കണ്ണൂരിൽ കോവിഡ് ബാധിച്ചത് 424 ഡോക്‌ടർമാർക്ക്! മാലാഖമാർ എന്ന വാഴ്ത്തിപ്പാടലുകൾക്കിടയിലും കോവിഡ് ഡ്യൂട്ടി നഴ്സുമാരുടെ ജീവിതവും വ്യത്യസ്തമല്ല

സ്വന്തം ലേഖകൻ കണ്ണൂർ: എല്ലാ തലത്തിലുള്ളവരെയും കോവിഡ് പിടികൂടുന്നുണ്ടെങ്കിലും ഡോക്‌ടർമാർക്കിടയിൽ കോവിഡ് ബാധിക്കുന്നത് ആശങ്കയുയർത്തുന്നു. ഒന്നും രണ്ടും കോവിഡ് തരംഗത്തിൽ ജില്ലയിൽ കോവിഡ് ബാധിച്ചത് 424 ഡോക്‌ടർമാർക്കാണ്. അലോപ്പതി വിഭാഗത്തിൽ മാത്രം 305 ഡോക്‌ടർമാർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ ഒരു ഡോക്‌ടർ കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ ചെറുകുന്നിലെ ഡോ. വിജയനാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. കൂടാതെ 65 ദന്തൽ ഡോക്‌ടർമാരെയും കോവിഡ് പിടികൂടി. 31 ആയുർവേദ ഡോക്‌ടർമാർക്കും കോവിഡ് ബാധിച്ചു. ഇതുകൂടാതെ 21 ഹോമിയോ ഡോക്‌ടർമാർക്കും യുനാനി ചികിത്സ നടത്തുന്ന ഒരാൾക്കും പ്രകൃ‌തിചികിത്സ നടത്തുന്ന ഒരു വൈദ്യനും കോവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പിന്‍റെ കണക്കിൽ പറയുന്നു. കോവിഡ് ബാധിച്ചവർ ഏറെപ്പേരും സുഖം പ്രാപിച്ചു. ഇതിൽ പല ഡോക്‌ടർമാരും വീടുകളിൽ തന്നെയാണ് ചികിത്സ നടത്തിയത്. കോവിഡ് ബാധിച്ച മറ്റ് ആരോഗ്യപ്രവർത്തകരുടെ എണ്ണം ഇതിലും എത്രയോ കൂടുതലാണ്. കോവിഡ്…

Read More

ലോക് ഡൗൺ ഇളവിൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളും പുനരാരംഭിക്കുന്നു

തൃശൂർ: സംസ്ഥാനത്ത് 16 മുതൽ ഒന്പതു ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്, ബംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റ്, എറണാകുളം – കാരൈക്കൽ എക്സ്പ്രസ്, മംഗലാപുരം – കോയന്പത്തൂർ, മംഗലാപുരം- ചെന്നൈ വെസ്റ്റ് കോസ്റ്റ്, മംഗലാപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം വീക്കിലി സൂപ്പർ ഫാസ്റ്റ്, ചെന്നൈ – ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളാണ് സർവീസ് പുനരാരംഭിക്കുന്നത്. യാത്രക്കാർ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ റെയിൽവേ നിർത്തലാക്കുകയായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ സാഹചര്യത്തിലാണ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.

Read More

കള്ളടാക്സികളിൽ യാത്ര ചെയ്യുന്നവർക്ക് അപകടം സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ ഇല്ലെന്ന കാര്യം ഓർക്കുക; കള്ളടാക്സികളെ കുടുക്കാൻ നടപടികളുമായി സർക്കാർ

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നതു തടയാൻ നിർദേശം. ചില പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, ബാങ്കുകൾ എന്നിവ വ്യാപകമായി, കരാർ അടിസ്ഥാനത്തിൽ സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം കാര്യങ്ങൾ സർക്കാർ ഗൗരവത്തോടെയാണു കാണുന്നതെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. കള്ളടാക്സികൾ മൂലം നികുതി ഇനത്തിൽ സർക്കാരിനു കനത്ത നഷ്ടമാണുണ്ടാകുന്നത്. സർക്കാരിനോ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കോ ചെലവുചുരുക്കലിന്‍റെ ഭാഗമായി വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ അനുമതിയുണ്ട്. ഇതിന്‍റെ മറവിൽ സ്വകാര്യ വാഹനങ്ങൾ ഇത്തരം സർവീസുകൾ നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ , കമ്പനികൾ, ബാങ്കുകൾ തുടങ്ങിയവയിലാണ് ഇങ്ങനെ വൻ തോതിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. കള്ളടാക്സികളിൽ യാത്ര ചെയ്യുന്നവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ലെന്ന കാര്യം പലർക്കും അറിയില്ലെന്നും മന്ത്രി പറഞ്ഞു.

Read More

178 പേർ പതിനാലു ദിവസത്തിനകം വാക്സിനേഷൻ സ്വീകരിച്ചില്ലെങ്കിൽ..! വാക്സീൻ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്പെൻഡ് ചെയ്തു

ഹൂസ്റ്റണ്‍: ആശുപത്രി നിയമങ്ങൾ ലംഘിച്ചു കോവിഡ് വാക്സീൻ സ്വീകരിക്കാൻ വിസമ്മതിച്ച ഇരുനൂറോളം ജീവനക്കാരെ ആശുപത്രി അധികൃതർ തൽക്കാലം സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രി സിഇഒ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രസ്താവനയിറക്കിയത്. മെത്തഡിസ്റ്റ് ഹോസ്പിറ്റൽ ശൃംഖലയിൽ 25000ത്തിൽ അധികം ജീവനക്കാർ ഉണ്ടെന്നും ഇതിൽ 24947 പേർ വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്നും സിഇഒ പറഞ്ഞു. 178 പേർ പതിനാലു ദിവസത്തിനകം വാക്സിനേഷൻ സ്വീകരിച്ചില്ലെങ്കിൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 27 ജീവനക്കാർ ഒരു ഡോസ് വാക്സീൻ സ്വീകരിച്ചവരാണ് അവരേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. അനുവദിച്ച സമയ പരിധിക്കുള്ളിൽ ഇവരും രണ്ടാമത്തെ ഡോസ് സ്വീകരിച്ചില്ലെങ്കിൽ പിരിച്ചു വിടുമെന്നും അധികൃതർ പറഞ്ഞു. മെത്തഡിസ്റ്റ് ആശുപത്രികളിലെ 285 ജീവനക്കാർക്ക് മെഡിക്കൽ, മതപരം തുടങ്ങിയ കാരണങ്ങളാൽ വാക്സീൻ സ്വീകരിക്കുന്നതിൽ നിന്നും ഒഴിവു നൽകിയിട്ടുണ്ട്. അതുപോലെ ഗർഭണികളായവരും മറ്റു പല കാരണങ്ങളാലും 332 പേർക്ക്…

Read More

മ്യാൻമറിൽ വിമാനാപകടം: ബുദ്ധമത സന്യാസി ഉൾപ്പെടെ 12 പേർ മരിച്ചു

  ബാങ്കോക്ക്: മ്യാൻമറിൽ സൈനിക വിമാനം തകർന്നുവീണു പ്രശസ്ത ബുദ്ധമത സന്യാസി ഉൾപ്പെടെ 12 പേർ മരിച്ചു. വ്യാഴാഴ്ച സെൻട്രൽ മാൻഡലെ പ്രവിശ്യയിലായിരുന്നു അപകടമുണ്ടായത്. രാജ്യ തലസ്ഥാനമായ നയ്പിഡോയിൽ നിന്നു പ്യിൻ ഓ ല്വിൻ എന്നറിയപ്പെടുന്ന മെയ്മ്യോയിലേക്കു പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം പ്യിൻ ഓ ല്വിനിലെ അനിശാഖൻ വിമാനത്താവളത്തിൽ ഇറങ്ങവെയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണു പ്രാഥമിക സൂചന. പ്യിൻ ഓ ല്വിനിൽ പുതുതായി നിർമിക്കുന്ന ബുദ്ധമതകേന്ദ്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിനായാണ് ആറു സൈനികരും രണ്ടു സന്യാസികളും ആറു വിശ്വാസികളും ഉൾപ്പെടുന്ന സംഘം നയ്പിഡോയിൽനിന്നു പുറപ്പെട്ടത്. സെ കോണ്‍ മൊസ്ട്രിയിലെ പ്രധാന സന്യാസിയാണ് മരിച്ചവരിൽ ഒരാളെന്നാണ് റിപ്പോർട്ട്.

Read More

ശനിയും ഞായറും ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം; നാളെ മൊബൈൽ റിപ്പയർ കടകൾ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് 12 നും 13നും കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവാദമുള്ളുവെന്ന് സർക്കാർ ഉത്തരവായി. 12നും 13നും ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദനീയമല്ല. ശക്തമായ സാമൂഹ്യ അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ നടത്താവുന്നതാണ്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 11ന് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ കടകളിൽ മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകളും ഉൾപ്പെടുമെന്നും സർക്കാർ വ്യക്തമാക്കി.

Read More

സ്വര്‍ണക്കടത്ത് ! മുഹമ്മദ് മന്‍സൂറിന് ഡിആര്‍ഐ കേസിലും പങ്ക്; 177 കോടിയുടെ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതായി സൂചന

സ്വന്തം ലേഖകന്‍ കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയ കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് അന്വേഷിച്ച കേസിലും പങ്കുണ്ടെന്ന് സൂചന. 2018 -ല്‍ കോഴിക്കോട് ഡിആര്‍ഐ രജിസ്റ്റര്‍ ചെയ്ത 177 കോടി രൂപ വിലയുള്ള 590 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലാണ് മുഹമ്മദ് മന്‍സൂറിന് പങ്കുള്ളതായി വിവരം ലഭിച്ചത്. എന്‍ഐഎ പിടികൂടിയ പ്രതിയെ കുറിച്ച് കസ്റ്റംസും ഡിആര്‍ഐയും വിശദമായി പരിശോധിച്ചുവരികയാണ്. കള്ളക്കടത്ത് സ്വര്‍ണം ഉരുക്കി ആകൃതി മാറ്റി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുന്നതില്‍ മന്‍സൂര്‍ വിദഗ്ധനാണ്. ഇതേത്തുടര്‍ന്നാണ് 2018 ലെ ശതകോടിയുടെ സ്വര്‍ണക്കടത്ത് കേസിലും ഇയാള്‍ക്ക് പങ്കുള്ളതായി ഡിആര്‍ഐ സംശയിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ചില തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റില്‍ കൊടുവള്ളി നീലേശ്വരം നൂഞ്ഞിക്കര നസീം, സഹോദരന്‍ തഹീം എന്നിവരുടെ…

Read More

സംസ്ഥാനമൊട്ടാകെ പ്രതിഷേധവുമായി ബിജെപി! സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരജ്വാല

തിരുവനന്തപുരം: ബിജെപി നേതാക്കളെയും കുടുംബത്തെയും അതുവഴി പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിൽ ഇന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരജ്വാല നടക്കും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഓൺലൈനിൽ തൃശൂരിലെ പ്രതിഷേധത്തെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രി വി.മുരളീധരൻ കോഴിക്കോട് പരിപാടിയിൽ ഓൺലൈനിൽ പങ്കെടുക്കും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനും ഒ.രാജഗോപാലും സെക്രട്ടറിയേറ്റ് നടയ്ക്കൽ പങ്കെടുക്കും. കൊല്ലത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, പത്തനംത്തിട്ട വൈസ്പ്രസിഡന്‍റ് ഡോ. പ്രമീള ദേവി, ആലപ്പുഴ ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ഇടുക്കി വക്താവ് നാരായണൻ നമ്പൂതിരി, കോട്ടയത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, വൈസ്പ്രസിഡന്‍റ് ജി.രാമൻ നായർ, എറണാകുളത്ത് വൈസ്പ്രസിഡന്‍റുമാരായ എ.എൻ രാധാകൃഷ്ണൻ, ഡോ.കെ.എസ് രാധാകൃഷ്ണൻ, പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, തൃശ്ശൂരിൽ…

Read More

കൊടകര കുഴൽപ്പണക്കേസിൽ പരാതിക്കാരൻ ഷംജീറിന്‍റെ മൊഴിപ്പകർപ്പ് പുറത്ത്; ‘കവർച്ച നടന്ന സ്ഥലത്ത്ആദ്യമെത്തിയത് ബിജെപി നേതാവ്

തൃശൂർ: കൊടകരയിൽ കവർച്ച നടന്നതിനുശേഷം ധർമരാജനെ വിളിച്ചതിന് തൊട്ടുപിന്നാലെ, സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി ജില്ലാ ട്രഷറർ സുജയ് സേനനാണെന്നാണ് ഡ്രൈവർ ഷംജീറിന്‍റെ മൊഴി. കൊടകരയിൽനിന്ന് തൃശൂരിലേക്ക് മടങ്ങിയത് സുജയ് സേനൻ കൊണ്ടുവന്ന കാറിലാണ്. പണം കൊടുത്തയച്ചത് സുനിൽ നായിക്കാണെന്നും ഷംജീറിന്‍റെ മൊഴിയില്‍ പറയുന്നു. കള്ളപ്പണക്കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യംചെയ്യും. വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാർഥിയായിരുന്നു ഉല്ലാസ് ബാബു.തെരഞ്ഞെടുപ്പിനുശേഷം 50 ലക്ഷം രൂപ ഒരു സ്വകാര്യ ദേവസ്വത്തിന് ഉല്ലാസ് നൽകി എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ഈ പണവുമായി ധർമരാജനും ഉല്ലാസ് ബാബുവിനും ബന്ധമുണ്ടെന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. അതേ സമയം പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ ഇന്ന് കോടതിയിൽ വീണ്ടും ഹർജി നൽകും.

Read More

പിണറായി സർക്കാർ ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നു; കുഴൽപ്പണക്കേസിൽ പാർട്ടിക്ക് യാതോരു ബന്ധവുമില്ലെന്ന് കുമ്മനം

തിരുവനന്തപുരം: പിണറായി സർക്കാർ ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര കുഴൽപ്പണക്കേസിൽ പാർട്ടിക്ക് യാതോരു ബന്ധവുമില്ല. ബിജെപിയെ തകർക്കാനാണ് പിണറായി അന്വേഷണസംഘത്തെ രൂപീകരിച്ചത്. കെ. സുരേന്ദ്രനെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും കുമ്മനം പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരജ്വാല നടന്നു. കള്ളക്കേസ് ചുമത്തി ബിജെപി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്നു ആരോപിച്ചാണ് പ്രതിഷേധ സമരം.

Read More