മാസ്റ്റര്‍ അഭിനന്ദ് തിരക്കിലാണ്…

മലയാള സിനിമയിൽ ചുവടുവയ്ക്കാൻ ഒരു കണ്ണൂർകാരൻ കൂടി. മയ്യിൽ എട്ടേയാറിലെ അധ്യാപക ദമ്പതികളായ എ. വിനോദ് കുമാർ – സി.കെ. പ്രീത എന്നിവരുടെ മകനായ മാസ്റ്റർ അഭിനന്ദാണ് സിനിമാ രംഗത്ത് സജീവമാകുന്നത്. ഉദാഹരണം സുജാത എന്ന സിനിമയിൽ മഞ്ജുവാര്യർക്കൊപ്പം മുഴുനീള വേഷത്തിൽ അഭിനന്ദുമുണ്ട്. നമുക്കൊരു ആകാശം, സ്വനം, കവി ഉദ്ദേശിച്ചത്, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, പോലീസ് ജൂനിയർ എന്നീ ചിത്രങ്ങളിൽ അഭിനന്ദ് അഭിനയിച്ചിട്ടുണ്ട്. പുതിയ വിനീത് ശ്രീനിവാസൻ ചിത്രമായ ആന അലറലോടലറലിലും അഭിനയിക്കാൻ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് അഭിനന്ദ്.കുറ്റ്യാട്ടൂർ സ്വദേശിയായ മാസ്റ്റർ അഭിനന്ദ് നായാട്ടുപാറ പട്ടാന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ പത്താം തരം വിദ്യാർഥിയാണ്. കുറ്റ്യാട്ടൂർ സെൻട്രൽ യുപി സ്കൂൾ പ്രധാന അധ്യാപകനാണ് എ. വിനോദ് കുമാർ. സി.കെ. പ്രീത അഭിനന്ദ് പഠിക്കുന്ന പട്ടാന്നൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും. അഭിനന്ദിന്‍റെ ജ്യേഷ്ഠൻ അഭിലാഷ് ഐഐഎസ് ടി…

Read More

മീശയില്ലെങ്കിലും നാഗാർജുനയെ കാണാൻ സുന്ദരനാ…

സൂപ്പർതാരം നാഗാർജുന മീശ വടിച്ചതാണ് ഇപ്പോൾ തെലുങ്ക് സിനിമയിലെ ചർച്ചാവിഷയം. നാഗാർജുനയുടെ സൗന്ദര്യത്തിന്‍റെ കീ പോയിന്‍റായിരുന്നു മീശ. നാഗാർജുന നായകനാകുന്ന പുതിയ ചിത്രം രാജു ഗാരി ഗാദി 2വിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിലാണ് മീശ വടിച്ച നിലയിൽ നാഗാർജുന പ്രത്യക്ഷപ്പെട്ടത്. നാഗാർജുനയുടെ പുതിയ രൂപവും ഭാവവും കണ്ട് ആരാധകരും സിനിമാ പ്രവർത്തകരും അദ്ഭുതപ്പെട്ടിരിക്കുകയാണ്. മുന്പ് പല ഭക്തി സിനിമകൾക്കുവേണ്ടിയും മീശ വടിക്കണമെന്ന് പറഞ്ഞപ്പോഴൊക്കെ നാഗാർജുന ആ ആവശ്യം അംഗീകരിച്ചിരുന്നില്ല. എന്തായാലും മീശ വടിച്ച നാഗാർജുന, മകൻ നാഗചൈതന്യയേക്കാൾ അടിപൊളിയാണെന്നാണ് ആരാധകർ അടക്കം പറയുന്നത്.

Read More

മഞ്ജിമയ്ക്ക് ഭാഗ്യമുണ്ട്!

ബോളിവുഡ് സുന്ദരി കങ്കണ റണൗത്തിന് ലോകശ്രദ്ധ നേടിക്കൊടുത്ത ചിത്രമാണ് ക്യൂൻ. ഈ ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ് റീമേക്കുകൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഇനി വരാനുള്ളത് മലയാളം റീമേക്കാണ്. മലയാളം റീമേക്കിൽ കങ്കണ ചെയ്ത ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നായിക ആരായിരിക്കും? കുറേക്കാലത്തെ മലയാളിയുടെ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. മഞ്ജിമ മോഹൻ ക്യൂൻ മലയാളം റീമേക്കിൽ നായികയാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മറ്റു താരങ്ങൾ, സംവിധായകൻ, അണിയറപ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവരും. പാരിസ് പാരിസ് എന്നു പേരിട്ട തമിഴ് റീമേക്കിൽ കാജൽ അഗർവാളാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. തെലുങ്ക് പതിപ്പിൽ തമന്ന ഭാട്യ നായികയാകുന്നു. വിവാഹം മുടങ്ങിയതിനാൽ തനിയെ ലണ്ടനിലേക്ക് ഹണിമൂണിന് പോയ റാണി മെഹ്റ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ക്യൂൻ പറഞ്ഞത്. 2014ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് വികാസ് ബാൽ ആയിരുന്നു. കങ്കണയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച…

Read More

മോഹന്‍ലാല്‍ സിനിമകള്‍ ഇനി ഒരൊറ്റ ചാനലില്‍ മാത്രം?

അടുത്തിടെ ഇറങ്ങിയ മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നത് അമൃത ടിവിയാണ്. ലാല്‍ ആദ്യമായി അവതാരകനായെത്തിയ ലാല്‍സലാം പരിപാടി സംപ്രേക്ഷണം ചെയ്യുന്നതും അമൃതയില്‍. സിനിമാലോകത്ത് മറ്റൊരു വാര്‍ത്ത പരക്കുന്നത് ഇങ്ങനെയാണ്- ഇനിയുള്ള ലാല്‍ ചിത്രങ്ങളുടെയെല്ലാം സംപ്രേക്ഷണ അവകാശം അമൃത ടിവിക്കായിരിക്കുമത്രേ. മോഹന്‍ലാല്‍ ആദ്യമായി മിനിസ്‌ക്രീനില്‍ അവതാരകനായി എത്തിയ പരിപാടി ആയിരുന്നു അമൃത ചാനലില്‍ സംപ്രേക്ഷണം ചെയ്ത ലാല്‍ സലാം. മോഹന്‍ലാലിന്റെ ചലച്ചിത്ര ജീവിതമാണ് ഈ പരിപാടി വിഷയമാക്കുന്നത്. മികച്ച പ്രേക്ഷകാഭിപ്രായം നേടി വിജയകരമായി മുന്നേറുകയാണ് ലാല്‍ സലാം. ആശീര്‍വാദ് സിനിമാസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ആറോളം സിനിമകളാണ് അമൃത ടിവി വാങ്ങുക. ഇക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ഒരു ചാനലിന് വേണ്ടി മാത്രമായി നിജപ്പെടുത്തുമ്പോള്‍ മത്സരം മൂലം നിര്‍മാതാവിന് ലഭിക്കാന്‍ സാധ്യതയുള്ള നേട്ടം ഈ നീക്കത്തിലൂടെ നഷ്ടമാകും. അതുകൊണ്ടുതന്നെ എന്താണ് ഇത്തരത്തിലൊരു നീക്കത്തിന്റെ കാരണം എന്ന് മോഹന്‍ലാല്‍…

Read More

നോബിൾ- വയനാടൻ കൊടുംകാടുകളിൽ

ജി.ഒ.സി. പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നവാഗതയായ ശ്രദ്ധാ ആചാര്യ സംവിധാനം ചെയ്യുന്ന ‘നോബിൾ’ എന്ന ചിത്രം വയനാടൻ കൊടുംകാട്ടിൽ ചിത്രീകരണം പുരോഗമിക്കുന്നു. ആതുരസേവന സംഘടനകളുടെയും, ബഹുമാന്യരായ ജനപ്രതിനിധികളുടെയും, ഒട്ടേറെ സിനിമാ പ്രവർത്തകരുടെയും, കൊയിലാണ്ട ിയിലെ നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ വയനാട്ടിലെ ഒരു പറ്റം ആദിവാസികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചുകൊടുത്തുകൊണ്ടാണ് നോബിളിന്‍റെ ചിത്രീകരണം ആരംഭിച്ചത്. പ്രമുഖ സംവിധായകൻ ബിനീഷ് മഠത്തിൽ ആണ് കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത്. കാമറ – ഉണ്ണി ഭഗവാൻ, കോ-ഡയറക്ടർ – ജയകുമാർ മേനോൻ, സംഗീതം – എസ്.കെ. ബാലചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ – നിധിൻ നാഥൻ, കല – ലാലൻ, മേക്കപ്പ് – ഷിനിജ സുനിൽ, പ്രൊഡക്ഷൻ കണ്‍ട്രോളർ – അഖിൽ പെരുന്പാവൂർ, വസ്ത്രാലങ്കാരം – മുഹമ്മദ് നവാസ്, സ്റ്റിൽസ് – വൈശാഖ്, പി.ആർ.ഒ.- അയ്മനം സാജൻ, ഡിസൈൻ – സൈൻ മാർട്ട്. നിഹാൽ,…

Read More

മമ്മൂട്ടി 11 വർഷം ചെറുപ്പമായെന്ന് കത്രീന കെയ്ഫ്

11 വർഷത്തിനുശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും ബോളിവുഡിലെ സൂപ്പർ സുന്ദരി കത്രീന കെയ്ഫും കണ്ടുമുട്ടി. പ്രമുഖ ജ്വല്ലറിയുടെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് മമ്മൂട്ടിയും കത്രീനയും വന്നത്. ഐവി ശശി സംവിധാനം ചെയ്ത ബെൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും കത്രീനയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ആഘോഷ പരിപാടിയിൽ മമ്മൂട്ടി എത്തുന്നുണ്ടെന്ന വിവരം കത്രീനയോട് പറഞ്ഞില്ല. മമ്മൂട്ടി എത്തിയപ്പോഴാണ് കത്രീന അറിയുന്നത്. മലയാളത്തിന്‍റെ മെഗാതാരത്തിന്‍റെ പ്രായം 11 വയസ് കുറഞ്ഞിട്ടുണ്ടെന്നാണ് കത്രീന മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്. മമ്മൂട്ടിയുടെ ശരീര സൗന്ദര്യത്തെക്കുറിച്ച് പലരും പുകഴ്ത്താറുണ്ട്. യുവതാരങ്ങളെപ്പോലും അന്പരപ്പെടുത്തുന്ന രീതിയിലാണ് മമ്മൂട്ടി തന്‍റെ ശരീര സൗന്ദര്യം നിലനിർത്തുന്നത്. ഫിറ്റ്നസ് നിലനിർത്തുന്ന കാര്യത്തിൽ താരം അതീവ ശ്രദ്ധാലുവാണ്. 66 വയസ്സു കഴിഞ്ഞെങ്കിലും മമ്മൂട്ടി ഇപ്പോഴും ചെറുപ്പമായി നിലനിൽക്കുന്നു. ബൽറാം വേഴ്സസ് താരാദാസ് കഴിഞ്ഞതോടെ മമ്മൂട്ടിയും കത്രീനയും അവരവരുടെ തിരക്കുകളിലേക്ക് കടക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ കാണാൻ…

Read More

ബിഗ് ബജറ്റ് ചിത്രം! നറുക്ക് വീണത് ദിഷ പഠാണിക്ക്‌

ബോളിവുഡിലെ യുവസുന്ദരി ദിഷ പഠാണി തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം സംഘമിത്രയിൽ നായികയാകുന്നു. സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ്, തെന്നിന്ത്യൻ താരസുന്ദരി ശ്രുതി ഹാസനെയാണ് ചിത്രത്തിലേക്ക് നായികയായി ആദ്യം പരിഗണിച്ചത്. ചിത്രത്തിനായി ശ്രുതി ഫോട്ടോഷൂട്ടിലും പങ്കെടുത്തു. കളരിപ്പയറ്റും കുതിര സവാരിയുമെല്ലാം പഠിക്കുകയും ചെയ്തു. എന്നാൽ ഇത്രയൊക്കെ ചിത്രത്തിനായി പ്രയാസപ്പെട്ട ശ്രുതി ചിത്രത്തിൽനിന്ന് പിൻമാറിയെന്ന വാർത്തയാണ് അടുത്തിടെ വന്നത്. ശ്രുതിയെ ചിത്രത്തിൽനിന്ന് ഒഴിവാക്കിയെന്ന് നിർമാതാക്കളും അതല്ല താൻ സ്വയം പിൻമാറിയതാണെന്ന് ശ്രുതിയും വ്യക്തമാക്കിയത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. മെലിഞ്ഞുണങ്ങിയ നായികയായ ശ്രുതിയെ പ്രേക്ഷകർ സ്വീകരിക്കില്ലെന്ന തിരിച്ചറിവിൽ ശ്രുതിയെ ചിത്രത്തിൽനിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് നിർമാതാക്കളായ ശ്രീ തെൻട്രൽ ഫിലിംസ് അറിയിച്ചത്എന്നാൽ, ചിത്രത്തിന്‍റെ തിരക്കഥ പോലും പൂർത്തിയായിട്ടില്ല. അതുകൊണ്ട് ചിത്രത്തിനായി രണ്ടു വർഷം നീക്കിവയ്ക്കാനാവില്ലെന്നു പറഞ്ഞ് താൻ സ്വയം പിന്മാറിയതാണെന്നു ശ്രുതിയും വെളിപ്പെടുത്തി. തുടർന്ന് പകരം…

Read More

തരംഗം സൃഷ്ടിക്കാൻ! മമ്മൂട്ടിയും പൃഥ്വിയും വീണ്ടും

മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച പ്രേക്ഷകരുടെ മനംകവർന്ന ചിത്രമായിരുന്നു പോക്കിരിരാജ. ഈ ചിത്രത്തിന് ശേഷം തരംഗം സൃഷ്ടിക്കാൻ ഇരുതാരങ്ങളും ഒന്നിക്കുന്നുവെന്ന പുത്തൻ വാർത്തയാണ് ആരാധകർക്കായി എത്തുന്നത്. മമ്മൂട്ടിയുടെ കഴിഞ്ഞ പിറന്നാളിന് ഇത് സൂചിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് ആശംസകൾ നേർന്നിരുന്നു. അതേസമയം സിനിമയുടെ കാര്യത്തിൽ ഏറെക്കുറെ വ്യക്തമായെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരക്കഥാകൃത്തായി സംവിധാന രംഗത്തേക്ക് വന്ന സച്ചിയുടെ സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. പൃഥ്വിരാജ് സിനിമയ്ക്ക് സമ്മതം അറിയിച്ചെങ്കിലും മമ്മൂട്ടി ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഡേറ്റ് പ്രശ്നമാണ് ഇതിനു പിന്നിലെന്നാണു സൂചന.

Read More

മാരിയുടെ രണ്ടാം ഭാഗം! ധനുഷിന്‍റെ വില്ലനായി ടൊവിനോ തോമസ്

മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് ധനുഷിന്‍റെ വില്ലനായി തമിഴിൽ എത്തുന്നു. ധനുഷ് നായകനായെത്തുന്ന മാരിയുടെ രണ്ടാംഭാഗത്തിലാണ് ടൊവിനോ വില്ലൻ വേഷമണിയുന്നത്. ചിത്രത്തിന്‍റെ സംവിധായകൻ ബാലാജി മോഹനാണ് ഈ വിവരം പുറത്തുവിട്ടത്. ലോക്കൽ ഗുണ്ടാ നേതാവിന്‍റെ കഥ പറഞ്ഞ മാരിയുടെ രണ്ടാം ഭാഗം ഉടൻ ചിത്രീകരണമാരംഭിക്കുമെന്നും സംവിധായകൻ അറിയിച്ചു. മാരി2 വിലെ മറ്റ് കഥാപാത്രങ്ങൾ ആരെല്ലാമാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. 2015ൽ പുറത്തിറങ്ങിയ മാരിയുടെ ആദ്യ ഭാഗത്ത് ഗായകനും മലയാളിയുമായ വിജയ് യേശുദാസാണ് വില്ലനായി എത്തിയിരുന്നത്. കാജൽ അഗർവാൾ, റോബോ ശങ്കർ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചത്.സെപ്റ്റംബർ 29ന് റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രമായ തരംഗം ധനുഷാണ് നിർമിച്ചിരിക്കുന്നത്. അതേസമയം ടൊവിനോയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അഭിയുടെ അനുവും റിലീസിനൊരുങ്ങുകയാണ്.

Read More

ദീപികയുടെ പത്മാവതിക്കു നേരേ പ്രതിഷേധം; പോസ്റ്റർ കത്തിച്ചു

ദീപിക പദുകോണ്‍ നായികയാകുന്ന സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ പത്മാവതിയുടെ പോസ്റ്റർ അഗ്നിക്കിരയാക്കി. ശ്രീ രജപുത്ര കർണ്ണി സേനയാണ് അക്രമത്തിന് പിന്നിൽ. രാജ്മന്ദിർ സിനിമ ഹാളിന് പുറത്ത് ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം.രണ്ടു ദിവസം മുന്പാണ് പത്മാവതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. റാണി പത്മിനിയും അലാവുദ്ദീൻ ഖിൽജിയും റവൽ രത്തൻ സിംഗും കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് നേരത്തെ തന്നെ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്.ആദ്യം രജപുത്ര വിഭാഗത്തിന്‍റെ മുന്നിൽ ചിത്രം പ്രദർശിപ്പിച്ചാൽ മാത്രമെ രാജസ്ഥാനിൽ പത്മാവതി റിലീസ് ചെയ്യാൻ സമ്മതിക്കൂ എന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. റിലീസ് ചെയ്യുന്നതിന് മുന്പായി ചിത്രം ഞങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കുമെന്ന് ബൻസാലി ഞങ്ങൾക്ക് വാക്കുതന്നതാണ്, പക്ഷെ ഈ നിമിഷം വരെ അതുണ്ടായില്ല, എന്നാൽ പോസ്റ്ററുകൾ പുറത്തിറങ്ങി- കർണി സേന ജയ്പൂർ ജില്ലാ പ്രസിഡന്‍റ് നാരായണൻ ദിവ്രല പറഞ്ഞു.ചിത്രം ചരിത്രത്തെ വികലമാക്കുകയോ രജപുത്ര, ഹിന്ദു സമുദായങ്ങളെ മോശമായി…

Read More