തൃശൂർ മെഡിക്കൽ കോളജിൽ ചുരിദാറുമില്ല, ഓവർകോട്ടുമില്ല;  പ്രതിഷേധവുമായി  നഴ്സിംഗ് അസിസ്റ്റന്‍റുമാർ

മുളങ്കുന്നത്തകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിത നഴ്സിംഗ് അസിസ്റ്റന്‍റുമാർക്ക് അനുവദിച്ച ചുരിദാറും ഓവർകോട്ടും നൽകാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും അത് പാലിക്കപെടാൻ അധികൃതർ ഇതു വരെ തയ്യാറായിട്ടില്ല. അതെ സമയം ജില്ലയിലെ വടക്കാഞ്ചരി ജില്ലാ ആശുപത്രിയിലും കോർപറേഷൻ ജനറൽ ആശുപത്രിയിലും ഈ പദ്ധതി നടപ്പിലാക്കിയിട്ട് മാസങ്ങളായി. വിവിധ ക്ലീനിംഗ് ജോലികൾ, ട്രോളികളും സ്ട്രച്ചറുകളും തള്ളി കൊണ്ടുപോകുന്പോഴും ഗ്ലൂക്കോസ് കുപ്പികൾ രോഗികൾക്ക് നൽകുന്പോഴും സ്ത്രീ സുരക്ഷ കണക്കിലെടുത്താണ് ചുരിദാറും ഓവർകോട്ടും നൽകണമെന്ന് കോടതി ഉത്തരവിട്ടത്്. ഇത് നടപ്പിലാക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ നാളിത് വരെയായി ഇത് പ്രാവർത്തികമാക്കാൻ ആരോഗ്യ വകുപ്പ് തയ്യാറകാത്തതിനു കാരണം ജീവനക്കാരുടെ തന്നെ സംഘടനകൾ ആണെന്നും ആരോപണമുണ്ട്. പച്ച ചുരിദാറും മെറുണ്‍ ഓവർകോട്ടുമാണ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ അനുവദിച്ചത്. ഇത് അംഗീകരിക്കാൻ നിർവാഹമില്ലെന്നാണ്് നഴ്സിംഗ് അസിസ്റ്റന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.…

Read More

ഓലക്കുടിലിൽ കഴിയുന്ന വിധവയായ വയോധികയ്ക്ക് എപിഎൽ കാർഡ്;  കാർഡ് മാറ്റിനൽകൽകണമെന്ന കല്യാണിയുടെ ആവശ്യം വൈകുന്നു

കൊടകര: മുക്കാൽ സെന്‍റിലെ കൂരയിൽ കഴിയുന്ന 75 കാരിയായ വിധവക്കു റേഷനരി പോലും നൽകാതെ ബുദ്ധിമുട്ടിച്ച് അധികൃതർ. കൊടകര കുംഭാരകോളനിയിൽ കഴിയുന്ന കല്യാണിയെയാണ് അധികൃതർ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താതെ ബുദ്ധിമുട്ടിക്കുന്നത്. കൊടകര പഞ്ചായത്തിലെ മൂന്നാം വാർഡിൽ പെടുന്ന കുംഭാരതെരുവിലുള്ള പെനങ്ങല്ലൂർ വീട്ടിൽ കല്യാണിയെ പൊതുവിഭാഗത്തിൽ പെടുത്തിയതിനാൽ പ്രതിമാസം രണ്ട് കിലോ അരിമാത്രമാണ് ലഭിക്കുന്നത്. 13 വർഷം മുന്പ് ഭർത്താവ് തിരുമല മരിച്ചുപോയതോടെ കല്യാണി ജീവിതത്തിൽ ഒറ്റപ്പെട്ടു. മണ്‍പാത്രനിർമ്മാണം നടത്തി ഉപജീവനം നടത്തി വന്നിരുന്ന ഇവരുടെ കാൽമുട്ടുകൾക്ക് വേദന ബാധിച്ചതിനാൽ ജോലി ചെയ്യാൻ കഴിയാതായി. മക്കളില്ലാത്ത ഇവർ മറ്റുള്ളവരുടെ സഹായത്തോടെയാണ് ഇപ്പോൾ ജീവിതം തള്ളിനീക്കുന്നത്. കുഭാരത്തെരുവിൽ സ്വന്തമായുള്ള മുക്കാൽ സെന്‍റ് സ്ഥലത്തെ ഓലക്കുടിലിലാണ് കല്യാണിയുടെ താമസം. പകൽ സമയത്ത് വീടുകൾ കയറിയിറങ്ങി നടക്കുന്ന ഇവർ വിശപ്പടക്കുന്നത് മറ്റുള്ളവർ നൽകുന്ന ആഹാരം കഴിച്ചാണ്. സന്പൂർണ വൈദ്യുതീകരണത്തിന്‍റെ ഭാഗമായി ഇവരുടെ കുടിലിലേക്ക്…

Read More

പ്രതിഷേധം വെറുതെയായി; തൃക്കൂർ- പാലയ്ക്കപ്പറമ്പ് റോഡ് ടാറിംഗ് നടത്തി;  റോഡിന്‍റെ നടുവിലെ പോസ്റ്റ് നിലനിർത്തിയാണ് ടാർ ചെയ്തിരിക്കുന്നത്

പുതുക്കാട്: നാട്ടുകാരുടെ പ്രതിഷേധം കാറ്റിൽപറത്തി തൃക്കൂർ പാലയ്ക്കപ്പറന്പ് റോഡിൽ അനുബന്ധ സൗകര്യങ്ങളൊരുക്കാതെ ടാറിംഗ് പൂർത്തിയാക്കി. പാലയ്ക്കപ്പറന്പിൽ റോഡിലേക്കിറങ്ങി നിന്നിരുന്ന വൈദ്യുതി കാൽ നീക്കാതെയാണ് ടാറിട്ടിരിക്കുന്നത്. റോഡിന്‍റെ കാൽഭാഗത്തോളം ഉള്ളിലായാണ് വൈദ്യുതി കാൽ നിൽക്കുന്നത്. റോഡിനടിയിലൂടെയുള്ള വാട്ടർ അഥോറിറ്റിയുടെ പൈപ്പുകളും അധികൃതർ നീക്കം ചെയ്തിട്ടില്ല. പാലയ്ക്കപ്പറന്പ് സെന്‍ററിനോട് ചേർന്നുള്ള ഭാഗങ്ങളിൽ പുറന്പോക്ക് കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയോ ഭൂമി ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. അനുബന്ധ സൗകര്യങ്ങളൊരുക്കാതെ കഴിഞ്ഞദിവസം ആരംഭിച്ച മെക്കാർഡം ടാറിംഗ് നാട്ടുകാർ തടഞ്ഞിരുന്നു. രണ്ടാംഘട്ട ടാറിടലിനു മുന്പ് സ്ഥലമേറ്റെടുക്കലും വൈദ്യുതി പോസ്റ്റ് നീക്കുന്നതും പൂർത്തിയാക്കുമെന്ന പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് അന്ന് നാട്ടുകാർ പ്രതിഷേധമവസാനിപ്പിച്ചത്. എന്നാൽ ഉറപ്പുകൾ പാലിക്കാതെയാണ് ഇന്നലെ ടാറിംഗ് നടത്തിയത്.

Read More

റിമാൻഡിൽ ടിജോയുടെ മരണം: പോലീസിന്‍റേത് ഗുരുതര വീഴ്ചയെന്ന് തോമസ് ഉണ്ണിയാടൻ

മണ്ണാർക്കാട്: തെങ്കര ആനമൂളിസ്വദേശിയായ ടിജോ റിമാൻഡിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ചപറ്റിയെന്ന് ഗവൺമെന്‍റ് മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ പറഞ്ഞു . തെങ്കര ആനമുളിയിലുള്ള ടിജോ തോമസിന്‍റെ വീടുസന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പോസ്റ്റുമോർട്ടം ചെയ്ത പോലീസ് സർജന്‍റെ നിഗമനം വിശ്വസിക്കാവുന്നതാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണം. പോലീസിനെതിരെ നടപടികൾ വേണം. ടിജോയുടെ മരണം കുടുംബത്തെ അനാഥമാക്കി. സർക്കാർ എത്രയുംവേഗം ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ്-എം ജില്ലാപ്രസിഡന്‍റ് ജോബി ജോണ്‍, സംസ്ഥാന സിറ്റിംഗ് സമിതിയംഗം കുശലകുമാർ, ജില്ലാ സെക്രട്ടറി ശിവരാജേഷ് ,ബിജു കടുമാക്കൽ, വട്ടോടി വേണുഗോപാലാൽ, അഭിജിത്ത് മാണി, ജോബി പാലക്കയം എന്നിവർ കൂടെയുണ്ടായിരുന്നു.

Read More

കേരള കാർഷിക സർവകലാശാല കാലാവസ്ഥ വ്യതിയാന പഠന കോഴ്സ് നിർത്തുന്നു

തൃശൂർ: കാലാവസ്ഥയെക്കുറിച്ച് കൂടുതൽ പഠനങ്ങളും ചർച്ചകളും ചൂടുപിടിക്കുന്പോൾ കേരള കാർഷിക സർവകലാശാല കാലാവസ്ഥ വ്യതിയാന പഠന കോഴ്സ നിർത്തലാക്കാനുള്ള നീക്കം വിവാദമാകുന്നു. ആഗോള തലത്തിൽ തന്നെ കാലാവസ്ഥ വ്യതിയാനമാണ് വളരെ പ്രാധാന്യത്തോടെ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. കാലാവസ്ഥയെ നേരത്തെ തന്നെ മനസിലാക്കാനുള്ള ശ്രമങ്ങൾ നടത്തി അതിനെ മറികടക്കാനുള്ള നടപടികളിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. ഇതിന് പഠനങ്ങൾ അനിവാര്യമായിരിക്കെയാണ് മണ്ണുത്തിയിലുള്ള കാലാവസ്ഥ വ്യതിയാന പഠന കോഴ്സ് തന്നെ നിർത്തലാക്കുന്നത്. കാലാവസ്ഥയെക്കുറിച്ച് പഠിക്കലല്ലാതെ പഠിച്ചിറങ്ങുന്നവർക്ക് ജോലി കിട്ടാനും കിട്ടാതിരിക്കാനും സാധ്യതയുണ്ടെന്നതാണ് കോഴ്സ് തന്നെ നിർത്തലാക്കാനുള്ള തീരുമാനത്തിനു പിന്നിൽ. കാലാവസ്ഥ പോലെ ജോലിയുടെ കാര്യമായാൽ ജീവിക്കാൻ പറ്റില്ലെന്നതു തന്നെയാണ് കുട്ടികളെ കാലാവസ്ഥ വ്യതിയാന പഠന കോഴ്സിൽ നിന്നും അകറ്റുന്നത്. കോഴ്സിൽ പഠിക്കാൻ കുട്ടികൾ ഇല്ലാതെ വന്നാൽ നിർത്തലാക്കലല്ലാതെ വേറെ വഴിയില്ലെന്നു അധികാരികളും പറയുന്നു. എന്നാൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകളുള്ള കോഴ്സ് എന്ന…

Read More

ചേർപ്പ് സ്വർണക്കവർച്ച;  പ്രതികൾരക്ഷപ്പെടാനായി ഉപയോഗിച്ച ഇരുചക്രവാഹനം  കണ്ടെത്തി

ചേർപ്പ്: 1.69 കിലോ ഗ്രാം സ്വർണാഭരണങ്ങളുമായി ബംഗാൾ സ്വദേശികൾ നാടുവിട്ട സംഭവത്തിൽ രക്ഷപ്പെടാനായി ഉപയോഗിച്ച ഇരുചക്രവാഹനം കണ്ടടുത്തു. കഴിഞ്ഞ ശനിയാഴ്ചഅമ്മാടത്ത് കണ്ണേത്തു വീട്ടിൽ സാബു(42)വിന്‍റെ സ്വർണാഭരണശാലയിൽ നിന്നാണ് ബംഗാൾ സ്വദേശികളായ ജോലിക്കാരായ എസ്.കെ അമീർ അലി, അഫ്സൽ എന്നിവർ 34 ലക്ഷത്തോളം രൂപ വരുന്ന സ്വർണാഭരണങ്ങളുമായി നാടുവിട്ടത്. സാബുവിന്‍റെ ഭാര്യാപിതാവിന്‍റെ പേരിലുള്ള ഇരുചക്ര വാഹനവും അവർ കൊണ്ടുപോയിരുന്നു. ഞായറാഴ്ച വൈകീട്ട് പാലക്കൽ മാർക്കറ്റിനു സമീപത്തു നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്‍റെ മുൻവശത്തുനിന്നുമാണ് സ്കൂട്ടർ കണ്ടുകിട്ടുന്നത്. വീടിനു സമീപത്തുള്ള കുട്ടികൾ ഇരുചക്രവാഹനം കാണുകയും വാഹനത്തിൽ നിന്നുലഭിച്ച ആർ.സി ബുക്കിന്‍റെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തിൽ സാബുവിന്‍റെ ഭാര്യാപിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ചേർപ്പ് എ.എസ്.ഐ ദിനേശിന്‍റെ നേതൃത്വത്തിൽ സ്കൂട്ടർ സ്റ്റേഷനിലെത്തിച്ചു. പ്രതികൾക്കായുള്ള അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. സ്വർണവുമായി കടന്നുകളഞ്ഞിട്ടുള്ളത് ബംഗാളി തൊഴിലാളികളായതിനാൽ ബംഗാൾ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്. പോലീസ് ബംഗാളിലെത്തുമെന്ന് ഉറപ്പുള്ളതിനാൽ ഇവർ…

Read More

നാടകവും കഥാപ്രസംഗവും നല്കിയ സംഭാവനകൾ സിനിമ നല്കിയിട്ടുണ്ടോയെന്ന് കമൽ

വലപ്പാട്: നാടകവും കഥാപ്രസംഗവും കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ നല്കിയ സംഭാവനകൾ ഏറ്റവും ജനകീയ കലാരൂപമായ സിനിമ നല്കിയിട്ടുണ്ടോയെന്ന് ചർച്ച ചെയ്യണമെന്ന് കേരള ചലചിത്ര വികസന കോർപറേഷൻ ചെയർമാനും സിനിമാ സംവിധായകാനുമായ കമൽ. വലപ്പാട് ഭാവന ഓഡിറ്റോറിയത്തിൽ തൃശൂർ യമുന എന്‍റർടൈനേഴ്സ് സംഘടിപ്പിച്ച സുരാസു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദത്തിനാണെന്ന് പറഞ്ഞാണ് സിനിമ ജനപ്രിയമായത്. എന്നാൽ അതാത് കാലത്തെ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ വിമർശനാത്മകമായി അവതരിപ്പിച്ച് കൊണ്ടാണ് നാടകം ജനപ്രിയമായത്- കമൽ ചൂണ്ടിക്കാട്ടി. കലാകാരന്മാരുടെ ദൗർബലങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് സുരാസു നല്കിയ എല്ലാക്കാലത്തും ഓർക്കുന്ന നാടകമാണ് വിശ്വരൂപം. പ്രഫഷണൽ നാടകങ്ങളുടെ ചേരുവകൾ മാറ്റി സാധാരണ പ്രേക്ഷകരെ കൈയിലെടുക്കാൻ വേറിട്ട ശൈലികളാണ് സുരാസു സ്വീകരിച്ചതെന്നും പറഞ്ഞ കമൽ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമയിൽ സുരാസു ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. സിനിമാ സംവിധായകൻ അന്പിളി, ജയശങ്കർ പൊതുവത്ത്…

Read More

സ്വർണപ്പണിശാലയിൽ നിന്ന് ഒരു കിലോയിലേറെ സ്വർണവുമായി അന്യസംസ്ഥാന തൊഴിലാളികൾ മുങ്ങി

തൃശൂർ: ചേർപ്പിൽ നിന്ന് ഒരു കിലോയിലേറെ സ്വർണവുമായി ബംഗാൾ സ്വദേശികളായ ജോലിക്കാർ മുങ്ങി. പാറളം ഗ്രാമപഞ്ചായത്തിലെ അമ്മാടത്തു സ്വർണപ്പണിശാല ഉടമസ്ഥൻ കട്ടിംഗിനായി കൊടുത്തയച്ച സ്വർണവുമായാണ് അന്യസംസ്ഥാനക്കാർ കടന്നുകളഞ്ഞത്. അമ്മാടത്തു സ്വർണപ്പണി നടത്തുന്ന കണ്ണത്തു സാബു(42)വിന്‍റെ സ്വർണവുമായാണ് പണിക്കാരും ബംഗാൾ ഹൗറ സ്വദേശികളുമായ അമീർ, അഫ്സൽ എന്നിവർ നാടുവിട്ടത്. ഒരു കിലോ 200 ഗ്രം സ്വർണം കൊണ്ടുപോയിട്ടുണ്ടെന്നാണ് സാബു പറയുന്നത്. വെള്ളിയാഴ്ച രാത്രി കട്ടിംഗിനായി ഇവരുടെ കൈയിൽ കൊടുത്തയച്ച സ്വർണച്ചെയിനുകൾ ഇന്നു പുലർച്ചെ കടയിൽനിന്നും തിരികെ വാങ്ങി നാടുവിടുകയായിരുന്നു. ചേർപ്പ് എസ്ഐ ഐ.സി. ചിത്തരഞ്ജന്‍റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Read More

റേഷൻകടകളിലേക്ക് ചരക്കുനീക്കം; ട്രിപ്പു കുറയ്ക്കാൻ അമിതഭാരം കയറ്റുന്നതായി ആക്ഷേപം

തൃശൂർ: കുരിയച്ചിറ വെയർഹൗസിൽനിന്നും റേഷൻ കടകളിലേക്ക് ചരക്ക് എത്തിക്കുന്ന ലോറികളിൽ അമിത ഭാരം കയറ്റി തിരിമറിയെന്ന് ആക്ഷേപം. ട്രിപ്പുകളുടെ എണ്ണം കുറച്ച് വണ്ടിയോട്ടത്തിൽ ലാഭം ഉണ്ടാക്കാനാണ് കരാർ പ്രകാരമുള്ള ലോഡിനേക്കാൾ അധികഭാരം കയറ്റുന്നത്. 297 റേഷൻ കടകളിലേക്കാണ് ഇവിടെനിന്നും ലോഡ് വിതരണം നടത്തുന്നത്. എല്ലാ കടകളിലേക്കും കൂടി 250ഓളം ലോഡ് വിതരണത്തിനുണ്ട്. ഒരു ലോഡിൽ 100 ക്വിന്‍റൽ(200 ചാക്ക്) വിതരണത്തിനാണ് പെർമിറ്റുള്ളത്. എന്നാൽ ഓരോ വാഹനത്തിലും 150ഓളം ക്വിന്‍റൽ ലോഡ് ആണ് വിതരണത്തിന് കൊണ്ടുപോകുന്നത്. കരാർപ്രകാരമുള്ള വിതരണവും അനുവദനീയമായ ലോഡിന്‍റെ എണ്ണവും പരിശോധിക്കാൻ അധികൃതരില്ലാത്ത അവസ്ഥയാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ചാണ് കരാറിൽനിന്നും വ്യത്യസ്തമായി ഇത്തരത്തിൽ തിരിമറി നടത്തുന്നതെന്നാണ് ആരോപണം. നിയമപരമായി നടപടിയെടുക്കേണ്ട ആർടിഒയും ഉദ്യോഗസ്ഥരും ഇതിനെതിരേ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സിവിൽ സപ്ലൈസ് കോർപറേഷന്‍റെ തൃശൂർ സെൻട്രൽ വെയർഹൗസിംഗ് ഗോഡൗണ്‍, കൊട്ടേക്കാട് ഗോഡൗണ്‍ എന്നിവിടങ്ങളിൽനിന്നാണ് അനധികൃതമായി ഇത്തരത്തിൽ അധികം…

Read More

 ടെൻഡർ നടപടി കഴിഞ്ഞിട്ടും റോഡുകളുടെ നിർമാണ സ്തംഭനം: യുഡിഎഫ് കുത്തിയിരിപ്പു സമരം നടത്തി

ചാലക്കുടി: ടെൻഡർ നടപടികൾ കഴിഞ്ഞ് രണ്ട് വർഷത്തിലേറെ കഴിഞ്ഞിട്ടും ശോചനിയമായ റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടത്താത്തതിലും ഭരണസ്തംഭനത്തിലും പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലർമാർ നഗരസഭ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. വിവിധ വാർഡുകളിൽ ശോചനീയമായ റോഡുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താതെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്പോൾ ഭരണകക്ഷിയിലെ ചില കൗണ്‍സിലർമാരുടെ വാർഡുകളിൽ ഗുണനിലവാരമുള്ള റോഡുകൾ പൊളിച്ച് ടൈൽ വിരിച്ച് ലക്ഷങ്ങൾ ധൂർത്ത് അടിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഏഴാം വാർഡിലെ ഹോളിഫാമിലി കോണ്‍വെന്‍റ് ബൈലൈൻ, നോവൽറ്റി ബൈലൈൻ, 24-ാം വാർഡ് മോനപ്പിള്ളി അന്പലം ബൈലൈൻ, 32-ാം വാർഡ് വി.ആർ. പുരം ഗ്രീൻവാലി റോഡ്, 26-ാം വാർഡിലെ തനയൻകാട്ടിൽ അന്പലം ബൈലൈൻ, 34-ാം വാർഡ് പാലിയംപാടം കമ്യൂണിറ്റി ഹാൾ റോഡ്, 35-ാം വാർഡ് ആശ്രമം-റബർതോട്ടം ബൈലൈൻ എന്നീ റോഡുകളുടെ നിർമാണങ്ങളാണ് മുടങ്ങിക്കിടക്കുന്നത്. നഗരസഭയുടെ കീഴിലുള്ള വിവിധ സർക്കാർ വിദ്യാലയങ്ങളുടെ അറ്റകുറ്റപണികൾ പോലും സ്കൂൾ…

Read More