ഒരു മാസത്തെ കറന്റ് ബില്‍ വെറും 3,419 കോടി ! ബില്ല് കണ്ട് ‘ഫ്യൂസടിച്ചു’ പോയ ഗൃഹനാഥന്‍ ആശുപത്രിയില്‍…

ആളുകള്‍ക്ക് വൈദ്യുതിയില്‍ നിന്ന് ഷോക്കേല്‍ക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ബില്ല് കണ്ട് ഷോക്കടിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റും. പ്രിയങ്ക ഗുപ്തയ്ക്ക് ജൂലൈ മാസത്തില്‍ വന്ന കറന്റ് ബില്ലാണ് ഇവിടെ പ്രതിപാദ്യ വിഷയം. ആയിരവും പതിനായിരവുമൊന്നുമല്ല ബില്ലായി വന്നത്. കൃത്യമായി പറഞ്ഞാല്‍ 3,419 കോടി രൂപ. ഇത് കാണുന്നവര്‍ തല കറങ്ങി വീണില്ലെങ്കിലേ അദ്ഭുതമുള്ളൂ അല്ലേ… പക്ഷെ ബില്‍ കണ്ട് വീണത് പ്രിയങ്കയല്ല, ഭര്‍ത്താവിന്റെ അച്ഛനാണ്. മധ്യപ്രദേശിലെ ഗ്വാളിയറില്‍ ശിവ് വിഹാര്‍ കോളനിയിലാണു ഞെട്ടിക്കുന്ന കറന്റ് ബില്‍ ഉപഭോക്താവിനു സര്‍ക്കാരിന്റെ വൈദ്യുതി വകുപ്പ് നല്‍കിയത്. ഭീമമായ കറന്റ് ബില്‍ കണ്ടതോടെ പ്രിയങ്കയുടെ ഭര്‍തൃപിതാവ് കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ജൂലൈ മാസത്തെ ബില്ലാണു കിട്ടിയത്. വലിയ ബില്‍ കണ്ടതോടെ അച്ഛനു വയ്യാതായി. അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു’ പ്രിയങ്കയുടെ ഭര്‍ത്താവ്…

Read More

മാലാഖയാണ് ആ മനുഷ്യന്‍..! അപൂര്‍വ ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ ഡോക്ടറെക്കുറിച്ച് ഒരു പാക്കിസ്ഥാന്‍ കുടുംബം പറയുന്നത്…

ചില വാര്‍ത്തകള്‍ വായനക്കാരുടെ മനസില്‍ നിന്നും അത്ര വേഗം മായാതെ നില്‍ക്കും. ആ വാര്‍ത്തയുടെ ഉള്ളടക്കമാണ് അതിന് കാരണമാകുന്നത്. അത്തരത്തിലൊരു ഹൃദയസ്പര്‍ശിയായ വാര്‍ത്തയാണിത്. നീണ്ട 13 കൊല്ലം അപൂര്‍വങ്ങളില്‍ അപൂര്‍വമായ അസുഖവുമായി കഴിഞ്ഞ ഒരു പെണ്‍കുട്ടിക്ക് അവളുടെ എല്ലാ പ്രതീക്ഷയും അസ്തമിച്ച സമയത്ത് മറ്റൊരു രാജ്യത്തെ ഡോക്ടര്‍ രക്ഷകനായി എത്തിയ കഥയാണിത്. ഈ സംഭവം ഇത്ര ഹൃദ്യമാകുന്നതിന് പിന്നില്‍ മറ്റൊരു കാര്യവുമുണ്ട്. ക്രിക്കറ്റ് മുതല്‍ രാഷ്ട്രീയം വരെ എല്ലാ കാര്യങ്ങളിലും വൈരികളായ രണ്ട് രാജ്യത്തെ ആളുകളാണ് ഇതിലെ ഡോക്ടറും രോഗിയും എന്നതാണത്. പറഞ്ഞുവരുന്നത് പാക്കിസ്ഥാനിലുള്ള അഫ്ഷീന്‍ ഗുള്‍ എന്ന 13 വയസുകാരിയെക്കുറിച്ചും രാജ ഗോപാലന്‍ കൃഷ്ണന്‍ എന്ന ഇന്ത്യന്‍ ഡോക്ടറെ കുറിച്ചുമാണ്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഏഴു സഹോദരങ്ങളില്‍ ഇളയവളായി ജനിച്ച ആളാണ് അഫ്ഷീന്‍ ഗുള്‍. മറ്റ് കുട്ടികളെപ്പോലെ അവള്‍ക്കൊരിക്കലും സ്കൂളില്‍ പോകാനൊ കളിക്കാനൊ സാധിച്ചിരുന്നില്ല. അതിന്…

Read More

മലയാളി പൊളിയല്ലേ!!! സ്വന്തമായി നിര്‍മിച്ച വിമാനത്തില്‍ കുടുംബമായി യാത്ര ചെയ്യുന്ന മലയാളി; നിര്‍മാണം കോവിഡ് കാലത്ത്

കുടുംബവുമായി ഒന്നിച്ച് യാത്ര ചെയ്യാനായി സ്വന്തമായി ഒരു വിമാനം നിര്‍മിച്ചിരിക്കുകയാണ് യൂറോപ്പിലുള്ള ഒരു മലയാളി എഞ്ചിനീയര്‍. ആലപ്പുഴ സ്വദേശിയായ അശോക് ആലിശേരില്‍ താമരാക്ഷനാണ് ഇത്തരമൊരു വിമാനം നിര്‍മിച്ച് ശ്രദ്ധ നേടിയത്. കോവിഡ് ലോക്ഡൗണ്‍ കാലത്താണ് വിമാനം നിര്‍മിക്കാനുള്ള ആശയം തന്‍റെ മനസില്‍ ഉദിച്ചതെന്ന് മെക്കാനിക്കല്‍ എഞ്ചിനീയര്‍ കൂടിയായ അശോക് പറയുന്നു. ഇതിനായി ലണ്ടനിലെ വീട്ടില്‍ താല്‍ക്കാലിക വര്‍ക്‌ഷോപ് നിര്‍മിച്ചു. ഏകദേശം 1500 മണിക്കൂര്‍ ചിലവഴിച്ചാണ് ഇദ്ദേഹം ഈ വിമാനം സാക്ഷാത്ക്കരിച്ചത്. ഇളയ മകള്‍ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കണ്‍ ആയ ജി ചേര്‍ത്ത് ജി-ദിയ എന്നാണു വിമാനത്തിനു പേരിട്ടിരിക്കുന്നത്. ബ്രിട്ടിഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്നു നേരത്തേ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയിരുന്ന ഇദ്ദേഹം ഇതിനോടകം നിരവധി രാജ്യങ്ങളില്‍ തന്‍റെ വിമാനത്തില്‍ സഞ്ചരിച്ചു കഴിഞ്ഞു. ജര്‍മനി, ഓസ്ട്രേലിയ, ചെക് റിപബ്ലിക് എന്നീ രാജ്യങ്ങളടക്കം നിരവധിയിടങ്ങളിലാണ് നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന…

Read More

പത്തനംതിട്ടയില്‍ സുഹൃത്തുക്കളായ രണ്ടു വിദ്യാര്‍ഥികളെ കാണാനില്ല ! ലുക്കൗട്ട് നോട്ടീസ് ഇറക്കി പോലീസ്…

പത്തനംതിട്ടയില്‍ സുഹൃത്തുക്കളായ രണ്ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. പെരുനാട് സ്വദേശി ഷാരോണ്‍, മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് എന്നിവരെയാണ് കാണാതായത്. ഇരുവര്‍ക്കുമായി പോലീസ് അന്വേഷണം തുടരുകയാണ്. ശനിയാഴ്ച വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. എന്നാല്‍ ഇന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. ശ്രീശാന്തിന് 16 വയസാണ്. കാണാതാകുമ്പോള്‍ മെറൂണ്‍ കളറില്‍ പുള്ളികളോട് കൂടിയ നിക്കറും ചുവന്ന ബനിയനുമായിരുന്നു ശ്രീശാന്തിന്റെ വേണം. ശ്രീശാന്തിന്റെ വലത് പുരികത്തില്‍ മുറിവുണങ്ങിയ പാടുണ്ട്. വിവരം ലഭിക്കുന്നവര്‍ 06482300333, 9497908048, 9497980253, 9497907902 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം എന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.

Read More

വൃദ്ധയെ കടിച്ചു കൊന്ന് ചോര രുചിച്ച പിറ്റ്ബുള്ളിനെ സ്വന്തമാക്കാന്‍ വന്‍ മത്സരം ! നിരവധി എന്‍ജിഒകളും വ്യക്തികളും രംഗത്ത്…

ഉടമയായ 82കാരിയെ കടിച്ചുകൊന്ന പിറ്റ്ബുള്ളിനെ സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിക്കുന്നുവെന്ന് ലക്നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ലക്‌നൗവിലെ കൈസര്‍ബാഗില്‍ റിട്ടയേര്‍ഡ് അദ്ധ്യാപികയെ കടിച്ചുകൊന്ന വളര്‍ത്തുനായയെ വാങ്ങാനാണ് എന്‍ജിഒകളും മറ്റ് അര ഡസനോളം പേരും മത്സരിക്കുന്നത്. ജിം പരിശീലകനായ മകന്‍ അമിത് ത്രിപതിയോടും രണ്ട് വളര്‍ത്തുനായ്ക്കളോടുമൊപ്പം കഴിയുകയായിരുന്ന സുശീല ത്രിപാതി ജൂലായ് 12നാണ് നായുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷം മുന്‍പ് വീട്ടിലെത്തിച്ച ബ്രൗണി എന്ന് പേരുള്ള വളര്‍ത്തുനായ വീട്ടില്‍ മറ്റാരുമില്ലാത്ത സമയം സുശീലയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഡല്‍ഹി കോര്‍പ്പറേഷന്‍ നായയെ നഗര്‍ നിഗമിലെ മൃഗ ജനന നിയന്ത്രണ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. നായയെ നിരീക്ഷിക്കുന്നതിനായി നാല് പേരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ബംഗളൂര്‍, ഡല്‍ഹി, ലക്നൗ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ ഉള്‍പ്പെടെ അരഡസനോളം എന്‍ജിഒകളും മറ്റ് ആറ് വ്യക്തികളും പിറ്റ്ബുള്ളിനെ സ്വന്തമാക്കാന്‍ നിരന്തരമായി കോര്‍പ്പറേഷനുമായി ബന്ധപ്പെടുകയാണെന്ന് അധികൃതര്‍ പറയുന്നു. അതേസമയം,…

Read More

ചേച്ചിയുടെ ബംബര്‍ കൊള്ളാം എന്ന് കമന്റിട്ട് ഞരമ്പന്‍ ! അവന്റെ ഫ്യൂസ് ഊരുന്ന മറുപടിയുമായി നടി മിഷേല്‍…

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടിയാണ് മിഷേല്‍ ആന്‍ ഡാനിയേല്‍. ഈ സിനിമയില്‍ മീഷേല്‍ എന്ന പേരില്‍ തന്നെയായിരുന്നു താരത്തിന്റെ കഥാപാത്രം. പിന്നീട് ഒമര്‍ ലുലുവിന്റെ ധമാക്ക എന്ന ചിത്രത്തില്‍ ഗ്ലാമര്‍ ലുക്കില്‍ എത്തി മീഷേല്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ടുകള്‍ ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. മോഡേണ്‍ വേഷത്തിലും നാടന്‍ വസ്ത്രങ്ങള്‍ അണിഞ്ഞും താരം ഫോട്ടോഷൂട്ടുകളില്‍ എത്താറുണ്ട്. അടുത്തിടെ താരത്തിന്റെ പട്ടുപാവാട ആണിഞ്ഞെത്തിയ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത തന്നെയാണ് ലഭിച്ചിരുന്നത്. ഇന്‍സ്റ്റയില്‍ മിച്ചു എന്നാണ് ആരാധകര്‍ ഉള്‍പ്പെടെ മിഷേലിനെ വിളിക്കുന്നത്. താരം പങ്കുവെക്കുന്ന പുത്തന്‍ ചിത്രങ്ങളൊക്കെ നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. ഏറ്റവും പുത്തന്‍ ചിത്രങ്ങള്‍ പുറത്തു വന്നതോടെ താരം ഹോട്ട് സെന്‍സേഷന്‍ ആയിരിക്കുകയാണ്. വിദേശ മോഡലുകളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള വസ്ത്രങ്ങള്‍ മീഷേല്‍…

Read More

യുവാക്കള്‍ ലഹരിയ്ക്കടിമപ്പെടുന്നത് തടയാന്‍ മദ്യം നിരോധിക്കണം ! എന്നിട്ട് കഞ്ചാവും ഭാംഗും പ്രോത്സാഹിപ്പിക്കണമെന്ന് എംഎല്‍എ

യുവാക്കള്‍ മദ്യത്തിനടിപ്പെടുന്നത് തടയാന്‍ കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ഛത്തീസ്ഗഡ് എംഎല്‍എ ഡോ. കൃഷ്ണമൂര്‍ത്തി ബന്ധി. കഞ്ചാവും ഭാംഗും ഉപയോഗിക്കുന്നവര്‍ കൊള്ളയും കൊലയും ബലാത്സംഗവും ചെയ്യുന്നത് കുറവാണെന്നാണ് ബിജെപി എംഎല്‍എയുടെ വാദം. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ പറഞ്ഞത്. കൊലപാതകത്തിനും ബലാത്സംഗത്തിനുമെല്ലാം മദ്യമാണ് കാരണം. എന്നാല്‍ ഭാംഗ് ഉപയോഗിച്ച് ഒരാള്‍ ബലാത്സംഗവും കൊലപാതകവും ചെയ്തതായി കേട്ടിട്ടുണ്ടോ എന്ന് താന്‍ നിയമസഭയില്‍ ചോദിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ലഹരിക്ക് അടിമപ്പെടുന്നത് ഇല്ലാതാക്കാന്‍ മദ്യം നിരോധിക്കണം. കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗ് എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നുകൂടി കമ്മിറ്റി ചിന്തിക്കണം. ആളുകള്‍ക്ക് ലഹരിക്ക് അടമപ്പെടണമെങ്കില്‍, ബലാത്സംഗം കൊലപാതകം തുടങ്ങിയ അക്രമങ്ങള്‍ക്ക് കാരണമാകാത്ത വസ്തുകള്‍ക്ക് നല്‍കണം. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കൃഷ്ണമൂര്‍ത്തി ബന്ധി പറഞ്ഞു. അതിനിടെ എംഎല്‍എ ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചെന്ന്…

Read More

തന്റെ ഭാര്യയുമായി ഇലോണ്‍ മസ്‌കിന് രഹസ്യബന്ധമെന്ന ആരോപണവുമായി ഗൂഗിള്‍ സഹസ്ഥാപകന്‍ ! സൗഹൃദം മാത്രമെന്ന് മസ്‌ക്…

ലോകകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം അവസാനിപ്പിച്ച് ഗൂഗിള്‍ സഹ സ്ഥാപകന്‍ സെര്‍ജീ ബ്രിന്‍. മസ്‌കിന് തന്റെ ഭാര്യ നിക്കോള്‍ ഷാനഹാനുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബ്രിന്‍ ബന്ധം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം മസ്‌കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുമെന്നും ബ്രിന്‍ അറിയിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു. മസ്‌കിന്റെ കമ്പനിയിലെ ബ്രിന്നിന്റെ നിക്ഷേപങ്ങള്‍ വില്‍ക്കാന്‍ അദ്ദേഹം തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. ടെസ്ല സ്ഥാപകനായ ഇലോണ്‍ മസ്‌കിന് നിക്കോള്‍ ഷാനഹാനുമായി 2021 മുതല്‍ ബന്ധമുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇത് അറിഞ്ഞ ബ്രിന്‍ ഈ വര്‍ഷം ആദ്യം ഭാര്യയുമായി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും വിവാഹമോചന അപേക്ഷ നല്‍കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളോറിഡയിലെ മയാമിയില്‍ നടന്ന ആര്‍ട്ട് ബേസലില്‍ വച്ചാണ് മസ്‌കും ഷാനഹാനും തമ്മില്‍ രഹസ്യബന്ധം…

Read More

വേദന മൂലം രണ്ട് വര്‍ഷത്തോളം സാധാരണ ജീവിതം നഷ്ടമായി ! കഠിനമായ ആര്‍ത്തവ വേദനയുണ്ടായാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്ന് ലിയോണ

ആര്‍ത്തവ സമയത്ത് ചെറിയ വേദനയുണ്ടാകുന്നത് സാധാരണമാണെങ്കിലും ചിലരില്‍ ഈ സമയങ്ങളില്‍ കഠിനമായ വേദനയുണ്ടാകാറുണ്ട്. ഇത് നിസ്സാരമായിക്കാണുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഇത്തരം വേദനയ്ക്ക് പിന്നില്‍ ചിലപ്പോള്‍ മറ്റു ചില ആരോഗ്യപ്രശ്‌നങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടാവും. അത്തരത്തില്‍ തനിക്കുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ലിയോണ ലിഷോയ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തനിക്ക് രണ്ട് വര്‍ഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതം എന്നു പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. എനിക്ക് എന്‍ഡ്രോമെട്രിയോസിസ് (സ്റ്റേജ് 2 ) ഉണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വര്‍ഷം. രണ്ട് വര്‍ഷത്തെ ഭയാനകമായ വേദനകള്‍…. വേദന മൂലം രണ്ട് വര്‍ഷത്തോളം സാധാരണ ജീവിതം നഷ്ടമായി. എന്‍ഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. തീര്‍ച്ചയായും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഞാന്‍ ഒരുപാട് മുന്നോട്ട്ു പോയി എന്നു വിശ്വസിക്കുന്നു. എന്‍ഡോമെട്രിയോസിസിന്റെ…

Read More

ബംഗാളില്‍ ഫ്‌ളേവേര്‍ഡ് കോണ്ടം വില്‍പ്പന കുതിച്ചുയരുന്നു ! കാരണം അന്വേഷിച്ചിറങ്ങിയ പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്…

ബംഗാളില്‍ ഫ്‌ളവേര്‍ഡ് കോണ്ടത്തിന്റെ വില്‍പ്പന പെട്ടെന്ന് കുതിച്ചുയര്‍ന്നതിന്റെ കാരണം അന്വേഷിച്ചിറങ്ങിയ പോലീസ് സംഘം കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗുരുതരം. ദുര്‍ഗാപൂര്‍ സിറ്റി, ബിധാന്‍നഗര്‍, മുച്ചിപ്പാറ, സി സോണ്‍, എ സോണ്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കോണ്ടം വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടായത്. പത്തിരട്ടിയോളമാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവുണ്ടായതെന്ന് കച്ചവടക്കാര്‍ തന്നെ വെളിപ്പെടുത്തി. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോണ്ടം മയക്കുമരുന്നായി ഉപയോഗിച്ചുവരുന്ന പ്രവണത വര്‍ധിച്ചുവരുന്നുവെന്നു കണ്ടെത്തിയത്. ഫ്ളേവേര്‍ഡ് കോണ്ടം ചൂട് വെള്ളത്തില്‍ മുക്കിവെക്കുമ്പോള്‍ അതില്‍ നിന്നും വരുന്ന പ്രത്യേക രാസവസ്തുക്കള്‍ ലഹരി നല്‍കുന്നതാണ്. ഫ്ളേവേര്‍ഡ് കോണ്ടത്തില്‍ നിന്നു ലഭിച്ച ദ്രാവകം ഒരു ദിവസമോ അതില്‍ കൂടുതലോ സൂക്ഷിച്ചുവെച്ച ശേഷം കുടിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്ടങ്ങളില്‍ ആരോമാറ്റിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചൂടാക്കുമ്പോള്‍ അത് വിഘടിച്ച് പ്രത്യേക തരം ആല്‍ക്കഹോള്‍ രൂപപ്പെടുന്നു. അത് ലഹരിയാണ്.…

Read More