ബല്ലാത്ത ധൈര്യം തന്നെ അനക്ക് ! ഉഗ്ര വിഷമുള്ള രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്; വീഡിയോ വൈറല്‍…

സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ പല അടവുകളും പയറ്റുന്നവരുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ പണിപാളാറുമുണ്ട്. ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നത്. ഉഗ്ര വിഷമുള്ള കൂറ്റന്‍ രജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവാണ് വീഡിയോയിലെ താരം. വീട്ടിലെ കുളിമുറിയില്‍ വച്ചാണ് ഇയാള്‍ രാജവെമ്പാലയെ തേച്ച് കുളിപ്പിക്കുന്നത്. പാമ്പ് അനുസരണയോടെ നിന്നു കൊടുക്കുന്നതും യുവാവ് ബക്കറ്റില്‍ നിന്ന് കപ്പ് ഉപയോഗിച്ച് വെള്ളമെടുക്കുന്നതും അതിന്റെ തലയിലടക്കം പിടിച്ച് വെള്ളം ഒഴിക്കുന്നതും എല്ലാം ദൃശ്യങ്ങളില്‍ കാണാം. 22 സെക്കന്‍ഡാണ് വീഡിയോ. ഈ തണുപ്പില്‍ പാവം പാമ്പിനെ വെള്ളത്തില്‍ കുളിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെ ഗുല്‍സാര്‍ സാഹബ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ജീവിതത്തെക്കുറിച്ച് അയാള്‍ ശ്രദ്ധിക്കുന്നതേയില്ല എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. പാമ്പിന് ഒട്ടും തണുപ്പ് അനുഭവപ്പെടുന്നില്ല എന്നായിരുന്നു മറ്റൊരു കമന്റ്. ഇവന്…

Read More

യാത്രയ്ക്കിടെ ബസില്‍ സുഖപ്രസവം നടത്തി യുവതി ! അമ്മയും കുഞ്ഞും ആശുപത്രിയില്‍…

യാത്രക്കിടെ ബസില്‍ യുവതിക്ക് സുഖപ്രസവം. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം. പ്രസവശേഷം പരിചരണത്തിനായി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹിയില്‍ നിന്ന് ചിബ്രമൗവിലേക്ക് പോകുന്ന ബസിലായിരുന്നു യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബസ് യാത്രക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി. പ്രസവശേഷം യുവതിയെ കാറില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തതായി ബസ് ഡ്രൈവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ സ്വന്തം നാട്ടിലേക്ക് പോകുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സോമേഷ് കുമാര്‍ പറഞ്ഞു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതസ്‌ഫോടനം ! സുനാമി മുന്നറിയിപ്പുമായി ജപ്പാന്‍; ആശങ്കയേറ്റുന്ന ദൃശ്യങ്ങള്‍…

ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലുള്ള സെമേരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അഗ്‌നിപര്‍വ്വത സ്‌ഫോടനം നടന്നത്. ഈ മേഖലയില്‍ സുനാമി സാധ്യത നിരീക്ഷിച്ചുവരികയാണെന്നും ജാഗ്രത പാലിക്കണമെന്നും അയല്‍ രാജ്യമായ ജപ്പാന്‍ അധികൃതര്‍ അറിയിച്ചു. അഗ്‌നി പര്‍വ്വതത്തിന്റെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Read More

വിവാഹത്തിന് ഒരു പേപ്പറും ഡിവോഴ്‌സിന് ‘ഒരുകെട്ട്’ പേപ്പറും ! തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അര്‍ച്ചന കവി…

ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അര്‍ച്ചന കവി. ലാല്‍ജോസ്-എംടി ടീമിന്റെ നീലത്താമര എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടി പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി. എന്നാല്‍ നീലത്താരമരയ്ക്കു സമാനമായ ഒരു പ്രഭാവം ഉണ്ടാക്കാന്‍ താരത്തിന്റെ പിന്നീടു വന്ന മിക്ക സിനിമകള്‍ക്കും കഴിഞ്ഞില്ല. മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയെങ്കിലും ആ വിജയത്തുടര്‍ച്ച നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ നടിയുടെ അവസരങ്ങള്‍ കുറഞ്ഞു. 2015 ല്‍ വിവാഹം കഴിഞ്ഞതോടെ താരം സിനിമാലോകത്തു നിന്നും തല്‍ക്കാലത്തേക്ക് വിടവാങ്ങുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സിനിമയില്‍ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. 2021ല്‍ അഭീഷുമായി അര്‍ച്ചന വിവാഹബന്ധം…

Read More

യുവാവിനെ പ്രേമിച്ചു വിവാഹം കഴിച്ചു ! ഒരു മാസം കഴിയും മുമ്പുതന്നെ ആഭരണങ്ങളുമായി മുങ്ങി; യുവതി പിടിയില്‍…

പ്രേമിച്ച് വിവാഹം കഴിച്ച യുവാവിനെ കബളിച്ച് മുങ്ങിയ യുവതി പിടിയില്‍. വിവാഹം കഴിഞ്ഞ് ഒരുമാസം തികയും മുമ്പാണ് തമിഴ്‌നാട് മധുര സ്വദേശി അഭിനയ(28) താംബരം സ്വദേശി നടരാജനെ (25) കബളിപ്പിച്ച് 17 പവന്‍ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായി മുങ്ങിയത്. യുവതി ഇതിനു മുന്‍പ് നാലോളം പേരെ ഇതേ രീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രണയം നടിച്ച് നടരാജനെ അഭിനയ വലയില്‍ വീഴ്ത്തുകയായിരുന്നു. ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജന്‍ ഏതാനും മാസം മുന്‍പാണ് മുടിച്ചൂര്‍ ബേക്കറിയില്‍ ജോലിചെയ്യുന്ന അഭിനയയുമായി അടുപ്പത്തിലായത്. വീട്ടുകാര്‍ അറിയാതെയാണ് താന്‍ ഇവിടെ എത്തിയതെന്നും വിവാഹിതയാകുന്ന വിവരം അറിഞ്ഞാല്‍ പ്രശ്‌നമുണ്ടാക്കുമെന്നും അഭിനയ, നടരാജനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതേത്തുടര്‍ന്ന് നടരാജന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്. ഓഗസ്റ്റ് 29നായിരുന്നു വിവാഹം. എന്നാല്‍ ഒക്ടോബര്‍ 19ന് അഭിനയ മുങ്ങി. ഫോണും സ്വിച്ചോഫ് ആക്കി. വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും…

Read More

ഒരു യുവാവിനെത്തന്നെ വിവാഹം ചെയ്ത് സഹോദരിമാര്‍ ! ബന്ധം തുടങ്ങിയത് കാര്‍ യാത്രയ്ക്കിടെ..

ഒരേ യുവാവിനെ വിവാഹം ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് മുംബൈയിലെ ഐടി എഞ്ചിനീയര്‍മാരായ ഇരട്ട സഹോദരിമാര്‍. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ മല്‍ഷിറാസ് താലൂക്കിലെ അക്ലൂജില്‍ വച്ച് ഒരേ പുരുഷനെ വിവാഹം കഴിച്ചത്. ഇരട്ട സഹോദരിമാരായ റിങ്കി, പിങ്കി എന്നിവരാണ് അതുല്‍ എന്ന യുവാവിനെ വിവാഹം കഴിച്ചത്.മല്‍ഷിറാസ് താലൂക്കില്‍ നിന്നുമുള്ള അതുല്‍ എന്ന വരന് പെണ്‍കുട്ടികളുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ അച്ഛന്‍ മരിച്ചത്. അതേ തുടര്‍ന്ന് യുവതികള്‍ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ഒരിക്കല്‍ സഹോദരിമാര്‍ക്കും അവരുടെ അമ്മയ്ക്കും അസുഖം വന്നപ്പോള്‍ അവര്‍ അതുലിന്റെ കാറിലാണ് ആശുപത്രിയില്‍ പോയത്. ഈ സമയത്താണ് അതുല്‍ രണ്ട് യുവതികളുമായി അടുക്കുന്നത് എന്ന് മറാത്തി ഓണ്‍ലൈന്‍ ദിനപത്രമായ മഹാരാഷ്ട്ര ടൈംസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

തുടര്‍ച്ചയായി മോശം അനുഭവം ഉണ്ടാകുന്നു ! വനിതാ കണ്ടക്ടറുടെ സീറ്റില്‍ ഇനി സ്ത്രീ യാത്രക്കാര്‍ മാത്രം…

കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറുടെ സീറ്റില്‍ ഇനിമുതല്‍ സ്ത്രീയാത്രക്കാര്‍ക്ക് മാത്രം യാത്ര. രണ്ടു വര്‍ഷം മുന്‍പ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയെങ്കിലും ഇപ്പോഴാണ് ബസുകളില്‍ പോസ്റ്റര്‍ പതിച്ചുതുടങ്ങുന്നത്. സീറ്റില്‍ ഒപ്പം പുരുഷന്മാര്‍ ഇരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പിന്‍വാതിലിന് സമീപം രണ്ടു പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സീറ്റിലാണ് കണ്ടക്ടര്‍മാര്‍ക്ക് സീറ്റ് അനുവദിച്ചിരിക്കുന്നത്. ഒപ്പമിരുന്ന പുരുഷയാത്രക്കാരില്‍നിന്ന് മോശം അനുഭവമുണ്ടായതായി പല വനിതാ കണ്ടക്ടര്‍മാരും പരാതിപ്പെട്ടിരുന്നു. സ്ത്രീസുരക്ഷയ്ക്കുവേണ്ടിയാണ് ക്രമീകരണമെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നു.

Read More

ഇനി എന്‍റെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കില്‍ പോലും എന്‍റെ അച്ഛനെയും അമ്മയെയും ഇതിലേക്ക് വലിച്ചിടണമോ ? മനസുതുറന്ന് നവ്യ നായർ

സോഷ്യല്‍ മീഡിയയിലെ കമന്‍റ്സ് വായിച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. പിന്നീട് ഞാന്‍ അതില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഒരു സംഭവം കൊണ്ട് ഒരിക്കലും അനുഭവിക്കാത്ത സൈബര്‍ അറ്റാക്ക് ഞാന്‍ ഫേസ് ചെയ്തു. ആദ്യത്തെ അനുഭവമായതുകൊണ്ട് എന്നെ അത് വല്ലാതെ വേദനിപ്പിച്ചു. ഇനി എന്‍റെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കില്‍ പോലും എന്‍റെ അച്ഛനെയും അമ്മയെയും ഇതിലേക്ക് വലിച്ചിടണമോ. അവര്‍ വളര്‍ത്തി വിട്ട സംസ്‌കാരത്തിന്‍റെ കുഴപ്പം കൊണ്ടാണെന്നൊക്കെ പറയേണ്ട കാര്യമുണ്ടോ. സംസ്‌കാരമുള്ള വ്യക്തി വന്നു പറയുകയാണ് ഇതെല്ലാം. അത്രയ് ക്ക് സംസ്‌കാരമുണ്ട് അദ്ദേഹത്തിന്. എന്നെ അത് വളരെ അധികം വേദനിപ്പിച്ചു. അവിടെ പോലും ഞാന്‍ ഒന്നും പറയാതിരുന്നതിരുന്നതിന് കാരണമുണ്ട്. അവരെ പോലെയുള്ളവര്‍ വീണ്ടും അത് ആഘോഷിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അത് വീണ്ടും വാര്‍ത്തയാകും. ആ സമയത്ത് മിണ്ടാതിരിക്കുക എന്നത് മാത്രമായിരുന്നു എന്‍റെ മുന്പിലെ മാർഗം. അതിനുശേഷം സോഷ്യല്‍ മീഡിയയില്‍ കയറി ഞാന്‍ കമന്‍റ്സ്…

Read More

സാര്‍ എനിക്ക് സ്ലീവ് ലെസ് വേണ്ട, അത് ഞാന്‍ ഇടില്ല! ഒരു തമിഴ് സിനിമയില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് ഹണിറോസ്‌

പൊതുചടങ്ങുകളിൽ എത്തുന്പോൾ ധരിക്കുന്ന വസ്ത്രത്തിന്‍റെ പേരിൽ അടുത്ത കാലത്തായി ഏറെ വിമർശനത്തിന് ഇരയായിവരുന്ന താരമാണ് ഹണിറോസ്. അതേസമയം തന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ സ്ലീവ്‌ലെസ് വസ്ത്രവും ഷോര്‍ട്ട്‌സുമൊക്കെ ധരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഹണി റോസ് പറയുന്നത്. അടുത്തയിടെ ഒരഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. ഒരു തമിഴ് സിനിമയില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് ഹണി റോസ് പങ്കുവയ്ക്കുന്നത്. ഞാന്‍ ആദ്യം സിനിമ ചെയ്യാനായി പോയപ്പോള്‍ എനിക്ക് ഒരു ടോപ്പ് തന്നു. സ്ലീവ് ലെസ് ആയിരുന്നു. എനിക്ക് ഭയങ്കര സങ്കടമായിരുന്നു അത് ഇടാന്‍ . ഞാന്‍ അവിടെ വലിയ പ്രശ്നം ഉണ്ടാക്കി. സാര്‍ എനിക്ക് സ്ലീവ് ലെസ് വേണ്ട സാര്‍, അത് ഞാന്‍ ഇടില്ലെന്നൊക്കെ പറഞ്ഞു. അവരെ സംബന്ധിച്ച് അതെല്ലാം കോമഡി ആയിരിക്കും എന്താണ് ഈ കുട്ടി പറയുന്നത് എന്നായിരിക്കും അവര്‍ ചിന്തിക്കുക. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍…

Read More

ന്യൂയോർക്ക് ലോകത്ത് ഏറ്റവും ജീവിതച്ചെലവേറിയ നഗരം; സിംഗപ്പുർ രണ്ടാമത്; 173 രാജ്യത്ത് നടത്തിയ സർവേയിൽ ഏറ്റവും ചിലവ് കുറഞ്ഞ നഗരങ്ങൾ ഒന്നല്ല…

ലണ്ടൻ: ലോകത്ത് ഏറ്റവും ജീവിതച്ചെലവേറിയ നഗരം യുഎസിലെ ന്യൂയോർക്ക്. ഇക്കണോമിസ്റ്റ് മാസികയുടെ ഗവേഷണ വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ് (ഇഐയു) പുറത്തിറക്കിയ ചെലവേറിയ നഗരങ്ങളുടെ പട്ടികയിലാണ് ന്യൂയോർക്ക് ഒന്നാം സ്ഥാനത്ത് എത്തിയത്. ഇതാദ്യമായാണ് ന്യൂയോർക്ക് ഒന്നാമതെത്തുന്നത്. യുഎസിലെ ഉയർന്ന പണപ്പെരുപ്പമാണ് ന്യൂയോർക്കിനെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. സിംഗപ്പുരാണ് രണ്ടാമത്. കഴിഞ്ഞ തവണത്തെ ഒന്നാം സ്ഥാനക്കാരായ ടെൽ അവീവാണ് മൂന്നാമത്. ഹോങ്കോംഗ്, ലോസ് ആഞ്ചലസ്, സൂറിച്ച്, ജനീവ, സാൻഫ്രാൻസിസ്കോ, പാരിസ്, കോപൻഹേഗൻ, സിഡ്നി എന്നീ നഗരങ്ങൾ യഥാക്രമം നാലു മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിലെത്തി. ഡമാസ്കസ്, ട്രിപോളി എന്നിവയാണ് ഏറ്റവും ചെലവുകുറഞ്ഞ നഗരങ്ങൾ.ലോകത്തെ 173 നഗരങ്ങളിലാണ് സർവേ നടത്തിയത്. 90 രാജ്യങ്ങളിലെ ഇരുനൂറിലധികം ഉല്പന്നങ്ങളും സേവനങ്ങളും അടിസ്ഥാനമാക്കി നാനൂറിലധികം വിലകളാണ് താരതമ്യം ചെയ്തത്.  

Read More