അതു സംഭവിച്ചു! രണ്ട് പേരുടെയും ഇഷ്ടങ്ങള്‍ നോക്കി ഒന്നിച്ചെടുത്ത തീരുമാനമാണിത്.., ശ്വേത ബസു പറയുന്നു…

ഞാനും രോഹിതും വേര്‍പിരിഞ്ഞു. രണ്ട് പേരുടെയും ഇഷ്ടങ്ങള്‍ നോക്കി ഒന്നിച്ചെടുത്ത തീരുമാനമാണിത്. കുറച്ച് മാസങ്ങളായി ഇതേ കുറിച്ചുള്ള ആലോചനയിലായിരുന്നു. അങ്ങനെ രണ്ട് പേരും രണ്ടായി ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നി. അത് സംഭവിച്ചു. പത്തോ അതിലധികം വര്‍ഷമോ ഒന്നിച്ച് താമസിച്ച ദമ്പതികള്‍ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നത് ഞാന്‍ കണ്ടു. 6-8 മാസം കൊണ്ട് ഞാനും രോഹിത്തും വേര്‍പിരിഞ്ഞപ്പോള്‍ അതൊരു സാധാരണ ബ്രേക്ക് അപ് പോലെയെ തോന്നിയുള്ളു. വിവാഹമോചനം എന്നത് വലിയൊരു വാക്ക് പോലെ തോന്നാം. പക്ഷേ എന്‍റെ കാര്യത്തില്‍ തീര്‍ച്ചയായും അതൊരു മോശമായിരുന്നില്ലെന്ന് ഉറപ്പ് പറയാന്‍ സാധിക്കും. –ശ്വേത ബസു

Read More

‘ദളപതി 65’ൽ റിക്കാർഡിട്ട് വിജയ്‌യുടെ പ്രതിഫലം; നായിക വാങ്ങുന്നതും കോടികൾ

നടൻ വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമെന്ന നിലയിൽ ദളപതി 65 നേരത്തെ വാർത്തകളിൽ ഇടംനേടിയതാണ്. ദളപതി 65നെ സംബന്ധിച്ച ഒരോ വാർത്തകളും ആരാധകർ താത്പര്യമുള്ള കാര്യമാണ്. ചിത്രത്തിൽ പൂജ ഹെഗ്ഡേയാണ് നായിക. ചിത്രത്തിനായി താരം വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ കോളിവുഡിലെ ചർച്ചാവിഷയം. മൂന്ന് കോടി രൂപയാണ് ദളപതി 65-ൽ പൂജയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. വിജയ് 100 കോടി രൂപയോളമാണ് വാങ്ങുന്നതെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളിലൊന്ന് റഷ്യയാണ്. ഷൂട്ടിംഗിനായി റഷ്യയിലേക്ക് പുറപ്പെടുന്ന വിജയ്‌യുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നെൽസൺ ദിലീപ്കുമാറാണ് സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സൺ പിക്ച്ചേഴ്സ് ആണ് നിർമാണം.

Read More

ജാക്കറ്റ് സമ്മാനമായി നൽകി നടൻ; ഷർട്ടും ഹെൽമറ്റും കൂടി വേണമെന്ന് ആരാധകൻ; ഒടുവില്‍…

ആരാധകന് ജാക്കറ്റ് സമ്മാനമായി നൽകി ബോളിവുഡ് നടൻ വിദ്യുത് ജംവാലിൻ. വർക്കൗട്ട് കഴിഞ്ഞ് ജിമ്മിൽ നിന്നു ഇറങ്ങുന്ന വഴിയാണ് കടുത്ത ആരാധകനായ ഒരു യുവാവ് താരത്തിനരികിലേയ്ക്ക് ഓടിയെത്തിയത്. വിദ്യുതിനെ ഏറെ ഇഷ്ടമാണെന്നു പറഞ്ഞ യുവാവ് അദ്ദേഹം അണിഞ്ഞിരിക്കുന്ന ജാക്കറ്റിനെയും പ്രശംസിച്ചു. ഉടൻ തന്നെ ജാക്കറ്റ് വിദ്യുത് സമ്മാനിക്കുകയായിരുന്നു. പക്ഷേ അതുകൊണ്ടൊന്നും തൃപ്തനാകാൻ ആരാധകൻ ഒരുക്കമല്ലായിരുന്നു. ടീ ഷർട്ടും ഹെൽമറ്റും വേണമെന്നായി യുവാവ്. തന്‍റെ കയ്യിലുണ്ടായിരുന്ന തൊപ്പിയും ആരാധകനു നൽകിയ ശേഷമാണ് വിദ്യുത് അവിടെ നിന്നും മടങ്ങിയത്.

Read More

രജനികാന്തിന് വേണ്ടി നോമ്പു നോറ്റ ശ്രീദേവി!

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ 70-ാം പിറന്നാള്‍ ആഘോഷമാക്കുകയാണ് ഇന്ത്യന്‍ സിനിമാ ലോകം. നടന് പിറന്നാള്‍ ആശംസ നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. നടന്‍റെ പിറന്നാളിനോടനുബന്ധിച്ച് ചെന്നൈ വെസ്റ്റ് മാമ്പലത്തെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നിരുന്നു. രജനീകാന്തിന്‍റെ 70-ാം പിറന്നാളിനോട് അനുബന്ധിച്ച് ഒരു പഴയ സൗഹൃദകഥയാണ് ഇപ്പോള്‍ പുറം ലോകത്ത് എത്തുന്നത്. അന്തരിച്ച തെന്നിന്ത്യന്‍ ബോളിവുഡ് താരമായ ശ്രീദേവിയുമായി രജനികാന്തിന് അടുത്ത സൗഹൃദമായിരുന്നു. രജനി ചിത്രത്തിലൂടെയാണ് ശ്രീദേവി നായികയായി ചുവട് വച്ചത്. ഈ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ രജനിയും ശ്രീദേവിയും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. റാണഎന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും പ്രചരിക്കുന്നത്. രജനികാന്തിനോടുളള ശ്രീദേവിയുടെ സൗഹൃദത്തിന്‍റെ ആഴവും പരപ്പും എത്രത്തോളമാണെന്ന് ഈ സംഭവത്തില്‍ നിന്ന് വ്യക്തമാണ്. സിനിമാ ചിത്രീകരണത്തിനിടയില്‍ രജനികാന്തിന്‍റെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടര്‍ന്ന്…

Read More

ഞാൻ ഇവിടെത്തന്നെയുണ്ട്; ആരും സിനിമ ഓഫര്‍ തന്നില്ലെന്ന് ഗൗതമി നായർ

ഞാന്‍ എവിടെയും പോയില്ല. തിരുവനന്തപുരത്തുണ്ടായിരുന്നു. ശ്രീചിത്രയില്‍ പഠനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഗൗതമി അതിനര്‍ഥം സിനിമ വിട്ടെന്നല്ല. ഞാന്‍ അഭിനയം നിര്‍ത്തിയെന്നു വ്യാപകമായ പ്രചാരണം നടന്നു. ഞാന്‍ അഭിനയിക്കില്ലെന്നോ അഭിനയം നിര്‍ത്തിയെന്നോ ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ആരൊക്കെയോ ചേര്‍ന്ന് അങ്ങനൊരു പ്രതീതി ഉണ്ടാക്കി.നല്ല സിനിമകള്‍ വരാത്തതു കൊണ്ട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചെന്നേയുള്ളൂ. ഇതു തെറ്റിദ്ധരിക്കപ്പെട്ടെന്നു തോന്നുന്നു. ഞാന്‍ ഇനി അഭിനയിക്കില്ലെന്ന തരത്തില്‍ സിനിമയിലുള്ളവര്‍ പോലും ഊഹിച്ചെടുത്തു. നല്ല പ്രോജക്ടിനായിരുന്നു കാത്തിരിപ്പ്. ആരും സിനിമ ഓഫര്‍ തന്നില്ല. ആരും വിളിച്ചതുമില്ല. അതു കൊണ്ടു അഭിനയിച്ചില്ലെന്നേയൂള്ളൂ. അല്ലാതെ ആരൊക്കെയോ ചേര്‍ന്നു പറയുന്നതു പോലെ സിനിമ ഉപേക്ഷിച്ചു പോയതൊന്നുമല്ല ഞാനെന്ന് ഗൗതമി നായർ.

Read More

അമ്മയെപ്പോലെ എന്‍റെയും ലക്ഷ്യം

പത്തൊന്‍പതു വര്‍ഷമായി മലേഷ്യയില്‍ എത്തിയിട്ട്. പെട്ടെന്ന് മനസില്‍ ഇടംനേടുന്നവരാണ് മലേഷ്യയിലെ ആളുകള്‍. നല്ല ഭക്ഷണപ്രിയരും ആതിഥ്യ മര്യാദ സ്വീകരിക്കുന്നവരും. അവിടത്തെ ഉള്‍നാടന്‍ പ്രദേശത്ത് പോയാല്‍ പാലക്കാടോ, ഷൊര്‍ണ്ണൂരിലോ എത്തിയതുപോലെ. വീടുകള്‍ക്കു പോലുമുണ്ട് കേരളഛായ. ഭാഷ തുടക്കത്തില്‍ പ്രശ്‌നമായിരുന്നു. ഇപ്പോഴും മലയ് ഭാഷ മുറി മുറിയേ അറിയൂ. അമ്മയുടെ കേരള നാട്യ അക്കാഡമിയുടെ ശാഖ അവിടെ നടത്തുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളുണ്ട്. നൃത്തം മറ്റുള്ളവരിലേക്ക് പകരുക എന്നതാണ് അമ്മയെപ്പോലെ എന്‍റെയും ലക്ഷ്യമെന്ന് വിന്ദുജ മേനോന്‍

Read More

കുടുംബത്തില്‍ നിന്നുള്ള പിന്തുണ പ്രധാനമായിരുന്നുവെന്ന്  അൻസിബ

ദൃശ്യം 2 കണ്ടിട്ട് ഒട്ടേറെപ്പേര്‍ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. പ്രേക്ഷകരുടെ പ്രതികരണം തന്നെയാണ് എനിക്കേറ്റവും സന്തോഷം നല്‍കുന്നത്. കാരണം ഞാനുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ ഞാന്‍ വളരെ നന്നായി അഭിനയിച്ചു എന്നു പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ചര്‍ച്ചകളും ഏറെ സന്തോഷം നല്‍കുന്നു. വലിയൊരു താരനിരയുടെ ഇടയില്‍ നിന്നു നമ്മളെ ശ്രദ്ധിക്കുന്നതും അതേക്കുറിച്ചു അഭിപ്രായം പറയുന്നതുമൊക്കെ പ്രധാനമായി കാണുന്നു. കുടുംബത്തില്‍ നിന്നുള്ള പിന്തുണ പ്രധാനമായിരുന്നുവെന്ന്അന്‍സിബ ഹസന്‍

Read More

ഓർക്കാൻ കഴിയുന്നില്ല, ആ ഓസ്‌കാർ കൈവിട്ടുപോയത്…! ഔസേപ്പച്ചൻ

ചില വിദഗ്ദ്ധരുടെ നിർദേശ പ്രകാരം നേച്ചർ ഫിലിം കാറ്റഗറിയിലാണ് ഡാം 999 ഒാസകറിന് സബ്മിറ്റ് ചെയ്‌തിരുന്നത്. ഈ വിഭാഗത്തിൽ അധികം പടങ്ങൾ വരാൻ സാധ്യതയില്ലാത്തതിനാൽ വിജയം ഉറപ്പാണെന്നാണ് അവർ പറഞ്ഞത്. ഇംഗ്ലീഷ് ചിത്രം ആയതിനാൽ ഓപ്പൺ കാറ്റഗറിയിൽ ആയിരുന്നല്ലോ. മോഷൻ പിക്ചർ അക്കാഡമി അവസാന നിമിഷത്തിൽ നേച്ചർ ഫിലിം കാറ്റഗറി കാൻസൽ ചെയ്തു. മിനിമം മൂന്നു പടങ്ങളെങ്കിലും വേണമായിരുന്നു. ആകെ ഡാം 999 മാത്രമേ മത്സരത്തിന് എത്തിയിരുന്നുള്ളൂ. ഓർക്കാൻ കഴിയുന്നില്ല, ആ ഓസ്‌കാർ കൈവിട്ടുപോയത്. ഓർക്കുമ്പോൾ വിഷമം തോന്നുന്നു. -ഔസേപ്പച്ചൻ

Read More

മിസ്റ്ററി ത്രില്ലറുമായി ജോജു ജോർജും പൃഥ്വിരാജും

അബാം മൂവീസിന്‍റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച്‌ ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് “സ്റ്റാർ’. ഡൊമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ ഒന്പതിന് തിയറ്ററുകളിലെത്തും. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “സ്റ്റാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. മലയാളത്തിന്‍റെ പ്രിയ താരങ്ങളായ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവർ ചേർന്ന് താരങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. “പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “സ്റ്റാര്‍’. പൃഥ്വിരാജ്, ജോജു ജോർജ് ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ യാണ്…

Read More

ആര്യയോട് കൂട്ടുകൂടരുതെന്നൊക്കെ പലരും പറഞ്ഞിരുന്നു, പക്ഷേ…! വീണ നായർ പറയുന്നു…

ആര്യ അന്നും ഇ ന്നും എ ന്നും എ ന്‍റെ നല്ല സുഹൃ ത്താണ്. വർഷങ്ങളായിട്ടുളള പരിചയമുണ്ട് ഞാനും ആര്യയും തമ്മിൽ. ആര്യയോട് കൂട്ടു കൂടരുതെന്നൊക്കെ പലരും പറഞ്ഞിരുന്നു. പക്ഷേ ആര്യ അന്നും ഇന്നും എന്നും എന്‍റെ നല്ല കൂട്ടുകാരിയാണ്. ബിഗ് ബോസിലൂടെ കിട്ടിയ സുഹൃത്താണ് ഫുക്രു. അവൻ ദുബായിൽ വരാറുണ്ട്. എന്താവശ്യത്തിനും ഓടി വരും. അവൻ പൊളിയാണ്. ബിഗ് ബോസിൽ വന്നതിന് ശേഷം സാന്പത്തികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കൈ മാറി. -വീണ നായർ

Read More