ആനയോളം കരുതലുമായി കെഎസ്ആർടിസി..! ബസില്‍ കുഴഞ്ഞുവീണ യാത്രികനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാര്‍

ഹരിപ്പാട് : ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരന് കരുതലായി കെ.എസ്.ആർ.ടി.സി ജീവനക്കാര്‍.ഹരിപ്പാട്ബസ്സ്റ്റാൻഡിൽ നിന്നും പന്തളത്തേക്ക് പുറപ്പെടാന്‍ തയ്യാറായ വേണാട് ബസിലെ യാത്രക്കാരനാണ് കുഴഞ്ഞുവീണത്. ഇക്കാര്യം യാത്രക്കാർകണ്ടക്ടറുടെ ശ്രദ്ധയിൽ പെടുത്തി. മനോധെെര്യം വീണ്ടെടുത്ത കണ്ടക്ടര്‍ ആര്യയും ഡ്രെെവര്‍ സന്തോഷും ചേര്‍ന്ന് യാത്രക്കാരുടെ തന്നെ സഹായത്തോടെ യാത്രികനെ ബസില്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പന്തളം – ഹരിപ്പാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി ബസിലെ ജീവനക്കാരാണ് കൃത്യമായ ഇടപെടലിലൂടെ യാത്രക്കാരനെ രക്ഷിച്ചത്. ആര്യയെയും സന്തോഷിനെയും ഹരിപ്പാട് എമര്‍ജന്‍സി റെസ്ക്യൂ ടീം പൊന്നാട അണിയിച്ചു ആദരിച്ചു.

Read More

വാക്സിനെടുത്താലും റിസ്കാണ്! വാക്സിനേഷൻ എടുത്തവർക്കുപോലും കോവിഡ് വകഭേദങ്ങൾ പിടികൂടാൻ സാധ്യത; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക

വാഷിംഗ്ടൺ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്ക. യാത്ര ഒഴിവാക്കാൻ കഴിയില്ലെങ്കിൽ കോവിഡ് വാക്സിൻ‌ രണ്ട് ഡോസ് പൂർത്തിയാക്കണമെന്നും യുഎസ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെ ഉൾപ്പെടുത്തുന്ന ലെവൽ നാലിലാണ് ഇന്ത്യയെ യുഎസ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സ്ഥിതിയിൽ, പൂർണമായും വാക്സിനേഷൻ എടുത്തവർക്കുപോലും കോവിഡ് വകഭേദങ്ങൾ പിടികൂടാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രകള്‍ക്ക് ബ്രിട്ടന്‍ കഴിഞ്ഞ ദിവസം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കു പിന്നാലെയായിരുന്നു ബ്രിട്ടന്‍റെ നടപടി.

Read More

പൊളിറ്റിക്കൽ ക്രിമിനൽസിൽ നിന്നും രക്ഷനേടാൻ മന്ത്രി ജി. സുധാകരന്‍റെ പേരിൽ ബിജെപി നേതാവിന്‍റെ  വക മൃത്യുഞ്ജയ ഹോമം

അന്പലപ്പുഴ: പൊളിറ്റിക്കൽ ക്രിമിനൽസിൽനിന്നുള്ള രക്ഷയ്ക്കായി മന്ത്രി ജി. സുധാകരന്‍റെ പേരിൽ ബിജെപി നേതാവിന്‍റെ വക വഴിപാട്. ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് എൽ.പി. ജയചന്ദ്രനാണ് മന്ത്രിയുടെ ജന്മനക്ഷത്രമായ ചതയം നാളിൽ കളർകോഡ് മഹാദേവക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തിയത്. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന കേരള പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനൽസിന്‍റെ ക്രൂരമായ പ്രവൃത്തികളിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് വഴിപാട് നടത്തിയതെന്ന് ബിജെപി നേതാവ് പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലുകളുടെ ആക്രമണത്തിൽനിന്നും രക്ഷനേടുന്നതിനു വേണ്ടി മുൻ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദനുവേണ്ടി 13 വർഷം മുന്പും ഇതേ പോലെ മൃത്യുഞ്ജയ ഹോമ വഴിപാട് എൽ.പി. ജയചന്ദ്രൻ നടത്തിയിട്ടുണ്ട്.

Read More

ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായ ഹസ്തവുമായി എണ്ണക്കമ്പനികള്‍ ! ആവശ്യമുള്ളത്രയും ഓക്‌സിജന്‍ സൗജന്യമായി വിതരണം ചെയ്തു തുടങ്ങി…

കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വലിയ രണ്ട് പെട്രോളിയം കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയവും സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ്. ആശുപത്രികളില്‍ സൗജന്യമായി ഓക്സിജന്‍ എത്തിക്കാനാണ് ഇവര്‍ മുന്നോട്ടുവന്നിരിക്കുന്നത്. കോവിഡ് മോശമായി ബാധിച്ച സംസ്ഥാനങ്ങളിലാണ് കമ്പനികള്‍ സൗജന്യ ഓക്സിജന്‍ എത്തിക്കുക. ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓക്സിജന്‍ വിതരണം ചെയ്ത് കഴിഞ്ഞു. 150 ടണ്‍ ഓക്സിജനാണ് ഇവിടെ ആശുപത്രികളില്‍ നല്‍കുക. ഡല്‍ഹിയിലെ മഹാ ദുര്‍ഗ ചാരിറ്റബിള്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആദ്യ ബാച്ച് ഓക്സിജന്‍ കമ്പനി നേരിട്ട് നല്‍കി. ആശുപത്രികള്‍ക്ക് പണം വാങ്ങാതെ 100 ടണ്‍ ഓക്സിജന്‍ നല്‍കാനാണ് തീരുമാനമെന്ന് ബിപിസിഎലും അറിയിച്ചു. ഇതാദ്യമായല്ല പെട്രോളിയം കമ്പനികള്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഓക്സിജന്‍ എത്തിക്കുന്നത്. റിലയന്‍സും സൗജന്യമായി ഓക്സിജന്‍ എത്തിച്ചിരുന്നു.…

Read More

വാക്സിൻ ക്ഷാമം രൂക്ഷം! ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു, പിഴ കൂട്ടണമെന്നു പോലീസ്; കർഫ്യൂ ഇന്നു മുതൽ

എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ചീഫ് സെക്രട്ടറി വി.പി ജോയ് അടിയന്തര യോഗം വിളിച്ചു. ഡിജിപിയും കളക്ടർമാരും ഡിഎംഒ മാരും പങ്കെടുക്കുന്ന യോഗം രാവിലെ ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായ സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചത്. സംസ്ഥാനത്ത് കോവിഡ് വാക്സിന് രൂക്ഷമായ ക്ഷാമമാണ് അനുഭവിക്കുന്നത്. അടുത്ത രണ്ടു ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് ഇപ്പോൾ സ്റ്റോക്ക് ഉള്ളത്. മേയ് ഒന്നുമുതൽ 18 വയസിനു മുകളിലുള്ളവർ കൂടി വാക്സിൻ നൽകാൻ തീരുമാനിച്ചതോടെ അടിയന്തരമായി 10 ലക്ഷത്തോളം ഡോസ് വാക്സിൻ എങ്കിലും വേണമെന്നു സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. കൂടുതൽ നിയന്ത്രണം ഇന്നത്തെ യോഗത്തിനു ശേഷമായിരിക്കും വിവിധ ജില്ലകളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളും സുരക്ഷാക്രമീകരണങ്ങളും സംബന്ധിച്ചു തീരുമാനം ഉണ്ടാവുക. ആൾക്കൂട്ടം ഉണ്ടാവുന്ന പരിപാടികൾ എല്ലാം പൂർണമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഇതിനകം സർക്കാർ എടുത്തിട്ടുണ്ട്.…

Read More

കോവിഡ് തട്ടിപ്പാണെന്നു പ്രചരിപ്പിച്ചയാൾ കോവിഡ് ബാധിച്ചു മരിച്ചു! ഹാൻസിന്‍റെ പാർട്ടികളിൽ പങ്കെടുത്തവരെ തേടി അധികൃതർ

ഓസ്‌ലോ (നോർവേ): കോവിഡ് 19 വൈറസ് ചെറിയൊരു പനിപോലെയാണെന്നും മറിച്ചുള്ള വാദങ്ങൾ തട്ടിപ്പാണെന്നും പ്രചരിപ്പിച്ചുകൊണ്ടിരുന്നയാൾ കോവിഡ് ബാധിച്ചു മരിച്ചു. ഹാൻസ് ക്രിസ്റ്റ്യൻ ഗാർഡർ ആണ് മരിച്ചത് ഇയാൾക്ക് 60 വയസായിരുന്നു. ഓസ്‌ലോയിൽനിന്ന് 40 മൈൽ അകലെ ഗ്രാൻ എന്ന സ്ഥലത്തെ വീട്ടിൽവച്ചായിരുന്നു മരണം. മാർച്ച് 26, 27 തീയതികളിൽ ഹാൻസ് വീട്ടിൽവച്ച് രണ്ടു പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. ഒന്നിച്ചു കൂടുന്നത് ഒഴിവാക്കണമെന്ന സർക്കാർ നിർദേശം അവഗണിച്ചാണ് പാർട്ടികൾ സംഘടിപ്പിച്ചത്. ഈ പാർട്ടിയിൽ പങ്കെടുത്ത ചിലർക്ക് കോവിഡ് ബാധിച്ചെന്നു പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ പരിശോധന നടത്തുകയോ രോഗബാധിതനാണെന്ന് പറയുകയോ ചെയ്തില്ല. കഴിഞ്ഞ ദിവസം ഇദ്ദേഹം മരിച്ചതിനെത്തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് മരണകാരണം കോവിഡാണെന്നു വ്യക്തമായത്. യൂറോപ്പിൽ കോവിഡ് വ്യാപനം ഏറ്റവും കുറവുള്ള രാജ്യമാണ് നോർവേ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ഹാൻസിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഹാൻസിന്‍റെ പാർട്ടികളിൽ പങ്കെടുത്തവരെ…

Read More

എന്റെ പൊന്നു സാറേ മാസ്‌ക് ധരിക്കാന്‍ ഇവള് സമ്മതിക്കില്ല ! മാസ്‌ക് ധരിക്കാഞ്ഞതിന് പൊക്കിയപ്പോള്‍ യുവാവ് പറഞ്ഞത് കേട്ട് പോലീസുകാര്‍ അന്തംവിട്ടു…

മാസ്‌ക് ധരിക്കാതെ വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ പൊക്കിയ പോലീസിനോടു തര്‍ക്കിക്കുന്ന ദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത ദമ്പതികളാണ് പൊലീസിനോട് കയര്‍ത്തു സംസാരിച്ചത്. പങ്കജ് ദത്ത എന്ന യുവാവും ഭാര്യയും മാസ്‌ക് ധരിക്കാതെ കാറില്‍ വരുമ്പോഴാണ് പോലീസ് കൈയ്യോടെ ഇവരെ പിടികൂടിയത്. എന്നാല്‍ സ്വകാര്യ വാഹനത്തില്‍ മാസ്‌ക് വേണ്ടെന്ന വാദമാണ് ഇരുവരും ഉയര്‍ത്തിയത്. റോഡ് പൊതു ഇടമാണെന്നും ഉയരുന്ന കോവിഡ് കണക്കും ചൂണ്ടിക്കാട്ടി മാസ്‌ക് ധരിക്കണമെന്ന കാര്യം പറയാന്‍ പൊലീസ് ശ്രമിച്ചു. ‘ഇത് ഞങ്ങളുടെ വാഹനമാണ്, നിങ്ങളെന്തു ചെയ്യുമെന്ന് കാണട്ടെ’ എന്ന് പറഞ്ഞ് പൊലീസുകാരോട് തട്ടിക്കയറുന്ന യുവാവിനെയും യുവതിയെയും വിഡിയോയില്‍ കാണാം. ഇതോടെ ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തി. ‘അവള്‍ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ഞാന്‍ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവള്‍…

Read More

ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണം: ഓടനിർമാണം അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നു നാട്ടുകാർ

മങ്കൊമ്പ്: എസി റോഡിൽ നടക്കുന്ന ഓടനിർമാണം അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നു നാട്ടുകാർ. എസി റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ഓടനിർമാണം പുരോഗമിക്കുന്നത്. രാമങ്കരി, പണ്ടാരക്കുളം എന്നീ പ്രദേശങ്ങളിലാണ് ഇപ്പോൾ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നിലവിൽ ടാറിംഗ് ഉള്ള റോഡിനുള്ളിലാണ് ഓട നിർമിക്കുന്നത്. നാലടിയോളം വീതിയിൽ, രണ്ടടിയോളം താഴ്ചയിൽ നീളത്തിലുള്ള കുഴികളാണ് ഇതിനായി റോഡിൽ തീർത്തിരിക്കുന്നത്. ചില പ്രദേശങ്ങളിൽ കോൺക്രീറ്റ് ജോലികൾ നടക്കുന്നുണ്ട്. എന്നാൽ മറ്റിടങ്ങളിൽ കമ്പികൾ പാകിയ നിലയിലാണ്. ഓടയ്ക്കായി കുഴികൾ മാത്രം പൂർത്തിയാക്കിയ പ്രദേശങ്ങളാണധികവും. എന്നാൽ ഇവിടെയെങ്ങും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്നതാണ് നാട്ടുകാരുടെ ആശങ്കയ്ക്കിടയാക്കുന്നത്. ഓടനിർമാണം നടക്കുന്ന ചില പ്രദേശങ്ങളിൽ വീപ്പകൾ നിരത്തുകയും ചിലയിടങ്ങളിൽ നാട വലിച്ചുകെട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ യാതൊരു അപകടസൂചനയും നൽകാത്ത പ്രദേശങ്ങളുമുണ്ട്. ഇത് രാത്രികാലങ്ങളിൽ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഈ പ്രദേശങ്ങളിൽ അപകടങ്ങൾ പതിവായി സംഭവിക്കാറുണ്ട്.…

Read More

ഗുജറാത്തിലെ സ്ഥിതി അതീവ ഗുരുതരം! കോവിഡ് ബാധിച്ച് മരിച്ചത് ഏഴ് കത്തോലിക്ക വൈദികരും മലയാളി ദമ്പതികളും മരുമകളും; വെള്ളിയാഴ്ച 689 മൃതദേഹങ്ങൾ സംസ്കരിച്ചു, കണക്കിൽ 78

സിജോ പൈനാടത്ത് കൊച്ചി/രാജ്കോട്ട്: കോവിഡ് വീശയടിക്കുന്ന ഗുജറാത്തിൽ സ്ഥിതി അതീവ ഗുരുതരമെന്നു ഗുജറാത്ത് മലയാളികൾ. മാധ്യമങ്ങളിൽ വരുന്നതിനേക്കാൾ ഗുരുതരമാണ് സ്ഥിതിവിശേഷമെന്ന് ഇവർ പറയുന്നു. ആശുപത്രികൾ എല്ലാം തന്നെ നിറഞ്ഞുകവിഞ്ഞു. ഗുജറാത്തിന്‍റെ വിവിധ മേഖലകളിൽ മലയാളികൾ അടക്കം നിരവധി പേർ കോവിഡ് ബാധിച്ചു കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചു. നിരവധി മലയാളികൾ കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലും അല്ലാതെയും ചികിത്സയിലാണ്. ഗുജറാത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി മലയാളികള്‍ ഉള്‍പ്പടെ ഏഴു കത്തോലിക്ക വൈദികരും മരിച്ചു. കോഴിക്കോട് വിലങ്ങാട് സ്വദേശികളായ മലയാളി ദമ്പതികളും മരുമകളും കഴിഞ്ഞ ദിവസം ഗുജറാത്തില്‍ കോവിഡ് ബാധിച്ചു മരിച്ചു. മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നാലു ലക്ഷത്തിലേറെ കോവിഡ് കേസുകൾ സ്ഥിരീകരിച്ച ഗുജറാത്തിൽ യഥാർഥ കണക്കുകൾ പുറത്തുവരുന്നില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം അഹമ്മദാബാദ്, സൂററ്റ്, രാജ്കോട്ട്, വഡോദര, ഗാന്ധിനഗർ, ജാം നഗർ, ഭാവ്നഗർ എന്നിവിടങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ചവരുടെ 689…

Read More

വേനൽ മഴപെയ്യുമ്പോൾ പാഡി ഓഫീസറുടെ ദുർവാശി; ഒടുവിൽ കർഷക പ്രതിഷേധത്തിന് മുന്നിൽ മുട്ട് മടക്കി ഓഫീസർ

അമ്പലപ്പുഴ: പാഡി ഓഫീസറുടെ പിടിവാശി കർഷകരുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കി നെല്ലെടുപ്പ് ആരംഭിച്ചു. ഒരാഴ്ച മുമ്പ് കൊയ്ത പുന്നപ്ര വെട്ടിക്കരി പാടശേഖരത്തിലെ നെല്ലെടുപ്പാണ് ഇന്നലെ രാവിലെ മുതൽ ആരംഭിച്ചത്. കൊയ്ത് കൂട്ടിയ നെല്ലെടുക്കാൻ ധാരണയിലെത്തിയ മില്ലുടമകളും ഇടനിലക്കാരും ക്വിന്‍റലിന് എട്ടു കിലോ കിഴിവാണ് ആവശ്യപ്പെട്ടത്. കർഷകർ 7 കിലോ നൽകാൻ തയാറായി. തർക്കം പരിഹരിക്കാൻ പാഡി ഓഫീസറുമായി ബന്ധപ്പെട്ടപ്പോൾ ഒമ്പതര കിലോ കിഴിവ് നൽകണമെന്നാണ് കർഷകരോട് ആവശ്യപ്പെട്ടത്. ഇതോടെ കർഷകർ പ്രതിഷേധവുമായി രംഗത്തുവന്നു. വൈകിട്ടോടെ പാടശേഖരത്തെത്തിയ ഡി സിസി പ്രസിഡന്‍റ് എം. ലിജു ജില്ലാ കളക്ടർ എ. അലക്സാണ്ടറുമായി ബന്ധപ്പെട്ടു. തുടർന്ന് ഇന്നലെ മില്ലുടമകൾ കർഷകർ നൽകാമെന്ന് പറഞ്ഞ ഏഴു കിലോ കിഴിവ് അംഗീകരിച്ച് നെല്ലെടുപ്പ് ആരംഭിച്ചു.

Read More