എംജിയിലെ മാർക്ക് ദാന വിവാദം; വൈസ് ചാൻസലർ ഗവർണർക്കു  റിപ്പോർട്ട് സമർപ്പിക്കും

കോട്ടയം: എംജി സർവകലാശാല മാർക്ക ദാനത്തിൽ വിവാദം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ഇന്നു വൈസ് ചാൻസലർ ഡോ. സാബു തോമസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സമർപ്പിക്കും. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ബിടെക്, നഴ്സിംഗ് കോഴ്സുകൾക്ക് അഞ്ചു മാർക്കുവീതം അധിക മോഡറേഷൻ നൽകാനിടയായ സാഹചര്യം വിശദീകരിച്ചും വിദ്യാർഥികൾ നൽകിയ അപേക്ഷകൾ ഉൾപ്പെടുത്തിയുമാണു വിശദീകരണം തയാറാക്കിരിക്കുന്നത്. സിൻഡിക്കറ്റും ബോർഡ് ഓഫ് സ്റ്റഡീസും മുന്പു യോഗങ്ങളുടെ മിനിറ്റ്സും ഉൾപ്പെടുത്തിയിട്ടുണ്ട്.മാർക്ക് ദാനത്തിൽ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കിയുള്ള റിപ്പോർട്ട് വൈസ് ചാൻസലറും പ്രോ വൈസ് ചാൻസലറും പരീക്ഷാ കണ്‍ട്രോളറും സിൻഡിക്കറ്റിലെ ഏതാനും അംഗങ്ങളും ചർച്ച ചെയ്താണു തയാറാക്കിയിരിക്കുന്നത്. അതേസമയം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉടൻ നടപടിയുണ്ടായേക്കും. മാർക്ക് ദാനത്തിനു പുറമെ എംകോം റീവാല്യുവേഷന് 31 ഉത്തരക്കടലാസുകളുടെ രജിസ്റ്റർ നന്പറും ഫോൾസ് നന്പറും…

Read More

ദർശന കോട്ടയം അന്താരാഷ്ട്ര പുസ്തകമേള  നവംബർ ഒന്നു മുതൽ 10 വരെ

കോട്ടയം: 36-ാമത് ദർശന കോട്ടയം അന്താരാഷ്ട്ര പുസ്തകമേള നവംബർ ഒന്നു മുതൽ 10 വരെ വിവിധ സാംസ്കാരിക പരിപാടികളോടെ നാഗന്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 10 ദിവസം നീണ്ടു നിൽക്കുന്ന പുസ്തകമേളയിൽ ഇന്ത്യയിലും വിദേശത്തുമുള്ള 200ലധികം പ്രമുഖ പ്രസാധകർ പങ്കെടുക്കും. സാഹിത്യ സംവാദങ്ങൾ, സെമിനാറുകൾ, സാഹിത്യ സാംസ്കാരിക നേതാക്കളുമായുള്ള അഭിമുഖങ്ങൾ, ചർച്ചകൾ, സിംപോസിയങ്ങൾ എന്നിവയും നടക്കും. പ്രസാധകരുടെ പുസ്തക പ്രകാശനങ്ങൾ, സാഹിത്യകാര·ാർ സ്വന്തം കൃതികളിൽ കൈയ്യൊപ്പു നൽകുന്ന പരിപാടികൾ, പുസ്തക ചർച്ചകൾ, നിമിഷകവിതാരചനാ മത്സരം, വിദ്യാർഥികൾക്കായുള്ള വിവിധതരം മത്സരങ്ങൾ, കാർട്ടൂണ്‍ ശിൽപശാലകൾ, ഫോട്ടോപ്രദർശനങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തും. സായാഹ്നങ്ങളിൽ കേരളത്തിന്‍റെ തനതു കലകളുടെ ആവിഷ്കരണങ്ങൾ, സിനിമാ സീരിയൽ കലാകാര·ാരുടെ സാന്നിധ്യം ശ്രദ്ധേയമാകും. എംജി സർവകലാശാല ഏർപ്പെടുത്തിയ ദേശീയ പുസ്തക അവാർഡുകൾ നൽകും. 2018 നവംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് ദേശീയ പുസ്തക അവാർഡിനായി…

Read More

നഗ്നത കാണിക്കലും അശ്ലീല സംഭാഷണവും;  കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറുന്നതായി നാട്ടുകാർ

കുന്നുംഭാഗം: കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തും പരിസരപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു.ജോലി കഴിഞ്ഞ് പോകുന്ന സ്ത്രീകളെയും വിദ്യാര്‍ഥിനികളെയുമാണ് സാമൂഹ്യ വിരുദ്ധർ‍ ശല്യപ്പെടുത്തുന്നത്. അശ്ലീലചുവയുള്ള സംഭാഷണങ്ങളും നഗ്നത പ്രദര്‍ശനവും സ്ഥലത്ത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ഈ പ്രദേശത്തിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ബൈക്കുകളിലെത്തുന്ന ഇവര്‍ സ്ത്രീകളുടെ മാല പൊട്ടിക്കാനും ശ്രമം നടത്തി. സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ പോലീസ് സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സുരക്ഷ ഒരുക്കണമെന്നും ഇവരെ ശല്യം ചെയ്യുന്ന സാമൂഹ്യവിരുദ്ധരെ ഉടന്‍ തന്നെ പിടികൂടണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു. കുന്നുംഭാഗം അനുഗ്രഹ റസിഡന്‍സ് അസോസിയേഷന്‍ പോലീസില്‍ പരാതിയും നല്‍കി.

Read More

കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടിയ സംഭവം; പിഴ മാത്രമല്ല, കേസുമുണ്ട്

കോട്ടയം: പഴകിയ ഭക്ഷണം പിടികൂടുന്ന ഹോട്ടലുകളിൽ നിന്നും വൻതുക പിഴ ഈടാക്കുന്നതിനു പുറമേ കേസും രജിസ്റ്റർ ചെയ്യുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം. ഇന്നലെ കോട്ടയം നഗരത്തിലെ വൻകിട ഹോട്ടലുകൾ ഉൾപ്പെടെയുള്ളവയിൽനിന്നും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയിരുന്നു. പരിശോധനയിൽ പടിഞ്ഞാറെ നടയിലുള്ള ഇന്ത്യൻ കോഫി ഹൗസിനും പണികിട്ടി. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നതെന്നു കണ്ടെത്തിയ സാഹചചര്യത്തിൽ ഇവർക്കു നോട്ടീസ് നല്കി. വേന്പനാട് റിസോർട്ട്, വിൻഡ്സർ കാസിൽ, ന്യൂ ഭാരത്, ഏദൻ ടീ ഷോപ്പ് എന്നി ഹോട്ടലുകളിൽ നിന്നായി പഴകിയ ചോറ്, ബീഫ്, കൂട്ട് അച്ചാർ, നൂഡിൽസ്, എണ്ണ, മോര്, വിവിധ ഭക്ഷണങ്ങൾക്ക് ചേരുവയായി ചേർക്കുന്ന പേസ്റ്റ്, മീൻ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. നഗരത്തിൽ മൂന്നു സോണുകളിലായാണു പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്‌‌ടർ പ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘം കോടിമതയിലും ജേക്കബ്സണിന്‍റെ നേതൃത്വത്തിൽ മാർക്കറ്റ്…

Read More

കോട്ടയത്തെ ഓട്ടോ ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; മീറ്ററും വേണം, പെർമിറ്റും വേണം, ഉദ്യോഗസ്ഥർ പിന്നാലെയുണ്ട്

കോട്ടയം: നഗരത്തിൽ ഓട്ടോറിക്ഷകളിൽ ഫെയർ സ്റ്റേജ് മീറ്റർ നിർബന്ധമാക്കിയതോടെ മോട്ടോർ വാഹന വകുപ്പും ട്രാഫിക് പോലീസും പരിശോധനകൾ കർശനമാക്കി. ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തിപ്പിച്ചാണോ സർവീസ് നടത്തുന്നതെന്നും ഓട്ടോറിക്ഷകൾക്ക് ടൗണ്‍ പെർമിറ്റ് ഉണ്ടോയെന്നുമാണ് പരിശോധിക്കുന്നത്. ഇന്നലെ എട്ട് ഓട്ടോ ഡ്രൈവർമാർക്കെതിരേയാണ് നടപടിയെടുത്തത്. ഇതിൽ നാലെണ്ണം മീറ്ററിട്ട് ഓടാത്തതിനും മറ്റു നാലെണ്ണം ടൗണ്‍ പെർമിറ്റ് ഇല്ലാത്തതിനുമാണ്. ഇന്നു രാവിലെ മുതൽ വീണ്ടും പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ടൗണ്‍ പെർമിറ്റ് ഇല്ലാതെ ഓടിയതിന് ചുങ്കം ഭാഗത്തുനിന്നുള്ള നാല് ഓട്ടോക്കാർക്കെതിരേയാണ് നടപടിയെടുത്തത്. മീറ്റർ പ്രവർത്തിപ്പിക്കാത്തതിനു നഗരത്തിലുള്ള നാലു ഓട്ടോറിക്ഷകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്‍റ് ആർടിഒ ടോജോ എം.തോമസ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌‌ടർമാരായ എം.എസ്. രാജേഷ്, ഒ.എസ്. അജയ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളും ട്രാഫിക് പോലീസുമാണ് പരിശോധനകൾക്കു നേതൃത്വം നല്കുന്നത്. നിയമം കർശനമാക്കിയതോടെ മീറ്ററിട്ടാണ് ഇന്നലെ ബഹുഭൂരിപക്ഷം ഓട്ടോറിക്ഷകളും സർവീസ്…

Read More

ഓട്ടോ തൊഴിലാളികളുടെ ശ്രദ്ധയ്ക്ക് ! മീറ്റര്‍ ഇട്ട് ഓടിയില്ലെങ്കില്‍ പണി കിട്ടും; ഇന്നലെ പണികിട്ടിയത് എട്ട് ഓട്ടോ ഡ്രൈവർമാർക്ക്‌

കോട്ടയം: മീറ്ററിട്ട് ഓടാത്ത ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഇന്നലെ എട്ട് ഓട്ടോ ഡ്രൈവർമാർക്കെതിരേയാണ് നടപടിയെടുത്തത്. ഇതിൽ നാലെണ്ണം മീറ്ററിട്ട് ഓടാത്തതിനും മറ്റു നാലെണ്ണം ടൗണ്‍ പെർമിറ്റ് ഇല്ലാത്തതിനുമാണ്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഓട്ടോ മീറ്റർ നിർബന്ധമാക്കിയതിന് പിന്നാലെയാണ് പരിശോധനകൾ കർശനമാക്കിയത്. ടൗണ്‍ പെർമിറ്റ് ഇല്ലാതെ ഓടിയതിന് ചുങ്കം ഭാഗത്തുനിന്നുള്ള നാല് ഓട്ടോക്കാർക്കെതിരേയാണ് നടപടിയെടുത്തത്. മീറ്റർ പ്രവർത്തിപ്പിക്കാതെ ടൗണിൽ സർവീസ് നടത്തിയവർക്കും പണി കിട്ടി. മോട്ടോർവാഹനവകുപ്പ് എൻഫോഴ്്സ്മെന്‍റ് ആർടിഒ ടോജോ എം.തോമസ്, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.എസ്. രാജേഷ്, ഒ.എസ്. അജയ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളാണ് പരിശോധനക്കുണ്ടായിരുന്നത്. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതകർ അറിയിച്ചു.നിയമം കർശനമാക്കിയതോടെ കൃത്യമായി മീറ്ററിട്ടാണ് ഇന്നലെ ബഹുഭൂരിപക്ഷം ഡ്രൈവർമാരും സർവീസ് നടത്തിയത്. മീറ്റർ ചാർജ്…

Read More

രാവിലെ ബേക്കറിയിൽ പാൽ വാങ്ങാൻ വന്നവർ ആ കാഴ്ച കണ്ട്‌ ഞെട്ടി; കടയിൽ ചായ കുടിച്ച്, പത്രം വായിച്ച് മന്ത്രി; നാട്ടുകാരുടെ സംശയം ഇങ്ങനെ…

എരുമേലി: രാവിലെ ബേക്കറിയിൽ പാൽ വാങ്ങാൻ വന്നവർ ഒരു വിഐപി ചായ കുടിച്ച് പത്രം വായിച്ചിരിക്കുന്നത് കണ്ട് ഞെട്ടി. കൂടെ ഗൺമാനെ കണ്ടാണ് തങ്ങളുടെ മുന്നിൽ ചായ കുടിച്ച് പത്രം വായിച്ചിരുന്നത് സംസ്ഥാനത്തിന്‍റെ വനംമന്ത്രി ആണെന്ന് മിക്കവർക്കും മനസിലായത്. എന്നാൽ മന്ത്രിയാകട്ടെ ഇത് തനിക്ക് പുതുമയല്ലെന്ന മട്ടിൽ നാട്ടുകാരോട് അടുത്തിടപഴകി. വനം വകുപ്പ് എരുമേലിയിൽ സംഘടിപ്പിച്ച ജില്ലാതല വനം അദാലത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു മന്ത്രി. മുമ്പും താൻ എരുമേലിയിൽ കടയിൽ ഇരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് മന്ത്രി നാട്ടുകാരോട് പറഞ്ഞു. തലേദിവസം രാത്രിയിൽ എത്തിയ മന്ത്രി എരുമേലി പൊതു മരാമത്ത് റസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം രാവിലെ പ്രഭാത നടത്തത്തിനായാണ് ടൗണിൽ എത്തിയത്. ഇതിനിടെ പേട്ടക്കവലയിൽ നൈനാർ മസ്ജിദിൽ അദ്ദേഹം സന്ദർശനം നടത്തി. കാറും അകമ്പടിക്കാരുമില്ലാതെ സാധാരണക്കാരനെപ്പോലെ എത്തിയ മന്ത്രിയെ കണ്ട് പലരും അദ്ഭുതപ്പെട്ടു. വിശേഷങ്ങൾ ചോദിച്ച്…

Read More

കപ്പയിലും സയനൈഡ് ! ഞെട്ടിക്കുന്ന കണ്ടുപിടിത്തവുമായി ചെമ്മണ്ണാറിലെ പെണ്‍കുട്ടികൾ; കപ്പ കഴിച്ചാല്‍ മയക്കം വരുന്നതിന്റെ കാരണവും പ്രതിവിധിയും കുട്ടിശാസ്ത്രജ്ഞര്‍ പറയുന്നു

നെടുങ്കണ്ടം: കപ്പയിൽനിന്നും സയനൈഡ് വേർതിരിച്ച് ചെമ്മണ്ണാറിലെ പെണ്‍കുട്ടികൾ! കല്ലാർ സ്കൂളിൽ നടക്കുന്ന നെടുങ്കണ്ടം ഉപജില്ലാ ശാസ്ത്രമേളയിലാണ് ഞെട്ടിക്കുന്ന കണ്ടുപിടിത്തം. കപ്പയിൽനിന്നും സയനൈഡ് ഉത്പാദിപ്പിച്ച് അത് വിഷമായും കീടനാശിനിയായും ഉപയോഗിക്കുന്ന വിദ്യ അവതരിപ്പിച്ചാണ് ചെമ്മണ്ണാർ സെന്‍റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അമ്മു ആഗ്നസ് സണ്ണിയും ശ്രദ്ധ മരിയ സജിയും ഹൈസ്കൂൾ വിഭാഗം റിസേർച്ച് ആൻഡ് പ്രോജക്ട് വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയത്. കപ്പയില കഴിച്ചാൽ മൃഗങ്ങൾ ചാകുന്നതും അധികം കപ്പ കഴിച്ചാൽ മനുഷ്യർക്കു മയക്കം തോന്നുന്നതും കപ്പയിലെ സയനൈഡിന്‍റെ സാന്നിധ്യമാണെന്നാണ് കുട്ടിശാസ്ത്രജ്ഞരുടെ പക്ഷം. കപ്പ വേവിക്കുന്പോൾ 99 ശതമാനം സയനൈഡും നിർവീര്യമാവും. എന്നാൽ ബാക്കിയുളള ഒരു ശതമാനമാണ് മനുഷ്യർക്ക് മയക്കം, ഗ്യാസ്ട്രബിൾ തുടങ്ങിയവ സമ്മാനിക്കുന്നത്. ഇതിനും കുട്ടിശാസ്ത്രജ്ഞർ പ്രതിവിധി പറയുന്നുണ്ട്. കപ്പയോടുകൂടി ഇറച്ചിയോ മീനോ കഴിച്ചാൽ മതി. അവയിലെ നൈട്രേറ്റുകൾ സയനൈഡിനെ ഇല്ലായ്മ ചെയ്യുമെന്നും ഇതിനെകുറിച്ചുള്ള നല്ല ബോധം…

Read More

വൈദ്യുതി ബോർഡിന്‍റെ ഭൂമി എല്ലാ നിയമങ്ങളും കാറ്റിൽപറത്തി എം.എം. മണി ഇഷ്ടക്കാർക്ക് വീതിച്ചു നൽകുന്നെന്ന്; ശ്രീമന്ദിരം ശശികുമാറിന്റെ ആരോപണങ്ങള്‍ ഇങ്ങനെ…

നെടുങ്കണ്ടം: വൈദ്യുതി ബോർഡിന്‍റെ അധീനതയിലുള്ള ഏക്കറുകണക്കിന് ഭൂമി എല്ലാ നിയമങ്ങളും കാറ്റിൽപറത്തി സ്വന്തക്കാർക്കും പാർട്ടിക്കാർക്കും മന്ത്രി എം.എം. മണി വീതിച്ചു നൽകുകയാണെന്ന് കെപിസിസി അംഗം ശ്രീമന്ദിരം ശശികുമാർ ആരോപിച്ചു. പൊൻമുടിയിൽ 21 ഏക്കർ ഭൂമി മന്ത്രിയുടെ മരുമകൻ പ്രസിഡന്‍റായ രാജാക്കാട് സഹകരണ ബാങ്കിനും പള്ളിവാസൽ ഡാമിന്‍റെ ഭാഗമായ 17 ഏക്കർ മാർക്സിസ്റ്റ് നേതാവായ കെ.വി. ശശി പ്രസിഡന്‍റായ മൂന്നാർ സഹകരണ സംഘത്തിനും 25 വർഷത്തേക്ക് നൽകിയിരിക്കുകയാണ്. ആവശ്യമെങ്കിൽ ഇഷ്ടമുള്ളവർക്ക് മറിച്ചുനൽകാൻ കഴിയുന്ന വ്യവസ്ഥകളോടെയാണ് ഭൂമി കൈമാറ്റം നടന്നത്. ആനയിറങ്കലിൽ 20 ഏക്കറോളം ഭൂമി പെരുന്പാവൂരിലുള്ള ഒരു കടലാസ് സൊസൈറ്റിക്കും മാട്ടുപ്പെട്ടിയിൽ മറ്റൊരു കടലാസ് സംഘത്തിനും ഇതേ വ്യവസ്ഥയിൽ ഭൂമി നൽകിയിരിക്കുകയാണ്. വൈദ്യുതി ബോർഡ് ലാഭകരമായി നടത്തുന്ന ഹൈഡൽ ടൂറിസം പദ്ധതികളാണ് സ്വന്തക്കാർക്കും പാർട്ടിക്കാർക്കും ഇപ്രകാരം നൽകിയിരിക്കുന്നത്. സർക്കാർ സന്പത്ത് ഇഷ്ടക്കാർക്കും പാർട്ടിക്കാർക്കും നൽകിയിരിക്കുന്നത് വ്യക്തമായ വ്യവസ്ഥകൾപോലും ഇല്ലാതെയാണെന്ന്…

Read More

ജാഗ്രതാ നിർദേശം! മഴ കനത്തു, നീരൊഴുക്ക് ശക്തിപ്പെട്ടു; മണിയാർ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും ‌‌

‌പത്തനംതിട്ട: മഴ കനത്തതിനാലും മണിയാർ ബാരേജിന് മുകൾ ഭാഗത്തുള്ള കാരിക്കയം,അള്ളുങ്കൽ മൂഴിയാർ, കക്കാട് എന്നീ ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതോല്പാദനം കൂട്ടിയതിനാലും മണിയാർ റിസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മണിയാർ ബാരേജിലെ ജലനിരപ്പ് 34.60മീറ്ററായി ക്രമീകരിക്കുന്നതിനായി മണിയാർ ബാരേജിന്‍റെ ഷട്ടറുകൾ ഇന്ന് വൈകുന്നേരം 5.30ന് 50സെന്‍റീമീറ്റർ വീതം ഉയർത്തി അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും. ഇതുമൂലം കക്കാട്ടാറിൽ 100 സെന്‍റീമീറ്റർ വരെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പന്പയുടെയും കക്കാട്ടാറിന്‍റെയും തീരത്തുള്ളവർ പ്രത്യേകിച്ച് മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, പൊതുജനങ്ങളും ജാഗ്രതാ പാലിക്കേണ്ടതും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Read More