കുഞ്ഞുവാവയെ കാത്ത് 23 വയസുള്ള വല്യേച്ചി ! അമ്മ ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ച് നടി ആര്യ പാര്‍വ്വതി

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടിയും നര്‍ത്തകിയായ ആര്യാ പാര്‍വതി. ഇന്‍സ്റ്റഗ്രാമില്‍ ആര്യ പങ്കുവെയ്ക്കുന്ന റീലുകളും ഡാന്‍സ് ഷോര്‍ട്ട് വീഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. അമ്മ ദീപ്തി ശങ്കര്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയാണ് ആര്യ പോസ്റ്റ് ചെയ്തത്. ’23 വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ…’ ആര്യ കുറിക്കുന്നു. അമ്മയുടെ നിറവയറില്‍ മുഖം ചേര്‍ത്തിക്കുന്ന ഒരു മനോഹര ചിത്രവും ആര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഇരുവര്‍ക്കും ആശംസ അറിയിച്ച് നിരവധി സെലിബ്രിറ്റികളാണ് കമന്റ് ചെയ്തത്. ഇന്ന് കണ്ട ഏറ്റവും മനോഹരമായ പോസ്റ്റ് ഇതാണെന്നും രണ്ട് പേര്‍ക്കും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുവെന്നും ആരാധകര്‍ പ്രതികരിച്ചു. നിങ്ങളുടെ കുടുംബത്തെ ഓര്‍ത്ത് സന്തോഷവും…

Read More

21കാരിയ്ക്ക് 15 വയസുള്ള മകള്‍ ! മകളുടെ സ്‌കൂള്‍ മീറ്റിംഗിനു പോയാല്‍ ആരും തന്നെ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് യുവതി…

21 വയസുള്ള യുവതിയുടെയും അവളുടെ 15കാരി മകളുടെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കെന്റക്കിയിലെ ഹണ്ടര്‍ നെല്‍സണ്‍ എന്ന യുവതിയാണ് കഥാനായിക. തന്റെ കുടുംബം മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു. തനിക്ക് 15 വയസുള്ള ഒരു മകളുണ്ടെന്നും അവളുടെ സ്‌കൂളില്‍ മീറ്റിംഗിന് പോയാല്‍ തന്റെ പ്രായം മൂലം ആരും തന്നെ ഗൗരത്തില്‍ എടുക്കുന്നില്ലെന്നുമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ടിക് ടോക്കിലൂടെയാണ് യുവതി വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ 82 ലക്ഷത്തിലധികം ആളുകള്‍ കണ്ടതോടെ യുവതി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. റോഡിലൂടെ യാത്ര ചെയ്യുന്നതിടയിലാണ് യുവതി താന്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്.”മകളുടെ സ്‌കൂളിലെ മറ്റ് മാതാപിതാക്കളോ സ്റ്റാഫ് അംഗങ്ങളോ എന്നെ ഗൗരവമായി കാണുന്നില്ല. ഞാന്‍ അവളുടെ സ്‌കൂളിലെ പരിപാടികള്‍ക്ക് പോകുമ്പോള്‍ ഞാന്‍ ഏത് ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന്…

Read More

ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് വിവരം നല്‍കിയ വിദ്യാര്‍ഥിനിയ്ക്ക് ലഹരിമാഫിയയുടെ മര്‍ദ്ദനം ! കേസെടുക്കാനാവില്ലെന്ന് പോലീസ്…

ലഹരിമാഫിയയെക്കുറിച്ച് വിവരം നല്‍കിയ പെണ്‍കുട്ടിയെയും അമ്മയെയും വീട്ടില്‍ക്കയറി ആക്രമിച്ച് മാഫിയാ അംഗങ്ങള്‍. വെഞ്ഞാറമൂട്ടിലെ പ്ലസ്ടു വിദ്യാര്‍ഥിനിയ്ക്കും അമ്മയ്ക്കും നേരേയാണ് ലഹരിമാഫിയയുടെ ആക്രമണമുണ്ടായത്. ഇനിയും ആക്രമണമുണ്ടാകുമെന്ന ഭയം കാരണം പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. എക്‌സൈസുകാര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിനു പിന്നാലെയാണ് വീടിനു സമീപത്തെ ലഹരി ഉപഭോക്താക്കളെക്കുറിച്ച് പെണ്‍കുട്ടി പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസും എക്സൈസും സ്ഥലത്ത് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ രഹസ്യവിവരം നല്‍കിയത് പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ലഹരിമാഫിയസംഘം കുട്ടിയെയും അമ്മയെയും വീട്ടില്‍ക്കയറി മര്‍ദ്ദിച്ചെന്നാണ് പരാതി. മുരുകന്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായത്. കമ്പ് കൊണ്ടുള്ള മര്‍ദനമേറ്റ് പെണ്‍കുട്ടിയുടെ ചെവിയ്ക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പരിക്കേറ്റിരുന്നു. അമ്മയ്ക്ക് കൈക്ക് അടക്കം പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ ആക്രമിച്ചതിന് കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ…

Read More

ഹണിയോട് കല്യാണക്കാര്യം പറയുന്നത് അവള്‍ക്ക് ഇഷ്ടമല്ല ! അത് പറഞ്ഞാല്‍ പിന്നെ അവള്‍ക്ക് എന്നെ കണ്ടുകൂടാ; അമ്മ പറയുന്നതിങ്ങനെ…

മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരില്‍ ഒരാളാണ് ഹണി റോസ്. 2005ല്‍ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാള സിനിമയില്‍ അരങ്ങേറിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു അത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ നായികാവേഷം താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി. പിന്നീട് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമാവാനും നടിയ്ക്കു കഴിഞ്ഞു. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാമിനി എന്ന ലെസ്ബിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഏറെ കൈയ്യടി നേടി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഹണി റോസ് ഉദ്ഘാടന വേദികളിലേയും പ്രിയതാരമാണ്. തന്റെ വിശേഷങ്ങളും ഉദ്ഘാടന ചിത്രങ്ങളും ഒക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യയിലാകെ സജീവമാവുകയാണ് ഹണി റോസ്. തെലുങ്ക് ചിത്രമായ വീര…

Read More

അമ്മ കാണാന്‍ വരുമ്പോള്‍ എന്റെ മുഖം മനസ്സിലാക്കാന്‍ പറ്റാത്ത വിധമായി മാറിയിരുന്നു ! ജയില്‍ ജീവിതം വിവരിച്ച് ശാലു മേനോന്‍…

നൃത്തരംഗത്തും മലയാള സിനിമ-സീരിയല്‍ രംഗത്തും നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ശാലു മേനോന്‍ ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന്‍ ഇപ്പോള്‍ നൃത്താധ്യാപികയുടെ റോളിലാണ് തിളങ്ങുന്നത്. നിരവധി ഇടങ്ങളില്‍ ജയകേരള നൃത്ത വിദ്യാലയം എന്ന പേരില്‍ നൃത്തസ്‌കൂളുകളും നടത്തുന്ന താരത്തിന്റെ ശിഷ്യ ഗണങ്ങള്‍ എല്ലാം കലോല്‍സവ വേദികളില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നുണ്ട്. അതേ സമയം മലയാള സിനിമാ-സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നടിയ്ക്കു കഴിഞ്ഞു. സിനിമയേക്കാള്‍ കൂടൂതല്‍ മിനി സ്‌ക്രീനില്‍ ആയിരുന്നു താരം ശ്രദ്ധേയയായത്. സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം അതിലും സജീവമാണ്. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ ഒക്കെ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. അതേ സമയം ശാലു മേനോന്‍ മുമ്പ് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍…

Read More

എന്റെ വയറിലും തുടയിലും പ്രൊജെസ്റ്റെറോണ്‍ ഷോട്ടുകള്‍ കുത്തിവെക്കുന്നുണ്ടായിരുന്നു ! 37-ാം വയസില്‍ അമ്മയായ സന്തോഷം പങ്കിട്ട് സോനം കപൂര്‍…

താന്‍ ഒരു ആണ്‍കുഞ്ഞിന്റെ അമ്മയായ വിവരം കഴിഞ്ഞ ദിവസമാണ് നടി സോനം കപൂര്‍ ആരാധകരോടു വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ സോനത്തിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും ആശംസകളുമായി എത്തി. സോനം കപൂറിന്റെ കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടു. നടിയുടെ സഹോദരി റിയ കപൂര്‍ ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സോനം കപൂറിന്റെ ആദ്യത്തെ കുഞ്ഞാണിത്. 37-ാം വയസ്സിലാണ് സോനം കുഞ്ഞിന് ജന്മം നല്‍കിയത്. ഈ പ്രായത്തില്‍ അമ്മയാവുമ്പോള്‍ എടുത്ത മുന്‍കരുതലുകളെ പറ്റിയും ഗര്‍ഭകാലത്തെ അനുഭവങ്ങളും സോനം അടുത്തിടെ സംസാരിച്ചിരുന്നു. ലണ്ടനില്‍ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു സോനം . ക്രിസ്മസ് ദിനത്തിലാണ് സോനം ഗര്‍ഭിണിയാവുന്നത്’ ‘ആനന്ദ് അന്ന് കൊവിഡ് പിടിപെട്ട് തൊട്ടടുത്ത മുറിയില്‍ ഐസൊലേഷനിലായിരുന്നു. ഭര്‍ത്താവിനെ ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ഉടനെ വീഡിയോ കോള്‍ ചെയ്തു. പിന്നീട് മാതാപിതാക്കളെയും ഈ വിവരം അറിയിച്ചെന്നും…

Read More

കോഴിക്കോട് ഏഴു വയസുകാരനെ മാതാവ് തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി…

ഏഴുവയസുകാരനായ മകനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് മാതാവ്. കോഴിക്കോട് അത്തോളിയിലാണ് സംഭവം. അത്തോളി സ്വദേശിനി ജുമൈലയാണ് മകന്‍ ഹംദാനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹംദാന്‍. മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് യുവതി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഈ സംഭവം നടന്നത്. കുട്ടിയുടെ അമ്മയെ അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു. ഹംദാന്റെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിച്ചതിനാലാണ് കുട്ടി മരണപ്പെട്ടതെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മാതാവ് സമ്മതിക്കുകയായിരുന്നു.

Read More

കള്ളം പറഞ്ഞ് പറഞ്ഞ് അമ്മയെ അഗതിമന്ദിരത്തിലാക്കി ! ശേഷം അമ്മയുടെ കൈയ്യിലുള്ള രേഖകള്‍ കൈക്കലാക്കാനെത്തിയപ്പോള്‍ കുടുങ്ങി…

വഴിയരികില്‍ കണ്ട വയോധികയെ കൂട്ടിക്കൊണ്ടു വന്നതാണെന്നു പറഞ്ഞ് പോലീസിനെ കബളിപ്പിച്ച് സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കി കടന്നുകളഞ്ഞ മകനെതിരേ പരാതി. അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രമാണ് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം, മദ്യലഹരിയില്‍ അമ്മയെ കാണാനെത്തി കൈയിലുള്ള രേഖകള്‍ കൈക്കലാക്കാന്‍ ശ്രമിച്ചതോടെയാണ് ഇയാള്‍ പിടിയിലായത്. ടാപ്പിങ് തൊഴിലാളിയായ ഇയാള്‍ അമ്മയ്ക്കൊപ്പം അടൂര്‍ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രിയാണ് ഇയാള്‍ വഴിയില്‍ കണ്ട വയോധികയാണെന്ന് പറഞ്ഞ് അമ്മയെ പോലീസിനെ ഏല്‍പ്പിക്കുന്നത്. അജികുമാര്‍ എന്ന യഥാര്‍ത്ഥ പേര് മറച്ചുവച്ചാണ് പോലീസിനെ കബളിപ്പിച്ചത്. ബിജുവെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ വഴിയില്‍ നില്‍ക്കുന്ന വയോധികയെ സഹായിക്കാന്‍ എത്തിയതാണെന്നാണ് പോലീസിനോട് പറഞ്ഞത്. കണ്‍ട്രോള്‍ റൂമില്‍ ഇയാള്‍ തന്നെ വിളിച്ചു പറഞ്ഞതനുസരിച്ചു അന്വേഷിക്കാന്‍ എത്തിയതായിരുന്നു പോലീസ് സംഘം. തുടര്‍ന്ന് പോലീസ് വയോധികയെ മഹാത്മാ ജനസേവന കേന്ദ്രത്തില്‍ ആക്കി. വയോധികയെ…

Read More

വിവാഹത്തെച്ചൊല്ലി തര്‍ക്കം ! 22കാരിയെ ഓടുന്ന കാറില്‍ നിന്ന് തള്ളിയിട്ട യുവാവ് പിടിയില്‍; യുവതി രണ്ടു കുട്ടികളുടെ അമ്മ…

തൃശൂര്‍ കുന്നംകുളത്ത് ഓടുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ട സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. കാവീട് സ്വദേശി അര്‍ഷാദാണ് പിടിയാലായത്. തലയ്ക്ക് പരിക്കേറ്റ മുനമ്പം സ്വദേശിയായ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ് ചികിത്സയിലുള്ള 22കാരിയും അര്‍ഷാദും 20 ദിവസമായി ഒരുമിച്ചായിരുന്നു താമസം. യുവതിക്ക് ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്. മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി അര്‍ഷാദിനൊപ്പം പോയതെന്ന് പോലീസ് പറയുന്നു. യുവതിയെ വിവാഹം ചെയ്യുന്നതില്‍ നിന്നും അര്‍ഷാദ് പിന്മാറിയത് തര്‍ക്കത്തിനിടയാക്കിയത്. രാവിലെ ഏഴരയോടെ കുന്നംകുളം നഗരത്തില്‍ വെച്ചായിരുന്നു സംഭവമുണ്ടായത്. ഇരുവരും കാറില്‍ ഒരുമിച്ചാണ് നഗരത്തിലെത്തിയത്. കാറില്‍ നിന്നും ഇറങ്ങിയ യുവതി അര്‍ഷാദുമായി സംസാരിച്ചു. തുടര്‍ന്ന് യുവതി കാറിലേക്ക് കയറുന്നതിനിടെ കാര്‍ ഓടിച്ചുപോയി. കാറിന്റെ ഡോറില്‍ തൂങ്ങിക്കിടന്ന യുവതിയെ താഴെയിടാനായി കാറിന്റെ വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി…

Read More

അമ്മയായാലും മതിയെന്ന് അവര്‍ പറഞ്ഞു ! കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീനിതി…

സിനിമരംഗത്തെ കാസ്റ്റിംഗ് കൗച്ച് ഒരു യാഥാര്‍ഥ്യമാണ്. പല നടിമാരും ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുമുണ്ട്. നടി ശ്രീനിതി അടുത്തിടെ നല്‍കിയ അഭിമുഖം സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ചിന്റെ മറ്റൊരു മുഖമാണ് വെളിപ്പെടുത്തിയത്. താന്‍ മാത്രമല്ല തന്റെ അമ്മയും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ താരം ഇത് എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടെന്നും വ്യക്തമാക്കി. ശ്രീനിതിയോട് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാവണമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് തന്റെ ദുരനുഭവം നടി പങ്കുവെച്ചത്. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും അപ്പോള്‍ കാസ്റ്റിംഗ് നടത്തിയ ആള്‍ തന്നോട് കുറച്ച് അഡ്ജസ്റ്റ്‌മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞുവെന്നും താരം പറഞ്ഞു. എന്നാല്‍ ഈ സമയം തന്റെ അമ്മയും കൂടെ ഉണ്ടായിരുന്നുവെന്നും അവര്‍ കാര്യം അറിയാതെ ഭക്ഷണത്തിന്റെയും റൂമിന്റെയും കാര്യത്തിലൊന്നും വാശി പിടിക്കില്ലെന്നും അഡ്ജസ്റ്റ് ചെയ്ത്…

Read More