Chatroulette Relationship App Chatroulette Alternate Options: 19 Cellular Apps & Websites To Fulfill Strangers

But turns out there’s no mounted formulation for locating love or chemistry. The very first thing one person mentioned to me was, “Ahmed or Jose? Jk.” He should have forgotten I might be Indian too and call me Apu. When I told him I was an Ahmed, he stated he was a Goldstein. I most likely would have kept talking to him, but he appeared like he was in middle school. Why do I need a VPN for Chatroulette? Another purpose to keep away from free VPNs is due to…

Read More

കഞ്ചന്‍ എലികള്‍ ! സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 581 കിലോ കഞ്ചാവ് എലി തിന്നു തീര്‍ത്തതായി പോലീസ് കോടതിയില്‍…

വിവിധ കേസുകളിലായി പിടിച്ചെടുത്ത് പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലി തിന്നതായി ഉത്തര്‍പ്രദേശ് പോലീസ്. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മഥുര പൊലീസ് ഇക്കാര്യം അറിയിച്ചത്. മഥുരയിലെ ഷെല്‍ഗഢ്, ഹൈവേ പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലി തിന്നെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ തൊണ്ടിമുതല്‍ ഹാജരാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിച്ചെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് കഞ്ചാവ് മുഴുവന്‍ എലി തിന്നെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എലികള്‍ കാഴ്ചയ്ക്കു ചെറുതാണെങ്കിലും ഭയങ്കര ശല്യക്കാരാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇവയ്ക്കു പോലീസിനെയൊന്നും പേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അറുപതു ലക്ഷത്തിന്റെ കഞ്ചാവാണ് എലികള്‍ തിന്നു നശിപ്പിച്ചത്. ഇതിനു തെളിവു ഹാജരാക്കാന്‍ അഡീഷനല്‍ ജില്ലാ ജഡ്ജി മഥുര എസ്എസ്പിക്കു നിര്‍ദേശം നല്‍കി.…

Read More

ഓടുന്ന കാറിൽ കൂട്ടബലാത്സംഗം; അതിജീവിതയും സുഹൃത്തുക്കളും മദ്യപിക്കുന്ന ദൃശ്യം; കാക്കനാട്ടെ ഓയോ റൂമിൽ തെളിവെടുപ്പ്

കൊച്ചി: ഓടുന്ന കാറിനുള്ളിൽ പത്തൊന്പതുകാരി മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുമായി പോലീസ് ഇന്ന് കാക്കനാട്ടെ ഓയോ റൂമിൽ തെളിവെടുപ്പ് നടത്തും. കൂട്ട ബലാത്സംഗത്തിനുശേഷം മോഡലിനെ കാക്കനാട് ഇൻഫോപാർക്കിനു സമീപത്തെ ഓയോ റൂമിലാണ് പ്രതികളെ ഇറക്കിവിട്ടത്.കാസർഗോഡ് സ്വദേശിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ രാജസ്ഥാൻ രാംവാല രഘുവ സ്വദേശി ഡിംപിൾ ലാന്പ(ഡോളി21), കൊടുങ്ങല്ലൂർ പരാരത്ത് വീട്ടിൽ വിവേക് സുധാകരൻ(26), കൊടുങ്ങല്ലൂർ മേത്തല കുഴിക്കാട്ടു വീട്ടിൽ നിധിൻ മേഘനാഥൻ(35), കൊടുങ്ങല്ലൂർ കാവിൽ കടവ് തായ്ത്തറ വീട്ടിൽ ടി.ആർ. സുദീപ്(34) എന്നിവരുമായാണ് എറണാകുളം സൗത്ത് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നലെ പ്രതികളുമായി പീഡനത്തിന് ഇരയായ മോഡലും പ്രതികളും ഡിജെ പാർട്ടിക്കെത്തിയ രവിപുരത്ത് ഫ്ളൈ ഹൈ ബാർ, അവിടത്തെ പാർക്കിംഗ് ഏരിയ, ഇവർ ഭക്ഷണം കഴിച്ച ഹോട്ടൽ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തുകയുണ്ടായി. തെളിവെടുപ്പ് രണ്ടു മണിക്കൂർ നീണ്ടു നിന്നു.…

Read More

പ്രമുഖ സിനിമാ നിർമാതാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; രമ്യാ കൃഷ്ണൻ തന്നെ  നിരന്തരം വിളിക്കുകയും അശ്ലീല ചിത്രങ്ങൾ അയയ്ക്കുകയും ചെയ്തു; കൊച്ചിയിലെ  ഹണിട്രാപ്പിംഗ് സിനിമാക്കഥയെ വെല്ലുന്നത്…

കൊച്ചി: പ്രമുഖ സിനിമാ നിർമാതാവിനെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം സ്വദേശിയായ സിനിമാ നിർമാതാവിന്‍റെ പരാതിയിൽ അഞ്ച് പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. പ്രൊഡക്ഷൻ കണ്‍ട്രോളർ കൂടിയായ ഇദ്ദേഹം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് ആലുവ ചെങ്ങമനാട് പൊയ്ക്കാട്ടുശേരി ചരിയൻപറന്പിൽ രമ്യാ കൃഷ്ണൻ (32), കോതമംഗംലം സ്വദേശി ബിജു, അഭിഭാഷകരായ എൽദോ പോൾ, സാജിദ്, പാലാരിവട്ടം നെല്ലിപ്പറന്പ് വീട്ടിൽ എൻ.എ. അനീഷ് എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. വഞ്ചന, തട്ടിപ്പ്, പണംതട്ടിയെടുക്കൽ, സംഘംചേർന്ന് കുറ്റകൃത്യം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. കേസിൽ അന്വേഷണം നടക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. അഭിഭാഷകർക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. 2020 ഒക്ടോബർ 21 മുതൽ സിനിമാ കഥ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയായ രമ്യാ കൃഷ്ണൻ…

Read More

Chatib Review 2022

In the most effective chat rooms for private use, you have to present a certain tackle to enter. People who want to converse privately mostly use these chat rooms, together with only these people they need. The users in free chat rooms can see what every particular person has to say and might respond to each individual within the room. Through the online we could be at the quickest get linked with thousand of people from around the globe with the assistance of best chat rooms. One of the most…

Read More

14 Greatest Free Live Chat Software For Websites In 2023

There are chat forums, e mail penpals and message boards and all are free and with out registration. It’s an up and rising 3D chat that has turn into successively well-liked and good. This website is extra about meeting up new folks than just pure chat. But since it is a great way to find and meet new people, the website is price mentioning here. Below is the listing of greatest free chat room websites to make new pals and acquaintances in 2023. Always hold these tips in thoughts to…

Read More

ട്രാന്‍സ്ജെന്‍ഡറുകളുടെ വിവാഹത്തിന് അനുമതി നല്‍കാതെ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ! തീരുമാനം വിവാദമാകുന്നു…

ട്രാന്‍സ്ജെന്‍ഡറുകളുടെ വിവാഹത്തിന് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ അനുമതി നിഷേധിച്ചതായി ആക്ഷേപം. പാലക്കാട് കൊല്ലങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രമാണ് വിവാഹത്തിന് അനുമതി നിഷേധിച്ചത്. ട്രാന്‍സ് ജെന്‍ഡറുകളായ നിലന്‍ കൃഷ്ണയും അദ്വികയുമാണ് വിവാഹത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍ കല്യാണത്തിന് രണ്ടു ദിവസം മുമ്പ് അനുമതിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു. ക്ഷണക്കത്തില്‍ വിവാഹവേദി കാച്ചാകുറിശ്ശി ക്ഷേത്രം എന്നാണ് അടിച്ചിരുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാംകുറിശ്ശി. തങ്ങളുടെ പ്രശ്‌നം കൊണ്ടല്ല തങ്ങള്‍ ട്രാന്‍സ്ജെന്‍ഡറുകളായതെന്നും തങ്ങളെപ്പോലെയുള്ളവര്‍ക്ക് സമൂഹം പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും നിലന്‍ കൃഷ്ണ പറഞ്ഞു. പിന്നീട് ഇവരുടെ വിവാഹം പാലക്കാട് ഒരു കല്യാണമണ്ഡപത്തില്‍ വെച്ച് നടന്നു. ക്ഷേത്രത്തില്‍ ഇതുവരെ ഇത്തരത്തിലൊരു വിവാഹം നടന്നിട്ടില്ലെന്നും ഭാവിയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് വിവാഹത്തിന് അനുമതി നല്‍കാതിരുന്നതെന്നും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് നിലനും അദ്വികയും.

Read More

ബിസിനസ് ആവശ്യങ്ങളുടെ പേരിൽ  മരുമകൻ തട്ടിയത് 108 കോടിയും 1000 പവനും; പ്രവാസി വ്യവസായിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം

ആലുവ: ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പ്രവാസി വ്യവസായിയിൽനിന്നും മരുമകൻ 108 കോടിയിലധികം രൂപയും 1,000 പവനും തട്ടിയെടുത്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആലുവ ബൈപാസ് തൈനോത്ത് റോഡിൽ അബ്ദുൾ ലാഹിർ ഹസൻ എന്ന വിദ്യാഭ്യാസ സംരംഭകനിൽനിന്നു കാസർഗോഡ് സ്വദേശിയായ മരുമകൻ മുഹമ്മദ് ഹാഫിസ് പലപ്പോഴായി പണം തട്ടിയെടുത്തെന്നാണ് പരാതി. മുന്‍ ഡിഐജി മുഹമ്മദ് ഹസന്‍റെ മകനാണ് വ്യവസായിയായ അബ്ദുള്‍ ലാഹിർ ഹസന്‍. ദുബായിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമാണ്. ആലുവ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടും ഫലം ഉണ്ടാകാത്തതിനാൽ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. അഞ്ചുവർഷം മുമ്പാണ് അബ്ദുൾ ലാഹിർ ഹസൻ മകളെ ഇയാൾക്ക് വിവാഹം ചെയ്തു നൽകിയത്. വിവാഹ സമയം നല്‍കിയത് ആയിരം പവനും റേഞ്ച് റോവറുമായിരുന്നു. വിവാഹത്തിനു നൽകിയ ആയിരത്തോളം പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങൾ വിറ്റു.കമ്പനിയിൽ എൻഫോഴ്സ്മെന്‍റ്…

Read More

Top 10 Best Talk With Strangers Apps In 2023 Android&ios

You may also be able to read or see different broadcasters utilizing the platform. Once, logged in, see different individuals online and it is feasible for you to to begin chatting with them privately as properly. Do observe; you will not should create an account to use their providers. Chatroulette is much like most of the above video chatting web sites. It hooks you up with one other individual using a peer to look connection. However, there are no public chat rooms, and you may be connected to any other…

Read More

കത്ത് വിവാദത്തിലെ പ്രതിഷേധസമരത്തിൽ സജീവമാകാൻ തരൂർ; വിമർശകരുടെ വായടപ്പിക്കൽ ലക്ഷ്യം 

എം.സുരേഷ്ബാബുതിരുവനന്തപുരം: വിമർശകരുടെ വായടപ്പിച്ച് ശശി തരൂർ എംപി. യുഡിഎഫിന്‍റെ സമരപ്പന്തലിലും. കത്ത് വിവാദത്തിൽ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് നടത്തുന്ന അനിശ്ചിതകാല സമരത്തിന് അഭിവാദ്യം അർപ്പിച്ചാണ് തരൂർ ഇന്ന് എത്തുന്നത്. സംസ്ഥാന സർക്കാരിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നിട്ടും സമരരംഗത്ത് എത്താതിരുന്ന ശശിതരൂർ കോണ്‍ഗ്രസിന്‍റെ നേതൃനിരയിലേക്ക് എത്തുന്നതിനായി സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്നത് ഏറെ വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യം പരോക്ഷമായി വാർത്താസമ്മേളനങ്ങളിൽ സൂചിപ്പിച്ചിരുന്നു. കോർപ്പറേഷനിൽ പ്രതിപക്ഷം സമരം തുടങ്ങിയിട്ട് രണ്ടാഴ്ചയായെങ്കിലും ഇതുവരേയും ശശി തരൂർ പങ്കെടുത്തില്ല എന്ന വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരങ്ങളിലൊന്നും ഇതുവരെ ശശി തരൂരിനെ കണ്ടിട്ടില്ല എന്ന ആക്ഷേപങ്ങൾക്കു കൂടിയുള്ള മറുപടിയായാണ് സമരരംഗത്തും ശശി തരൂർ സജീവമാകുന്നത്. കോർപ്പറേഷനിലെ കത്ത് വിവാദം ഉൾപ്പെടെ സർക്കാരിന്‍റെ സ്വജനപക്ഷപാതത്തിനെതിരെ യുഡിഎഫ് നടത്തിവന്നിരുന്ന സമരങ്ങൾ ശശിതരൂർ വിവാദത്തോടെ മുങ്ങിപ്പോയിരുന്നു. ഇത് പാർട്ടിയിൽ ഏറെ…

Read More