അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക ! ആ കുട്ടിക്കും ഒരു കുട്ടിയെ ഉണ്ടാക്കിക്കൊടുക്കുക;വെട്ടിത്തുറന്നു പറഞ്ഞ് സജി ചെറിയാന്‍

അനുപമ വിഷയത്തില്‍ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാന്‍. കുട്ടിക്കു വേണ്ടി സമരരംഗത്തുള്ള അമ്മ അനുപമയെയും ഭര്‍ത്താവ് അജിത്തിനെയും രൂക്ഷമായ ഭാഷയിലാണ് മന്ത്രി വിമര്‍ശിച്ചത്. തിരുവനന്തപുരത്ത് കാര്യവട്ടം ക്യാംപസില്‍ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇരുവര്‍ക്കുമെതിരെ തുറന്നടിച്ചത്. സജി ചെറിയാന്റെ വാക്കുകള്‍ ഇങ്ങനെ…കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി…

Read More

പ്രത്യേക ഉത്തരവൊന്നും ഇറക്കില്ല! വാക്സിനെടുക്കാത്ത ജീവനക്കാർ സ്കൂളുകളിൽ വരേണ്ട; വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറയുന്നു…

തിരുവനന്തപുരം: വാക്സിനെടുക്കാത്ത ജീവനക്കാർ സ്കൂളുകളിൽ വരേണ്ട തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതിനായി പ്രത്യേക ഉത്തരവ് ഇറക്കില്ല. ഇതൊരു നിർദേശമായി എല്ലാവരും കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത് അതിനാലാണ് വാക്സിനെടുക്കാത്ത ജീവനക്കാർ സ്കൂളുകളിൽ വരേണ്ടെ ന്ന് പറയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഇറക്കിയ മാർഗരേഖ അനുസരിച്ച് സ്കൂളുകളിൽ പ്രവേശനോത്സവം നടത്തണം. സ്കൂൾ തുറന്ന് രണ്ടാഴ്ചക്കാലം സിലബസ് പ്രകാരമുള്ള ക്ലാസുകൾ വേണ്ടെന്നും ലളിതമായ ക്ലാസുകൾ മാത്രം മതിയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവേശനോത്സവത്തിന് മുന്നോടിയായി കോട്ടണ്‍ഹിൽ സ്കൂളിലെ ക്രമീകരണങ്ങൾ നേരിൽ കണ്ട് വിലയിരുത്താൻ എത്തിയപ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Read More

ആരുപറഞ്ഞതു കേട്ടാണ് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മോന്‍സന്‍റെ വീട്ടില്‍പോയത് ? എല്ലാവരെയും കബളിപ്പിച്ചു; ഡിജിപി നല്‍കിയ സത്യവാങ്മൂലത്തില്‍ കോടതിക്ക് അതൃപ്തി

കൊച്ചി: മോന്‍സണ്‍ മാവുങ്കിലിന് എതിരായ സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്(ഇ.ഡി) കൈമാറും. ഇഡി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടാകുമെന്നാണ് ഇഡി സംശയിക്കുന്നത്. കോടികളുടെ തട്ടിപ്പു നടത്തിയ മോന്‍സന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയാണ്. അതിനാല്‍ തന്നെ ഇയാള്‍ ബിനാമികള്‍ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരിക്കാമെന്ന സംശയം ബലപ്പെടുകയാണ്. ഡിആര്‍ഡിഒ ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ മോന്‍സനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. അതേസമയം മോന്‍സനെതിരായ രണ്ടാമത്തെ പീഡനകേസിലും അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ യുവതികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. കോടതിക്ക് അതൃപ്തി അതേസമയം പുരാവസ്തുക്കളുടെ പേരില്‍ മോന്‍സന്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഡിജിപി നല്‍കിയ സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട നടപടികളില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച സിംഗിള്‍ബെഞ്ച്, ഡിജിപി…

Read More

“ആവ് ലോണ്‍ റാബിറ്റ് ഫാം’; സഹപാഠികളുടെ കാർഷിക സംരംഭ വിജയത്തെക്കുറിച്ചറിയാം…

കോവിഡ് കാലത്ത് ഒരു സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന കൂട്ടുകാർ അനവധിയാണ്. അവിടെ ഇവർ ഒരു മാതൃകയാണ്. സഹപാഠികളായ രണ്ടുപേരുടെ മനസിൽ വിരിഞ്ഞ ആശയം ഒരു കാർഷിക സംരംഭത്തെ വിജയത്തിലെത്തിച്ച ചരിത്രമാണ് ആവ് ലോണ്‍ റാബിറ്റ് ഫാമിനു പറയാനുള്ളത്. പഠനാനന്തരം നല്ല സൗഹൃദങ്ങളെ കാലയവനികയ്ക്കുള്ളിൽ തള്ളുന്നവർ തീർച്ചയായും കാണേണ്ട നന്മയുടെ ചിത്രം കൂടിയുണ്ടിതിൽ. ഓരോ സൗഹൃദങ്ങളും ഇതുപോലെ ഓരോ കൊച്ചു സംരംഭങ്ങൾക്കു കൂടി തുടക്കമിട്ടാൽ അതു നമ്മുടെ സന്പദ്വ്യവസ്ഥയിലുണ്ടാകുന്ന ഗതിമാറ്റം ചില്ലറയായിരിക്കില്ല. സൗഹൃദസംരക്ഷണത്തിനായി സംരംഭം മലപ്പുറം ജില്ലയിലെ എടപ്പാളിനു സമീപം അയിലക്കാടാണ് ഇവരുടെ മുയൽഫാം. പ്ലസ്ടു വരെ ഒന്നിച്ചുപഠിച്ച രണ്ടുപേർ- എൻജിനീയറായ കോലൊളന്പിലെ അഖിലും ഇലക്ട്രീഷനായ അയിലക്കാട് ചെറുതോട്ടുപ്പുറത്ത് ഗഫൂറും. തങ്ങളുടെ ജോലികൾക്കൊപ്പം സൗഹൃദം കാ ത്തുസൂക്ഷിക്കുന്നതിന് ഒരു കൂട്ടു സംരംഭം വേണമെന്ന ആശയത്തി ലെത്തി. വിജയകരമായ ഒരു മുയൽ വളർത്തൽ സംരംഭത്തിന്‍റെ തുടക്കമിങ്ങനെ… പരിശീലനം നേടി അങ്കത്തട്ടിലേക്ക് ശാസ്ത്രീയ…

Read More

ബസ് മുന്നോട്ടെടുത്തു! അമ്മയും കുഞ്ഞും ബസിന് അടിയിൽപ്പെട്ടു; ഒടുവില്‍… കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കോട്ടയം: മുന്നോട്ടെടുത്ത സ്വകാര്യ ബസിനടിയിൽ പോയ അമ്മയും കുഞ്ഞും അദ്ഭുതകരമായി രക്ഷപെട്ടു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ഇന്നു രാവിലെ 9.30നാണ് സംഭവം. കോട്ടയം-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന വടശേരി ബസിൽ യാത്രക്കാരെ കയറ്റുന്പോഴാണ് സംഭവം. മറ്റു യാത്രക്കാർ കയറിയതിനു ശേഷമാണ് ഏഴു വയസ് പ്രായമുള്ള മകളും അമ്മയും എത്തിയത്. മകൾക്കൊപ്പം കയറുന്നതിനിടയിൽ ബസ് മുന്നോട്ടെടുത്തതോടെ ഇരുവരും താഴെവീണ് ബസിനടിയിലേക്കു പോവുകയായിരുന്നു. സ്റ്റാൻഡിൽ നിന്ന മറ്റ് യാത്രക്കാരും വ്യാപാരികളും നിലവിളിച്ച് പെട്ടെന്ന് ഇരുവരേയും വലിച്ചെടുത്തതിനാൽ വലിയ ദുരന്തം ഒഴിവായി. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടം വരുത്തിവയ്ക്കുന്നതെന്നു മറ്റു യാത്രക്കാർ പറഞ്ഞു. സ്റ്റാൻഡിലുണ്ടായിരുന്ന എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥർ ഉടനെത്തി നടപടിയെടുത്തു. അമ്മയേയും കുട്ടിയേയും ഓഫീസിലേക്കു കൂട്ടിക്കൊണ്ടു പോയി മൊഴിയെടുത്തു. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തിറക്കി ബസ് കസ്റ്റഡിയിലെടുത്തു. മത്സരയോട്ടത്തിനായി അശ്രദ്ധമായി ബസ് ഓടിക്കുന്ന…

Read More

ക്വട്ടേഷൻ പോയത് കാഞ്ഞിരപ്പള്ളിയിൽനിന്ന്! അഖിലും വൈശാഖും പ്രണയം സംബന്ധിച്ചുള്ള വിഷയത്തിൽ മുമ്പ്‌ വാക്കു തർക്കമുണ്ടായിരുന്നു; ഓട്ടോ ഡ്രൈവറെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ…

ഗാന്ധിനഗർ: മെഡിക്കൽ കോളജിനു സമീപം ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ. ഗാന്ധിനഗർ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഇന്നലെ രാത്രി 9.30നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ഇഎസ്ഐയിലേക്കുള്ള റോഡിൽ മുടിയൂർക്കരയ്ക്കു സമീപം വെള്ളിമൂങ്ങ ഓട്ടോറിക്ഷ കത്തിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം നടന്നത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി ചൂട്ടശേരി വിഷണു (27) പോലീസിന്‍റെ പിടിയിലായി. പാലാ പൂവരണി സ്വദേശി കല്ലുവെട്ടുംകുഴി അഖിലാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. സംഭവത്തിനു പിന്നിൽ കാഞ്ഞിരപ്പള്ളി സ്വദേശി വൈശാഖ് എന്നയാളുടെ ക്വട്ടേഷനാണെന്നു പോലീസ് സംശയിക്കുന്നു. അഖിലും വൈശാഖും പ്രണയം സംബന്ധിച്ചുള്ള വിഷയത്തിൽ മുന്പ് വാക്കു തർക്കമുണ്ടായിരുന്നു. ഇതാണ് ക്വട്ടേഷനിലേക്കു വഴിതിരിച്ചത്. പാലായിൽനിന്നും ഓട്ടം വിളിച്ചുകൊണ്ടുവന്ന അഖിലിന്‍റെ ഓട്ടോറിക്ഷയാണ് മുടിയൂർക്കരയ്ക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കത്തിച്ചത്. പാലാ പൂവരണിയിൽനിന്നും വിഷ്ണു കോട്ടയം മെഡിക്കൽ കോളജിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുവന്നതായിരുന്നു വെള്ളിമുങ്ങ ഓട്ടോറിക്ഷ.…

Read More

ആ തന്ത്രം ‘ക്ലിക്ക് ’ആവുമോ? മമത ബാനർജി ഗോവയിൽ; ഗോവ രാഷ്‌‌ട്രീയത്തിൽ മമതയുടെ നിർണായക ചുവടുവയ്പ്

നിയാസ് മുസ്തഫ പശ്ചിമബംഗാളിൽ അധികാരം ഉറപ്പിച്ചശേഷം മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി അധികാരത്തിലെത്താനുള്ള ശ്രമം തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി തുടങ്ങി. ഇതിന്‍റെ ഭാഗമായി ഗോവയിൽ ഇന്ന് മമത ബാനർജി സന്ദർശനം നടത്തുകയാണ്. ഗോവ ഫോർവേഡ് പാർട്ടി (ജി എഫ്പി) അധ്യക്ഷൻ വിജയ് സർദേശായിയുമായി മമത ഇന്ന് രാവിലെ നിർണായകമായ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയിൽ തൃണമൂൽ കോൺഗ്രസ്- ജിഎഫ്പി സഖ്യം സംബന്ധിച്ച് നിർണായക തീരുമാനമുണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കവേ മമതയും വിജയ് സർദേശായിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിട്ടുണ്ട്. നേരത്തേ ബിജെപിയുടെ ഭാഗമായി അധികാരത്തിൽ ഉണ്ടായിരുന്ന പാർട്ടിയാണ് ഗോവ ഫോർവേഡ് പാർട്ടി. പിന്നീട് ബിജെപിയുമായുള്ള സഖ്യം ഇവർ ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ 40അംഗ നിയമസഭയിൽ മൂന്ന് എംഎൽഎമാർ ജിഎഫ്പിക്കുണ്ട്. ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രി കൂടിയായിരുന്നു വിജയ് സർദേശായി. തൃണമൂൽ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന…

Read More

അവൻ നിഷ്ക്കളങ്കനാണ്, കരുത്തനായിരിക്കൂ, ആര്യൻ രാജകുമാരാ…! മന്നത്തിന് പുറത്ത് വരവേൽപ്പുമായി ആരാധക വൃന്ദം

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച് പുറത്തുവന്ന ആര്യൻ ഖാന് മന്നത്തിന് പുറത്ത് വൻ വരവേൽപ്പുമായി ആരാധക വൃന്ദം. വീടിന് സമീപവും നിരത്തിലും ബാനറുകളും വാദ്യമേളങ്ങളുമായാണ് ആരാധകർ തടിച്ചു കൂടിയിരിക്കുന്നത്. “അവൻ നിഷ്ക്കളങ്കനാണ്. വീട്ടിലേക്ക് വരുന്നതിൽ സന്തോഷം. കരുത്തനായിരിക്കൂ, ആര്യൻ രാജകുമാരാ..’ തുടങ്ങിയ വാചകങ്ങളെഴുതിയ ബാനറുകളുമായാണ് ആരാധകർ തടിച്ചു കൂടിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ ജയിൽ മോചിതനായ ആര്യനെ സ്വീകരിക്കാൻ ഷാരൂഖ് ഖാനും എത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ. രാവിലെ തന്നെ ആര്യന്‍റെ അഭിഭാഷകർ ജാമ്യത്തിന്‍റെ പകർപ്പ് ജയിലിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് ജയിൽ നടപടികൾ പൂർത്തിയായത്.

Read More

കെട്ടിച്ച് തരുമോയെന്ന് ചോദിച്ച നിമിഷം രശ്മിയുടെ അമ്മ ചൂലെടുത്തു ! പിന്നെ ഏകമാര്‍ഗം ഒളിച്ചോട്ടമായിരുന്നു;മനസ്സു തുറന്ന് പാഷാണം ഷാജി…

മിമിക്രി രംഗത്തു നിന്നും സിനിമയിലേക്ക് എത്തി വിജയം കൈവരിച്ച താരങ്ങളിലൊരാളാണ് സാജു നവോദയ എന്ന പാഷാണം ഷാജി. മിനിസ്‌ക്രീനില്‍ നിന്നും സിനിമയിലേക്കും ചുവടുവെച്ച സാജു തുടര്‍ന്ന് കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. അതേ സമയം ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് സാജു നവോദയയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തെത്തുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ കാരണം ഷോ പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. ബിഗ്‌ബോസില്‍ നിന്ന് വന്നതിന് ശേഷം ഭാര്യ രശ്മിയ്ക്കൊപ്പം ചേര്‍ന്ന് യൂട്യൂബ് ചാനലും സാജു നവോദയ തുടങ്ങിയിരുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്ന് പലപ്പോഴും സാജു തുറന്ന് പറഞ്ഞിട്ടുണ്ട്. വീട്ടുകാരുടെ സമ്മതം ഇല്ലാതിരുന്നതിനാല്‍ എടുക്കേണ്ടി വന്ന റിസ്‌ക്കുകളെ കുറിച്ചും രശ്മിയെ ഓട്ടോയില്‍ കടത്തി കൊണ്ടു പോയതിനെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് സാജു ഇപ്പോള്‍. മലയാളത്തിന്റെ പ്രിയ ഗായകന്‍ എംജി ശ്രീകുമാര്‍…

Read More

നവംബർ ഏഴിന് കോടിയേരി വീണ്ടും സെക്രട്ടറിയാകും‍? സംസ്ഥാന സമ്മേളനത്തിലും പാർട്ടി കോൺഗ്രസിലും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യം അനിവാര്യം

സ്വന്തം ലേഖകൻകോട്ടയം: നവംബർ ഏഴിനു കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരിച്ച് ചുമതലയേറ്റെടുക്കാൻ സാധ്യത. കഴിഞ്ഞ ഒരു വർഷമായി അസുഖം മൂലം ചികിത്സയിലായിരുന്ന കോടിയേരി, മകൻ ബിനീഷുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസും പോലീസ് കസ്റ്റഡിയും ഉണ്ടായതോടെയാണ് ചുമതലയിൽ നിന്ന് താൽക്കാലികമായി ഒഴിവായത്. തന്‍റെ ചികിത്സയുടെ കൂടെ മകന്‍റെ കേസും കൂടിയായതോടെ ഉയർന്ന കമ്മ്യൂണിസ്റ്റ് ബോധമുള്ള കോടിയേരി മകന്‍റെ കേസുമായി ബന്ധപ്പെട്ട് തന്നെ സെക്രട്ടറി പദവിയിൽ നിന്ന് തൽക്കാലം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റിന് കത്ത് നൽകുകയായിരുന്നു. പി.ബി അംഗമായ കോടിയേരി ഇക്കാര്യം യച്ചൂരിയുമായി സംസാരിച്ചതോടെ ഉടനെ അവൈലബിൾ പി.ബി കൂടി തീരുമാനം നടപ്പിലാക്കി കേന്ദ്രക്കമ്മിറ്റി അംഗമായ എ. വിജയരാഘവന് ചുമതല കൈമാറുകയായിരുന്നു. ഇപ്പോൾ ബിനീഷിന് കേസിൽ നിന്നും ജാമ്യം ലഭിച്ച പശ്ചാത്തലത്തിലും ഡിസംബർ മുതൽ തുടങ്ങുന്ന പാർട്ടി ജില്ലാ സമ്മേളനങ്ങളും 2022 മാർച്ചിൽ എറണാകുളത്ത് സംസ്ഥാന സമ്മേളനവും…

Read More