ആലപ്പുഴയിൽ എൽഡിഎഫ് ജയം ആവർത്തിക്കും; അതിനാൽ കോൺഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകില്ലെന്ന് എം.വി. ഗോവിന്ദൻ

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ജയം ആവർത്തിക്കുമെന്ന് ‌‌സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ ജയിക്കില്ല. അതിനാൽ കോൺഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കൊടുങ്കാറ്റിലും എൽഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് ആലപ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് വിജയിച്ച ഏകമണ്ഡലമാണ് ആലപ്പുഴ. സിറ്റിംഗ് എംപി എ.എം. ആരിഫാണ് ഇത്തവണയും മത്സരരംഗത്ത്.

Read More

ശ്രദ്ധ കപൂറിന്‍റെ ആസ്തി കേട്ട് ഞെട്ടി ആരാധകർ!

ബോളിവുഡിലെ മുൻനിര നടിമാരില്‍ ഒരാളാണ് ശ്രദ്ധ കപൂർ. ഹിന്ദി നടനായിരുന്ന ശക്തി കപൂറിന്‍റെ മകൾ കൂടിയാണ് ശ്രദ്ധ. സിനിമയിലെത്തി വളരെ കുറഞ്ഞകാലം കൊണ്ടു തന്‍റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ നടിക്കു സാധിച്ചിരുന്നു. ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി സിനിമകളുടെ വിജയം ശ്രദ്ധയുടെ താരമൂല്യം വര്‍ധിപ്പിച്ചു. ഇപ്പോഴിതാ നടിയുടെ സമ്പത്തിനെക്കുറിച്ചും ആകെയുള്ള ആസ്തിയെക്കുറിച്ചും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. വീടും കാറുകളുമടക്കം നൂറ് കോടിക്കു മുകളിലുള്ള ശ്രദ്ധയുടെ സ്വത്തുക്കളെപ്പറ്റിയാണ് സോഷ്യല്‍ മീഡിയയിലൂടെ കണക്കുകള്‍ പ്രചരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ആഷിഖി 2 എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം കൈ നിറയെ സിനിമകളാണ് നടിയെ തേടി എത്തിയത്. സിനിമകളെല്ലാം വലിയ വിജയം നേടി കൊടുത്തതോടെ സൂപ്പര്‍താരങ്ങളുടെ നായികയായി ശ്രദ്ധ തിരക്കുള്ള നടിയായി മാറി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോൾ ശ്രദ്ധ കപൂറിന്‍റെ ആസ്തി 123 കോടി രൂപയാണ്. ഓരോ സിനിമയിലൂടെയും മൂന്നു മുതല്‍ അഞ്ച് കോടി…

Read More

പാമ്പുകളുടെ രക്ഷക

വിദ്യ രാജുവിന്‍റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് “എവിടെനിന്നാണ്, പാമ്പിനെ കണ്ടിട്ടാണോ വിളിക്കുന്നത്’ എന്നാണ്. പാതിരാത്രിയാണെങ്കിലും ഒരു പാമ്പിനെ കണ്ടു, സഹായിക്കണം എന്ന അഭ്യര്‍ഥനയുമായി എത്തുന്ന ഫോണ്‍ കോളില്‍ വിദ്യ രാജു ഇറങ്ങിപ്പുറപ്പെടും. എത്ര നേരം കാത്തിരുന്നിട്ടാണെങ്കിലും ആ പാമ്പിനെ പിടികൂടി കോടനാട്ടെ വനംവകുപ്പിന് കൈമാറും. കഴിഞ്ഞ 20 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ 64കാരി ഇതിനകം 1000 ലധികം പാമ്പുകളെയാണ് പിടികൂടി വനം വകുപ്പിന് കൈമാറിയത്. രാജവെമ്പാലയും പെരുമ്പാമ്പും അണലിയും ഉള്‍പ്പെടെ വിഷപ്പാമ്പുകളും ഇതില്‍ ഉള്‍പ്പെടും. പാമ്പു പിടിക്കുന്നതിനായി വനംവകുപ്പിന്‍റെ ലൈസന്‍സ് ലഭിച്ച വ്യക്തിയാണ് ഇവര്‍. ആരില്‍നിന്നും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഈ സേവനം ചെയ്യുന്നത്. ഝാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിനിയായ വിദ്യയുടെ ഭര്‍ത്താവ് കമഡോര്‍ എ.വി.എസ്. രാജു ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായിരുന്നു. കൊച്ചിയെ സ്വന്തം നാടാക്കിയ വിദ്യ ഇപ്പോള്‍ കുടുംബത്തോടൊപ്പം പനമ്പിള്ളി നഗറിലാണ്…

Read More

പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കൊരു  കെഎസ്ആര്‍ടിസി; തൃശൂർ യാത്രക്കാർക്ക് മൊത്തം ഒരൊറ്റ പ്രാർഥന മാത്രം…

പ്രാര്‍ഥിച്ചു കൊണ്ട് കെഎസ്ആര്‍ടിസി ബസില്‍ കയറിയിരുന്നൊരു കാലമുണ്ടായിരുന്നു. യാത്രികരെ അലോസരപ്പെടുത്തുംവിധം അമിതവേഗതയില്‍ പാഞ്ഞിരുന്ന വണ്ടികള്‍ക്ക് സ്പീഡ് ഗവേണര്‍ വന്നതോടെ ലക്കും ലഗാനുമായി. പരിഷ്‌കാരങ്ങള്‍ ഇങ്ങനെ വന്നുതുടങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസി നന്നായി എന്നു കരുതിയവര്‍ ഏറെ. എന്നാല്‍ കാലംമാറിയപ്പോള്‍ അലോസരപ്പെടുത്തലിന്‍റെ കോലം മാറി എന്നുമാത്രം. യാത്രികര്‍ വീണ്ടും പ്രാര്‍ഥന തുടങ്ങിയിരിക്കുന്നു. അമിതവേഗതയല്ല ഇപ്പോഴത്തെ പ്രശ്‌നം. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ എന്ന പുതിയ പരിഷ്‌കാരമാണ് പാലക്കാട്ടെ യാത്രക്കാരില്‍ ചിലരെയെങ്കിലും വീണ്ടും ഇത്തരം പ്രാര്‍ഥനയിലേക്കു തള്ളിവിടുന്നത്. രാവിലത്തെ തൃശൂര്‍ യാത്രക്കാരാണ് പരാതിക്കാർ. രാവിലെ ആറരയ്ക്കു പാലക്കാട് സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടുന്ന തിരുവനന്തപുരം കളിയിക്കാവിള ബസ് ഏറെ യാത്രക്കാര്‍ക്ക്ആശ്വാസമാണ്. നേരം പുലര്‍ന്ന ശേഷം പുറപ്പെടുന്ന ഈ ബസില്‍ പോയാല്‍ പലര്‍ക്കും തൃശൂരിലെ ഓഫീസ് സമയത്തിനു മുമ്പുതന്നെ എത്തിപ്പെടാനാകും. പക്ഷേ പരിഷ്‌കാരങ്ങള്‍ യാത്രികര്‍ക്കു വിനയാകുകയാണ്. പാലക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്നു 12 കിലോമീറ്റര്‍ അകലെയുള്ള കുഴല്‍മന്ദം എന്നൊരു കടമ്പ കടന്നുവേണം…

Read More

ഒരു നിമിഷത്തെ മയക്കത്തിന് വലിയവില കൊടുക്കേണ്ടിവരും… മുന്നറിയിപ്പുമായി എംവിഡി

രാത്രികാലങ്ങളിൽ ദീർഘദൂര യാത്ര നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. പലർക്കും ഉണ്ടാകുന്ന തെറ്റായ ഒരു ചിന്താഗതിയാണ് രാത്രികാലങ്ങളിൽ ദീർഘദൂരം യാത്രകൾ യാതൊരു തടസവും കൂടാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്രയും വേഗം എത്തിച്ചേരാം എന്നത്. എന്നാൽ അതിൽ പതുങ്ങി ഇരിക്കുന്ന ഒരു അപകടം ഉണ്ട്. എന്തെന്നാൽ നമ്മൾ പകൽ സമയങ്ങളിൽ ജോലി ചെയ്തു രാത്രിയിൽ വിശ്രമിക്കുന്നവരാണ്. രാത്രി സമയങ്ങളിൽ നമ്മുടെ വിശ്രമവേളകൾ ആക്കാൻ നമ്മുടെ ശരീരം അതിന്‍റേതായ രീതിയിൽ തുലനം ചെയ്തു നിർത്തിയിട്ടുള്ളതാണ്. ഇത്തരം വേളകളിലാണ് നമ്മൾ വാഹനങ്ങളുമായി ദീർഘദൂര യാത്ര നടത്തുവാൻ തയാറെടുക്കുന്നത്. അവിടെ പതിയിരിക്കുന്ന ആ വലിയ അപകടത്തെ നമ്മൾ മനസിലാക്കുക. രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണം നമ്മൾ തിരിച്ചറിഞ്ഞ്, ആ ക്ഷീണത്തിന് റസ്റ്റ് എടുത്ത് കൃത്യമായി ഉറങ്ങി ക്ഷീണം മാറ്റിയതിനുശേഷം മാത്രം യാത്ര തുടരണമെന്ന് എംവിഡി ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റില്‍ നിര്‍ദേശിക്കുന്നു. അതേസമയം,…

Read More

ബ്ലാക്ക് ആൻഡ് വൈറ്റ് ബ്യൂട്ടി തമന്ന; വൈറലായി ചിത്രങ്ങൾ

ബ്ലാക്ക് ആൻഡ് വൈറ്റ് സാരിയിൽ ഹോട്ട് ലുക്കിലെത്തിയ തമന്നയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ബ്ലാക്ക് ആൻഡ് വൈറ്റ് സാരിക്കൊപ്പം തിൻ സ്ട്രാപ്പ് ഡിസൈനർ ബ്ലൗസും മനോഹരമായ വെള്ള ഇയർ സ്റ്റഡുകളും കൊണ്ട് ആകർഷകമായ ലുക്കിലാണ് തമന്ന എത്തിയിരിക്കു ന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിലാണ്, സീസണിലെ പ്രിയപ്പെട്ട ട്രെൻഡിനെ ഏറ്റവും മനോഹരമായി പ്രകടിപ്പിക്കുന്ന ഒരു ലുക്കിലാണ് നടി എത്തിയത്.  ചിത്രത്തിന് താഴെ നിരവധി ആരാധകർ ലൈക്കും കമന്‍റുമായെത്തുന്നുണ്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അനേകം സിനിമകളില്‍ അഭിനയിച്ച തമന്ന അടുത്തിടെ മലയാളത്തിലും ഒരു മികച്ച കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. വസ്ത്രത്തിനൊപ്പം താരത്തിൻ്റെ മേക്കപ്പും മനോഹരമായിരുന്നു. ക്ലാസിക് ബ്ലാക് സ്‌മോക്കി കണ്ണുകളുടെ ഫിനിഷിംഗ് ടച്ച് ഉപയോഗിച്ച് തമന്നയുടെ കണ്ണുകൾ തിളങ്ങി.…

Read More

“എന്നെ സംഘിയാക്കുന്നവർക്കു മറുപടി നൽകാൻ മലയാളത്തിൽ നല്ല വാക്കുകളുണ്ട്; ഹിന്ദുമതം ബിജെപിയുടെ കുത്തകയാണോയെന്ന് പി.ജെ.കുര്യൻ

തിരുവനന്തപുരം: താൻ ബിജെപിയിൽ ചേരുമെന്നുള്ള സോഷ്യൽ മീഡിയ പ്രചരണത്തിനെതിരേ കടുത്ത പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. “എന്നെ സംഘിയാക്കുന്നവർക്കു മറുപടി നൽകാൻ മലയാളത്തിൽ നല്ല വാക്കുകളുണ്ട്, പക്ഷെ പറയുന്നില്ല’- പി.ജെ.കുര്യൻ പ്രതികരിച്ചു. “ഞാൻ തികഞ്ഞ മതേതരവാദിയാണ്. ഹിന്ദുമതത്തിന്‍റെ ആശയങ്ങളെ ബഹുമാനിക്കുന്ന ആളുമാണ്. എന്നാൽ ഹിന്ദുമതം ബിജെപിയുടെ കുത്തകയാണോ’-കുര്യൻ ചോദിക്കുന്നു. പത്മജയുടെ ബിജെപി പ്രവേശനത്തെയും കുര്യൻ വിമർശിച്ചു. പത്മജയ്ക്ക് ലോകസഭയിലേക്കും നിയമസഭയിലേക്കും പാർട്ടി സീറ്റുകൾ നൽകി, അവർ പരാജയപ്പെട്ടതിന് എന്തു ചെയ്യാൻ കഴിയും. പത്മജ അവസരവാദിയാകാൻ പാടില്ലായിരുന്നുവെന്നും കുര്യൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 20 സീറ്റും ലഭിക്കും. ബിജെപിക്ക് സീറ്റ് കിട്ടുമെന്ന് താൻ കരുതുന്നില്ല. മുരളി വന്നതോടെ തൃശൂരിൽ ബിജെപിയുടെ സാധ്യത പോയിയെന്നും പി.ജെ. കുര്യൻ പറഞ്ഞു.

Read More

ഹിറ്റടിക്കുമോ ഉണ്ണി മുകുന്ദൻ‍? ജയ് ഗണേഷ് ഏപ്രിൽ 11ന് തിയറ്ററുകളിൽ

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രിൽ 11ന് വേൾഡ് വൈഡ് റിലീസിനെത്തുന്നു. ജിസിസി റിലീസ് എപി ഇന്‍റർനാഷണലിന്‍റെ ഹോം സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് കരസ്ഥമാക്കി. ഔട്ട് സൈഡ് ജിസിസി ആർഎഫ്‌ടി ഫിലിംസും ഓൾ ഇന്ത്യ റിലീസ് യുഎംഎഫ് വഴി ഐക്കോൺ സിനിമാസും നിർവഹിക്കും. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബ്ലോക്കബ്സ്റ്റർ ചിത്രം മാളികപ്പുറത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ജയ് ഗണേഷ്. ജോമോൾ ക്രിമിനൽ അഭിഭാഷയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ. വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്‍റർടെയ്നറാണിത്. ഇതൊരു…

Read More

പത്മജ ബിജെപിയിലെത്താൻ കാരണം കെ.സി. വേണുഗോപാൽ’; വിങ്ങുന്ന മനസുമായാണ് അവർ ബിജെപിയിലെത്തിയതെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരാൻ കാരണം കെ.സി.വേണുഗോപാലെന്ന് ബിജെപി നേതാവും ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ. കെ.സി. വേണുഗോപാൽ മര്യാദയ്ക്കായിരുന്നെങ്കിൽ പത്മജ കോൺഗ്രസിൽ തുടരുമായിരുന്നുവെന്നും കോൺഗ്രസിലെ അവഗണന കാരണം മനസു വിങ്ങിയാണ് പത്മജ ബിജെപിയിലെത്തിയതെന്നും ശോഭ പറഞ്ഞു. ബിജെപിയില്‍ പോയതിന്‍റെ പേരില്‍ എത്ര ചീത്ത പറഞ്ഞാലും അപമാനിച്ചാലും വിഷമം ഇല്ലെന്നും ഇതിലും വലുതാണ് കോണ്‍ഗ്രസിലുള്ളപ്പോള്‍ അനുഭവിച്ചതെന്നും പത്മജ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തന്‍റെ തോൽവിക്ക് കാരണക്കാരനായി നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചുവെന്നും കോൺഗ്രസ് വിട്ടുപോകാൻ കാരണം നേതാക്കളാണെന്നും ബിജെപിയിൽ ചേർന്ന സമയത്ത് പത്മജ വ്യക്തമാക്കിയിരുന്നു.

Read More

ക്ഷേത്രദര്‍ശനത്തിനിടെ മാല‌ മോഷ്ടിച്ചു; തമിഴ് യുവതി അറസ്റ്റിൽ

കൊച്ചി: എറണാകുളം നോര്‍ത്ത് പരമാര ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ രണ്ടേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിച്ച യുവതി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി കുറുമാരി(26)യെയാണ് എറണാകുളം നോര്‍ത്ത് എസ്‌ഐ ടി.എസ്. രതീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയായ തമിഴ്‌നാട് സ്വദേശി കൗസല്യക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ പത്തിന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടത്തുന്ന അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പന്‍കാവ് സ്വദേശിനിയുടെ മാലയാണ് മോഷ്ടിച്ചത്. ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ തമിഴ് യുവതിയും സംഘവും കൃത്രിമമായി തിരക്കുണ്ടാക്കി മാല അപഹരിക്കുകയായിരുന്നു. ചോദ്യം ചെയ്തതില്‍ നിന്ന് 2019 ഒക്ടോബറില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു പവന്‍റെ സ്വര്‍ണമാല മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

Read More