‘ഹിഗ്വിറ്റ’ എയറിലാണ്..! ഒരു പേരിന്‍റെ പേരിൽ ഇത്രയ്ക്ക് പൊല്ലാപ്പുണ്ടാക്കണ്ട കാര്യമുണ്ടോ; ഹിഗ്വിറ്റ എന്ന പേര്  വിവാദക്കളത്തിൽ  ഉരുളുമ്പോൾ…

വി. ശ്രീകാന്ത് പക്ഷം പിടിക്കാതെ ഒന്നാലോചിച്ചാൽ ‘ഹിഗ്വിറ്റ’ പേര് വിവാദം ശരിക്കും അനാവശ്യമല്ലേ. സംവിധായകൻ ഹേമന്ത് ജി. നായർ തന്‍റെ ആദ്യ സിനിമയ്ക്ക് ഒരു ‘പഞ്ചിന്’ ആയി ഇട്ട ഹിഗ്വിറ്റ എന്ന പേര് ഇപ്പോൾ വിവാദക്കളത്തിൽ കിടന്ന് ഉരുളുകയാണ്. ലോകകപ്പ് ഫുട്ബോൾ നടക്കുന്ന ഈ വേളയിൽ കഥാകാരൻ എൻ.എസ്. മാധവനാണ് വിവാദത്തിന് തിരികൊളുത്തിയത്. താൻ ചെയ്തതിൽ തെറ്റില്ലെന്ന് ഏറ്റുപിടിച്ച് ഹേമന്തും പിന്നാലെയുണ്ട്. ഫിലിം ചേംബറാകട്ടെ സിനിമയ്ക്കിട്ട പേര് മാറ്റണമെന്നും ഇല്ലെങ്കിൽ കഥാകാരന്‍റെ അനുവാദത്തോടെ പേരിടണമെന്നും പറയുന്പോൾ ശരിക്കും കുഴഞ്ഞ് പോകുന്നത് സംവിധായകനല്ലേ. ഒരു പേരിന്‍റെ പേരിൽ ഇത്രയ്ക്ക് പൊല്ലാപ്പുണ്ടാക്കണ്ട കാര്യമുണ്ടോ. വിവാദത്തിനായി ഒരു വിവാദംഈ പോക്ക് പോയാൽ ഒരാളുടെ പേര് മറ്റൊരാൾ ഇടാൻ പാടില്ലായെന്നു പറഞ്ഞ് ഇനി ഒരാൾ വന്നാൽ ശരിക്കും പുലിവാലാകില്ലേ. കഥ എഴുതുന്പോൾ ഒരാൾ സ്വാതന്ത്ര്യത്തോടെ കൊളംബിയ ഗോൾ കീപ്പർ ഹിഗ്വിറ്റയുടെ പേര് തലവാചകമായി…

Read More

ആശ്വാസത്തിന്‍റെ തണലായി തൊപ്പി..! ശബരിമല സീസണിൽ എരുമേലിയിലെ റോഡുകളിലെ സ്പെഷൽ പോലീസുകാർക്കു തൊപ്പി നൽകി വൈദികൻ

ശബരിമല സീസണിൽ എരുമേലിയിലെ റോഡുകളിൽ വെയിൽച്ചൂടിൽ ഡ്യൂട്ടി ചെയ്യേണ്ടി വന്ന സ്പെഷൽ പോലീസുകാർക്ക് ആശ്വാസത്തിന്‍റെ തണലായി തൊപ്പി. ഇനി പകൽച്ചൂട് മാത്രമല്ല രാത്രി മുതൽ പുലരും വരെയുള്ള തണുപ്പിലും മഞ്ഞിലും കരുതലായി തലയിൽ തൊപ്പിയുണ്ടാകും. 170 പേരാണ് കഴിഞ്ഞ ദിവസം ഡ്യൂട്ടി ആരംഭിച്ചത്. കാക്കി വേഷമാണെങ്കിലും പോലീസുകാർക്കുള്ളതു പോലെ തൊപ്പി ഇവർക്ക് ഇല്ലാത്തതിനാൽ പകൽസമയത്തു ചൂട് സഹിച്ചാണ് ഇവർ ഡ്യൂട്ടി നിർവഹിച്ചിരുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈൽ മേരി ക്വീൻസ് ആശുപത്രി ഡയറക്ടർകൂടിയായ ഫാ. മാർട്ടിൻ മണ്ണനാൽ എല്ലാവർക്കും തൊപ്പി വാങ്ങി നൽകാൻ താത്പര്യം അറിയിച്ചു. ഇന്നലെ എരുമേലിയിൽ തൊപ്പി വിതരണം നടത്തുകയായിരുന്നു.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടനും ഫാ. മാർട്ടിനും മറ്റു പോലീസ് ഉദ്യോഗസ്ഥരും ചേർന്നു സ്പെഷൽ പോലീസ് അംഗങ്ങളുടെ തലയിൽ തൊപ്പി വച്ചു നൽകി. ശബരിമല പാതകളിൽ ഗതാഗത നിയന്ത്രണത്തിന് 24 മണിക്കൂർ സേവനമായാണ് സ്പെഷൽ…

Read More

മുസ്ലിങ്ങള്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരു ഹിന്ദു പോലും ഇവിടെ കാണില്ലായിരുന്നു ! വിവാദ പ്രസ്താവനയുമായി മുന്‍ ജഡ്ജി…

മുഗള്‍ ഭരണകാലത്ത് മുസ്ലിം ഭരണാധികാരികള്‍ കാണിച്ച ദയ കൊണ്ടാണ് ഇപ്പോഴും ഹിന്ദുക്കള്‍ ഈ രാജ്യത്ത് നിലനില്‍ക്കുന്നതെന്ന രീതിയില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക മുന്‍ ജില്ലാ ജഡ്ജി വസന്ത മുളസവലകി. അന്ന് മുസ്ലിങ്ങള്‍ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യന്‍ ഒരു ഹിന്ദു പോലും ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മുഗള്‍ ഭരണ കാലത്ത് ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു ഹിന്ദു പോലും ഇവിടെ കാണില്ലായിരുന്നു. അവര്‍ക്ക് വേണമെങ്കില്‍ എല്ലാ ഹിന്ദുക്കളേയും കൊല്ലാമായിരുന്നു. ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുസ്ലിങ്ങള്‍ ഇപ്പോഴും ന്യൂനപക്ഷമായി തുടരുകയാണ്’- മുന്‍ ജഡ്ജി വ്യക്തമാക്കി. കര്‍ണാടകയിലെ വിജയപുര സിറ്റിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവേയാണ് മുന്‍ ജഡ്ജിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഭരണഘടാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടോ എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ‘മുസ്ലിങ്ങള്‍ അതു ചെയ്തു ഇതു ചെയ്തു എന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്. അവര്‍ ഒരു കാര്യം മനസിലാക്കേണ്ടത് 700 വര്‍ഷത്തോളം ഇവിടെ മുഗളന്‍മാര്‍…

Read More

കള്ളു കുടിക്കുവാന്‍ മോഹം ! പരാളിലിറങ്ങിയ കൊലക്കേസ് പ്രതി പോലീസിനെ വെട്ടിച്ചോടിയത് കള്ളുഷാപ്പിലേക്ക്…

പോലീസ് സംരക്ഷണത്തില്‍ പരോളില്‍ വീട്ടിലെത്തിയ ശേഷം കടന്നു കളഞ്ഞ കൊലക്കേസ് പ്രതി പിടിയില്‍.രാജാക്കാട് പൊന്‍മുടി കളപ്പുരയ്ക്കല്‍ ജോമോനെയാണ് മണിക്കൂറുകളുടെ തെരെച്ചിലിനൊടുവില്‍ പിടികൂടിയത്. പോലീസിനെ വെട്ടിച്ച് ജോമോന്‍ പൊന്‍മുടി ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്തെ വനത്തിലേയ്ക്ക് ഓടി മറയുകയായിരുന്നു. കള്ള് കുടിക്കണമെന്നുള്ള അതിയായ ആഗ്രഹം തീര്‍ക്കാനാണ് പോലീസിനെ വെട്ടിച്ച് ഓടിയതെന്നാണ് ജോമോന്‍ പറയുന്നത്. ഇടുക്കിയിലെ പൊന്മുടിയില്‍ താമസിക്കുന്ന പ്രായമായ മാതാപിതാക്കളെ കാണാനാണ് ജോമോന് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ട് പോലീസുദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ബുധനാഴ്ച ഉച്ചയോടെ ജോമോനെ പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്. ഇവിടെ നിന്ന് തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞത്. വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ നിന്നാണ് പോലീസ് ജോമോനെ കണ്ടെത്തിയത്. പൊന്മുടിക്കടുത്തുള്ള കുളത്തുറകുഴി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. 2015 ഫെബ്രുവരിയില്‍ കോട്ടയം അയര്‍ക്കുന്നം സ്വദേശി രാജേഷിന്റെ കൊലപ്പെടുത്തിയ…

Read More

ക്രിസ്റ്റ്യാനോ എന്ന വന്‍മരം വീണു ! പാലക്കാട് സ്ഥാപിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 120 അടി ഉയരമുള്ള കട്ടൗട്ട് പൊളിഞ്ഞു വീണു…

ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ലോകത്തെ ഏറ്റവും വലുത് എന്ന അവകാശവാദത്തോടെ സ്ഥാപിച്ച കട്ടൗട്ടിന് അകാലചരമം. പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ടാണ് തകര്‍ന്ന് വീണത്. 120 അടി ഉയരത്തിലാണ് പോര്‍ച്ചുഗല്‍ ഫാന്‍സ് കട്ടൗട്ട് സ്ഥാപിച്ചിരുന്നത്. ശക്തമായ കാറ്റിലാണ് കട്ടൗട്ട് തകര്‍ന്നുവീണത്. കൊല്ലാങ്കോട്-പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ട് മരത്തിന് സമീപത്താണ് കട്ടൗട്ട് ഉയര്‍ത്തിയിരുന്നത്. കൊല്ലങ്കോട് ഫിന്‍മാര്‍ട്ട് കമ്പനിയുടെ കോമ്പൗണ്ടിലാണ് 120 അടി ഉയരമുള്ള ക്രിസ്റ്റ്യാനോയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയത്. കമ്പനി തന്നെയാണ് കട്ടൗട്ട് ഒരുക്കിയതിന് പിന്നില്‍. 120 അടിയുള്ള കട്ടൗട്ടുകള്‍ ലോകത്തിലെ തന്നെ ഏറ്റവും വലുതാണെന്ന് ആരാധകരും അവകാശപ്പെട്ടിരുന്നു. വിദൂരതയിലേക്ക് നോട്ടമുറപ്പിക്കുന്ന ക്രിസ്റ്റിയാനോയുടെ ഈ കട്ടൗട്ട് ഇതിനകം ഏഷ്യ ഗിന്നസ് ബുക്ക് റിപ്പോര്‍ഡിലും ഇടം പിടിച്ചെന്ന് കമ്പനി അവകാശപ്പെട്ടു. ഇതിനിടെയാണ് കട്ടൗട്ട് നിലംപതിച്ചത്. അവസാന ഗ്രൂപ്പ് മത്സരത്തിനായി പോര്‍ച്ചുഗല്‍ ഇന്നിറങ്ങാനിരിക്കെയാണ് കട്ടൗട്ട് തകര്‍ന്നു വീണതെന്നതും കൗതുകമായി.

Read More

മറ്റുള്ളവര്‍ തന്‍റെ ശരീരത്തെ ഓർത്ത് ഇത്രയധികം വ്യാകുലപ്പെടുന്നത് എന്തിനാ..? വിവാഹദിനം പോലും ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്നു; മഞ്ജിമ മോഹൻ

വിവാഹദിവസം പോലും ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്നെന്ന് നടി മഞ്ജിമ മോഹൻ. നവംബർ 28നായിരുന്നു മഞ്ജിമയുടെയും നടൻ ഗൗതം കാർത്തിക്കിന്‍റെയും വിവാഹം. സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച ചിത്രങ്ങളിൽ പോലും ധാരാളം കമന്‍റുകൾ ബോഡി ഷെയിമിംഗിനെക്കുറിച്ച് ഉണ്ടായിരുന്നുവെന്ന് നടി തുറന്നു പറഞ്ഞു. മറ്റുള്ളവര്‍ തന്‍റെ ശരീരത്തെ ഓർത്ത് ഇത്രയധികം വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വിവാഹദിവസം പോലും ബോഡിഷെയിമിംഗ് നേരിടേണ്ടി വന്നു. എന്‍റെ ശരീരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ എനിക്ക് അത് സാധിക്കുമെന്നും എനിക്കറിയാം. എന്‍റെ ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് ശരീരഭാരം കുറയ്‌ക്കേണ്ടി വന്നാല്‍ ഞാന്‍ അതു ചെയ്യുക തന്നെ ചെയ്യും. ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല. മഞ്ജിമ പറയുന്നു. ദേവരാട്ടം എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടയിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ബാലതാരമായി അഭിനയരംഗത്ത് സജീവമായി പിന്നീട് നായികയായും തിളങ്ങിയ…

Read More

അപ്പോള്‍ അവരെന്നെ തൊടാനും ഉമ്മവെക്കാനും ശ്രമിച്ചു ! ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു; ദുരനുഭവം വിവരിച്ച് വ്‌ളോഗറായ വിദേശയുവതി

മുംബൈയില്‍ വച്ച് ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനിടെ യൂട്യൂബറായ ദക്ഷിണകൊറിയന്‍ യുവതിയ്ക്ക് രണ്ട് യുവാക്കളില്‍ നിന്ന് അതിക്രമം നേരിട്ട സംഭവം ഏവരെയും ഞെട്ടിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഈ യുവതി. ചൊവ്വാഴ്ച രാത്രിയാണ് മുംബൈയിലെ ഒരു തെരുവില്‍ രണ്ട് യുവാക്കള്‍ വ്‌ളോഗറോട്‌ മോശമായി പെരുമാറിയത്. ലൈവ് സ്ട്രീമിങിനിടെ പകര്‍ത്തിയ വീഡിയോ വളരെ വേഗം വൈറലായി. തുടര്‍ന്ന് രണ്ട് യുവാക്കളേയും പോലീസ് പിടികൂടി. ലൈവ് സ്ട്രീമിങിനിടെ ഒരു യുവാവ് തന്നെ ഉപദ്രവിച്ചുവെന്നും പ്രശ്നം വഷളാവാതിരിക്കാന്‍ അവിടെനിന്ന് പോവുകയായിരുന്നുവെന്നും യൂട്യൂബര്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം സൗഹാര്‍ദപരമായി ഇടപെട്ട് സംസാരിച്ച താനാണ് പ്രശ്നത്തിന് കാരണമെന്ന നിലയില്‍ ആളുകള്‍ പറയുന്നുണ്ടെന്നും യൂട്യൂബര്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ഇന്ത്യയിലെ എന്റെ അനുഭവങ്ങള്‍ ലൈവ് സ്ട്രീം ചെയ്യന്നതിനിടെയാണ് ഇത് സംഭവിച്ചത്. ഞാന്‍ ആദ്യമായാണിവിടെ.…

Read More

വിവാഹവേദിയില്‍ വധുവിനെ ചുംബിച്ച് വരന്‍ ! അപ്രതീക്ഷിതമായി പ്രവൃത്തിയില്‍ ഞെട്ടി വിവാഹത്തില്‍ നിന്ന് പിന്മാറി പെണ്‍കുട്ടി…

വിവാഹവേദിയില്‍ വെച്ച് വരന്‍ ചുംബിച്ചതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. വിവാഹ ചടങ്ങിനിടെ ഇരുവരും പരസ്പരം മാല ചാര്‍ത്തിയ ഉടനെയായിരുന്നു വധുവിനു വരന്‍ അപ്രതീക്ഷിതമായി മുത്തം നല്‍കിയത്. മുന്നൂറോളം അതിഥികളുടെ മുമ്പില്‍ വച്ചായിരുന്നു വരന്റെ കടുംകൈ. ഇതേത്തുടര്‍ന്ന് വധു വേദിയില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നീട് പോലീസിനെ വിളിക്കുകയും ചെയ്തു. യുപിയിലെ സംഭാലില്‍ ആണ് സംഭവം. സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരന്‍ ചുംബിച്ചതെന്ന് ബിരുദധാരിയായ പെണ്‍കുട്ടി(23) പറഞ്ഞു. വരന്റെ(26) സ്വഭാവത്തെക്കുറിച്ചു സംശയം ഉണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് ഇടപെട്ട് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും വധു വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് വിവാഹം റദ്ദാക്കി. ഇതേക്കുറിച്ച് വധു പറയുന്നതിങ്ങനെ…വേദിയില്‍ എന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ച് മോശമായി പെരുമാറി. പക്ഷേ, ഞാനത് അവഗണിച്ചു. പിന്നീടാണ് അപ്രതീക്ഷിതമായതു സംഭവിച്ചത്. ഞെട്ടിപ്പോയി. എല്ലാവരുടെയും മുന്‍പില്‍ നാണംകെട്ടു. ഇത്രയും അതിഥികളുടെ മുന്നില്‍ എന്റെ സ്വാഭിമാനത്തെ പരിഗണിക്കാത്ത, മോശമായി…

Read More

യൂട്യൂബ് ലൈവിനിടെ വിദേശ യുവതിയെ കയറിപ്പിടിച്ച് യുവാവ് ! ഞെട്ടിക്കുന്ന വീഡിയോ…

ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യൂട്യൂബറായ യുവതിയ്ക്ക് നേരെ യുവാവിന്റെ അതിക്രമം. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് യുവതി ലൈവ് ചെയ്യുന്നതിനിടെയാണ് യുവാവിന്റെ അതിക്രമം. മ്യോചി എന്നാണ് യുവതിയുടെ പേര്. ഇവര്‍ തെരുവില്‍ വച്ച് ലൈവ് ചെയ്യുന്നതിനിടെ ഒരു യുവാവ് അവരുടെ സമീപത്തേക്ക് വരികയും കൈയില്‍ കയറി പിടിക്കുന്നതും. വലിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മുംബൈയിലെ ഖാര്‍ മേഖലയില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. നിരവധി പേര്‍ നോക്കി നില്‍ക്കേയാണ് യുവാവിന്റെ പരാക്രമം. ലൈവിനെടെയായതിനാല്‍ ആയിരക്കണക്കിന് പേര്‍ വീഡിയോ വഴിയും ദൃശ്യങ്ങള്‍ തത്സമയം കാണുന്നുണ്ടായിരുന്നു. ലൈവ് ചെയ്യുന്നതിനിടെ യുവതിയോട് ലിഫ്റ്റ് വേണോയെന്നു ചോദിച്ചാണ് യുവാവ്…

Read More

ആശിച്ചു വാങ്ങിച്ച സൈക്കിള്‍ കള്ളന്മാര്‍ കൊണ്ടുപോയി ! സൈക്കിള്‍ തിരികെ കിട്ടാനായി കൊച്ചി മെട്രോ സ്‌റ്റേഷനില്‍ വിദ്യാര്‍ഥിയുടെ നോട്ടീസ്…

  ഒരുപാട് ആശിച്ചു വാങ്ങിയ സൈക്കിള്‍ മോഷണംപോയതിന്റെ സങ്കടത്തിലാണ് തേവര എസ് എച്ച് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പവേല്‍ സമിത്. കൊച്ചി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിറകിലാണ് പവേല്‍ സമിത് സൈക്കിള്‍ വെച്ചിട്ടു സ്‌കൂളിലേക്ക് പോകുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ 22ന് വൈകിട്ട് അഞ്ചരയോടെ സ്‌കൂള്‍ വിട്ട് തിരിച്ചു വന്നപ്പോള്‍ സൈക്കിള്‍ കാണാനില്ല. എല്ലായിടത്തും അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. മറ്റെല്ലാ വഴിയും അടഞ്ഞപ്പോഴാണ് പവേല്‍ സ്മിത്തിന് ഒരു ഉപായം തോന്നിയത്. സൈക്കിള്‍ മോഷണം പോയ സ്ഥലത്തു തന്നെ കള്ളനോട് സൈക്കിള്‍ തിരിച്ചു തരണം എന്ന് അപേക്ഷിച്ചു കൊണ്ടു ഒരു നോട്ടീസ് പതിച്ചു. നോട്ടീസ് ഇങ്ങനെയാണ് ‘ ഞാന്‍ പവേല്‍ സമിത് തേവര എസ്എച്ച് സ്‌കൂളില്‍ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിള്‍ വച്ചിട്ടാണ് സ്‌കൂളില്‍ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോള്‍ക്കും സൈക്കിള്‍ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത…

Read More