Top Ten Adult Dating Sites The Most Effective Hookup Sites For Adult Dating And Casual Sex

The glory of sex dating and sites for so many gay guys is the levitimate to are instant sex. Although other apps filter for religious preferences, you’ll need to wade via lots of conversations to grasp the role religion performs of their life. If sharing similar beliefs is an important consideration, contemplate trying into religion-specific apps likeChristian Mingle,JSwipe, orSalams. These forms of apps entice a database of faith-driven individuals who center their non secular beliefs in their dating expertise. Happn has an element of kismet to it because it tallies…

Read More

ലഹരി വിൽപ്പനയ്ക്കെതിരേ പരാതി നൽകിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: ചളിക്കവട്ടം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വെണ്ണല അശോക്ഭവനിൽ കെ.എ.സുബ്ബരാജിനെ (42) ആണ് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്. ചളിക്കവട്ടം സ്വദേശി വിജയകുമാറിനെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. കഴിഞ്ഞമാസം ആറിന് രാത്രി രണ്ടിനാണ് പാലാരിവട്ടത്തെ ജെന്‍റ്സ് ഹോസ്റ്റലിലെ മുറിയിൽനിന്ന് സുബ്ബരാജ് ഉൾപ്പെടെയുള്ള സംഘം വിജയകുമാറിനെ തട്ടിക്കൊണ്ടു പോകുകയും മർദിക്കുകയും ചെയ്തത്. പ്രതികളുടെ ലഹരി ഉപയോഗവും വിൽപ്പനയും സംബന്ധിച്ച് വിജയകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിthattന്‍റെ വൈരാഗ്യത്തിലാണ് പ്രതികൾ വിജയകുമാറിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. വിജയകുമാറിന്‍റെ സ്വർണ മാലയും മോതിരവും ഒരു ലക്ഷം രൂപയും ലാപ്ടോപ്പും സംഘം മോഷ്ടിച്ചിരുന്നു. പ്രതി ബംഗളൂരുവിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം അവിടെയെത്തിയെങ്കിലും ഇയാൾ മുങ്ങി. തുടർന്ന് നടന്ന അന്വേഷണത്തിൽ മുത്തങ്ങ ചെക്ക്പോസ്റ്റിൽ നിന്ന് ഇയാൾ അറസ്റ്റിലാകുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ പരുന്ത് ഹാരിസ്, അമ്മിണി…

Read More

ദിലീപ് നിരപരാധി…ആരോപണങ്ങള്‍ തെളിയിക്കാനാവില്ല ! ദിലീപിന് പിന്തുണയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും…

മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. സമാന്തര സിനിമകളുടെ അമരക്കാരന്‍ ആയ അടൂരിന്റെ ചിത്രങ്ങളില്‍ പലതും ക്ലാസിക് ആണ്. അടൂര്‍ ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് വരെ ലഭിച്ചു. സൂപ്പര്‍ താരം ദിലീപിനെ വെച്ചും സിനിമ ഒരുക്കിയിട്ടുണ്ട് അടൂര്‍ ഗോപാല കൃഷ്ണന്‍. ‘പിന്നെയും’ എന്ന ചിത്രമായിരുന്നു അടൂര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്തത്. ദിലീപുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് അടൂര്‍. ഇപ്പോഴിതാ നടിയുടെ കേസില്‍ ദിലീപ് നിരപരാധി ഈആണെന്ന് താന്‍ വിശ്വസിക്കുന്നു എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളിയായ തെന്നിന്ത്യന്‍ യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ല എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അടൂരിന്റെ…

Read More

ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസ്; ദൃക്സാക്ഷികളില്ലാത്ത കേസിൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പോലീസ്

വൈപ്പിൻ: ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഭർത്താവ് എടവനക്കാട് അറക്കപ്പറന്പിൽ സജീവനെ (45) അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ഇന്ന് ഞാറക്കൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതെന്നാണ് അറിവ്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവുകൾ ശേഖരിക്കലിനുമാണ് പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. കൊല്ലപ്പെട്ടത് നായരന്പലം നികത്തിത്തറ രമേശിന്‍റെയും അജിതയുടെയും മകൾ രമ്യ(35)തന്നെയെന്ന് വ്യക്തമാണ്. ഇത് തെളിയിക്കാൻ ശാസ്ത്രീയമായ തെളിവുകൾ ലഭ്യമായിട്ടുണ്ടത്രേ. അതേസമയം കൊല ചെയ്തത് സജീവനാണെന്നത് കോടതിയിൽ തെളിയിക്കാൻ ദൃസാക്ഷികളില്ല. ഇതിനായാണ് പോലീസ് പരമാവധി മറ്റു തെളിവുകൾ ശേഖരിക്കാൻ ശ്രമിക്കുന്നത്. മൃതാവശിഷ്ടങ്ങൾ സ്ത്രീയുടേതാണെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ട്. ഇനി പൂർണമായ പോസ്റ്റുമോർട്ടം റിപ്പോട്ടും ഇതിനു പിൻബലമായി ഫോറൻസിക് റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടും ലഭിക്കണം. രമ്യയുടെ മൊബൈൽ നശിപ്പിച്ചിട്ടില്ലെന്ന് സംശയം…

Read More

ഏതു നിമിഷവും പൊട്ടാവുന്ന ഗ്രനേഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു ! ഡോക്ടറുടെ ധൈര്യത്തെ അഭിനന്ദിച്ച് ലോകം…

റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നരകതുല്യമായ അവസ്ഥയിലൂടെയാണ് യുക്രൈന്‍ ജനത കടന്നു പോകുന്നത്. ഇരുരാജ്യങ്ങളിലെയും നിരവധി സൈനികരും പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സന്തോഷ വാര്‍ത്തയാണ് ദുരിതങ്ങള്‍ക്കിടയിലും സന്തോഷം പകരുകയാണ്. റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രൈന്‍ സൈനികന്റെ ശരീരത്തില്‍ തറച്ച ലൈവ് ഗ്രനേഡ് അതിവിദഗ്ധ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍ പുറത്തെടുത്തു എന്നതാണ് ആ വാര്‍ത്ത. ഏതു നിമിഷവും പൊട്ടാന്‍ സാധ്യതയുണ്ടായിരുന്ന ഗ്രനേഡ് ജീവന്‍ പണയം വെച്ച് യുക്രൈന്‍ സൈന്യത്തിലെ വിദഗ്ധരില്‍ ഒരാളായ മേജര്‍ വെര്‍ബയാണ് പുറത്തെടുത്തതത്. റഷ്യയുമായുള്ള ഏറ്റുമുട്ടലില്‍ യുക്രൈനിലെ ബഖ്മുട്ടില്‍ വെച്ചാണ് സൈനികന്റെ ദേഹത്ത് ഗ്രനേഡ് തറച്ചെതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സൈനികന്റെ ശരീരത്തില്‍ ഗ്രനേഡ് പതിക്കാനുണ്ടായ സാഹചര്യമോ അതു സംബന്ധിച്ച മറ്റ് വിവരങ്ങളോ സേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷന്‍ വിജയകരമായി അവസാനിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ശസ്ത്രക്രിയയ്ക്ക് വിധേയനായ സൈനികന്‍ ഇപ്പോള്‍ സുഖം…

Read More

7 Best Video Chat Web Sites

Users can both create new profiles or join with existing profiles using Facebook. Besides finding matches, you may also connect with folks, follow folks, discuss topics, and make new pals by way of this platform. Users have the choice of discovering connections by location, gender, age, or keywords. What is the best free random chat app? Omegle. MeetMe. Moco. Anonymous Chat. Whisper. Chatous. Connected2.me. Telegram. With Shagle, you possibly can mask your identity while chatting, making it easier for shy apps to speak. Those who’re hesitant or new to webcam…

Read More

വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥയുടെ ഒത്താശയിൽ ലക്ഷദ്വീപ് എംപിക്ക് ആറളത്ത് സുഖവാ സം; അന്വേഷണത്തിന് കേന്ദ്ര-സംസ്ഥാന ഏജൻസികൾ

സ്വന്തം ലേഖകൻതലശേരി: ആറളത്തെ വനംവകുപ്പിന്‍റെ അതിഥി മന്ദിരത്തിൽ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ സുഖവാസത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ ആറളത്ത്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുടെ ഒത്താശയോടെയാണ് മുഹമ്മദ് ഫൈസലിന് താമസം ഒരുക്കിയത്. കൂടാതെ, കൊച്ചിയിലെ ആഢംബര ഹോട്ടലിലും തലശേരി, കണ്ണൂർ എന്നിവടങ്ങളിലെ റിസോർട്ടിലും എംപി താമസിച്ചതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. റോ, ഐബി, കേരളത്തിലെ ആഭ്യന്തര സുരക്ഷാ വിഭാഗം, ഇന്‍റലിജൻസ്‌വിംഗ് എന്നീ ഏജൻസികളാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നത്. വധശ്രമക്കേസിൽ പത്ത് വർഷം കോടതി ശിക്ഷിക്കുകയും ഇതേതുടർന്ന് എംപി സ്ഥാനം നഷ‌്ടപ്പെടുകയും ചെയ്ത മുഹമ്മദ് ഫൈസലിന്‍റെ കണ്ണൂർ ആറളത്തേക്കുള്ള യാത്രയാണ് ഇപ്പോൾ വിവാദമായിട്ടുള്ളത്. ആറളത്തിന് പുറമേ ഇയാളുടെ നിലമ്പൂർ കാടുകളിലേക്കുള്ള യാത്രകളും ദുരൂഹത സൃഷ്‌ടിച്ചിട്ടുണ്ട്.ലക്ഷദ്വീപിൽനിന്ന് ഹെലികോപ്റ്റർ വഴി കൊച്ചിയിൽ എത്തുന്ന മുഹമ്മദ് ഫൈസൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മുപ്പത് തവണയാണ് കണ്ണൂരിലേക്ക് വിമാന മാർഗം എത്തിയിട്ടുള്ളത്.…

Read More

Is Chatib Com Safe? Chatib Reviews & Safety Study

Chatib will send any e mail communications to the handle you provide when registering. No, your Chatib pictures and private info won’t show up in Google Search Results. The inhabitants is totally on the youthful side as expected from its fashionable chat site orientation for the hip and classy. However, the location maintains membership across all age groups even in the 65 plus group. In phrases of gender, there is a vital difference between the number of males to females, as males make up 64 percent of the positioning population.…

Read More

വയനാട്ടിൽ മയക്കുവെടിയിൽ വീണത് ആറളത്തെ ഭീതിയിലാക്കിയ കടുവ;  രണ്ടിടത്തേയും കാൽപ്പാടുകൾ ഒന്നുതന്നെ;  ആശ്വാസത്തിൽ നാട്ടുകാർ

ഇരിട്ടി: വയനാട് പുതുശേരിയിൽ കർഷകനെ കൊലപ്പെടുത്തിയതിനെത്തുടർന്ന് മയക്കു വെടിവച്ച് പിടികൂടിയ കടുവ ആറളം ഫാമിൽ ഭീതി വിതച്ച കടുവ തന്നെയെന്ന് സ്ഥിരീകരണം. രണ്ടിടങ്ങളിലെയും കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചാണ് ഇത് സ്ഥിരീകരിച്ചത്. ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച ഈ കടുവ വയനാട്ടിലേക്ക് കടക്കുകയായിരുന്നു. ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ്, പുറവയൽ, പായം പഞ്ചായത്തിലെ കൂമൻ തോട്, ബെൻഹിൽ,അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ്, ആറളം പഞ്ചായത്തിലെ ഏടൂർ, അമ്പലക്കണ്ടി, ആറളം ഫാം എന്നിവിടങ്ങളിലായിരുന്നു കടുവയെ കണ്ടിരുന്നത്. കണ്ണൂർ ജില്ലയോട് ചേർന്നുള്ള വയനാട്ടിലെ തവിഞ്ഞാൽ വെൺമണി മുതൽ കുപ്പാടിതറ വരെ കാൽപ്പാട് കണ്ടെത്തിയിരുന്നു. രാവും പകലും ഒരുപോലെ കടുവ സഞ്ചരിച്ചതായാണ് വനവകുപ്പ് അധികൃതരുടെ കണ്ടെത്തൽ. ഒരു മാസക്കാലം കണ്ണൂർ ജില്ലയുടെ മലയോരത്തെ കടുവ ഭീതിയിലാഴ്ത്തിയ കടുവ ആറളം ഫാമിൽ പശുവിനെ പിടിച്ചിരുന്നു. പിന്നീട് രണ്ടാഴ്ചയിലധികമായി കടുവയെക്കുറിച്ച് വനം വകുപ്പിന് വിവരം ലഭിച്ചിരുന്നില്ല.…

Read More

കണ്ടാലേ വിശ്വസിക്കൂ ! സംഗതി സത്യമാണോയെന്ന് ‘പരിശോധിക്കാന്‍’ അശ്ലീല വീഡിയോകള്‍ ഒരുമിച്ചിരുന്ന് കണ്ട് സിപിഎം നേതാക്കള്‍…

സിപിഎം ഏരിയ കമ്മിറ്റിയംഗം എ പി സോണയ്‌ക്കെതിരായ ലൈംഗികാരോപണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന അശ്ലീല വീഡിയോ പ്രദര്‍ശനം പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ്. സോണയ്‌ക്കെതിരായ ആരോപണം സത്യമാണോയെന്ന് പരിശോധിക്കാനാണ് സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളുടെ വിഡിയോ സിപിഎം നേതാക്കള്‍ ഒന്നിച്ചിരുന്നു കണ്ടത് എന്നാണ് പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണ് ഏരിയ കമ്മിറ്റിയംഗത്തിനെതിരേ നടപടിയെടുക്കുന്നതിനു മുന്നോടിയായി പരിശോധിച്ചത്. പ്രശ്‌നം അന്വേഷിച്ച കമ്മിഷന്‍ ശേഖരിച്ച ദൃശ്യങ്ങളുള്ള പെന്‍ഡ്രൈവ് പാര്‍ട്ടി ഓഫിസിലെ സ്റ്റുഡിയോയില്‍ കംപ്യൂട്ടറില്‍ കണക്റ്റ് ചെയ്തു ദൃശ്യങ്ങള്‍ കണ്ടെന്നാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ ലഭിച്ച വിവരം. തുടര്‍ന്ന് ആരോപണ വിധേയനെ പുറത്താക്കുകയും ചെയ്തു. ഇങ്ങനെയൊരു വrഡിയോ ഉണ്ടോ എന്ന സംശയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചിലര്‍ ഉന്നയിച്ചപ്പോഴാണ് പെന്‍ഡ്രൈവ് പരിശോധിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നത്. പാര്‍ട്ടിയുടെ ആഭ്യന്തര നടപടിയെന്ന നിലയില്‍ ഈ പ്രവൃത്തിക്കുനേരെ…

Read More