Hundreds of 1000’s of users are active on Flingster, together with couples, which means that you can see constant new matches if that’s what you need. It was conceived out of frustration on the ordinary courting app suspects. However, whenever you actually actually feel such as you need further security and want to use a video filter to blur your face, you want to buy paid suppliers. I joined up with this web site final 12 months and grabbed an impressive data. At this point, I also have a dependable…
Read MoreDay: January 24, 2023
അങ്ങനെ അതും ശരിയാക്കി ! ചിന്ത ജെറോമിന് ശമ്പളക്കുടിശ്ശികയായ 8.50 ലക്ഷം രൂപ അനുവദിച്ചു നല്കി സര്‍ക്കാര്‍…
സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പഴ്സണ്‍ ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. കായിക യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഉത്തരവിറക്കിയത്. 2017 ജനുവരി ആറു മുതല്‍ 2018 മെയ് 26വരെയുള്ള കാലയളവിലെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപയാണ് ലഭിക്കുക. 2016 ഒക്ടോബറിലാണ് ചിന്ത ജറോമിനെ യുവജന കമ്മിഷന് ചെയര്‍ പേഴ്സണായി നിയമിച്ചത്. സേവന വേതന വ്യവസ്ഥകളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 50,000 രൂപ അഡ്വാന്‍സ് ശമ്പളമായി നിശ്ചയിച്ചു. 2018 മെയ് മാസം ചെയര്‍പേഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബര്‍ മാസം മുതല്‍ 2018 മെയ് വരെയുള്ള ശമ്പളം ഒരു ലക്ഷം രൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചിന്ത ജറോം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു തവണ ആവശ്യം തള്ളിയെങ്കിലും…
Read More11കാരിയെ നിരവധി തവണ പീഡിപ്പിച്ച് 58കാരന് ! പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രതിയ്ക്ക് അയച്ചു കൊടുത്തത് അമ്മ…
കണ്ണൂരില്‍ പതിനൊന്നുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ 58കാരന് അറസ്റ്റില്‍. കാട്ടാമ്പള്ളി സ്വദേശി എം പി യഹിയ ആണ് പിടിയിലായത്. വ്യാപാരിയായ ഇയാള്‍ കുട്ടിയുടെ അമ്മയുമായുള്ള ബന്ധം മുതലെടുത്താണ് കുട്ടിയെ ചൂഷണം ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. 2018 മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തു വരികയായിരുന്നു. കാറിലും വീട്ടിലും വെച്ച് ഇയാള്‍ പല തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ അമ്മ തന്നെയാണ് പ്രതിയ്ക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത്. പതിനൊന്നുകാരിയുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും യഹിയയ്ക്ക് അയച്ചു നല്‍കിയതിനെതിരേ അമ്മയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഈ സ്ത്രീ ഗള്‍ഫിലേക്ക് കടന്നുവെന്നാണ് വിവരം. പോലീസ് കേസെടുത്തതിനു പിന്നാലെ യഹിയ ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് പോലീസില്‍ കീഴടങ്ങുകയായിരുന്നു.
Read Moreകടയ്ക്കു മുന്നിൽ ‘കൂടോത്രം’; പരാതി ലഭിച്ചിട്ടും കേസെടുക്കാൻ വകുപ്പ് കാണാതെ പോലീസ്
കോഴിക്കോട്: പരാതിയുമായി ഒരാൾ പോലീസ് സ്റ്റേഷിനൽ എത്തിയാൽ ആ പരാതിയിന്മേൽ നിസംശയം കേസെടുക്കാൻ പോലീസിന് സാധിക്കാറുണ്ട്. കേസിന്റെ സ്വഭാവം, സംഭവത്തിന്റെ വ്യാപ്തി, ക്രിമിനൽ ബന്ധം തുടങ്ങിയവയെല്ലാം പരിഗണിച്ചാവും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുക. ഇതിനായി പോലീസുകാർക്ക് പ്രത്യേകം ഐപിസി,സിആർപിസി സെക്ഷനുകൾ പരിശോധിക്കേണ്ട സ്ഥിതിയും വരാറില്ല. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസിന്റെ അവസ്ഥ ഇന്നലെ മുതൽ ഇതല്ല. പരാതി ലഭിച്ചിട്ടും, ക്രൈം സീനിൽ പോലീസ് എത്തി പരിശോധന നടത്തിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ മാത്രം പോലീസിന് സാധിക്കുന്നില്ല. മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെ ചേവായൂരിലെ ഒരു കടമുറിക്ക് മുന്നിൽ കൂടോത്രം നടത്തിയെന്ന പരാതിയാണ് പോലീസിനെ വലയ്ക്കുന്നത്. ഇന്നലെ പുലർച്ചെ നടന്ന സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും കേസ് എടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പോലീസ്. ഏത് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന ധർമ്മസങ്കടത്തിൽ വലയുന്ന മെഡിക്കൽ കോളജ്…
Read MoreReplacement Digicam For Ultra Wide Angle Excessive Definition Heavy Responsibility Cam Accy-cam4
Warranties will range by product, situation and by producer. For extra info, please visit our shipping coverage web page or contact our office to talk with a member of our staff. Each piece could be eliminated for cleansing with detergent or sterilization. The Allied Healthcare Timeter CAM4 Portable Mist Tent makes use of thermoelectric cooling expertise to provide aerosols to patients in want with out CFC emissions. The tent and air compressor packages boast quiet operation to maintain patients comfortable throughout treatment. The item you are trying to buy is…
Read Moreകൊടുങ്ങല്ലൂരിൽ ക്ഷേത്രത്തിൽ അക്രമം; നഗരസഭ പരിധിയിൽ ഹർത്താൽ; എണ്ണയിൽ കുളിച്ചു നഗ്നനായി നിന്ന പ്രതിയെ കീഴ്പ്പെടുത്തി നാട്ടുകാർ
കൊടുങ്ങല്ലൂർ: ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ മൂലപ്രതിഷ്ഠ നടത്തിയിട്ടുള്ള ശ്രീ കുരുംബാമ്മയുടെ ക്ഷേത്രം അക്രമി അടിച്ചുതകർത്തു. ഇന്നു പുലർച്ചെ അഞ്ചോയോടെയാണ് സംഭവം. കുരുംബാമ്മയുടെ വിഗ്രഹത്തിന്റെ കഴുത്തിനു മുകളിലുള്ള ഭാഗം ഇരുന്പുവടികൊണ്ട് അടിച്ച് തകർക്കുകയും ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ ശിവലിംഗത്തെ സങ്കൽപിച്ച് സ്ഥാപിച്ചിരുന്ന കല്ല് അടർത്തിയെടുത്ത് മതിൽകെട്ടിനു പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ക്ഷേത്രസന്നിധിയിൽ സ്ഥാപിച്ചിരുന്ന അഞ്ചു നിലകളുള്ള ഓട്ടുവിളക്ക് അക്രമി ഇളക്കി മാറ്റി. വിഗ്രഹത്തിനു ചുറ്റും വച്ചിരുന്ന നിലവിളക്കുകൾ ഓരോന്നായെടുത്ത് പലഭാഗങ്ങളിലേക്ക് എറിഞ്ഞുകളഞ്ഞു. ഏറെ നേരത്തിനുശേഷം എണ്ണയിൽ കുളിച്ചനിലയിൽ പൂർണ നഗ്നനായി അക്രമി ദേവീവിഗ്രഹത്തിന്റെ പിൻഭാഗത്ത് ചടഞ്ഞിരിക്കുകയായിരുന്നു. 38 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ പേരോ വിലാസമോ വിശദാംശങ്ങളോ വ്യക്തമായിട്ടില്ല. രാമചന്ദ്രൻ എന്നാണ് പേരെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പ്രാഥമിക നിഗമനം.ദർശനത്തിനെത്തിയവരും പുലർച്ചെ നടക്കാനിറങ്ങിയവരും ബഹളംവച്ച് അക്രമിയെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ…
Read Moreമജിസ്ട്രേട്ടിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ട പോക്സോ കേസ്പ്ര തിക്കായി തെരച്ചില്‍; രക്ഷപ്പെട്ടത് അതിജീവിതയുടെ പിതാവ്
നെടുങ്കണ്ടം: മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ പോലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതം. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച കേസില്‍ നെടുങ്കണ്ടം പോലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത പിതാവാണ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത്. ഇയാള്‍ക്കായി ഇന്നലെ രാത്രി പോലീസും നാട്ടുകാരും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിക്കു സമീപം ഇയാളെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഇന്നു രാവിലെ മുതല്‍ ഈ മേഖലയില്‍ പോലീസ് വ്യാപക തെരച്ചില്‍ നടത്തുകയാണ്. ഇയാള്‍ നെടുങ്കണ്ടം മേഖലയില്‍തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് കേസിലെ രണ്ടു പ്രതികളില്‍ ഒരാളായ പിതാവ് വീട്ടുവളപ്പില്‍നിന്ന് ഓടിരക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം 7.45 ഓടെയായിരുന്നു സംഭവം. സമീപത്തുള്ള നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷന് സമീപത്തുള്ള കാട്ടിലേക്ക് ഓടിക്കയറിയ പ്രതി അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. അടിപിടിക്കേസുകളില്‍ ഉള്‍പ്പെടെ ഇയാള്‍ പ്രതിയാണ്.…
Read Moreകൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയ്ക്കു നേരെ കത്തികൊണ്ട് ആക്രമണം ! കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു
കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ ആക്രമണം. രവിപുരത്തെ ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമിക്കപ്പെട്ടത്. പ്രതി പള്ളുരുത്തി സ്വദേശി ജോളി ജയിംസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റേയ്സ് എന്ന ട്രാവല്‍ ബ്യൂറോയിലാണ് സംഭവം. കഴുത്തില്‍ മാരകമായി മുറിവേറ്റ സൂര്യ സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറുകയായിരുന്നു. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന. ജോലിക്കായി ഒരു ലക്ഷം രൂപ ട്രാവല്സില് നല്‍കിയിരുന്നുവെന്നാണ് പ്രതി പറയുന്നത്. യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreസര്‍ക്കാര്‍ ജോലി നഷ്ടമാകുമോയെന്ന ഭയത്താല്‍ മൂന്നാമത്തെ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് ദമ്പതിമാര്‍ ! ഞെട്ടിക്കുന്ന സംഭവം…
അഞ്ചുമാസം പ്രായമായ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് ദമ്പതികള്‍. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ എണ്ണം മുന്ന് ആകുന്നതോടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ക്രൂരകൃത്യത്തിന് ദമ്പതികളെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. രാജസ്ഥാന് സര്‍ക്കാരില്‍ കരാര്‍ ജീവനക്കാരനായ ജവര്‍ലാല്‍ മേഘ്വാള് ആണ് ക്രൂരകൃത്യം ചെയ്തത്. ഭാര്യയുടെ സഹായത്തോടെയാണ് പെണ്‍കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ദമ്പതികള്‍ക്ക് നിലവില്‍ തന്നെ രണ്ടു കുട്ടികള്‍ ഉണ്ട്. മൂന്നാമതൊരു കുട്ടി കൂടി ജനിച്ചതോടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇതിന് പ്രേരിപ്പിച്ചത്. രണ്ടു കുട്ടികള്‍ നയമാണ് രാജസ്ഥാനില്‍ നിലനില്‍ക്കുന്നത്. തനിക്ക് മൂന്ന് കുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് 36കാരനെ കൊണ്ട് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജോലി പ്രതീക്ഷിക്കുകയാണ് ജവര്‍ലാല്‍. അതിനിടെയാണ് മൂന്നാമതൊരു കുട്ടി ദമ്പതികള്‍ക്ക് ജനിച്ചത്. രാജസ്ഥാനിലെ…
Read Moreനടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരത്തിന് മഞ്ജു വാര്യരടക്കം 20 സാക്ഷികൾ; മാർച്ചിൽ വിധി പ്രസ്താവിക്കുമെന്ന് സൂചന
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ തുടങ്ങി. തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരമാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ള പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു.കേസിൽ ബാലചന്ദ്രകുമാർ, ഹാക്കർ സായ് ശങ്കർ അടക്കമുള്ളവരെ ആദ്യ ഘട്ടം വിസ്തരിച്ചു. ബാലചന്ദ്ര കുമാറിന്റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടൻ പൂർത്തിയാകും. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിച്ചത്. രണ്ട് വർഷമായി തുടരുന്ന വിചാരണ നടപടികൾ ഫ്രെബ്രുവരി അവസാന വാരത്തോടെ പൂർത്തിയാക്കി മാർച്ചിൽ വിധി പ്രസ്താവിക്കുമെന്നാണ്…
Read More