തന്നെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കുമെന്ന് കാമുകി കോടതിയില്‍ ! കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി…

കാമുകിയെ വിവാഹം കഴിക്കുന്നതിന് കൊലക്കേസ് പ്രതിയ്ക്ക് പരോള്‍ അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. തികച്ചും അസാധാരണ സാഹചര്യം എന്നു വിലയിരുത്തിയാണ്, യുവാവിന് കോടതി പരോള്‍ അനുവദിച്ചത്. കൊലക്കേസില്‍ പത്തു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ആനന്ദിനാണ് ജസ്റ്റിസ് എം നാഗപ്രസന്ന പതിനഞ്ചു ദിവസത്തെ സ്വാതന്ത്ര്യം നല്‍കിയത്. ആനന്ദിന്റെ മാതാവും കാമുകിയുമാണ് പരോള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആനന്ദിന് പരോള്‍ കിട്ടാത്ത പക്ഷം തന്നെ വീട്ടുകാര്‍ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു നല്‍കുമെന്ന് കാമുകി കോടതിയെ അറിയിച്ചു. വിവാഹത്തിനായി പരോള്‍ നല്‍കുന്നത് ചട്ടത്തില്‍ ഇല്ലാത്ത കാര്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജയില്‍ മാനുവല്‍ അനുസരിച്ച് അസാധാരണ സാഹചര്യങ്ങളില്‍ പരോള്‍ നല്‍കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതൊരു അസാധാരണ സാഹചര്യമാണെന്നും കോടതി പറഞ്ഞു. ഒന്‍പതു വര്‍ഷമായി താന്‍ ആനന്ദുമായി പ്രണയത്തിലാണെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ആനന്ദിനു പരോള്‍ ലഭിച്ചില്ലെങ്കില്‍…

Read More

കലാക്ഷേത്രയിലെ പീഡനം ! നാല് മലയാളി അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍…

ചെന്നൈ കലാക്ഷേത്ര ആര്‍ട്‌സ് കോളേജിലെ ലൈംഗിക പീഡന പരാതിയില്‍ നാലു മലയാളി അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. ഹരിപത്മന്‍, ശ്രീനാഥ്, സജിത്ത് ലാല്‍, സായി കൃഷ്ണന്‍, എന്നീ അധ്യാപകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ അറസ്റ്റിലായ ഹരിപത്മനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മറ്റു മൂന്നു പേര്‍ക്കെതിരേ ആരോപണമുണ്ടെങ്കിലും പോലീസില്‍ പരാതി ലഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് അടച്ച കോളേജ് ഇന്നലെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും, അധ്യാപകര്‍ക്കെതിരേ നടപടി എടുക്കാതെ കോളജിലേക്ക് മടങ്ങില്ലെന്ന് വിദ്യാര്‍ത്ഥികള്‍ നിലപാട് എടുത്തു. പിന്നാലെയാണ് നാലു പേരെയും പിരിച്ചുവിടുന്നത്. അതേസമയം പരാതി അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജി കെ.കണ്ണന്റെയും, മുന്‍ ഡിജിപി ലതിക ചാരന്റെയും അധ്യക്ഷതയില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. മുന്‍ വിദ്യാര്‍ഥിനിയാണ് പീഡനപരാതിയുയര്‍ത്തിയത്. പഠനകാലയളവിലും ശേഷവും ഒരു അധ്യാപകന്‍ ലൈംഗികമായി നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

Read More

നടി ഷംന കാസിം അമ്മയായി! അമ്മയാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവെച്ചത് ഡിസംബര്‍ അവസാനത്തോടെ…

നടി ഷംന കാസിം അമ്മയായി. ചൊവ്വാഴ്ച രാവിലെയാണ് നടി ആൺകുഞ്ഞിന് ജൻമം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം. ഡിസംബര്‍ അവസാനത്തോടെ തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് അമ്മയാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്‍റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളിലൂടെ തമിഴിലും ശ്രദ്ധേയായി.

Read More

മകളുടെ പ്രായമുള്ള നടിയുമായി കമല്‍ഹാസന് രഹസ്യബന്ധം ! കമലിന്റെ പടങ്ങളില്‍ നടിയ്ക്ക് അവസരം കിട്ടുന്നത് ഇതിനാല്‍; വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍…

വിവാദ പ്രസ്താവനകളുമായി ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ആളാണ് പ്രശസ്ത നടനും സിനിമാ നിരൂപകനുമായ ബൈല്‍വാന്‍ രംഗനാഥന്‍. ഏറ്റവുമൊടുവില്‍ നടി മീനയും ധനുഷും തമ്മില്‍ വിവാഹിതരായേക്കുമെന്നായിരുന്നു രംഗനാഥന്‍ അടിച്ചുവിട്ടത്. ഇപ്പോഴിതാ ഉലകനായകന്‍ കമല്‍ ഹാസനെ ചുറ്റിപ്പറ്റിയുള്ള കഥകളുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. കമല്‍ഹാസന്‍ തന്റെ മകളുടെ പ്രായമുള്ള നടിയുമായി രഹസ്യ ബന്ധത്തിലായിരുന്നുവെന്നാണ് രംഗനാഥന്റെ വെളിപ്പെടുത്തല്‍. കമല്‍ ഈ നടിയെ തുടര്‍ച്ചയായി തന്റെ സിനിമയില്‍ അഭിനയിപ്പിക്കുന്നത് അതുകൊണ്ടാണെന്നും താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അതേസമയം ഗൗതമിയുമായിട്ടുള്ള ബന്ധം പിരിഞ്ഞതിന് ശേഷം കമലിനെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകള്‍ വന്നിരുന്നു. നടന്‍ വീണ്ടും വിവാഹിതനായേക്കുമെന്നതാണ് അതില്‍ പറഞ്ഞതെങ്കിലും വാര്‍ത്തകളില്‍ വസ്തുതയില്ലെന്ന് പിന്നീട് മനസിലായി. എന്നാലിപ്പോള്‍ മകളുടെ പ്രായമുള്ള യുവനടിയുമായി കമല്‍ ഹാസന്‍ അടുപ്പത്തിലാണെന്നുള്ള വെളിപ്പെടുത്തല്‍ വലിയ രീതിയിലാണ് തരംഗമാവുന്നത്. ഇരുവരെയും ചുറ്റിപ്പറ്റി പാപ്പരാസികളും രംഗത്തെത്തി. കമല്‍ ഹാസനും പ്രശസ്ത നടിയുമായ ആന്‍ഡ്രിയ…

Read More

കാണാതായ രണ്ടുവയസുകാരനായി നാട്ടുകാരുടെ തിരച്ചില്‍ ! ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത് പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്ന്…

കാണാതായ രണ്ടു വയസുകാരനെ ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. വീട്ടില്‍ നിന്നു രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. പ്രദേശവാസികള്‍ ഒന്നടങ്കം ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി ഒറ്റയ്ക്ക് പോകില്ലെന്നും ആരെങ്കിലും കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചതാകുമെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. ഇന്നലെ ഉച്ചയോടെ ഇടയം കരിപ്പോട്ടിക്കോണം ഭാഗത്തു നിന്നാണ് കുട്ടിയെ കാണാതായത്. റോഡിനരികിലാണ് രണ്ട് വയസുകാരന്റെ വീട്. ഇതിനോട് ചേര്‍ന്നുള്ള റബര്‍ തോട്ടത്തിന് സമീപത്ത് മറ്റ് കുട്ടികളോടൊപ്പം രണ്ട് വയസുകാരനും കളിക്കുന്നുണ്ടായിരുന്നു. അതിനിടെ ഇവരുടെ ബന്ധു എത്തി കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ചു. മറ്റു കുട്ടികള്‍ക്കൊപ്പം രണ്ട് വയസുകാരനും വീടിന് സമീപം വരെ എത്തി. എല്ലാവരും വീട്ടില്‍ കയറിയെന്ന് കരുതി ബന്ധു മടങ്ങുകയും ചെയ്തു. എന്നാല്‍ രണ്ട് വയസുകാരന്‍ വീട്ടിലെത്തിയിട്ടില്ലെന്ന് പിന്നീട് മനസിലായി. പിന്നാലെയാണ് വീട്ടുകാരും പ്രദേശവാസികളും കുട്ടിക്കായി തിരച്ചില്‍ നടത്തിയത്. സമീപത്തെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ…

Read More

എന്റെ അവസ്ഥ കണ്ടിട്ട് എന്താണ് ചെയ്യേണ്ടതെന്ന് പോലും അമ്മയ്ക്കറിയില്ലായിരുന്നു ! തുറന്നു പറച്ചിലുമായി ലിയോണ ലിഷോയ്…

മലയാളികളുടെ ഇഷ്ടനടിമാരിലൊരാളാണ് ലിയോണ ലിഷോയ്. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ കൂടുകൂട്ടാന്‍ താരത്തിനായി. ഇപ്പോഴിതാ ഹോര്‍മോണ്‍ ഗുളിക കഴിച്ചുകൊണ്ടിരുന്നപ്പോള്‍ താന്‍ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ലിയോണ. തനിക്ക് ഗുളിക കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൂട്ടുകാരും ഫാമിലുമാണ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും ലിയോണ പറയുന്നു. തനിക്ക് വെറുതേയിരിക്കുമ്പോള്‍ ഒരു കാരണവുമില്ലാതെ കരച്ചില്‍ വരുമായിരുന്നു. എന്നാല്‍ കരയുന്നതിന്റെ കാരണം കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നും തന്റെ അവസ്ഥ കണ്ടിട്ട് മാതാപിതാക്കള്‍ വേദനിച്ചിരുന്നുവെന്നും താരം പറയുന്നു. തന്റെ അവസ്ഥ കണ്ടിട്ട് എന്താണ് ചെയ്യേണ്ടതെന്ന് പോലും അമ്മയ്ക്ക് അറിയാതെയായി. തന്റെ കൂടെ വന്നിരിക്കുമായിരുന്നുവെന്നും താന്‍ കരയുമ്പോള്‍ അമ്മയും ഒരു വശത്ത് പോയിരുന്ന് കരയുമായിരുന്നുവെന്നും ലിയോണ പറയുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമായിരുന്നു സമാധാനം കിട്ടിയിരുന്നത്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ തന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തന്നെ സഹായിക്കാന്‍ പറ്റാതായി എന്നും പിന്നീട് താന്‍ മുറിയില്‍…

Read More

ആണ്‍കുട്ടികളുടെ മുഖത്തു നോക്കരുതെന്നാണ് ടീച്ചര്‍മാര്‍ പഠിപ്പിച്ചത് ! എന്നാല്‍ താന്‍ അതു വകവെച്ചില്ലെന്ന് ഗ്ലാമി ഗംഗ…

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഗ്ലാമി ഗംഗ എന്നറിയപ്പെടുന്ന വ്‌ളോഗര്‍. മേക്കപ്പ് ടിപ്‌സ് വീഡിയോകള്‍ ചെയ്തുകൊണ്ടാണ് ഗ്ലാമി ആരാധകരെ സ്വന്തമാക്കിയത്. യൂട്യൂബിലെ താരമായ ഗംഗയ്ക്ക് ഇപ്പോള്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സാണുള്ളത്. കുട്ടിക്കാലത്ത് അച്ഛനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഗ്ലാമി നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തനിക്ക് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍മാരില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഗംഗ. താന്‍ പ്ലസ് ടു വരെ ഗേള്‍സ് സ്‌കൂളിലാണ് പഠിച്ചതെന്നും അവിടുത്തെ ടീച്ചര്‍മാര്‍ക്ക് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് ഇഷ്ടമല്ലെന്നും ഗംഗ പറയുന്നു. ടീച്ചര്‍മാര്‍ പറയുന്നത് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മുഖത്ത് നോക്കരുതെന്നാണ്. ഒത്തിരി നിബന്ധനകളുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ ടീച്ചര്‍മാരെ എതിര്‍ത്ത് സംസാരിച്ചിരുന്നുവെന്നും പയ്യന്‍മാരോട് മിണ്ടിയിരുന്നുവെന്നും ഗംഗ പറയുന്നു. സ്‌കൂളിലെ ഒരു ടീച്ചര്‍ തന്നെ വാലേ എന്നാണ് വിളിച്ചിരുന്നത്.…

Read More

വ്‌ളാദിമിര്‍ പുടിന്‍ അനുകൂല ബ്ലോഗറെ കൊലപ്പെടുത്തി ‘നിഗൂഢ സുന്ദരി’ ! വ്‌ളോഗര്‍ക്ക് സമ്മാനിച്ചത് ബോംബ് വച്ച ശില്‍പം…

വ്‌ളാദിമിര്‍ പുടിനെ പിന്തുണയ്ക്കുന്ന ബ്ലോഗര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ യുവതിയായ കില്ലറെന്ന് വിവരം. സെന്റ്പീറ്റേഴ്സ് ബര്‍ഗിലെ ഒരു കഫേയിലുണ്ടായ സ്ഫോടനത്തില്‍ കഴിഞ്ഞ ദിവസമാണ് പുടിന്റെ അടുത്ത അനുയായിയായ വ്ളാദ്ലെന്‍ ടാടാഴ്സ്‌കി എന്ന ബ്ളോഗര്‍ മാക്സിം ഫോമിന്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ 26 വയസ്സുള്ള ദാരിയ ട്രെപ്പോവ എന്ന യുവതിയാണെന്നാണ് റഷ്യന്‍ ആഭ്യന്തരമന്ത്രാലയം പറയുന്നത്. ഇവരെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റഷ്യയെയും പുടിനെയും അനുകൂലിച്ചുള്ള ബ്ളോഗ് എഴുത്തിലൂടെ അനേകം ഫോളോവേഴ്സിനെ ഉണ്ടാക്കിയ ബ്ളോഗറും മാധ്യമപ്രവര്‍ത്തകനുമാണ് വ്ളാദ്ലാന്‍ ടാടാഴ്സ്‌കി. മാക്സിം ഫോമിന്‍ എന്നാണ് ഇയാളുടെ യഥാര്‍ത്ഥപേര്. റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തെ അനുകൂലിച്ച് വ്ളാദ്ലാന്‍ എന്ന പേരില്‍ ഫോമിന്‍ എഴുതുന്ന ബ്ളോഗിന് അനേകം ഫോളോവേഴ്സാണ് ഉള്ളത്. ഫോമിന്റെ വധത്തെ ഭീകരത എന്നാണ് റഷ്യ വിശേഷിപ്പിക്കുന്നത്. ജയിലിലാക്കിയിട്ടുള്ള റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയുടെ പിന്തുണയ്ക്കുന്ന സംഘത്തിന്റെ സഹായത്തോടെ യുക്രെയിന്‍ നടപ്പിലാക്കിയ ഭീകരപ്രവര്‍ത്തി…

Read More

ഒരു കഴുതയെ കണ്ടിട്ട് എത്ര കാലമായി ? പശുവിന്‍ ചാണകത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ കാശ് ലാഭിക്കാം ! മേനക ഗാന്ധിയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമാകുന്നു…

കഴുതപ്പാല്‍ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പ് ഉപയോഗിച്ചാല്‍ സ്ത്രീകളുടെ സൗന്ദര്യം കൂടുമെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധി. ഉത്തര്‍പ്രദേശിലെ ബാല്‍ദിറായില്‍ നടത്തിയ പ്രസംഗത്തിലാണ് മേനകയുടെ പരാമര്‍ശം.ക്ലിയോപാട്ര കഴുതപ്പാലിലാണ് കുളിച്ചിരുന്നതെന്ന്, സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ പ്രസംഗത്തില്‍ മേനക പറയുന്നു. കഴുതപ്പാല്‍ കൊണ്ടുണ്ടാക്കുന്ന സോപ്പിന് ഡല്‍ഹിയില്‍ അഞ്ഞൂറു രൂപ വില വരും. നമുക്ക് എന്തുകൊണ്ട് കഴുതപ്പാല്‍ കൊണ്ടും ആട്ടിന്‍ പാല്‍ കൊണ്ടും സോപ്പ് നിര്‍മിച്ചു തുടങ്ങിക്കൂടാ എന്ന് മേനക ചോദിച്ചു. ഒരു കഴുതയെ കണ്ടിട്ട് എത്ര കാലമായി ? അവയുടെ എണ്ണം കുറഞ്ഞുവരികയാണ്. അലക്കുകാര്‍ കഴുതയെ ഉപയോഗിക്കുന്നതെല്ലാം നിര്‍ത്തി. ലഡാക്കിലെ ഒരു സമുദായമാണ് കഴുതപ്പാല്‍ കൊണ്ട് സോപ്പ് ഉണ്ടാക്കിത്തുടങ്ങിയത്. ഈ സോപ്പുകള്‍ സ്ത്രീകളുടെ സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് മേനക പറഞ്ഞു. മരങ്ങള്‍ ഇല്ലാതാവുന്നതുകൊണ്ട് സംസ്‌കാരച്ചടങ്ങുകളുടെ ചെലവു വര്‍ധിക്കുകയാണെന്നും എംപി പറഞ്ഞു. സംസ്‌കാരത്തിനായി പശുവിന്‍ ചാണകത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കണം.…

Read More

മുന്നിലും പിന്നിലും യുവതികളെ ഇരുത്തി പാതിരാത്രിയില്‍ യുവാവിന്റെ ബൈക്ക് അഭ്യാസം ! വീഡിയോ വൈറലായതോടെ അഭ്യാസി കുടുങ്ങി…

രണ്ടു യുവതികളുമായി പാതിരാത്രിയില്‍ ബൈക്കില്‍ അഭ്യാസം നടത്തിയ യുവാവിനെ അറസ്റ്റു ചെയ്തു. റോഡില്‍ നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവാവ് പിടിയിലായത്. യുവാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ബാന്ദ്ര കുര്‍ള കോംപ്ലക്സിലാണ് സംഭവം. രണ്ടുയുവതികളില്‍ ഒരാളെ മുന്നിലും രണ്ടാമത്തെയാളെ പിന്നിലും ഇരുത്തിയായിരുന്നു യുവാവിന്റെ പ്രകടനം. വീല്‍ ഉയര്‍ത്തിയാണ് ബൈക്ക് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. പ്രതി എവിടെ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പിടികൂടാന്‍ സാധിച്ചതെന്ന് പോലീസ് പറയുന്നു. ഗതാഗത നിയമത്തിലെ വിവിധ വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കുറ്റകരമായ നരഹത്യയും ചുമത്തിയാണ് യുവാവിനെതിരേ കേസെടുത്തതെന്നും പോലീസ് പറയുന്നു.

Read More