ചില വാഗ്ദാനങ്ങള്‍ നല്‍കി അടുത്തുകൂടി! വീട്ടമ്മയെ മാനഹാനിപ്പെടുത്തി ഭീഷണിപ്പെടുത്തി പണംതട്ടി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

മുളന്തുരുത്തി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും മൊബൈൽ ഫോണും കവർന്ന യൂത്ത് കോൺഗ്രസ് നേതാവിനെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. മുളന്തുരുത്തി പെരുമ്പള്ളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട് രജ്ഞിത് രാജനെ(37)യാണ് മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടർ എസ്.എൻ. സുമിതയും സംഘവും അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്‍റാണ് ഇയാൾ. താൽകാലിക ജീവനക്കാരിയായിരുന്ന വീട്ടമ്മയെ ജോലി സ്ഥിരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുത്തുകൂടി, മാനഹാനിപ്പെടുത്തി ബലമായി ഫോട്ടോകൾ എടുത്ത് അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ നാല് വർഷത്തോളമായി പണം വാങ്ങുകയായിരുന്നു എന്നാണ് വീട്ടമ്മ മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് രഞ്ജിത് രാജനെ അറസ്റ്റ് ചെയ്തത്.

Read More

പണിപാളി മക്കളേ..! പുഴയിൽനിന്ന് കാട്ടുതടി പിടിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ; തിങ്കളാഴ്ച വൈകിട്ടായിരുന്നു യുവാക്കളുടെ സാഹസികത

പത്തനംതിട്ട: സീതത്തോട് പുഴയിൽനിന്നു കാട്ടുതടി പിടിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. കോട്ടമണ്‍പാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കുത്തൊഴുക്കിൽ ഒഴുകി വരുന്ന തടിപിടിക്കാൻ മൂന്നംഗ യുവാക്കളുടെ സാഹസിക നീന്തൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മൂടോടെ ഒഴുകി വന്ന വൃക്ഷത്തിന്‍റെ മുകളിൽ ഇരുന്ന് ഒരു കിലോമീറ്ററോളം നീന്തിപ്പോകുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു യുവാക്കളുടെ സാഹസികത. വൃക്ഷം കരയ്ക്കടുപ്പിക്കൽ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂവരും വൃക്ഷം ഉപേക്ഷിച്ച് കരയിലേക്കു നീന്തിക്കയറി.

Read More

ഉരുൾ പൊട്ടിയെന്നു സംശയം! കൂട്ടിക്കൽ ചപ്പാത്ത് വെള്ളത്തിനടിയിലായി; കോരുത്തോട് മൂഴിക്കല്‍ കോസ്‌വേയും വെള്ളത്തിന് അടിയില്‍

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി താലൂക്കിന്‍റെ കിഴക്കൻ മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴയ്ക്ക് ഇന്നും ശമനമുണ്ടായിട്ടില്ല. തിങ്കളാഴ്ച കരകവിഞ്ഞൊഴുകിയ പുല്ലകായാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് താഴ്ന്നിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ ഇരു പുഴകളിലും ജലനിരപ്പ് ക്രമാതീതമായി വർധിച്ചു. ഇന്നു വെളുപ്പിന് മൂന്നോടെ കൂട്ടിക്കൽ ചപ്പാത്ത് പാലം വീണ്ടും വെള്ളത്തിനടിയിലായി. രാവിലെ അഞ്ചിന് ശേഷമാണ് ചപ്പാത്തിൽ വെള്ളമിറങ്ങിയത്. ഇതോടെ കൂട്ടിക്കൽ പഞ്ചായത്തിന്‍റെ മലയോര മേഖലയിൽ ഉരുൾപൊട്ടലുണ്ടായെന്ന് പ്രചാരണവും വ്യാപകമായി. ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ ജനവാസ മേഖലയിൽ ഉരുൾപൊട്ടലുണ്ടായിട്ടില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. വെന്പാല അടക്കമുള്ള ഉൾപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായോ എന്ന സംശയവും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. കടുത്ത മഴയും മൂടൽമഞ്ഞുമൂലം പ്രദേശത്തേക്ക് സാധാരണക്കാർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമണുള്ളത്. കനത്ത മഴയെ തുടർന്ന് കോരുത്തോട് അഴുതയാറും കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ കോരുത്തോട് മൂഴിക്കൽ കോസ്‌വേ വെള്ളത്തിന് അടിയിലായി. മേഖലയിലേക്കുള്ള ഗതാഗതം പൂർണമായി…

Read More

അവള്‍ എന്നെ അര്‍ഹിക്കുന്നില്ല ! നിത്യ മേനന്‍ സംസാരിക്കുന്നത് സത്യമറിയാതെയെന്ന് സന്തോഷ് വര്‍ക്കി…

തെന്നിന്ത്യന്‍ സിനിമാതാരം നിത്യാ മേനനെതിരേ വിമര്‍ശനവുമായി സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് സിനിമയെക്കുറിച്ചുള്ള തിയറ്റര്‍ പ്രതികരണത്തിലൂടെ ശ്രദ്ധേയനായ ആളാണ് സന്തോഷ് വര്‍ക്കി. തനിക്ക് നിത്യ മേനെനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും സന്തോഷ് വര്‍ക്കി ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ബിഹൈന്‍ഡ് വുഡ്‌സിന് നിത്യ അഭിമുഖം നല്‍കിയിരുന്നു. ഈ അഭിമുഖത്തില്‍ സന്തോഷ് വര്‍ക്കിയെക്കുറിച്ച് നിത്യ മേനനോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായി ഒരു കീടം പോലെയാണ് അയാളെന്നും അയാളുടെ തന്നെ ഏകദേശം 30 നമ്പറുകള്‍ താന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും നിത്യ പറഞ്ഞിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ തന്നെ ബുദ്ധിമുട്ടിച്ച് വരികയാണെന്നും കുറേ കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചെന്നും നിത്യ പറഞ്ഞിരുന്നു. നിത്യ ഈ പറഞ്ഞതിന് എതിരേ ഇപ്പോള്‍ കടുത്ത ഭാഷയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ്…

Read More

വടകര കോടിക്കല്‍ കടപ്പുറത്തുനിന്ന് പോലീസിനു കിട്ടിയ മൃതദേഹം ആരുടേത് ? വിട്ടുകൊടുത്ത മൃതദേഹം സംബന്ധിച്ച് സംശയം; ഡിഎന്‍എ ഫലം കാത്ത് പോലീസ്

സ്വന്തം ലേഖകന്‍ കോഴിക്കോട്: വടകര കോടിക്കല്‍ കടപ്പുറത്തുനിന്ന് പോലീസിനു കിട്ടിയ മൃതദേഹം ആരുടേത്? മേപ്പയൂര്‍ സ്വദേശി ദീപക്കിന്‍റേതാണെന്ന നിഗമനത്തില്‍ പോലീസ് വിട്ടുകൊടുത്ത മൃതദേഹം സംബന്ധിച്ച് സംശയം ജനിച്ചതിനെത്തുടര്‍ന്ന് പോലീസ് ഡിഎന്‍എ പരിശോധനക്കയച്ചു. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ പേരാമ്പ്ര ആവടുക്ക പന്തിരിക്കര കോയിക്കുന്നുമ്മല്‍ ഇര്‍ഷാദിന്‍റേതാണോ ഇതെന്ന സംശയം ജനിച്ചതിനെത്തുടര്‍ന്നാണ് തിരക്കിട്ട് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചത്. കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍നിന്ന് ഫലം വരുന്ന മുറയ്ക്കു മാത്രമേ ഇത് ദീപിക്കിന്‍റേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. കഴിഞ്ഞ മാസം15-നാണ് കോടിക്കല്‍ കടപ്പുറത്തുനിന്ന് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കിട്ടിയത്. തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ഇത് അഴുകിയിരുന്നു. മേപ്പയുര്‍ സ്വദേശി ദീപക്കിനെയും ഈ കാലയളവില്‍ കാണാനില്ലായിരുന്നു. മൃതദേഹം ദീപക്കിന്‍റേതാണെന്ന നിഗമനത്തില്‍ പോലീസ് വിട്ടുകൊടുക്കുകയായിരുന്നു. അവര്‍ കൊണ്ടുപോയി സംസ്‌കരിക്കുകയൂം ചെയ്തു. സ്ഥിരീകരണമില്ലാത്തിനാല്‍ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി പോലീസ് ശേഖരിച്ചിരുന്നു. അതിനിടയിലാണ് ഇര്‍ഷാദിനെ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയത്. മേയ് 13ന് ദുബായില്‍…

Read More

മദ്യം വാങ്ങാൻ പണം നൽകിയില്ല…! സുഹൃത്തിനെ കുത്തിയ കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു; പരിക്കേറ്റ ജയൻ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയില്‍

ഹരിപ്പാട് : മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് സുഹൃത്തിനെ കുത്തിയ കേസിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മുട്ടം ദിലീപ് ഭവനത്തിൽ ദിലീപ് (39)നെയാണ് റിമാൻഡ് ചെയ്തത്. ഇയാളുടെ അയൽവാസിയും സുഹൃത്തുമായ മുട്ടംകൃഷ്ണാലയം വീട്ടിൽ ജയകൃഷ്ണനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി മുട്ടം ചൂണ്ടുപലക ജംഗ്ഷനിലാണ് സംഭവം നടന്നത്. ജയൻ ജംഗ്ഷനിൽ നിൽക്കുമ്പോൾ മദ്യപിക്കാൻ ദിലീപ് പണം ആവശ്യപ്പെട്ട് ജയൻ പണം നൽകാൻ തയാറായില്ല തുടർന്ന് പ്രകോപിതനായ ദിലീപ് കയ്യിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ ജയൻ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കരീലക്കുളങ്ങര എസ് ഐ ഷെഫീഖിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.

Read More

മൂവാറ്റുപുഴയാറും കരകവിഞ്ഞ് ഒഴുകുന്നു ! കടുത്തുരുത്തിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

കടുത്തുരുത്തി: കനത്ത മഴയെ തുടര്‍ന്ന് കടുത്തുരുത്തി പഞ്ചായത്തിലെ പതിനേഴ്, പത്തൊന്‍പത് വാര്‍ഡുകളിലെ താഴ്ന്ന പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. ആപ്പുഴ കൊട്ടിത്തറയില്‍ വിശ്വംഭരന്‍, പുതുവേലില്‍ വിനോദ്, കൈപ്പള്ളികരിയില്‍ ആശ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഈ പ്രദേശത്തെ മിക്ക വീടുകളുടെയും മുറ്റത്ത് വെള്ളം കയറിയിട്ടുണ്ട്. മഴ കനത്താല്‍ ഏത് സമയത്തും വീടുകളുടെ ഉള്ളില്‍ വെള്ളം കയറാവുന്ന സ്ഥിതിയിലാണ്. ആപ്പുഴ-ഈരക്കടവ് റോഡിലും വെള്ളം കയറിയിട്ടുണ്ട്. കടുത്തുരുത്തി വലിയ തോടും, ചുള്ളിത്തോടും നിറഞ്ഞതിനെ തുടര്‍ന്നാണ് ഈ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ കാരണം. കടുത്തുരുത്തി ആപ്പുഴ തീരദേശ റോഡില്‍ കടന്തേരി പാര്‍ക്കിന് സമീപമുള്ള തൂമ്പ് തുറന്ന് കിടക്കുന്നതിനാലാണ് ഈരക്കടവിന് സമീപ പ്രദേശത്തെ വിടുകളുടെ മുറ്റത്ത് വെള്ളം കയറിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മൂവാറ്റുപുഴയാറും കരകവിഞ്ഞ് ഒഴുകുകയാണ്. മഴ അല്‍പ്പം ശമിച്ചിട്ടുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തിപ്പെട്ടത് മൂവാറ്റുപുഴയാറിന്‍റെ തീരത്ത് താമസിക്കുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്. മുളക്കുളം ഭാഗത്ത്…

Read More

കഠിന പരീക്ഷകൾ! അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്; കുഞ്ഞുന്നാളിലേ ആൻ റോസിൽ മൊട്ടിട്ട ആഗ്രഹം

കൽപ്പറ്റ: മുന്നിൽനിന്നു സൈനിക യൂണിഫോമിൽ പുഞ്ചിരിതൂകുന്ന മകൾ ആൻ റോസ് മാത്യു. എറണാകുളം ഇടപ്പള്ളി ടിടിഐ അധ്യാപികയായിരുന്ന ബീന മാത്യുവിന്‍റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഇത്. കഴിഞ്ഞ ഏപ്രിലിൽ അർബുദവുമായി പൊരുതിത്തോറ്റ ബീനയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് നാഷണൽ ഡിഫൻസ് അക്കാഡമിയിലേക്കു(എൻഡിഎ)പുറപ്പെടുന്പോൾ അഭിമാനം വെട്ടിത്തിളയ്ക്കുകയാണ് വയനാട്ടുകാരിലും. മാനന്തവാടി പയ്യന്പള്ളി കുറുക്കൻമൂല സ്വദേശിനിയാണ് എറണാകുളം മോഡൽ എൻജിനിയറിംഗ് കോളജിൽ ഒന്നാം വർഷ ബിടെക് വിദ്യാർഥിനിയായിരിക്കെ എൻഡിഎയിൽ മിലിട്ടറി ഓഫീസർ സെലക്ഷൻ ലഭിച്ച ആൻ റോസ്. കൊച്ചി സതേണ്‍ നേവൽ കമാൻഡിലെ കമാൻഡർ മാത്യു പി. മാത്യുവാണ് ആൻ റോസിന്‍റെ പിതാവ്. കുറുക്കൻമൂല പൊൻപാറയ്ക്കൽ പരേതനായ പി.എം. മാത്യുവിന്‍റെയും അന്നമ്മയുടെയും മകനാണ് ഇദ്ദേഹം. കഠിന പരീക്ഷകൾ സൈനിക യൂണിഫോമിൽ പിതാവിനെ കാണാൻ തുടങ്ങിയ കുഞ്ഞുന്നാളിലേ ആൻ റോസിൽ മൊട്ടിട്ടതാണ് സൈനിക സേവനത്തിനുള്ള ആഗ്രഹം. നാഷണൽ ഡിഫൻസ് അക്കാഡമി അതിന്‍റെ ചരിത്രത്തിൽ…

Read More

ഒറ്റിയത് ഒക്കച്ചങ്ങാതിയോ ? സവാഹിരിയെ പാകിസ്ഥാന്‍ ‘കുരുതി’ കൊടുത്തതെന്നു വിവരം; ഇതിനു പാക്കിസ്ഥാനെ പ്രേരിപ്പിച്ചത് ഇക്കാരണങ്ങള്‍…

അല്‍ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയെ വധിച്ച അമേരിക്കയുടെ ഓപ്പറേഷന്‍ ലോകരാജ്യങ്ങളെത്തന്നെ അമ്പരപ്പിച്ചിരുന്നു. സവാഹിരിയുടെ കഥകഴിക്കാന്‍ അമേരിക്കയ്ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് പാക്കിസ്ഥാനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശക്തമാവുകയാണ്. സവാഹിരിയെ വധിച്ചെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ഒറ്റുകൊടുത്തത് പാകിസ്ഥാനാണെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ അറിവോടെയല്ല സവാഹിരിയെ അമേരിക്ക വധിച്ചതെന്ന് താലിബാന്‍ വ്യക്തമാക്കിയതോടെ തന്നെ ഒറ്റുകാരന്‍ ആരെന്ന കാര്യത്തില്‍ ഏറെക്കുറെ ധാരണയായിരുന്നു. എങ്ങനെയും അമേരിക്കയെ പ്രീതിപ്പെടുത്തേണ്ടത് പാക്കിസ്ഥാന്റെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ കുറെ നാളുകളായി പാക്കിസ്ഥാനോട് പണ്ടുള്ളത്ര പ്രിയം അമേരിക്കയ്ക്കില്ല. ഇത് പാക്കിസ്ഥാന് കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. ചൈനയുടെ പുറകേ പോയി സാമ്പത്തികമായി ആകെ തകര്‍ന്നിരിക്കുന്ന പാകിസ്ഥാന് പിടിച്ചുനില്‍ക്കണമെങ്കില്‍ പതിവുപോലെ ഐഎംഎഫിന്റെ വായ്പ കൂടിയേ തീരൂ. ഐഎംഎഫ് പാക് അനുകൂല നിലപാട് സ്വീകരിക്കണമെങ്കില്‍ അമേരിക്ക വിചാരിക്കണം. ഇക്കാര്യം പാകിസ്ഥാന് നന്നായി അറിയാം. അതുകൊണ്ടാണ് ദിവസങ്ങള്‍ക്കുമുമ്പ് ഐഎംഎഫുമായുള്ള ചര്‍ച്ചയ്ക്ക് പാക്…

Read More

ഭക്ഷണപ്പൊതിയിലൂടെ കാരുണ്യം എത്തിത്തുടങ്ങിയിട്ട് അഞ്ചുവർഷം! പത്തു വീതം പൊതിച്ചോറുകള്‍ വീട്ടില്‍ തയ്യാറാക്കി തുടങ്ങിയ കരുതല്‍…

കാഞ്ഞിരപ്പള്ളി: 26-ാം മൈൽ വലിയകുന്നത്ത് വീട്ടിൽ വി. എ ഷാജി, പാറത്തോട് മുക്കാലി സ്വദേശി ഷാ നിവാസിൽ അൻഷാദ് ഇസ്മായിൽ എന്നിവർ അഗതി മന്ദിരങ്ങളിൽ ഭക്ഷണമെത്തിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷം പിന്നിടുന്നു. പത്തു വീതം പൊതിച്ചോറുകള്‍ വീട്ടില്‍ തയ്യാറാക്കി അഗതി മന്ദിരങ്ങളിൽ എത്തിച്ച് തുടങ്ങിയ കരുതലാണ്. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും, സഹകരണത്തോടെ ഇന്ന് 450 പൊതിച്ചോറിലും 120 പ്രഭാത ഭക്ഷണ പൊതികളിലും എത്തി നിൽക്കുന്നു. എല്ലാ രണ്ടാം ശനിയാഴ്ചകളിലുമാണ് ഇവർ അനാഥർക്കായി ഭക്ഷണം എത്തിച്ചു നൽകുന്നത്. ഷാജി, കാഞ്ഞിരപ്പള്ളിയിൽ സ്പെയർപാട്സ് കട നടത്തുകയാണ്. അൻഷാദ് ഇസ്മായിൽ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സണായി ജോലി ചെയ്യുന്നു. തുടക്കം അഞ്ചു വർഷം മുമ്പാണ് നന്മയുടെ പൊതിച്ചോറിലേക്കുള്ള ഇവരുടെ തുടക്കം. വഴിയരികിൽ വിശപ്പ് സഹിക്കാതെ മണ്ണ് വാരി ഭക്ഷിക്കുന്ന മനോരോഗിയെ കണ്ടിട്ട് ഷാജി സ്കൂളിൽ പോകുന്ന മകന്‍റെ ഭക്ഷണ പൊതി എടുത്ത്…

Read More