ഓഡിഷനെന്ന പേരിൽ പീഡനശ്രമം! പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ മീറ്റൂ ആരോപണത്തില്‍ നടപടി വേണമെന്ന് ഡബ്‌ള്യൂസിസി

തിരുവനന്തപുരം: പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ മീറ്റൂ ആരോപണത്തില്‍ നടപടി വേണമെന്ന് വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്‌ള്യൂസിസി. വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും ഡബ്‌ള്യൂസിസി ആവശ്യപ്പെട്ടു. സിനിമയുടെ ക്രെഡിറ്റ്‌സില്‍ നിന്നും ആരോപണവിധേയരായ സംവിധായകന്‍റെയും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുടെയും പേര് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെതിരെയാണ് കഴിഞ്ഞ ദിവസം പരാതിയുയര്‍ന്നത്.    തമിഴ്, തെലുങ്ക് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന നടിയാണ് വുമന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്‍റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ദുരനുഭവം പങ്കുവച്ചത്. ഓഡിഷന്‍ നടത്താനെന്ന വ്യാജേന വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചെന്നാണ് പരാതി. താന്‍ കൃത്യസമയത്ത് പ്രതികരിച്ചതുകൊണ്ട് മാത്രമാണ് രക്ഷപെട്ടതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞയിടെ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ മറ്റൊരു യുവതി മീറ്റൂ ആരോപണം ഉന്നയിച്ചിരുന്നു.

Read More

ഹര്‍ ഘര്‍ തിരംഗ റാലിയിലേക്ക് പശു ഓടിക്കയറി ! പശുവിന്റെ ആക്രമണത്തില്‍ ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിക്ക് പരിക്ക്; വീഡിയോ…

ബിജെപിയുടെ ഹര്‍ ഘര്‍ തിരംഗ റാലിക്കിടയിലേക്ക് പശു ഓടിക്കയറി മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പരിക്ക്. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. തെരുവിലൂടെ നടന്ന പശു അപ്രതീക്ഷിതമായി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ അടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നിതിന്‍ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.അടുത്ത 20 ദിവസം വിശ്രമിക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ തന്നോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം അദ്ദേഹം പറഞ്ഞു.

Read More

കോമണ്‍വെല്‍ത്ത് ഗെയിംസിന് യുകെയിലെത്തിയ പാക് ബോക്‌സിംഗ് താരങ്ങള്‍ മുങ്ങി ! അപ്രത്യക്ഷരാകുന്നത് വിമാനം പുറപ്പെടുന്നതിനു തൊട്ടുമുമ്പ്…

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്കായി യുകെയിലെത്തിയ രണ്ട് പാക്ക് കായികതാരങ്ങള്‍ മുങ്ങി. കോമണ്‍വെല്‍ത്ത് ഗെയിംസ് അവസാനിച്ചതിനു പിന്നാലെയാണ് രണ്ടു താരങ്ങളെ കാണാനില്ലെന്ന് പാക്കിസ്ഥാന്‍ കായിക വിഭാഗം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ബോക്‌സിങ് താരങ്ങളായ സുലൈമാന്‍ ബലൂച്ച്, നസീറുല്ലാ ഖാന്‍ എന്നിവരെയാണു ടീം ഇംഗ്ലണ്ടില്‍നിന്നു പുറപ്പെടുന്നതിനു മണിക്കൂറുകള്‍ മുന്‍പു കാണാതായത്. തിങ്കളാഴ്ചയാണു കോമണ്‍വെല്‍ത്ത് ഗെയിംസ് അവസാനിച്ചത്. ബോക്‌സിങ് ടീമിനൊപ്പമെത്തിയ ഉദ്യോഗസ്ഥരുടെ കൈവശം ഇവരുടെ യാത്രാ രേഖകളും പാസ്‌പോര്‍ട്ടുകളുമുണ്ടെന്ന് പാക്കിസ്ഥാന്‍ ബോക്്‌സിങ് ഫെഡറേഷന്‍ സെക്രട്ടറി നസീര്‍ താങ് പ്രതികരിച്ചു. യുകെയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനെ, ടീം മാനേജ്‌മെന്റ് താരങ്ങളെ കാണാതായ വിവരം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വിവരം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍നിന്നെത്തിയ എല്ലാ താരങ്ങളുടെയും രേഖകള്‍ പാക്ക് ഉദ്യോഗസ്ഥര്‍ വാങ്ങി സൂക്ഷിച്ചിരുന്നു. താരങ്ങളുടെ തിരോധാനം അന്വേഷിക്കാന്‍ പാക്കിസ്ഥാന്‍ ഒളിംപിക് അസോസിയേഷന്‍ നാലംഗ സംഘത്തെ നിയോഗിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിങ്ങില്‍ പാക്കിസ്ഥാന് മെഡലൊന്നും ലഭിച്ചിരുന്നില്ല. മറ്റിനങ്ങളില്‍ നിന്നായി…

Read More

യുവതിയോടു മോശമായി പെരുമാറിയ പൂജാരിയെ വെട്ടി പരിക്കേൽപിച്ചു; അയൽവാസിയായ ഫോർട്ടു കൊച്ചിക്കാരനെ പൊക്കി പോലീസ്

വൈക്കം: രാത്രി മദ്യപിച്ചെത്തി ഭാര്യയോട് മോശമായി സംസാരിച്ചതിന്‍റെ വിരോധത്തിൽ ഭർത്താവ് അയൽക്കാരനായ പൂജാരിയെ വെട്ടി പരിക്കേൽപിച്ചു. വൈക്കം ചെന്പ് മുറിഞ്ഞപുഴ സ്വദേശി വിസ്മയി(23)നെയാണ് വെട്ടി പരിക്കേൽപിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു ആക്രമണം. പറവൂരിലെ ക്ഷേത്രത്തിലെ പൂജാരിയായ യുവാവ് പുലർച്ചെ ക്ഷേത്രത്തിലേക്കു പോകുന്നതിന് വരികയായിരുന്നു. യുവതിയുടെ വീടിനു മുന്നിലെ വഴിയിലൂടെ വരുന്പോൾ യുവതിയുടെ ഫോർട്ടു കൊച്ചിക്കാരനായ ഭർത്താവ് സിൽവസ്റ്റർ ഫെർണാണ്ടസ് മറ്റൊരാൾക്കൊപ്പമെത്തി വെട്ടുകയായിരുന്നു. തുടയ്ക്ക് പരിക്കേറ്റ യുവാവിനെ ചെമ്മനാകരി ഇൻഡോ-അമേരിക്ക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്‍റെ പരിക്ക് ഗുരുതരമല്ല. സംഭവത്തെത്തുടർന്ന് കടന്നുകളഞ്ഞ സിൽവസ്റ്റർ ഫെർണാണ്ടസിനെ സിഐ കൃഷ്ണൻപോറ്റിയുടെ നേതൃത്വത്തിൽ പോലീസ് ഫോർട്ട് കൊച്ചിയിൽ നിന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിൽവസ്റ്റർ ഫെർണാണ്ടസിന്‍റ കൂട്ടാളിക്കായി പോലിസ് അന്വേഷണം ഉൗർജിതമാക്കി.

Read More

മെസി ഇല്ലാത്ത ബാലണ്‍ ഡി ഓര്‍..!പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പാരീസ്: ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള പട്ടിക സൂപ്പര്‍ താരം മെസിയുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. 2005ന് ശേഷം ആദ്യമായാണ് ലയണല്‍ മെസി ഇല്ലാതെ ഒരു ബാലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടിക വരുന്നത്. ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസി സ്ഥിരമായി ആവസാന മൂന്ന് പേരില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് ഈ തവണ 30 അംഗ പട്ടികയില്‍ പോലും ഇടം പിടിക്കാത്തത് ആരാധകരെ നിരാശയിലാക്കി. മെസി ആരാധകരുടെ പ്രധാന എതിരാളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Read More

ബിട്ട കരാട്ടെയുടെ ഭാര്യയടക്കം നാലു പേരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കി ! എല്ലാവരും ഭീകരബന്ധമുള്ളവര്‍…

ഭീകരബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് ജമ്മുകാശ്മീരില്‍ നാല് സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍നിന്നു പിരിച്ചുവിട്ട് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ. ബിട്ട കരാട്ടെ എന്നറിയപ്പെടുന്ന ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) പ്രവര്‍ത്തകന്‍ ഫാറൂഖ് അഹമ്മദ് ദാറിന്റെ ഭാര്യ അസ്ബ അര്‍സൂമന്ദ് ഖാന്‍ (2011 ബാച്ച് ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്), ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്റെ മകന്‍ സയ്യിദ് അബ്ദുല്‍ മുയീദ് (ജമ്മു കശ്മീര്‍ എന്റര്‍പ്രണര്‍ഷിപ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഐടി മാനേജര്‍), മുഹീത് അഹമ്മദ് ഭട്ട് (കശ്മീര്‍ സര്‍വകലാശാല ശാസ്ത്രജ്ഞന്‍), മജീദ് ഹുസൈന്‍ ഖാദ്രി (കശ്മീര്‍ സര്‍വകലാശാലയിലെ സീനിയര്‍ അസിസ്റ്റന്റ് പ്രഫസര്‍) എന്നിവരെയാണ് പുറത്താക്കിയത്. അസ്ബ അര്‍സൂമന്ദ് ഖാന് പല തീവ്രവാദ സംഘടനകളുമായും പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായും ബന്ധമുണ്ടെന്ന് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഭര്‍ത്താവ് ബിട്ട കരാട്ടെയുടെ കോടതി വിചാരണയ്ക്കിടെയാണ്…

Read More

ഹോട്ടല്‍മുറിയില്‍ വെച്ച് സിനിമാപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തു ! വ്യവസായി ഒളിവില്‍…

സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്തകേസില്‍ തമിഴ്നാട് സ്വദേശിയായ വ്യവസായിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കബണ്‍ പാര്‍ക്ക് പോലീസില്‍ പീഡനപരാതി നല്‍കിയത്. ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തമിഴ്നാട് സ്വദേശിയായ വ്യവസായിയും യുവതിയും പരിചയക്കാരായിരുന്നു. ഓഗസ്റ്റ് ആറിന് ഒരു സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിന്റെ ചര്‍ച്ചകള്‍ക്കെന്ന പേരില്‍ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് പത്തിനാണ് യുവതി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുന്നത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവതി ഇപ്പോള്‍ സിനിമയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. കൂടാതെ സ്വന്തമായി ഒരു സോഫ്റ്റ്വെയര്‍ നിര്‍മിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായുള്ള സാമ്പത്തിക സഹായത്തിനായാണ് യുവതി വ്യവസായിയെ സമീപിച്ചതെന്നാണ് വിവരം. സാഹചര്യം മുതലെടുത്ത വ്യവസായി, ബലമായി കടന്നുപിടിക്കുകയും…

Read More

എറണാകുളം നഗരത്തിൽ  യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി മൊബൈൽ ഉപയോഗിക്കാത്തത് അന്വേഷണത്തിന് തടസം

കൊച്ചി: എറണാകുളം നോർത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി മുളവുകാട് സ്വദേശി സുരേഷ് മൊബൈൽ ഫോണ്‍ ഉപയോഗിക്കാത്തത് മൂലം ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് തടസമാകുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാൾക്കായി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും പ്രതി ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. സംഭവത്തിനുശേഷം ഇയാൾ ട്രെയിൻ മാർഗം രക്ഷപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.ബുധനാഴ്ച രാത്രി ഒന്പതോടെയായിരുന്നു നോർത്ത് പാലത്തിന് അടിവശം ആനന്ദ് ബിഹാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തത്. കൊല്ലം നീണ്ടകര മേരി ലാൻഡിൽ എഡിസണ്‍(35) ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. അപരിചിതരായ ഇരുവരും തമ്മിൽ ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയും പ്രതി കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസണിന്‍റെ കഴുത്തിൽ കുത്തുകയുമായിരുന്നു. കുത്തേറ്റ എഡിസണ്‍ ഹോട്ടലിന് പുറത്തേക്കിറങ്ങിയെങ്കിലും കുഴഞ്ഞു വീണു. 10 മിനിറ്റോളം ഹോട്ടലിനു മുന്പിൽ ഇയാൾ…

Read More

പണിപാളിമോനേ..! സിസിടിവി ദൃശ്യങ്ങൾ പോലീസിന്; യുവാക്കളുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച സംഭവം വഴിത്തിരിവിലേക്ക്; പരാതിക്കാരായ യുവാക്കളെ അറസ്റ്റു ചെയ്യാനൊരുങ്ങി പോലീസ്

കൊച്ചി: ചിലവന്നൂരിൽ യുവാക്കളുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച സംഭവം വഴിത്തിരിവിലേക്ക്. റോഡ് അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളിയെ ആക്രമിച്ച സംഭവത്തിൽ പരാതിക്കാരായ മൂന്നു യുവാക്കളെ ഉടൻ അറസ്റ്റു ചെയ്യും. യുവാക്കൾ തൊഴിലാളികളെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ എറണാകുളം സൗത്ത് പോലീസിനു ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ചിലവന്നൂർ ചിറമ്മേൽ വിനോദ് വർഗീസ്, വിവേക് നഗർ ചിറമ്മേൽ ജോസഫ് വിനു, ചിറമേൽ ആന്‍റണി ജിജോ എന്നിവരെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസൽ പറഞ്ഞു. നേരിയ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ഇവർ ആശുപത്രി വിട്ടാലുടൻ അറസ്റ്റു ചെയ്യും. തൊഴിലാളിയുടെ പരാതിയിൽ യുവാക്കൾക്കെതിരെ ഇന്നലെ പോലീസ് കേസ് എടുത്തിരുന്നു. അതേസമയം യുവാക്കളുടെ പരാതിയിൽ അറസ്റ്റിലായ ചിലവന്നൂർ തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് പെരുനിലത്ത് വീട്ടിൽ കൃഷ്ണപ്പനെ(68) റിമാൻഡ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട അഞ്ചിന് ചിലവന്നൂരിലായിരുന്നു സംഭവം. എളംകുളത്തുനിന്ന് കാറിൽ…

Read More

ഗവേഷണ മികവില്‍ ഏറ്റവും പിന്നിലുള്ളയാള്‍ അഭിമുഖത്തില്‍ ഒന്നാമതായി ! പ്രിയ വര്‍ഗീസിന്റെ നിയമന രേഖ പുറത്ത്…

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടിയത് മാനദണ്ഢങ്ങള്‍ കാറ്റില്‍പ്പറത്തിയെന്നു തെളിയിക്കുന്ന രേഖകള്‍ വെളിയില്‍ വന്നു. 651 , 645 റിസര്‍ച്ച് സ്‌കോറുള്ളവരെ മറികടന്നാണ് വെറും 156 സ്‌കോറുള്ള,അതും പട്ടികയിലെ അവസാന സ്ഥാനക്കാരിയായ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിഒന്നാം റാങ്ക് നല്‍കിയത്. റിസര്‍ച്ച് സ്‌കോറില്‍ അവസാന സ്ഥാനക്കാരിയാണെങ്കിലും ഇന്റര്‍വ്യൂവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയത് പ്രിയാ വര്‍ഗീസിനാണെന്ന കാര്യം ഇതിനോടു ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. വിവരാവകാശ രേഖകളടക്കം സേവ് ക്യാപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ കടുത്തനടപടിയുമായി ഗവര്‍ണര്‍ മുന്നോട്ടുപോകുമ്പോഴാണ് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രനെ യടക്കം പ്രതിരോധത്തിലാക്കി വിവരാവകാശ രേകകള്‍ പുറത്തു വന്നത്. 156 സ്‌കോര്‍ പോയിന്റുമാത്രമുള്ള കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനു ഒന്നാം റാങ്ക് നല്‍കിയപ്പോള്‍ ഏറ്റവും കൂടുതല്‍…

Read More