ചെറിയ മീനിനെ ഇട്ട് വലിയ മീന്‍ പിടിക്കും ! സൈബര്‍ തട്ടിപ്പിന്റെ പുതിയ വേര്‍ഷനില്‍ ഈയാംപാറ്റകളെപ്പോലെ വീണ് ആളുകള്‍…

റെനീഷ് മാത്യു വാട്‌സാപ്പിലും ഫേസ്ബുക്കിലും പലരുടെയും പേരില്‍ വ്യാജ ഐഡി സൃഷ്ടിച്ച് പണം തട്ടുന്ന രീതി തുടരുന്നതിനിടെയാണ് ഓണ്‍ലൈന്‍ ടാസ്‌ക് തട്ടിപ്പ് അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലി തട്ടിപ്പ് എന്ന പുതിയ രീതിയിലുള്ള സൈബര്‍ തട്ടിപ്പ്. നിരവധി പേര്‍ക്ക് ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോബ് ഓഫറില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടിട്ടുണ്ട്. പാര്‍ട്ട് ടൈം ജോലിയോ ഓണ്‍ലൈന്‍ ടാസ്‌കോ വാഗ്ദാനം നല്കിയാണ് മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശം വരുന്നത്. സന്ദേശം നല്കുന്ന നന്പറിലേക്ക് തിരികെ സന്ദേശം അയച്ചാല്‍ ടെലിഗ്രാമിലെ ചാറ്റ് ആപ്പിലെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകയും ജോലിക്ക് സമ്മതിക്കുകയും ചെയ്താല്‍ പിന്നെ നമ്മുടെ വിശ്വാസം നേടിയെടുക്കലായി തട്ടിപ്പ് സംഘത്തിന്റെ രീതി. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ ചിലപ്പോള്‍ 1,000 മുതല്‍ 10,000 രൂപവരെ നമ്മുടെ അക്കൗണ്ടിലേക്ക് ഇട്ടുതരും. വെല്‍ക്കം ബോണസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. യൂട്യൂബ്…

Read More

പ്രഗത്ഭര്‍ കുട്ടിക്കാലത്ത് എങ്ങനെ ആയിരുന്നു; എഐ വരച്ച ലോക നേതാക്കളുടെ ബാല്യം കാണാം

   പ്രഗത്ഭര്‍ കുട്ടിക്കാലത്ത് എങ്ങനെ ആയിരുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരം ഒരു കാഴ്ച ഒരുക്കി നെറ്റിസണെ ഞെട്ടിച്ചിരിക്കുകയാണ് ജനറേറ്റീവ് എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്). ജനറേറ്റീവ് എഐ സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറുന്ന കാലമാണല്ലൊയിത്. ഗാന്ധിജിയടക്കമുള്ളവരുടെ സെല്‍ഫി വിശേഷം ഒരുക്കി എഐ നെറ്റിസണെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ എഐ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍, കനേഡിയന്‍ പ്രസിഡന്‍റ് ജസ്റ്റിന്‍ ട്രൂഡോ എന്നിവരെയൊക്കെ കുട്ടികളായി അവതരിപ്പിക്കുകയാണ്. മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ, ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍, മുന്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരടക്കം നിരവധി പ്രമുഖരെ എഐ കുട്ടികളാക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ ഏറെ കൗതുകമാണ് കാഴ്ചക്കാര്‍ സമ്മാനിച്ചത്. നിരവധി കമന്‍റുകള്‍ ചിത്രങ്ങള്‍ക്ക് ലഭിച്ചു. “കിം ജോഗ്-ഉന്‍…

Read More

“ഒരു അപകടത്തിന് ശേഷമുള്ള അതിവേഗ റോഡ് ക്ലിയറന്‍സ്’ ..! ബിയര്‍ കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞു; റോഡൊരു ബാറാക്കി നാട്ടുകാര്‍

ചലച്ചിത്രങ്ങളില്‍ മാത്രമല്ല ജീവിതത്തിലും ചിലപ്പോൾ നമുക്ക് ഇത്തരം സംഭവങ്ങൾ കാണം. സമൂഹ മാധ്യമങ്ങളിൽ എത്തിയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ. ഈ വീഡിയോ ആന്ധ്രപ്രദേശില്‍ നിന്നുള്ളതാണ്. ദൃശ്യങ്ങളില്‍ ബിയര്‍ കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞുകിടക്കുന്നതായി കാണാം. 200ല്‍ അധികം പെട്ടി ബിയര്‍ കുപ്പികളുമായി സഞ്ചരിച്ച വാഹനമാണ് തലകീഴായി മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും അമ്പരപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് റോഡില്‍ കണ്ടത്. ഓടിക്കൂടിയ ആളുകള്‍ നിലത്ത് പൊട്ടാതെ കിട്ടിയ ബിയര്‍ എടുക്കാനായി പാഞ്ഞെത്തി. കഴിയുന്നത്ര കുപ്പികള്‍ കൂടെ കൊണ്ടുപോകാന്‍ പ്രദേശവാസികള്‍ ശ്രമിക്കുകയാണ്. ഇതിനിടയില്‍ തമ്മില്‍ വഴക്കിടുകയും ചെയ്യുന്നുണ്ട്. അനകപ്പള്ളി ജില്ലയിലാണ് സംഭവമുണ്ടായത്. എന്തായാലും ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറി. നിരവധി രസകരമായ കമന്‍റുകള്‍ ഈ ദൃശ്യങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. “ഒരു അപകടത്തിന് ശേഷമുള്ള അതിവേഗ റോഡ് ക്ലിയറന്‍സ്’ എന്നാണൊരാള്‍ കുറിച്ചത്.

Read More

തലച്ചോർ വികസിക്കും മുൻപുള്ള മനുഷ്യന്‍റെ കുഴിമാടം കണ്ടെത്തി! പുറത്തുവരുന്നത് അന്പരപ്പിക്കുന്ന വിവരങ്ങൾ

ജോഹന്നാസ്ബർഗ്: തലച്ചോർ വികാസം പ്രാപിക്കുന്നതിന് മുമ്പുള്ള മനുഷ്യന്‍റെ പൂർവികരുടെ അവശിഷ്ടങ്ങൾ അടങ്ങിയ കുഴിമാടങ്ങളുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കയിലെ ഒരുസംഘം ഗവേഷകർ അവകാശപ്പെടുന്നു. ജോഹന്നാസ്ബർഗിന് സമീപമുള്ള യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ക്രാഡിൽ ഓഫ് ഹ്യൂമൻകൈൻഡിലെ ഒരു ഗുഹാസംവിധാനത്തിലാണ് ശ്മശാനം കണ്ടെത്തിയത്. ഇവിടെ ഏകദേശം 30 മീറ്റർ താഴ്ച്ചയിൽ ഹോമോ നലേഡി എന്നറിയപ്പെടുന്ന മരം കയറുന്ന, ശിലായുഗ ഹോമിനിഡിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാണു വാദം. ഈ ശ്മശാനത്തിൽ കുറഞ്ഞത് അഞ്ച് മൃതദേഹങ്ങൾ എങ്കിലും ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇവ ബോധപൂർവം കുഴിച്ച് സംസ്കരിച്ചതാണെന്നാണ് ശ്മശാനത്തിൽനിന്ന് ലഭിക്കുന്ന തെളിവുകൾ കാണിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. ജീവികളുടെ പരിണാമത്തെപ്പറ്റി പഠനം നടത്തുന്ന ദക്ഷിണാഫ്രിക്കയിലെ ഗവേഷകരാണ് ഇവിടെ പരിശോധന നടത്തിയത്. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ വെല്ലുവിളിക്കുന്നതാണ് ഈ കണ്ടെത്തലുകളെന്നു ഗവേഷണത്തിനു നേതൃത്വം നൽകിയ ലീ ബെർജർ പറഞ്ഞു. തലച്ചോർ വികാസം…

Read More

വെള്ളത്തിനടിയിൽ കഴിഞ്ഞ് 10 വയസ് കുറച്ചു..! അവകാശവാദവുമായി ശാസ്ത്രജ്ഞൻ

ഫ്ലോറിഡ: വെള്ളത്തിനടിയിൽ കഴിഞ്ഞാൽ പ്രായം കുറയുമോ? കുറയുമെന്നാണു സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ പ്രഫസറായ ജോസഫ് ഡിറ്റൂരിയുടെ അവകാശവാദം. 93 ദിവസം വെള്ളത്തിനടിയിൽ കഴിഞ്ഞ ഇദ്ദേഹത്തിന് പത്തു വയസ് കുറഞ്ഞത്രെ! വെള്ളത്തിനടിയിൽനിന്നു പുറത്തുവന്ന ഇദ്ദേഹത്തിന്‍റെ ശരീരത്തിൽ നടത്തിയ വിശദമായ പഠനത്തിലാണ് പ്രായം കുറഞ്ഞ കാര്യം വ്യക്തമായതെന്നു ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. മനുഷ്യന് പ്രായമാകുമ്പോൾ ഡിഎൻഎ സീക്വൻസായ ടെലോമിയറുകൾ കുറയും. എന്നാൽ, ജോസഫിന്‍റെ കാര്യത്തിൽ, വെള്ളത്തിൽ കഴിയുന്നതിനു മുൻപ് രേഖപ്പെടുത്തിയ അളവുകളേക്കാൾ 20 ശതമാനം കൂടിയതായി കണ്ടെത്തി. 10 മടങ്ങ് കൂടുതൽ സ്റ്റെം സെല്ലുകളും കാണപ്പെട്ടു. കൂടാതെ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറഞ്ഞു.വെള്ളത്തിനടിയിലായിരുന്നപ്പോൾ ജോസഫ് അഞ്ച് ദിവസത്തിലൊരിക്കൽ ഒരു മണിക്കൂർ വർക്കൗട്ട് ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ബഹിരാകാശയാത്രികർ ഉപയോഗിക്കുന്നതിന് സമാനമായ അറയ്ക്കുള്ളിലാണ് ഇദ്ദേഹം വെള്ളത്തിനടിയിൽ താമസിച്ചത്. അന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ എന്തൊക്കെ സമ്മർദങ്ങളാണ് മനുഷ്യശരീരത്തിൽ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചുള്ള പഠനത്തിന്‍റെ ഭാഗമായിരുന്നു…

Read More

‘പേര് അരിക്കൊമ്പന്‍, ഉത്രം നക്ഷത്രം ! വഴിപാട് നേര്‍ന്ന് ആനപ്രേമികള്‍; ആനയെ തിരിച്ചെത്തിക്കണമെന്ന് ചിന്നക്കനാലിലെ ഗോത്രജനത

അരിക്കൊമ്പന് വഴിപാടുകളുമായി ആനപ്രേമികള്‍. കുമളി ശ്രീ ദുര്‍ഗ ഗണപതി ഭദ്രകാലീ ക്ഷേത്രത്തില്‍ ഒരു മൃഗസ്‌നേഹി അരിക്കൊമ്പനായി നടത്തിയ വഴിപാടുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ‘അരിക്കൊമ്പന്‍- നക്ഷത്രം ഉത്രം’ എന്നാണ് വഴിപാട് രസീതില്‍ നല്‍കിയിരിക്കുന്നത്. അര്‍ച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയുമാണ് വഴിപാട് ഇനങ്ങള്‍. അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനായി ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടും നടത്തുന്നത് തുടരുകയാണ്. ഇതിനിടെ തൊടുപുഴ മണക്കാട് സ്വദേശി സന്തോഷ് സമീപത്തെ മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തി. അരിക്കൊമ്പന്റെ ജന്മനാടായ ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ മാറ്റിയതുമുതല്‍ സന്തോഷ് അസ്വസ്ഥനായിരുന്നു. ചെറുപ്പം മുതല്‍ മൃഗങ്ങളോടുള്ള അകമഴിഞ്ഞ സ്നേഹമാണ് അരിക്കൊമ്പന് വേണ്ടി വഴിപാട് കഴിക്കാന്‍ പ്രേരിപ്പിച്ചത്. കാട്ടാനയ്ക്കായി വഴിപാട് കഴിപ്പിക്കണമെന്ന ഭക്തന്റെ ആഗ്രഹത്തിനൊപ്പം മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ അധികൃതരും നില്‍ക്കുകയായിരുന്നു. അതേസമയം അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാലില്‍ ഗോത്ര ജനത സൂചനാ സമരം നടത്തിയിരുന്നു.…

Read More

എന്നെ ഇന്ന് ബെഡില്‍ കിട്ടിയാല്‍ നന്നായേനെ എന്നായിരുന്നു കമന്റ് ! ഇവനെയൊക്കെ എന്തിനാണാവോ ജനിപ്പിച്ചതെന്ന് തോന്നിപ്പോയി; തുറന്നു പറച്ചിലുമായി അഭയ ഹിരണ്‍മയി…

മലയാളികളുടെ ഇഷ്ടഗായികയാണ് അഭയ ഹിരണ്‍മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകള്‍ക്കുള്ളത്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലിവിങ് ടുഗെദറിലായിരുന്ന അഭയ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് ഗോപി സുന്ദര്‍ ഒരുക്കിയ ഗാനങ്ങളായിരുന്നു. അതേസമയം ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിച്ചതോടെ അഭയ നിരന്തരം സൈബര്‍ ആക്രമണത്തിന് വിധേയയാകുകയും ചെയ്തു. ഇരുവരും തങ്ങളുടെ പത്ത് വര്‍ഷത്തെ ബന്ധമാണ് ഉപേക്ഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇന്ന് താരം. തന്റെ ഫോട്ടോകളും ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം. ഇപ്പോഴിതാ അഭയയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് ക്രിക്കറ്റ് താരം സഹീര്‍ ഖാനോട് തനിക്ക് ക്രഷ് തോന്നിയിരുന്നുവെന്ന് അഭയ പറയുന്നു. പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ഈ സംഭവം. ഇപ്പോള്‍ തനിക്ക് ആരോടും ക്രഷ് ഇല്ലെന്നും അങ്ങനെ ആരോടെങ്കിലും തോന്നിയാല്‍ ഉറപ്പായും പറയുമെന്നും ഇപ്പോള്‍ തനിക്ക്…

Read More

കാണാതായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകാന്‍ പോലീസെത്തിയപ്പോള്‍ തടഞ്ഞ് കാമുകന്റെ സുഹൃത്തുക്കള്‍ ! ഒടുവില്‍ സംഭവിച്ചത്…

വണ്ടന്‍മേട്ടില്‍ കാണാതായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പോലീസ് സംഘത്തെ തടഞ്ഞ് കാമുകന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. കൊച്ചറ മന്തിപ്പാറ സ്വദേശികളായ അരിമറ്റത്തില്‍ ജോമിഷ്(33), പുന്നക്കല്‍ ജോയല്‍(30), സുല്‍ത്താന്‍മേട് പൂവേലില്‍ മനു(33) എന്നിവരാണ് പിടിയിലായത്. 18 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായെന്ന് ഞായറാഴ്ചയാണ് രക്ഷിതാക്കള്‍ വണ്ടന്‍മേട് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ പെണ്‍കുട്ടിയുള്ള സ്ഥലത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. അതോടെ എസ്എച്ച്ഒ വി.എസ്.നവാസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി. കാമുകന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടി. വീട്ടുകാരെ കാര്യം ധരിപ്പിച്ച് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ പോലീസ് സംഘം തയാറെടുത്തെങ്കിലും ഏതാനും യുവാക്കള്‍ ചേര്‍ന്ന് എതിര്‍ത്തു. 15 മിനിറ്റിലധികം പോലീസ് സംഘത്തെ യുവാക്കള്‍ തടഞ്ഞതോടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് നാല് യുവാക്കള്‍ക്കെതിരെ കേസെടുത്തു. അതില്‍ മൂന്ന് യുവാക്കളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചതിനെ…

Read More

റഷ്യയില്‍ ഇറക്കിയ എയര്‍ഇന്ത്യ വിമാനം മോസ്‌കോയില്‍ നിന്ന് 10,000 കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ട പ്രദേശത്ത് ! ഭക്ഷണം എത്തിക്കാന്‍ ശ്രമം…

ഡല്‍ഹിയില്‍ നിന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സ്‌കോയിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ നോണ്‍സ്റ്റോപ്പ് വിമാനം അടിയന്തിര സാഹചര്യത്തില്‍ റഷ്യയില്‍ ഇറക്കി. എഞ്ചിനിലെ സാങ്കേതിക തകരാറ് മൂലമാണ് റഷ്യയിലെ മാഗദാനില്‍ വിമാനം അടിയന്തരമായി ഇറക്കിയതെന്നാണ് എയര്‍ ഇന്ത്യ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. 216 യാത്രക്കാരും 16 ജീവനക്കാരുമായി പറന്ന എഐ 173 വിമാനമാണ് റഷ്യയില്‍ ഇറക്കിയത്. ഇവരെ സുരക്ഷിത ഇടങ്ങളില്‍ താമസിപ്പിച്ചതായി കുറിപ്പില്‍ വ്യക്തമാക്കുന്നു. റഷ്യന്‍ തലസ്ഥാന നഗരിയായ മോസ്‌കോയില്‍ നിന്ന് 10,000 കിലോമീറ്റര്‍ ദൂരത്തിലാണ് നിലവില്‍ യാത്രക്കാരുള്ളത്. വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിസന്ധിയും യാത്രക്കാര്‍ നേരിടുന്നുണ്ട്. എല്ലാവരേയും താമസിപ്പിക്കാന്‍ തക്കതായ ഹോട്ടലുകളും മറ്റും സൗകര്യങ്ങളും ഇല്ലാത്തതുകൊണ്ട് പ്രാദേശിക സര്‍ക്കാരിന്റെ സഹായത്തോടെ ഡോര്‍മറ്ററികളിലും തൊട്ടടുത്തുള്ള സ്‌കൂള്‍ കെട്ടിടങ്ങളിലുമാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യോമയാന…

Read More

അയര്‍ലന്‍ഡിലും ഉദ്ഘാടന റാണിയായി തിളങ്ങി ഹണി റോസ് ! വീഡിയോ വൈറല്‍…

കേരളത്തിലെ ഏറ്റവും വലിയ ഉദ്ഘാടന സെലിബ്രിറ്റിയാണ് നടി ഹണി റോസ്. നടി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വീഡിയോകള്‍ക്കും ചിത്രങ്ങങ്ങള്‍ക്കും സമൂഹമാധ്യമങ്ങളില്‍ ആരാധകരേറെയാണ്. ഇപ്പോഴിതാ നടി വിദേശത്തും ഉദ്ഘാടനത്തിനെത്തിയിരിക്കുന്നു. അയര്‍ലന്‍ഡില്‍ ഗ്ലാമര്‍ലുക്കിലെത്തിയ നടിയുടെ വീഡിയോ പ്രേക്ഷകരുടെ ഇടയില്‍ വൈറലായി കഴിഞ്ഞു. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം െചയ്യാനെത്തിയതായിരുന്നു താരം. ഡബ്ലിന്‍ വിമാനത്താവളനത്തിനടുത്തുള്ള ആല്‍സ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഹണി റോസ് ആദ്യമായാണ് അയര്‍ലന്‍ഡിലെത്തുന്നത്. ”മലയാളി ഇല്ലാത്ത നാടുണ്ടോ? ഇവിടെ വന്ന് പുറത്തുപോയപ്പോള്‍ തന്നെ ആദ്യം കാണുന്നത് മലയാളികളെയാണ്. നാട്ടില്‍പോലും ഇത്ര സ്‌നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ല. അയര്‍ലന്‍ഡില്‍ വന്ന് ആദ്യം തോന്നി നല്ല തണുപ്പുതോന്നി. ഇപ്പോള്‍ നല്ല കാലാവസ്ഥയാണ്. ഞാന്‍ വന്നതു കൊണ്ട് ആണെന്നു തോന്നുന്നു. അച്ഛനും അമ്മയുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ സര്‍ സംവിധാനം ചെയ്യുന്ന ‘റാണി’യാണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.…

Read More