എയർഹോസ്റ്റസ് കൊല്ലപ്പെട്ട സംഭവം; പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ചു

പോലീസ് ലോക്കപ്പിൽ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫ്ലൈറ്റ് അറ്റൻഡന്‍റ് രൂപാൽ ഓഗ്രേയെ കൊലപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റിലായ 40കാരനാണ് വെള്ളിയാഴ്ച പുലർച്ചെ അന്ധേരി സ്‌റ്റേഷനിലെ ലോക്കപ്പിൽ  ആത്മഹത്യ ചെയ്തത്. അന്ധേരി പോലീസ് സ്‌റ്റേഷനിലെ ടോയ്‌ലറ്റിനുള്ളിൽ വിക്രം എന്ന പ്രതി പാന്‍റ്സ് കുരുക്കിലാക്കി  തൂങ്ങുകയായിരുന്നു. ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണ തൊഴിലാളിയായിരുന്നു വിക്രം എന്നാണ് പൊലീസ് നൽകുന്ന വിവരം. ഞായറാഴ്ച രാത്രിയാണ് അന്ധേരിയിലെ മറോൾ ഏരിയയിലെ വാടക ഫ്‌ളാറ്റിൽ രൂപാൽ ഒഗ്രേ (24) എന്ന വിമാന ജീവനക്കാരിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഛത്തീസ്ഗഡ് സ്വദേശിയായ പെൺകുട്ടി ഈ വർഷം ഏപ്രിൽ മുതൽ ഒരു പ്രമുഖ സ്വകാര്യ എയർലൈനിൽ പരിശീലനത്തിനായി മുംബൈയിൽ താമസിച്ചു വരികയായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി താമസിച്ചിരുന്ന റസിഡൻഷ്യൽ സൊസൈറ്റിയിൽ കഴിഞ്ഞ ഒരു വർഷമായി ഇയാൾ വീട്ടുജോലി ചെയ്തു വരികയായിരുന്നു. സെപ്തംബർ…

Read More

വോട്ടുമില്ല, കാശുംപോകും..പുതുപ്പള്ളിയിൽ കിട്ടിയത് 6,558 വോട്ടുകൾ; ബിജെപിക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെടും

പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ ബിജെപിക്ക് ഏറ്റത് വൻ പ്രഹരം. തൃക്കാക്കരയ്ക്കു പിന്നലെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും കെട്ടിവച്ച കാശ് നഷ്ടപ്പെടുമെന്ന ദയനീയാവസ്ഥയിലാണ് ബിജെപി. രണ്ട് വര്‍ഷത്തിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വീണ്ടും വോട്ടു കുറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് നേടാനായത് 6558 വോട്ടുകൾ മാത്രം. 2021 ൽ നേടിയതിനേക്കാൾ 5136 വോട്ടിന്‍റെ കുറവ് ആണ് ഇത്തവണ ബിജെപിക്ക് ലഭിച്ചത്. വോട്ട് ശതമാനം 8.87ൽ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി. ഇതോടെ ഉപതിരഞ്ഞെടുപ്പിൽ കെട്ടിവച്ച പണം ബിജെപിക്ക് തിരികെ കിട്ടില്ല. പോൾ ചെയ്ത വോട്ടിന്‍റെ 16.7 ശതമാനം വോട്ടുകൾ നേടിയാൽ മാത്രമേ കെട്ടിവച്ച പണം തിരികെ കിട്ടൂ.

Read More

ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 47 വിദ്യാർഥികൾ ഉൾപ്പെടെ 55 പേർക്ക് പരിക്ക്

ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 55 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. അപകടത്തിൽപ്പെട്ടവരിൽ അധികവും സ്കൂൾ, കോളേജ് വിദ്യാർഥികളായിരുന്നു. വാഡ തഹസിൽ ദേശായി ഗ്രാമത്തിന് സമീപം രാവിലെ 6:45 ഓടെയാണ് അപകടമുണ്ടായതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) ഉദ്യോഗസ്ഥൻ പറഞ്ഞു. 70 യാത്രക്കാർ സഞ്ചരിച്ചിരുന്ന ബസ് ചിഞ്ച്പാഡ-വാഡ റോഡിൽ എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.  അപകടത്തിൽ 47 വിദ്യാർഥികൾ ഉൾപ്പെടെ 55 യാത്രക്കാർക്ക് പരിക്കേറ്റു. എന്നാൽ, ഇവരിൽ ആർക്കും കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബസ് ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റ എല്ലാവരെയും പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരെയും വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.        

Read More

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായുള്ള തുക കൂടി കണക്കാക്കി വൈദ്യുതി നിരക്ക് നിര്‍ണയിക്കരുത് ! കെഎസ്ഇബിയ്ക്ക് താക്കീതുമായി ഹൈക്കോടതി

സംസ്ഥാനത്തെ വൈദ്യുത നിരക്ക് നിര്‍ണയവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയ്ക്ക് താക്കീതുമായി ഹൈക്കോടതി. ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പെടുളള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സമാഹരിക്കുന്ന തുക കൂടി കണക്കാക്കി വൈദ്യുതിനിരക്ക് നിര്‍ണയിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇതുസംബന്ധിച്ച താരിഫ് റെഗുലേഷനിലെ വ്യവസ്ഥ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കേരള ഹൈ ടെന്‍ഷന്‍ ആന്‍ഡ് എക്‌സ്ട്രാ ടെന്‍ഷന്‍ ഇന്‍ഡസ്ട്രിയില്‍ ഇലക്ടിസിറ്റി കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2013ല്‍ കെഎസ്ഇബി കമ്പനിയായതിനുശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് നാഷണല്‍ പെന്‍ഷന്‍ സ്‌കീമാണ് ബാധകമാകുന്നത്. അതിന് മുമ്പ് വിരമിച്ചവരുടെയും സര്‍വീസില്‍ ഉണ്ടായിരുന്നവരുടെയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് മാസ്റ്റര്‍ ട്രസ്റ്റ് രൂപീകരിച്ചത്. ഇതിലേക്കായി അനുവദിക്കുന്ന തുകയുടെ ബാധ്യത താരിഫ് നിര്‍ണയത്തില്‍ വരരുത് എന്നാണ് നിര്‍ദേശം. മാസ്റ്റര്‍ ട്രസ്റ്റിലേക്ക് അനുവദിക്കുന്ന മുഴുവന്‍ തുകയും അതിന്റെ പലിശയും വൈദ്യുത താരിഫ് നിര്‍ണയത്തിന് പരിഗണിക്കാമെന്നായിരുന്നു 2021 ലെ അന്തിമ റെഗുലേഷന്‍. ഇത് ചോദ്യം…

Read More

ത്രിപുരയില്‍ സഹതാപമില്ല ! അന്തരിച്ച സിപിഎം എംഎല്‍എയുടെ മകന് വമ്പന്‍ തോല്‍വി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോല്‍വി സമ്മാനിച്ച ആഘാതത്തില്‍ നിന്ന് മുക്തരാവും മുമ്പ് സിപിഎമ്മിന് നിരാശ പകര്‍ന്ന് മറ്റൊരു തോല്‍വിയുടെ വാര്‍ത്ത കൂടി. ത്രിപുരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റില്‍ സിപിഎം കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബോക്‌സാ നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി തഫാജ്ജല്‍ ഹുസൈന്‍ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. തഫാജ്ജല്‍ ഹുസൈന് 34,146 വോട്ട് ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി മിസാന്‍ ഹുസൈന് 3909 വോട്ട് മാത്രമാണ് ലഭിച്ചത്. ബോക്‌സാനഗറില്‍ സിപിഎമ്മിന്റെ ഷംസുല്‍ ഹഖാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. 4,849 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് മകന്‍ മിസാന്‍ ഹുസൈന്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായത്. ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ധന്‍പൂരിലും ബിജെപി വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ മണ്ഡലത്തില്‍ 18,871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു ദേബ്‌നാഥ് വിജയിച്ചത്. ബിന്ദു ദേബ്‌നാഥിന്…

Read More

‘ഉരുൾപൊട്ടലിനു കാരണം മാംസഭക്ഷണം’; ട്രോളിൽ മുക്കി ജനം

മാണ്ഡി: ഹിമാചൽപ്രദേശിൽ തുടർച്ചയായുണ്ടാകുന്ന ഉരുൾപൊട്ടലിനു കാരണം ജനങ്ങൾ മാംസം ഭക്ഷിക്കുന്നതിനാലെന്ന് ഐഐടി ഡയറക്‌ടർ. ഐഐടി മാണ്ഡി ഡയറക്‌ടർ ലക്ഷ്മിധർ ബെഹ്റയാണ് വിവാദ പ്രസ്താവന നടത്തിയത്. തീർന്നില്ല, ക്ലാസെടുക്കുന്നതിനിടെ മാംസാഹാരം കഴിക്കില്ലെന്നു വിദ്യാർഥികളെക്കൊണ്ട് ബെഹ്റ പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് നിർത്തിയാൽ സംസ്ഥാനത്തെ പ്രളയക്കെടുതികൾ കുറയുമെന്നും അദ്ദേഹം തട്ടിവിട്ടു. നല്ല മനുഷ്യരാകാൻ മാംസാഹാരം ഉപേക്ഷിക്കണമെന്നും അദ്ദേഹം വിദ്യാർഥികളെ ഉപദേശിച്ചു. വിവാദ പ്രസ്താവനയ്ക്കെതിരേ ലക്ഷ്മിധർ ബെഹ്റയ്ക്ക് സമൂഹമാധ്യമങ്ങളിൽ പൊങ്കാലയാണ്. ഇത്തരമൊരാളാണല്ലോ രാജ്യത്തെ ഉന്നതസ്ഥാപനമായ ഐഐടിയിൽ അധ്യാപകനെന്നത് ലജ്ജിപ്പിക്കുന്നെന്നും അടിയന്തരമായി ഇദ്ദേഹത്തെ പുറത്താക്കണമെന്നും ജനം പ്രതികരിച്ചു.

Read More

ഷൂ ലേസ് കെട്ടാൻ കുനി‍ഞ്ഞു ; തലയിൽ ജാവലിൻ തുളഞ്ഞ് കയറി വിദ്യാർഥി മരിച്ചു

സ്‌കൂളിൽ പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി പതിനഞ്ച് വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. ഷൂ ലേസ് കെട്ടാൻ ഹുജേഫ ദവാരെ കുനിഞ്ഞപ്പോഴാണ് തലയിലേക്ക് മറ്റൊരു വിദ്യാർഥി എറിഞ്ഞ ജാവലിൻ വീണത്.  ജില്ലയിലെ മാങ്കാവ് താലൂക്കിലെ ഗോരേഗാവിലെ പുരാറിലെ ഐഎൻടി ഇംഗ്ലീഷ് സ്‌കൂളിൽ ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾ ജാവലിൻ ത്രോ പരിശീലിക്കുന്നതിനിടെയാണ് സംഭവം. താലൂക്ക് തല മീറ്റിന് തയ്യാറെടുക്കുന്ന ജാവലിൻ ടീമിൽ ദവെരെയും ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശീലനം നടക്കുന്നതിനിടെ ഒരു സഹ വിദ്യാർത്ഥി ജാവലിൻ എറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഷൂ ലേസ് കെട്ടാൻ കുനിഞ്ഞപ്പോൾ ജാവലിൻ തലയിൽ തുളച്ചുകയറിയതിനെത്തുടർന്ന് ദവാരെ സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. രക്തം വാർന്നൊഴുകിയ വിദ്യാർഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് മരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലെ ഗോരേഗാവ് പോലീസ് നിലവിൽ അപകട മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ജാവലിൻ എറിഞ്ഞ വിദ്യാർഥിയുടെ ഭാഗത്തുനിന്ന്…

Read More

കെ ഫോണിന്റെ കരാറുകാര്‍ക്ക് കൊടുക്കാന്‍ കാശില്ല ! ഉദ്യോഗസ്ഥരെ പിന്‍വലിച്ച് ബെല്‍ കണ്‍സോര്‍ഷ്യം

സ്വപ്നപദ്ധതിയായ കെ ഫോണിന്റെ ഫണ്ട് മുടങ്ങിയതോടെ വെട്ടിലായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയ്ക്കായി ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയെങ്കിലും കരാറെടുത്ത ബെല്‍ കണ്‍സോര്‍ഷ്യത്തിനു കഴിഞ്ഞ മൂന്നു മാസമായി ഒരു ബില്‍ തുക പോലും അനുവദിച്ചില്ല. പിഎം ഗതിശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിക്കു നല്‍കിയ 85 കോടിയില്‍ 24 കോടി സര്‍ക്കാര്‍ പിടിച്ചുവയ്ക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. കൃത്യസമയത്തു ബില്‍ മാറി പണം അനുവദിക്കാനാകാതെ വന്നതോടെ, ബെല്‍ കണ്‍സോര്‍ഷ്യം ഉദ്യോഗസ്ഥരെ പിന്‍വലിച്ചുതുടങ്ങി. 10 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങിയെങ്കിലും ആ തുകയും എത്തിയില്ല. വാര്‍ഷിക പരിപാലനത്തുക ഒഴിച്ചുനിര്‍ത്തിയാല്‍ 1168 കോടി രൂപയുടേതാണു കെ ഫോണ്‍ പദ്ധതി. പദ്ധതിയുടെ 30 ശതമാനം മുടക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ബാക്കി കിഫ്ബി വായ്പയാണ്. ഇതു കെ ഫോണ്‍ തിരിച്ചടയ്ക്കണം. ബെല്‍ കണ്‍സോര്‍ഷ്യം നല്‍കുന്ന ബില്ലുകള്‍ കിഫ്ബിക്കും സര്‍ക്കാരിനുമാണു…

Read More

ചാണ്ടി ഉമ്മൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും: തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിനം സത്യപ്രതിജ്ഞ ചെയ്യുമെന്ന് തിരുവഞ്ചൂർ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയം നേടുമെന്ന് മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വോട്ടെണ്ണൽ ദിവസം പുലർച്ചെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിനം ചാണ്ടി സത്യപ്രതിജ്ഞ ചെയ്യും. ഭരണത്തിന്‍റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ് ഫലം എന്ന എൽഡിഎഫ് നേതാക്കളുടെ പ്രഖ്യാപനം ഫലം വന്ന ശേഷവും കാണുമോ എന്നും അദ്ദേഹം ചോദിച്ചു. പുതുപ്പള്ളിയിൽ ക്രോസ് വോട്ടിംഗ് നടന്നുവെന്ന എം.വി.ഗോവിന്ദന്‍റെ ആരോപണം തോൽവി ഭയന്നാണെന്നും തോൽക്കാൻ പോകുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎം ഇത്തരം ന്യായങ്ങൾ നിരത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ബംഗളൂരുവില്‍ മലയാളി യുവാവിനെ കര്‍ണാടക സ്വദേശിനിയായ ലിവ്-ഇന്‍ പങ്കാളി കുത്തിക്കൊന്നു

ലിവ്-ഇന്‍ പങ്കാളിയായ യുവതിയുടെ കുത്തേറ്റ് മലയാളി യുവാവിന് അന്ത്യം. ബംഗളുരുവിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിയായ ജാവേദ്(29) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന കര്‍ണാടക ബെലഗാവി സ്വദേശിനിയായ രേണുക എന്ന 34കാരിയാണ് കൊലപാതകം നടത്തിയത്. ബംഗളുരുവില്‍ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ജാവേദ്. കഴിഞ്ഞ മൂന്നരവര്‍ഷമായി ഇവര്‍ ഇരുവരും ബംഗളുരു നഗരത്തിലെ ലോഡ്ജുകളിലും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളിലും വാടകവീടുകളിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു. ബെന്നര്‍ഘട്ട റോഡില്‍ ഹൂളിമാവിലെ അക്ഷയനഗറിലെ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം നടക്കുമ്പോള്‍ ഇരുവരും താമസിച്ചിരുന്നത്. രേണുകയ്ക്ക് ആറു വയസുള്ള ഒരു മകളുണ്ട്. ഇരുവരും തമ്മില്‍ ചൊവ്വാഴ്ച വൈകിട്ട് മുതല്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. അതിനിടെയാണ് രേണുക കത്തിയെടുത്ത് ജാവേദിന്റെ നെഞ്ചില്‍ കുത്തിയത്. ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ അയല്‍വാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ജാവേദിനെ കണ്ടെത്തുകയായിരുന്നു. രേണുക ജാവേദിന് സമീപം ഇരിക്കുകയായിരുന്നു. ഉടന്‍തന്നെ ജാവേദിനെ…

Read More