറച്ച് ദൂരെയാണ് ചെറുക്കന്റെ വീട്. പെണ്ണുകാണലിന് അവന്റെ പപ്പയും മമ്മിയും അനിയത്തിയും അനിയനുമാണ് വന്നതെന്നും അസ്ല…

Read More

അത് ചെയ്ത് എന്നെ തൃപ്തയാക്കുന്ന ആളെ മാത്രമെ വിവാഹം കഴിക്കൂ ! നടി മാളവിക വെയില്‍സ് വിവാഹത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് മാളവിക വെയില്‍സ്. നിവിന്‍ പോളിയുും അജുവര്‍ഗീസും അടക്കമുള്ളവരുടെ ആദ്യ ചിത്രമായ ഈ സിനിമയിലെ മാളവികയുടെ ഗീതു എന്ന നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലര്‍വാടിയ്ക്കു ശേഷം ഏതാനും സിനിമകള്‍ കൂടി ചെയ്‌തെങ്കിലും താരത്തിന്റെ രാശി തെളിഞ്ഞത് സീരിയല്‍ രംഗത്താണ്. പൊന്നമ്പിളി എന്ന പരമ്പരയിലൂടെ സീരിയല്‍ രംഗത്തെത്തിയ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പത്തിലധികം സിനിമകളാണ് മാളവിക അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു താരം. മാളവിക അഭിനയിച്ച നന്ദിനി സീരിയല്‍ മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്തിരുന്നു. നന്ദിനി, അമ്മുവിന്റെ അമ്മ തുടങ്ങിയ പരമ്പരകളിലും മാളവിക അഭിനയിച്ചു. പൊന്നമ്പിളി എന്ന ആദ്യ സീരിയലിലൂടെ തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി നടി മാറിയിരുന്നു. നിരവധി ആരാധകരാണ് താരത്തിനുള്ളത്.…

Read More

വിവാഹമെന്ന സങ്കല്‍പ്പത്തോട് ഒട്ടും യോജിക്കാന്‍ പറ്റുന്നില്ല ! വിവാഹം ഇല്ലാതെ ജീവിക്കാന്‍ പറ്റുന്ന ഒരാള്‍ വന്നാല്‍ ഒരുകൈ നോക്കാമെന്ന് ഹണിറോസ്…

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാള സിനിമയില്‍ അരങ്ങേറിയത്. ഇപ്പോഴിതാ തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖത്തിലാണ് ഹണിയുടെ പരാമര്‍ശം. ഹണിയുടെ വാക്കുകള്‍ ഇങ്ങനെ…’വേറൊരാളുടെ കല്യാണത്തിന് പോകുന്നത് പോലും എനിക്കിഷ്ടമല്ല. എന്തോ ഒരു ഇഷ്ടക്കേടാണ്. കാരണം കാമറയും ആളുകളും ബഹളവുമൊക്കെയായിട്ട് അവര്‍ക്ക് പോലും അത് ആസ്വദിക്കാന്‍ പറ്റാറില്ല. കുറേ പൈസ ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ആളുകളെ വിളിക്കുന്നു, കുറേ ഭക്ഷണം കൊടുക്കുന്നു, ചിലര്‍ പെണ്ണിന് നിറമില്ല, ആഭരണം കുറവാണ്, ചെക്കനെ കാണാന്‍ കൊള്ളില്ല, ഇങ്ങനെ കുറ്റം പറയുന്നവര്‍ വേറെയുണ്ടാവും. ഇതിനിടയില്‍ ചെക്കനും പെണ്ണും വിയര്‍ത്ത് കുളിച്ച് നില്‍ക്കുകയായിരിക്കും. അവരത് എന്‍ജോയ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ വിവാഹമെന്ന സങ്കല്‍പ്പത്തോട് തനിക്കൊട്ടും യോജിക്കാന്‍ സാധിച്ചിട്ടില്ല. നമ്മളെ…

Read More

ഹണിയോട് കല്യാണക്കാര്യം പറയുന്നത് അവള്‍ക്ക് ഇഷ്ടമല്ല ! അത് പറഞ്ഞാല്‍ പിന്നെ അവള്‍ക്ക് എന്നെ കണ്ടുകൂടാ; അമ്മ പറയുന്നതിങ്ങനെ…

മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരില്‍ ഒരാളാണ് ഹണി റോസ്. 2005ല്‍ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാള സിനിമയില്‍ അരങ്ങേറിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു അത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ നായികാവേഷം താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി. പിന്നീട് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമാവാനും നടിയ്ക്കു കഴിഞ്ഞു. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാമിനി എന്ന ലെസ്ബിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഏറെ കൈയ്യടി നേടി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഹണി റോസ് ഉദ്ഘാടന വേദികളിലേയും പ്രിയതാരമാണ്. തന്റെ വിശേഷങ്ങളും ഉദ്ഘാടന ചിത്രങ്ങളും ഒക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യയിലാകെ സജീവമാവുകയാണ് ഹണി റോസ്. തെലുങ്ക് ചിത്രമായ വീര…

Read More

കൈക്കുഞ്ഞുമായി ഭര്‍ത്തൃവീട്ടില്‍ നിന്നും ഇറങ്ങിവന്ന പ്രണയിനിയെ വിവാഹം ചെയ്തു ! നടന്‍ ജനാര്‍ദ്ദനന്റെ ജീവിതത്തില്‍ പിന്നെ സംഭവിച്ചത്…

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് ജനാര്‍ദ്ദനന്‍. വില്ലന്‍ വേഷങ്ങളിലൂടെ തുടങ്ങിയ താരം പിന്നീട് കോമഡി, ക്യാരക്ടര്‍ റോളുകളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറുകയായിരുന്നു. ജനാര്‍ദ്ദനന്‍ എന്ന നടന്റെ കരിയര്‍ ഗ്രാഫ് സംഭവബഹുലമാണ്. സ്ത്രീ പ്രേക്ഷകരുടെ പേടി സ്വപ്നമായിരുന്നു ഒരുകാലത്ത് ജനാര്‍ദ്ദനന്‍. എന്നാല്‍ ഇന്ന് ആ നടനെ സ്ത്രീകള്‍ ഏറെ ഇഷ്ടപെടുന്നു. അതിന് കാരണം അഭിനയത്തിലെ മിതത്വവും ലാളിത്യവും തന്നെയാണ്. സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന കെ മധു ചിത്രം ജനാര്‍ദ്ദനന് വഴിത്തിരിവാകുകയായിരുന്നു. ഇതിനോടകം എഴുന്നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിജയലക്ഷ്മിയാണ് താരത്തിന്റെ ഭാര്യ. ചെറുപ്പം മുതലേ പരിചയമുള്ളവരായിരുന്നു ഇരുവരും. കുഞ്ഞുന്നാളിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു.’ എന്നാല്‍ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല. വിജയലക്ഷ്മിയെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചു. എന്നാല്‍ ആ ദാമ്പത്യ ജീവിതം അധികകാലം മുന്നോട്ട് പോയില്ല. ചില പ്രശ്നങ്ങള്‍ കാരണം അവള്‍ വീട്ടിലേക്ക തിരിച്ചെത്തി. അപ്പോഴേക്കും…

Read More

വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായി ! അപമാനം ഭയന്ന് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു; പിന്നെ വീണ്ടെടുത്തു…

മാനഹാനി ഭയന്ന് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ ഒടുവില്‍ മാതാപിതാക്കള്‍ വീണ്ടെടുത്തു. ഡിഎന്‍എ പരിശോധനകള്‍ അടക്കമുള്ള നടപടികള്‍ക്കു ശേഷമാണ് കുഞ്ഞിനെ കൈമാറിയത്. വിവാഹത്തിനു മുമ്പ് യുവതി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് അപമാനം ഭയന്ന് മാതാപിതാക്കള്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ് കഴിഞ്ഞത്. വിവാഹം നടക്കുമ്പോല്‍ യുവതി എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്ത് വാടക വീടെടുത്ത് താമസമാക്കി. മെയിലായിരുന്നു കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ജൂലൈ 17ന് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ദമ്പതികള്‍ കുഞ്ഞിനെ വീണ്ടെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Read More

മക്കള്‍ ഉപേക്ഷിച്ച 70കാരനും 65കാരിയും വിവാഹിതരായി ! നവദമ്പതികള്‍ക്ക് ആശംസയുമായി സോഷ്യല്‍ മീഡിയ…

മക്കള്‍ ഉപേക്ഷിച്ച വയോധികര്‍ വിവാഹിതരായി. ഒഡീഷയിലെ ഗോഗ്വാ സ്വദേശികളായ 70കാരന്‍ ശക്തിപദ മിശ്രയും 65കാരി തേജസ്വനി മണ്ഡലുമാണ് വിവാഹിതരായത്. മക്കള്‍ ഉപേക്ഷിച്ചതോടെയാണ് ഒന്നാകാന്‍ ഇവര്‍ തീരുമാനിച്ചത്. പ്രദേശത്തെ ജഗന്നാഥ് ക്ഷേത്രത്തില്‍ വച്ച് ഡിസംബര്‍ അഞ്ചിന് ആയിരുന്നു വിവാഹം. നാലു വര്‍ഷം മുമ്പാണ് തേജസ്വനിയുടെ ഭര്‍ത്താവ് മരിച്ചത്. മൂന്ന് മക്കള്‍ ഉണ്ട്. എന്നാല്‍ ഇവര്‍ തേജസ്വനിയെ ഗ്രാമത്തില്‍ ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറി. വാര്‍ധക്യത്തിന്റെ അവശതകള്‍ക്കൊപ്പം ഒറ്റപ്പെടലും തേജസ്വനിയെ തളര്‍ത്തി. മക്കളാല്‍ അവഗണിക്കപ്പെടുന്ന അവസ്ഥയിലൂടെയാണ് വിഭാര്യനായ മിശ്രയും കടന്നു പോയിരുന്നത്. ഗ്രാമത്തില്‍ മണ്‍പാത്രങ്ങള്‍ വിറ്റിരുന്ന തേജ്വസനിയെ മിശ്ര പരിചയപ്പെടുകയും പിന്നീട് വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു. പരസ്പരം താങ്ങും തണലുമാകാമെന്ന മിശ്രയുടെ നിര്‍ദേശത്തിന് തേജസ്വനി സമ്മതം അറിയിച്ചതോടെ വിവാഹം നടന്നു. ഇവരുടെ വിവാഹചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തില്‍ വൈറലാണ്. നവദമ്പതികള്‍ക്ക് സ്‌നേഹവും പിന്തുണയും അറിയിച്ച് നിരവധി സന്ദേശങ്ങള്‍ വരുന്നു.

Read More

വിവാഹത്തിന് ഒരു പേപ്പറും ഡിവോഴ്‌സിന് ‘ഒരുകെട്ട്’ പേപ്പറും ! തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അര്‍ച്ചന കവി…

ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അര്‍ച്ചന കവി. ലാല്‍ജോസ്-എംടി ടീമിന്റെ നീലത്താമര എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടി പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി. എന്നാല്‍ നീലത്താരമരയ്ക്കു സമാനമായ ഒരു പ്രഭാവം ഉണ്ടാക്കാന്‍ താരത്തിന്റെ പിന്നീടു വന്ന മിക്ക സിനിമകള്‍ക്കും കഴിഞ്ഞില്ല. മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയെങ്കിലും ആ വിജയത്തുടര്‍ച്ച നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ നടിയുടെ അവസരങ്ങള്‍ കുറഞ്ഞു. 2015 ല്‍ വിവാഹം കഴിഞ്ഞതോടെ താരം സിനിമാലോകത്തു നിന്നും തല്‍ക്കാലത്തേക്ക് വിടവാങ്ങുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സിനിമയില്‍ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. 2021ല്‍ അഭീഷുമായി അര്‍ച്ചന വിവാഹബന്ധം…

Read More

യുവാവിനെ പ്രേമിച്ചു വിവാഹം കഴിച്ചു ! ഒരു മാസം കഴിയും മുമ്പുതന്നെ ആഭരണങ്ങളുമായി മുങ്ങി; യുവതി പിടിയില്‍…

പ്രേമിച്ച് വിവാഹം കഴിച്ച യുവാവിനെ കബളിച്ച് മുങ്ങിയ യുവതി പിടിയില്‍. വിവാഹം കഴിഞ്ഞ് ഒരുമാസം തികയും മുമ്പാണ് തമിഴ്‌നാട് മധുര സ്വദേശി അഭിനയ(28) താംബരം സ്വദേശി നടരാജനെ (25) കബളിപ്പിച്ച് 17 പവന്‍ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായി മുങ്ങിയത്. യുവതി ഇതിനു മുന്‍പ് നാലോളം പേരെ ഇതേ രീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രണയം നടിച്ച് നടരാജനെ അഭിനയ വലയില്‍ വീഴ്ത്തുകയായിരുന്നു. ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജന്‍ ഏതാനും മാസം മുന്‍പാണ് മുടിച്ചൂര്‍ ബേക്കറിയില്‍ ജോലിചെയ്യുന്ന അഭിനയയുമായി അടുപ്പത്തിലായത്. വീട്ടുകാര്‍ അറിയാതെയാണ് താന്‍ ഇവിടെ എത്തിയതെന്നും വിവാഹിതയാകുന്ന വിവരം അറിഞ്ഞാല്‍ പ്രശ്‌നമുണ്ടാക്കുമെന്നും അഭിനയ, നടരാജനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതേത്തുടര്‍ന്ന് നടരാജന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്. ഓഗസ്റ്റ് 29നായിരുന്നു വിവാഹം. എന്നാല്‍ ഒക്ടോബര്‍ 19ന് അഭിനയ മുങ്ങി. ഫോണും സ്വിച്ചോഫ് ആക്കി. വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും…

Read More