അമ്മ എന്നെ അതില്‍ പങ്കെടുപ്പിച്ചത് സമ്മാനം കിട്ടാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച്…! സിത്താര കൃഷ്ണകുമാര്‍ പറയുന്നു…

ദാസേട്ടന്‍… എനിക്ക് ദാസ് സാര്‍…  ആ ഒറ്റവാക്കു മാത്രം മതി മലയാളികള്‍ നെഞ്ചോടു ചേര്‍ക്കാന്‍. എന്‍റെ അമ്മയും അച്ഛനുമടക്കം കുടുംബത്തിലെ എല്ലാവരും അദ്ദേഹത്തിന്‍റെ ആരാധകരാണ്. ഇന്നും സംഗീത ഗന്ധര്‍വനായി അവര്‍ മനസില്‍ സൂക്ഷിക്കുന്നത് അദ്ദേഹത്തെതന്നെയാണ്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കോഴിക്കോട് ബാബുരാജ് മെമ്മോറിയല്‍ മ്യൂസിക് അക്കാഡമിയില്‍ ഒരു കോമ്പറ്റീഷനുണ്ടായിരുന്നു. മത്സരത്തില്‍ പങ്കെടുത്ത് ഫൈനലില്‍ എത്തുന്ന കുട്ടികള്‍ക്ക് യേശുദാസ് സാറിന്‍റെയും ജാനകിയമ്മയുടെയും മുന്നില്‍ പാടാനുള്ള അവസരം ഉണ്ടായിരുന്നു. അമ്മ എന്നെ അതില്‍ പങ്കെടുപ്പിച്ചത് സമ്മാനം കിട്ടാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് ദാസ് സാറിനെയും ജാനകിയമ്മയെയും അവര്‍ക്ക് നേരിട്ടു കാണാന്‍വേണ്ടിയായിരുന്നു. സാധാരണ ഒരു കോമ്പറ്റീഷനും ഞാന്‍ പങ്കെടുക്കണമെന്ന് അമ്മ നിര്‍ബന്ധം പിടിക്കാറില്ല. പക്ഷേ ഇക്കാര്യത്തില്‍ അമ്മ എന്നെ നിര്‍ബന്ധിച്ചു മത്സരിപ്പിച്ചു. ഇതൊന്ന് പാടിയിട്ട് അവസാന റൗണ്ട് വരെയെത്തിയാല്‍ മതി. അല്ലാതെ നീ സമ്മാനം വാങ്ങണ്ട അമ്മ എന്നോട് പറഞ്ഞത് അങ്ങനെയാണ്.…

Read More

ചിത്രീകരണ സമയത്ത് ഇരുവരും പരസ്പരം…! സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കാനില്ലെന്നു പറഞ്ഞ ശ്രീദേവി

ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് ശ്രീദേവിയോളം ചേരുന്ന മറ്റൊരു നായികയുണ്ടാകില്ല. തെന്നിന്ത്യന്‍ സിനിമയിലൂടെ താരമായി മാറിയ ശ്രീദേവി പിന്നീട് ബോളിവുഡിലെത്തുകയായിരുന്നു. ബോളിവുഡില്‍ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്ത്‌വാല എന്ന ചിത്രത്തിന്‍റെ വിജയത്തോടെ ഇന്ത്യന്‍ സിനിമയിലെ വലിയ താരമായി മാറുകയായിരുന്നു ശ്രീദേവി. എല്ലാ നായകന്മാരും എല്ലാ സംവിധായകരും നിര്‍മാതാക്കളും ശ്രീദേവിയുടെകൂടെ അഭിനയിക്കാനും താരത്തെ തങ്ങളുടെ ചിത്രത്തിലെ നായികയാക്കാനും ആഗ്രഹിച്ചിരുന്നു. ബോളിവുഡിലെ മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി ശ്രീദേവി തിളങ്ങി. ശ്രീദേവിയുടെ പ്രതാപകാലത്തുതന്നെ സൂപ്പര്‍താരമായി മാറിയ സഞ്ജയ് ദത്തുമായി ഒരു സിനിമ മാത്രമാണ് ശ്രീദേവി ചെയ്തിട്ടുള്ളത്. ഇരുവരും തമ്മില്‍ വലിയ അഭിപ്രായഭിന്നത നിലനിന്നിരുന്നുവെന്നതാണ് വസ്തുത. ഹിമ്മത്ത്‌വാലയുടെ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയും സഞ്ജയ് ദത്തും ആദ്യമായി കണ്ടുമുട്ടുന്നത്. എന്നാല്‍ അത്ര സുഖകരമായിരുന്നില്ല ഈ കൂടിക്കാഴ്ച. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഇതോടെ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.…

Read More

ജീവിതം മധുരിതമാക്കുന്ന രുചിക്കൂട്ട്!

ടി.ജി.ബൈജുനാഥ്ഇഷ്ടമുള്ള ബിരിയാണി ആസ്വദിക്കാൻ വീട്ടുകാരറിയാതെ കുഞ്ഞിക്കയുടെ കടയിലെത്തുന്ന ഗുജറാത്തി സ്ട്രീറ്റിലെ ചിത്രയെന്ന വലിയ ജിമിക്കി കമ്മലിട്ട പെണ്‍കുട്ടി. വീട്ടിലെ പുലാവ്, ബിരിയാണിക്കു പകരമാവില്ലെന്ന തിരിച്ചറിവോടെ രുചിഭേദങ്ങളെ പ്രണയിച്ചവൾക്കു പിറന്നാൾരാവിൽ വീട്ടുപടിക്കലെത്തി സ്പെഷൽ ബിരിയാണി സമ്മാനിക്കുന്ന സാബുവെന്ന കാമുകൻ. ഭക്ഷണത്തിലും ജീവിതത്തിലും, രുചികളുംഇഷ്ടങ്ങളും ഒന്നാണെന്നു തിരിച്ചറിയുന്നതോടെചിത്രയുടെയും സാബുവിന്‍റെയും ജീവിതം മധുരിതമാകുന്നു. ആഷിക് അമീറിന്‍റെയും ഫാഹിം സഫറിന്‍റെയും രുചിക്കൂട്ടിൽ അഹമ്മദ് കബീർ ഒരുക്കിയ മധുരത്തിനു ഹൃദയം തൊടുന്ന പ്രണയത്തിന്‍റെ ഫ്ളേവർ സമ്മാനിച്ച സാബുവും ചിത്രയും സിനിമ തീരുന്പൊഴും മനസുവിട്ടുപോകുന്നതേയില്ല. ശ്രുതിരാമചന്ദ്രന്‍റെ സ്ക്രീൻ നിമിഷങ്ങളിൽ മധുരം നിറയ്ക്കുകയാണു ചിത്ര. ‘അന്വേഷണം’ കഴിഞ്ഞ്‘അന്വേഷണം’ ചെയ്തു കഴിഞ്ഞിരിക്കുന്ന സമയത്താണ് മധുരത്തിന്‍റെ കഥയുമായി സംവിധായകൻ അഹമ്മദ് കബീർ ശ്രുതിയുടെ അടുത്തെത്തിയത്. ‘അന്വേഷണം കുറച്ചു ഹെവി സബ്ജക്ടായിരുന്നു. അഹമ്മദ് വളരെ ലൈറ്റായ ഹാപ്പി ഫീൽഗുഡ് സബ്ജക്ട് പറഞ്ഞപ്പോൾ പെട്ടെന്നു തന്നെ ഞാൻ യേസ് പറഞ്ഞു. പിന്നെ, ജോജു…

Read More

ത്രില്ലടിപ്പിച്ച് ‘പദ്മ’ ടീസർ

അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രം ‘പദ്‍മ’യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി.സുരഭി ലക്ഷ്‍മിയാണ്ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മാണം. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിലെ നായകൻ.

Read More

‘സത്യം മാത്രമേ ബോധിപ്പിക്കൂ’ ധ്യാൻ ശ്രീനിവാസൻ

  ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രം ജനുവരി 14 നു‌ തിയറ്റർ റിലീസിന് ഒരുങ്ങുന്നു. സ്മൃതി സിനിമാസിന്‍റെ ബാനറില്‍ വിച്ചു ബാലമുരളി നിര്‍മിക്കുന്ന ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്ന പ്രത്യേകത കൂടി ഈ സിനിമയിലുണ്ട്. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ, സുധീഷ്, ജോണി ആന്‍റണി, ഡോ. റോണി, അംബിക എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ക്യാമറ ധനേഷ് രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- അജീഷ് ആനന്ദ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വില്യംസ് ഫ്രാന്‍സിസ്. ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ചൂ ജെ, പ്രോജക്ട് ഡിസൈനര്‍- മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റാവേലില്‍, ചീഫ് അസോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍, പ്രവീണ്‍ വിജയ്. അസോസിയേറ്റ് ഡയറക്ടര്‍- സംഗീത് ജോയ്,…

Read More

പാട്ട്പാടാൻ പറഞ്ഞപ്പോൾ പറഞ്ഞ് കേൾപ്പിച്ചു;  ധനുഷ് ചിത്രത്തിലെ ഓഡിഷനെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

ധനുഷ് നായകനായ ജഗമേ തന്തിരം എന്ന തമിഴ് സിനിമയിൽ ഓഡീഷന് പോയപ്പോൾ കഥാപാത്രത്തെ കുറിച്ച് ഒരു വിശദീകരണം നൽകി. പാട്ട് പാടുന്നതാണ് ചെയ്യിപ്പിച്ചത്. എനിക്ക് പാടാൻ അറിയില്ല. പിന്നെ തമിഴ്‌നാടല്ലെ… ആരും മനസിലാക്കാൻ പോകുന്നില്ലല്ലോ എന്ന് കരുതി വെണ്ണിലാ ചന്ദന കിണ്ണം എന്ന പാട്ട് പാടി. പാടി എന്നൊന്നും പറയാൻ പറ്റില്ല… സത്യത്തിൽ പറയുകയായിരുന്നു. അവർക്ക് ആ പാട്ട് അറിയാത്തത് കൊണ്ടാണ് എനിക്ക് ആ സിനിമയിൽ അവസരം ലഭിച്ചത്. പഴയ ആ ഒഡീഷന്‍റെ വീഡിയോ റിലീസ് ചെയ്യുമെന്ന് പറഞ്ഞ് അവർ എന്നെ ഇടയ്ക്ക് ഭീഷണിപ്പെടുത്താറുണ്ട്. സിനിമയിലെ എന്‍റെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. ദൈവം എനിക്ക് എന്‍റെ വഴി സ്മൂത്ത് ആക്കി. സിനിമായാത്ര ദൈവം സഹായിച്ച് നല്ല അനുഭവമാണ്. -ഐശ്വര്യ ലക്ഷ്മി

Read More

വസ്ത്രംധരിക്കുന്നതിനെക്കുറിച്ച് കനിഹ പറയുന്നത് കേട്ടോ

ധരിച്ച വസ്ത്രങ്ങൾ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാൻ. പുത്തൻ വസ്ത്രങ്ങൾ മാത്രമെ ധരിക്കൂവെന്ന് എനിക്ക് നിർബന്ധമില്ല. ബ്രാൻഡഡ് വസ്ത്രങ്ങൾ നിറഞ്ഞ അലമാരയും എനിക്കില്ല. അങ്ങനൊന്ന് വേണമെന്ന് തോന്നിയിട്ടുമില്ല. നടിമാർ വസ്ത്രം ധരിക്കേണ്ട രീതി ഇങ്ങനെയാണ് എന്നൊന്നുമില്ലല്ലോ…? അവനവന് കംഫർട്ടബിൾ ആയ വസ്ത്രം ധരിക്കണം എന്ന പോളിസിയാണ് എനിക്കുള്ളത്. -കനിഹ

Read More

 പൊറോട്ട കമ്പിനി നല്ലനിലയിൽ, മകന്‍റെ തീരുമാനം  ശരിയായിരുന്നു

മകൻ സിനിമയിൽ വരുമെന്ന് ഞങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഡിഗ്രി കഴിഞ്ഞ് അവനെ ഇംഗ്ലണ്ടിൽ പഠിക്കാൻ വിടാൻ ആയിരുന്നു എന്‍റെ പ്ലാൻ. പോകാൻ റെഡിയായി ഒരു മാസം ബാക്കിയുള്ളപ്പോൾ അവൻ അമ്മയോടു പറഞ്ഞു, അമ്മേ എനിക്ക് പോകാൻ മനസുവരുന്നില്ല. നിങ്ങളെ രണ്ടുപേരെയും പിരിഞ്ഞുപോകാൻ എനിക്ക് പറ്റില്ല എന്ന്. അതുകേട്ടപ്പോൾ പിന്നെ ഞങ്ങൾക്കും വിഷമമായി. ഇംഗ്ലണ്ടിൽ വിട്ടു പഠിപ്പിക്കാൻ കരുതിയ പണം എനിക്ക് തന്നാൽ ഞാൻ ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്യാമെന്ന് അവൻ പറഞ്ഞു. എന്നാൽ അങ്ങനെയാകട്ടെയെന്നു ഞങ്ങൾ കരുതി. അവനും സുഹൃത്തുക്കളും ചേർന്ന് ഒരു കാർ സർവീസ് സെന്‍ററും പൊറോട്ട, ചപ്പാത്തി ഉണ്ടാക്കുന്ന കമ്പനിയും തുടങ്ങി. അതൊക്കെ നല്ല രീതിയിൽ പോകുന്നുണ്ട്. അവൻ എടുത്തത് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് എനിക്കിപ്പോൾ തോന്നുന്നു. -ഹരിശ്രീ അശോകൻ

Read More

പ്രതിഫലം കുത്തനെ കൂട്ടി രശ്മിക; തുക കേട്ട് ഞെട്ടി നിർമാതാക്കൾ

തെന്നിന്ത്യൻ സിനിമാലോകം ആഘോഷമാക്കിയ സിനിമയാണ് അടുത്തിടെ പുറത്തിറങ്ങിയ പുഷ്പ. നായകനായി അല്ലു അർജുനും നായികയായി രശ്മികമന്ദാനയും വില്ലനായി ഫഹദ് ഫാസിലും ഒന്നിച്ചെത്തിയ ചിത്രം തെലുങ്കിൽ മാത്രമല്ല മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിന് എത്തിയിരുന്നു. എല്ലാ ഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ശ്രീവല്ലി എന്ന കഥാപാത്രത്തെയായിരുന്നു രശ്മിക അവതരിപ്പിച്ചത്. പു‌ഷ്പരാജ് എന്ന അല്ലു അർജുൻ കഥാപാത്രത്തിന്‍റെ കാമുകിയായിട്ടായിരുന്നു രശ്മിക എത്തിയത്. മുൻചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഗ്ലാമറസായാണ് രശ്മിയ പുഷ്പയിൽ എത്തിയത്. നല്ല അഭിപ്രായമാണ് രശ്മികയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രശ്മിക ചെറിയ സമയം കൊണ്ടുതന്നെ തെന്നിന്ത്യയിലെ മുൻനിര നായികമാരുടെ ഗണത്തിലേക്ക് ഉയരുകയായിരുന്നു. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് നടി തെലുങ്കിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ നടി ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തിലും തമിഴിലുമെല്ലാം നടിക്ക് നിരവധി ആരാധകരുണ്ട്. തെലുങ്ക് ചിത്രങ്ങളെല്ലാം…

Read More

ഒരു നായയും പെൺകുട്ടിയും തമ്മിലുള്ള ആത്മബന്ധം ! ഗംഭീര പ്രകടനവുമായി സീക്രട്ട്സ്

ഒരു നായയും പെൺകുട്ടിയും തമ്മിലുള്ള ആത്മബന്ധം ചിത്രീകരിക്കുന്ന മലയാളത്തിലെ അപൂർവ ചിത്രമായ സീക്രട്ട്സിന്‍റെ ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി. സിനിമാ പ്രൊഡക്ഷൻ കൺട്രോളറായ ബൈജു പറവൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ലജൻഡ് ഫിലിംസാണ് നിർമാണം. ഒരു കൊടും കാടിന്‍റെ നടുവിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിൽ അരങ്ങേറുന്ന ആരെയും ഞെട്ടിക്കുന്ന രംഗങ്ങൾ ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. തികച്ചും വ്യത്യസ്തമായ ഒരു ഹൊറർ ത്രില്ലർ ചിത്രമായ സീക്രട്ട്സ് പ്രേക്ഷകരെ ആകർഷിക്കും. സ്നേഹ എന്ന പുതുമുഖ നായികയുടെയും മോട്ടു എന്ന നായയുടെയും ഗംഭീര പ്രകടനങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കും. ഡിഒപി – റിജു ആർ. അമ്പാടി, എഡിറ്റർ -സന്ദീപ് നന്ദകുമാർ, സംഗീതം -നിഷാന്ത് തപസ്യ, പിആർഒ- അയ്മനം സാജൻ. സ്നേഹ, അഞ്ജലി, സ്വാതി ,സുനിത, ധക്ഷ്, അസ്‌ലാം, സലീഷ്, ജിഫ്രി, ശിവ ഷാൻ വിക, ഷനൂപ്, ജോസ്, വാസ്തവിക എന്നിവർ അഭിനയിക്കുന്നു.…

Read More