ഉയരത്തില്‍ നിന്ന് കുത്തനെ താഴേക്ക് വന്ന ഇരുമ്പു വടി കാറിനുള്ളിലേക്ക് തുളച്ചു കയറി ! ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ…

ഓടുന്ന കാറിന്റെ മുകളിലേക്ക് വീണ ഇരുമ്പു വടി കാറിനുള്ളിലേക്ക് തുളച്ചു കയറി. കാറിന്റെ റൂഫ് തുളച്ച് സീറ്റിന് തൊട്ടരികില്‍ ‘ലാന്‍ഡ്’ ചെയ്ത ഇരുമ്പു വടിയില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈ താനെ മെട്രോ തൂണിന് താഴെ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന ജിതേന്ദ്ര യാദവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മെട്രോ തൂണില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണ ഇരുമ്പു വടിയാണ് കാറിന്റെ റൂഫ് തുളച്ച് അകത്തുകയറിയത്. തൊഴിലാളിയുടെ കൈയില്‍ നിന്ന് ലംബമായി വീണ ഇരുമ്പു വടി റോക്കറ്റ് പോലെയാണ് താഴെ പതിച്ചത്. കാറിന്റെ മെറ്റല്‍ റൂഫ് തുളച്ചു അകത്തെത്തിയ ഇരുമ്പുവടിയില്‍ നിന്ന് ജിതേന്ദ്ര യാദവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സീറ്റിന് തൊട്ടരികിലാണ് ഇരുമ്പുവടി വന്നു വീണത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Read More

മൂന്നാറില്‍ പലചരക്ക് കടയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് പടയപ്പ ! കാട്ടാനകള്‍ കട ആക്രമിക്കുന്നത് 19-ാം തവണ

മൂന്നാറില്‍ പലചരക്ക് കട തകര്‍ത്ത് കാട്ടുകൊമ്പന്‍ പടയപ്പ. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയ്ക്ക് നേരെയാണ് ഇന്നലെ രാത്രി 9.45 ഓടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കടയുടെ വാതില്‍ പൂര്‍ണമായി തകര്‍ന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് പത്തൊന്‍പതാം തവണയാണ് കാട്ടാനകള്‍ തന്റെ കട ആക്രമിക്കുന്നത് പുണ്യവേല്‍ പറയുന്നു. എന്നാല്‍ പടയപ്പയുടെ ആക്രമണം ആദ്യമായാണ്. മുന്‍പ് പല തവണ സമീപത്തുക്കൂടി പോയിട്ടുണ്ടെങ്കിലും കട ആക്രമിച്ചിരുന്നില്ലെന്നും പുണ്യവേല്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

Read More

എന്റെ വീതിയേയും നീളത്തെയും കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല ! കമന്റിന് മറുപടിയുമായി ഭാഗ്യ സുരേഷ്…

ബോഡി ഷെയ്മിംഗ്കമന്റ് ചെയ്തയാള്‍ക്ക് ചുട്ടമറുപടിയുമായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ. ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ സന്തോഷം പങ്കുവച്ച ഭാഗ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഒരാള്‍ വിദ്വേഷ കമന്റുമായെത്തിയത്. വണ്ണം കൂടിയവര്‍ക്കു ചേരുന്ന വസ്ത്രമല്ല സാരി എന്നായിരുന്നു കമന്റ്. എന്നാല്‍ ചോദിക്കാതെ പറഞ്ഞ അഭിപ്രായത്തിന് നന്ദി എന്നും ഒരു വിദേശ രാജ്യത്ത് ബിരുദം സ്വീകരിക്കുന്ന ചടങ്ങില്‍ എല്ലാവരും പാശ്ചാത്യ രീതിയുമായി ഇഴുകി ചേരാന്‍ ശ്രമിക്കുമ്പോള്‍ താന്‍ സ്വന്തം നാടിന്റെ സംസ്‌കാരത്തിനുചേരുന്ന വേഷം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭാഗ്യ പറഞ്ഞു. മറ്റുള്ളവരുടെ വസ്ത്രത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നതെന്തിനെന്നും ഭാഗ്യ സുരേഷ് ചോദിക്കുന്നു. ”അഭിനന്ദനങ്ങള്‍, നിങ്ങള്‍ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം. സാരിയുടെ പ്രശ്‌നം എന്താണെന്ന് വച്ചാല്‍ നീളത്തെക്കാള്‍ വണ്ണം കൂടിയവര്‍ക്ക് ചേരുന്ന വസ്ത്രമല്ല സാരി. സാരിയെക്കാള്‍ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതല്‍…

Read More

സ്വീഡനിലേക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരോട് ! നിങ്ങള്‍ ഉദ്ദേശിക്കുന്ന ‘മത്സരത്തില്‍’ പങ്കെടുക്കുക അത്ര എളുപ്പമല്ല…

കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് സ്വീഡനിലെ ‘സെക്‌സ് ചാമ്പ്യന്‍ഷിപ്പ്’. പൊതുവെ ഇത്തരം കാര്യങ്ങളില്‍ ലേശം കൗതുകം കൂടുതലായുള്ളവരാണ് മലയാളികള്‍ എന്നറിയാമല്ലോ…അതിനാല്‍ തന്നെ ട്രോളുകള്‍ പിറക്കാന്‍ അധികം താമസമുണ്ടായില്ല. ജൂണ്‍ എട്ടാം തിയതി സ്വീഡനിലെ ഗോഥെന്‍ബര്‍ഗില്‍ യൂറോപ്പിലെ തന്നെ ആദ്യ സെക്‌സ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറും എന്നായിരുന്നു വാര്‍ത്ത. ട്വിറ്ററിലാണ് വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത് സ്വീഡിഷ് ഫെഡറേഷന്‍ ഓഫ് സെക്സിന്റെ ചെയര്‍മാന്‍ ഡ്രാഗന്‍ ബ്രാറ്റിച്ച് നല്‍കിയ അപേക്ഷ സ്വീഡനിലെ നാഷണല്‍ സ്‌പോര്‍ട്‌സ് കോണ്‍ഫെഡറേഷന്‍ നിരസിച്ചത് മുതലാണ് കാര്യങ്ങളുടെ തുടക്കം. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സ്വീഡിഷ് മാധ്യമ റിപോര്‍ട്ടുകള്‍ അനുസരിച്ച്, തെക്കന്‍ സ്വീഡനില്‍ നിരവധി സ്ട്രിപ്പ് ക്ലബ്ബുകള്‍ നടത്തുന്ന ബ്രാറ്റിച്ച് നാഷണല്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷനില്‍ അംഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കുകയും, തങ്ങള്‍ക്കും ഒരു സംഘടനാ നമ്പറുണ്ടെന്നും മറ്റേതൊരു കായിക വിനോദവും പോലെയാണ് സെക്സും എന്ന് ഇദ്ദേഹം…

Read More

ക്ലാസ് മുറി അകത്തു നിന്ന് പൂട്ടി 14കാരനായ വിദ്യാര്‍ഥിയുമായി രഹസ്യബന്ധത്തിലേര്‍പ്പെട്ട് അധ്യാപിക; കയ്യോടെ പിടികൂടി പ്രിന്‍സിപ്പല്‍…

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ട അധ്യാപിക പിടിയില്‍. വിവാഹിതയായ 33കാരി അധ്യാപിക ക്ലാസ് മുറിയില്‍ വെച്ച് 14 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ജസീക്ക ലാങ്‌ഫോര്‍ഡ് എന്ന അധ്യാപികയാണ് സംഭവത്തില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം ഉണ്ടായത്. ക്ലാസ് മുറി അകത്ത് നിന്നും അടച്ചിട്ടിരിക്കുന്നത് കണ്ട പ്രിന്‍സിപ്പിള്‍ കതകില്‍ മുട്ടിയപ്പോഴാണ് തങ്ങള്‍ പിടിക്കപ്പെട്ടുവെന്ന് അധ്യാപികയ്ക്ക് മനസിലായത്. ഉടനെ തന്നെ വിദ്യാര്‍ത്ഥിയെ അധ്യാപിക ഡെസ്‌കിന് അടിയില്‍ ഒളിപ്പിച്ചു. തന്നോട് ഡെസ്‌കിനടിയില്‍ കയറി ഒളിക്കാന്‍ ജസീക്ക പറഞ്ഞതായി വിദ്യാര്‍ത്ഥി കോടതിയില്‍ പറഞ്ഞു. തന്റെ ഭര്‍ത്താവ് മാത്യുവിനൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ത്ഥിക്ക് അയച്ച് കൊടുത്തതായും അധ്യാപിക കുറ്റ സമ്മതം നടത്തി. ഒരു കുട്ടിയുടെ അമ്മ കൂടിയാണ് ജെസ്സിക്ക. ബലാത്സംഗ പ്രതികള്‍ക്ക് മേല്‍ ചുമത്തുന്ന ഏറ്റവും ഗുരുതരമായ വകുപ്പാണ് ജസീക്കയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ജയില്‍…

Read More

കത്രീന എന്റെ ജീന്‍സ് ഊരിയെടുത്തു ! അന്നു മുഴുവന്‍ അടിവസ്ത്രത്തില്‍ നില്‍ക്കേണ്ടി വന്നു;അനൈറ്റ പറയുന്നതിങ്ങനെ…

സുഹൃത്തിന്റെ വസ്ത്രം വാങ്ങി ഇടുന്നത് വിദ്യാഭ്യാസ കാലയളവില്‍ പൊതുവായ കാര്യമാണ്. ഇതില്‍ സാധാരണക്കാര്‍ മുതല്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ വരെയുള്ളവരുണ്ട്. ഇത്തരത്തില്‍ ബോളിവുഡ് സുന്ദരി കത്രീന കൈഫ് വസ്ത്രം ഊരി വാങ്ങി തന്നോടു കാട്ടിയ അതിക്രമത്തെ കുറിച്ച് പ്രമുഖ മാഗസിന്‍ വോഗിന്റെ എഡിറ്റര്‍ അനൈറ്റ ഷ്റോഫ് മുമ്പ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. കത്രീന തന്റെ ജീന്‍സ് ഊരി വാങ്ങിയതിനാല്‍ ഒരു ദിവസം മുഴുവന്‍ അടിവസ്ത്രം മാത്രം ധരിച്ച് തനിക്ക് നില്‍ക്കേണ്ടിവന്നു എന്നാണ് അനൈറ്റ പറഞ്ഞത്. നേരത്തെ ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായി എത്തുന്ന ടോക് ഷോയില്‍ കത്രീനയ്ക്ക് ഒപ്പം പങ്കെടുത്തു കൊണ്ടാണ് അനൈറ്റ രസകരമായ സംഭവം പങ്കുവെച്ചത്. കത്രീനയ്ക്കുള്ള വസ്ത്രവുമായി അവരുടെ അടുത്ത് എത്തിയതായിരുന്നു അനൈറ്റ. അപ്പോഴാണ് തന്റെ ജീന്‍സ് ഇഷ്ടപ്പെട്ടെന്നും അവര്‍ക്ക് ഊരി നല്‍കണമെന്നും കത്രീന പറയുന്നത്. അങ്ങനെ തന്റെ ജീന്‍സ് കത്രീനയ്ക്ക് നല്‍കേണ്ടിവന്നു. അന്നു മുഴുവന്‍…

Read More

യുക്രെയ്‌നില്‍ അണക്കെട്ട് തകര്‍ത്തു ! പിന്നില്‍ റഷ്യയെന്ന് യുക്രെയ്ന്‍; വീഡിയോ…

ദക്ഷിണ യുക്രെയ്നിലെ റഷ്യന്‍ നിയന്ത്രിത മേഖലയില്‍ അണക്കെട്ട് തകര്‍ത്തു. റഷ്യയാണ് ഇതിനു പിന്നിലെന്ന് യുക്രെയ്ന്‍ ആരോപിച്ചു. ഉത്തരവാദിത്തം യുക്രെയ്‌നാണെന്നാണ് റഷ്യ ആരോപിക്കുന്നത്. തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിര്‍മിച്ചത്. ഇവിടെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഡാം തകര്‍ന്നതോടെ യുദ്ധഭൂമിയിലേക്ക് ജലം ഒഴുകിയെത്തുകയാണ്. വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ക്രീമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടില്‍ നിന്നാണ്. 2014 മുതല്‍ റഷ്യന്‍ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവര്‍ത്തിക്കുന്നത്. അണക്കെട്ട് തകര്‍ത്തത് റഷ്യന്‍ സൈന്യമാണെന്ന് യുക്രെയ്ന്‍ സൈന്യം ആരോപിച്ചു. ‘റഷ്യന്‍ സൈന്യം കഖോവ്ക ഡാം തകര്‍ത്തു’ എന്നാണ് യുക്രെയ്ന്‍ സൈന്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം ആരോപണം റഷ്യ തള്ളി. സ്‌ഫോടനത്തിന്റെ ആഘാതം കണക്കിലെടുക്കുമ്പോള്‍ ഇതൊരു…

Read More

സെറീനയെ ഭയങ്കര ഇഷ്ടമാണ് ! അമ്മ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത് അവളോടാണെന്ന് സാഗര്‍ സൂര്യ…

ബിഗ്‌ബോസ് മലയാളം സീസണ്‍ അഞ്ചില്‍ നിന്നും നടന്‍ സാഗര്‍ സൂര്യ പുറത്തായിരിക്കുകയാണ്. മികച്ച മത്സരാര്‍ഥിയായിരുന്ന സാഗറിന്റെ പുറത്താകല്‍ ഏവരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടെ സാഗറിനെ ബിഗ് ബോസ് മനപൂര്‍വംപുറത്താക്കിയതാണെന്നും ഈ എവിക്ഷന്‍ സത്യസന്ധമല്ല എന്നും പ്രചരണങ്ങള്‍ ഉണ്ട്. കരഞ്ഞുകൊണ്ടാണ് സാഗര്‍ മുംബൈയില്‍ നിന്നും എത്തിയത്. ഇപ്പോഴിതാ ബിഗ് ബോസിലെ പ്രണയകഥകളെ കുറിച്ച് സംസാരിക്കുകയാണ് സാഗര്‍. തനിക്ക് സെറീനയെ ഭയങ്കര ഇഷ്ടമാണെന്നും തന്റെ അമ്മ കഴിഞ്ഞാല്‍ താന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ള ഒരു പെണ്‍കുട്ടി സെറീനയാണെന്നും സാഗര്‍ പറയുന്നു. പല കാര്യങ്ങളും താന്‍ സെറീനയോട് തുറന്ന് സംസാരിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ തന്നോട് ഏറ്റവും അടുപ്പം കാണിച്ച വ്യക്തി സെറീനയാണെന്നും എന്നാല്‍ താന്‍ മനഃപൂര്‍വ്വം സെറീനയോട് അകലം പാലിച്ചിരുന്നുവെന്നും കാരണം ഗെയിമുമായി തങ്ങളുടെ ബന്ധം മിക്സാവാതിരിക്കാനായിരുന്നുവെന്നും സാഗര്‍ പറഞ്ഞു. തനിക്ക് സെറീനയോട് ഇഷ്ടമുണ്ട്, വളരെ ശുദ്ധമാണെന്നും ഇക്കാര്യം സെറീനയോട്…

Read More

ഗിന്നസ് റെക്കോഡ് നേടിയ സുന്ദരിപ്പൂച്ച; ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച; റോസി @ 32

  ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നിനായിരുന്നു റോസിയുടെ 32-ാം പിറന്നാൾ. 1991 ജൂണ്‍ ഒന്നിനാണ് റോസി ജനിച്ചത്. റോസി നിസാരക്കാരിയല്ല, ഗിന്നസ് റെക്കോഡ് നേടിയ സുന്ദരിപ്പൂച്ചയാണ്. ലില ബ്രിസെറ്റ് എന്ന ഇംഗ്ലീഷുകാരിയുടേതാണ് പൂച്ച. ലിലയ്ക്ക് ഇപ്പോള്‍ 71 വയസുണ്ട്. ഇംഗ്ലണ്ടിലെ നോര്‍വിച്ച് നഗരത്തിലാണ് ലിലയും അവരുടെ സന്തതസഹചാരിയായ റോസിയും താമസിക്കുന്നത്. റോസിയെ കണ്ടുമുട്ടുമ്പോള്‍ തനിക്കു കുട്ടികളുണ്ടായിരുന്നില്ലെന്നും അതിനാല്‍ റോസിയെ വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ലില പറഞ്ഞു. മികച്ച ആരോഗ്യമുള്ള പൂച്ചയാണ് റോസി. രണ്ടു തവണ മാത്രമെ അവളെ ഡോക്ടറെ കാണിച്ചിട്ടുള്ളുവെന്ന് ലില പറയുന്നു. വന്ധ്യംകരണം നടത്താനായാണ് അവളെ ആദ്യമായി ഡോക്ടറെ കാണിച്ചത്. അത് 1991ലായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് അവള്‍ക്കൊരു സിസ്റ്റ് ഉണ്ടായപ്പോള്‍ ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയില്‍ പോയെന്നും ലില. ശാന്തയായ പൂച്ചയാണ് റോസി. എല്ലാവരോടും സൗമ്യമായി മാത്രമേ റോസി ഇടപെടാറുള്ള.…

Read More

മഴ പെയ്യാന്‍ വേണ്ടി പാവകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ ഗ്രാമം ! വിവാഹശേഷം വിഭവസമൃദ്ധമായ സദ്യയും…

മഴ പെയ്യാനായി വിവിധ വിശ്വാസം പിന്തുടരുന്നവര്‍ വ്യത്യസ്ഥമായ ആചാരങ്ങളും പ്രാര്‍ഥനകളും നടത്താറുണ്ട്. ഹോമങ്ങളും യാഗങ്ങളും തുടങ്ങി തവളകളെ കല്യാണം കഴിപ്പിക്കുക വരെ ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ പലപ്പോഴും വെളിയില്‍ വരാറുണ്ട്. ഇപ്പോഴിതാ മഴ പെയ്യാനായി പാവകളെ കല്യാണം കഴിപ്പിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഒരു ഗ്രാമം. കര്‍ണ്ണാടകയിലെ ഗദഗ് ജില്ലയിലെ ലക്ഷ്‌മേശ്വരിലുള്ള നാട്ടുകാരാണ് മഴ പെയ്യാന്‍ വേണ്ടി പാവകളെ വിവാഹം കഴിപ്പിച്ചത്. ഒരു സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടിയാണ് പാവകളെ നാട്ടുകാര്‍ വിവാഹം കഴിപ്പിച്ചത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം എല്ലാവരും പാവക്കുട്ടികളുമായി ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു. ശേഷം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനായി വൈദികരെയും നാട്ടുകാര്‍ ക്ഷണിച്ച് വരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും കാലങ്ങളായി നാട്ടുകാര്‍ മഴ പെയ്യാന്‍ വേണ്ടി പാവകളെ വിവാഹം കഴിപ്പിക്കുന്നുണ്ട്. അങ്ങനെ ചെയ്താല്‍ വേഗത്തില്‍ മഴ ലഭിക്കും എന്നാണ് ഇവിടുത്തെ ആളുകള്‍ വിശ്വസിക്കുന്നത്.…

Read More